Generated by All in One SEO v4.9.10, this is an llms.txt file, used by LLMs to index the site.## Sitemaps - [XML Sitemap](https://thekeralapost.com/sitemap.xml): Contains all public & indexable URLs for this website. ## Posts - [ബിബിസിയും ദി ഗാര്‍ഡിയനും പുകഴ്ത്തിയ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ യുഡിഎഫ് ഭയക്കുന്നതെന്തിന്? മന്ത്രി മുരളീധരന്റെ നീക്കത്തിനെതിരെ ജനരോഷം](https://thekeralapost.com/archives/12002) - ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന 'ഹൃദയപൂര്‍വം' എന്ന പേരിലുള്ള പൊതിച്ചോര്‍ വിതരണ പദ്ധതി അനുവദിക്കില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പരാമര്‍ശത്തിനെതിരെ ജനരോഷം കടുക്കുന്നു.വീടുകളില്‍ നിന്ന് തയ്യാറാക്കിയ ഭക്ഷണം ശേഖരിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യുന്ന ഈ മോഡല്‍ ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചെലവ് കുറഞ്ഞതും സാമൂഹിക ഐക്യത്തിന് ഉദാഹരണവുമാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം. 2017-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് തുടങ്ങിയ പദ്ധതി ഇപ്പോള്‍ സംസ്ഥാനത്തെ 70-ലധികം സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷത്തില്‍ എല്ലാ - [നിതിൻ രാജിന്റെ മരണം ;രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുഖ്യപ്രതി റാം പിടിയില്‍](https://thekeralapost.com/archives/11999) - അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയില്‍ . മൂന്നു മാസത്തിനു ശേഷമാണ് കർണാടകയിലെ കുടകില്‍ നിന്ന് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. ഡോക്ടര്‍ റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു.നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത് . ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ഡോ.റാം ഒളിവില്‍ താമസിക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് ആന്ധ്ര കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത് .ഇതിനിടെ - [ആഗോള ബ്രാൻഡുകളായ ജീപാസും റോയൽഫോർഡും ഇനി ഇന്ത്യയിലും; വിപുലമായ വികസന പദ്ധതികളുമായി വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്](https://thekeralapost.com/archives/11996) - പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട്, വൻ വികസന പദ്ധതികൾക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന വാർത്താസമ്മേളനത്തിൽ വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ടി.എൻ കമ്പനിയുടെ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഗ്രൂപ്പിനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന അദ്ദേഹം, രാജ്യത്തുടനീളം പ്രവർത്തനം വിപുലീകരിക്കാനുള്ള ലക്ഷ്യങ്ങളും - [ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു](https://thekeralapost.com/archives/11993) - കോഴിക്കോട്: കൈകാലുകളിലെ അമിതമായ നീരുവീക്കം (ലിംഫെഡിമ) ബാധിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിൽ ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാൻസർ ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയകൾക്ക് ശേഷമോ റേഡിയേഷൻ മൂലമോ മറ്റു അണുബാധകൾ കൊണ്ടോ ശരീരത്തിലെ ലിംഫ് നാളികൾക്ക് ഉണ്ടാകുന്ന തകരാറുകൾ കാരണം കൈകാലുകളിൽ വലിയ രീതിയിൽ നീരുവീക്കം രൂപപ്പെടുന്ന അവസ്ഥയാണ് ലിംഫെഡിമ. - [പയ്യന്നൂരില്‍ ഒന്നരവയസ്സുകാരന്റെ മരണം ; ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചശേഷം പൊലീസ് തുടര്‍ നടപടികളെടുക്കും](https://thekeralapost.com/archives/11990) - പയ്യന്നൂരിലെ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ക്ക് പുറമെ, പീഡിയാട്രീഷ്യന്‍, പ്ലാസ്റ്റിക് സര്‍ജന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടര്‍മാരെ ചോദ്യം ചെയ്യും. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മാനേജ്‌മെന്റും അന്വേഷണ പരിധിയില്‍ വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. - [വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇന്നും തിരച്ചില്‍ തുടരുന്നു](https://thekeralapost.com/archives/11987) - വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇന്നും തിരച്ചില്‍ തുടരുന്നു. കണ്‍സ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച്‌ തന്നെയാണ് ഇന്ന് പരിശോധന നടക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ദുരന്തമേഖലയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. അഞ്ചാം ദിനം ഒന്നും രണ്ടും സോണുകള്‍ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഏഴ് പേരുടെ ജീവനെടുത്ത കള്ളാടി ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകള്‍ പാലിച്ചു എന്ന് - [കരുവന്നൂര്‍ കേസ്; സിപിഎം നേതാക്കള്‍ കോടതിയില്‍ ഹാജരായി](https://thekeralapost.com/archives/11983) - കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡിക്കേസില്‍ സിപിഎം നേതാക്കള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി.കെ.രാധാകൃഷ്ണൻ എംപി, എ.സി.മൊയ്തീൻ എംഎല്‍എ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയ നേതാക്കളാണ് വിചാരണയ്ക്ക് മുന്നോടിയായി കോടതിയിലെത്തിയത്. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎമ്മിനും മുഴുവൻ പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ജില്ലാ നേതാക്കള്‍ക്ക് പുറമേ, ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറി, പൊറത്തുശേരി സൗത്ത്, നോർത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ, മുൻ വടക്കാഞ്ചേരി കൗണ്‍സിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, മധു - [ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് മാറ്റിയത് അദാനിക്ക് വേണ്ടി! കെ.കെ. രാഗേഷ്](https://thekeralapost.com/archives/11980) - വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ അടിയന്തരമായി മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കരാർ വ്യവസ്ഥകളില്‍ വ്യതിയാനം വരുത്താനുള്ള അദാനി അധികൃതരുടെ നീക്കങ്ങളെ സംസ്ഥാന താത്പര്യം മുൻനിർത്തി അതീവ ജാഗ്രതയോടെ തടഞ്ഞ ഉദ്യോഗസ്ഥയായിരുന്നു ദിവ്യയെന്ന് കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. മുൻപ് അവരെ മാറ്റാൻ അദാനി ഗ്രൂപ്പ് ശ്രമിച്ചപ്പോള്‍, “പോർട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി, ഉദ്യോഗസ്ഥരെ ഞങ്ങള്‍ നോക്കിക്കോളാം” എന്ന - [ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ല ; സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂവെന്ന് അദാനി പോര്‍ട്‌സ് സിഇഒ](https://thekeralapost.com/archives/11977) - വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ വിശദീകരണക്കുറിപ്പുമായി അദാനി പോര്‍ട്‌സ് സിഇഒ. ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നാണ് അദാനി പോര്‍ട്‌സ് സിഇഒ വ്യക്തമാക്കുന്നത്. കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി പോര്‍ട്‌സ് സിഇഒ വിശദീകരിക്കുന്നു. സെബിക്ക് നല്‍കിയ കത്തില്‍ പറയുന്നത് പ്രാഥമിക ധാരണയാണ്. സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. സര്‍ക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെയാണ് വിശദീകരണം. - [പൊതുമാപ്പ് വഴി ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാൻ മോഹൻലാല്‍; വനംവകുപ്പിന് അപേക്ഷ നല്‍കി](https://thekeralapost.com/archives/11974) - കൊച്ചി: ആനക്കൊമ്പ് കേസില്‍ നിർണായക നീക്കവുമായി നടൻ മോഹൻലാല്‍. തന്റെ കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീർത്ത 13 കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ താരം അപേക്ഷ നല്‍കി. ഹൈക്കോടതി നിരീക്ഷണത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഈ നീക്കം. ഇതു സംബന്ധിച്ച്‌ മലയാറ്റൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക്കിന് മോഹൻലാല്‍ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർനടപടികള്‍ക്കായി ഈ അപേക്ഷ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിർന്ന - [പത്തനംതിട്ടയില്‍ 13കാരിയെ പെണ്‍കുട്ടിയുള്‍പ്പെടെയുള്ള സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി](https://thekeralapost.com/archives/11971) - പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പിഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി.കൗണ്‍സിലിംഗിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പൊലീസ് - [അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് ധാമിലും കാണിക്ക തട്ടിപ്പ് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര സമിതി](https://thekeralapost.com/archives/11968) - അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്കപ്പണവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങള്‍ക്ക് പിന്നാലെ, ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ധാമിലും സമാനമായ രീതിയില്‍ കാണിക്കപ്പണം തിരിമറി നടത്തിയതായി ആരോപണം. സംഭവത്തില്‍ ബദരീനാഥ്-കേദാർനാഥ് ടെമ്പിള്‍ കമ്മിറ്റി (BKTC) അന്വേഷണത്തിന് ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയിലൂടെ ഉയർന്നുവന്ന ആരോപണങ്ങളെ ക്ഷേത്ര സമിതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ട്. ആരോപണങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കുറ്റക്കാർക്കെതിരെ കർശന നടപടി - ['അമ്മയ്ക്ക് അദാനി ഗ്രൂപ്പില്‍ നിന്ന് 15 കോടി, ബിജെപി നേതാവിന്റെ വീഡിയോ, തട്ടിമിടാത്ത മലപ്പുറംകാരിയുടെ കേരള സ്റ്റോറിയാണ് എതിര്‍ത്തത്'](https://thekeralapost.com/archives/11965) - സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റി പുറത്തുപോയതെന്ന് നടി അൻസിബ ഹസൻ. കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് ജനറല്‍ ബോഡിയില്‍ പാസായില്ല. ക്രമക്കേട് നേരിടുന്ന കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയായി അംഗീകരിക്കാൻ എങ്ങനെ ജനറല്‍ ബോഡിക്ക് കഴിയുമെന്നും അൻസിബ വ്യക്തമാക്കി. നടിമാരായ ഉഷ ഹസീന, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ കൊച്ചിയില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്. രാജിവച്ച കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയാക്കിയില്ലെങ്കിലും അതിലുണ്ടായിരുന്ന ഡോ.റോണി ഡേവിഡ്, ആശ അരവിന്ദ് എന്നിവരെ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ - [വെളുപ്പിന് സ്‌കൂട്ടറില്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടില്‍ എന്തിനുപോയി എന്ന് കടകംപള്ളിയും എന്തിനു വന്നു എന്ന് ചെന്നിത്തലയും തുറന്ന് പറയണം; കെ സുരേന്ദ്രന്‍](https://thekeralapost.com/archives/11962) - മുന്‍ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതില്‍ ദുരൂഹത ആരോപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒരു മുന്‍മന്ത്രി സന്ദര്‍ശിക്കുന്നതില്‍ സാധാരണനിലയില്‍ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടകമ്പള്ളിയും പ്രതിയാക്കപ്പെടുമെന്നുള്ള സൂചനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ സന്ദര്‍ശനം നടന്നത് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. എന്തിനുപോയി എന്ന് കടകമ്പള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാന്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് - [വിഴിഞ്ഞത്തെ വിദേശനിക്ഷേപം; അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച്‌ അദാനി ഗ്രൂപ്പ്](https://thekeralapost.com/archives/11959) - വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി.വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച 'അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയാണ് ഓഹരി കൈമാറാന്‍ അനുമതി തേടിയത്. വിഐഎസ്‌എല്‍ എംഡിക്കാണ് അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷ. ഓഹരി കൈമാറാന്‍ അദാനി - [വിഴിഞ്ഞത്ത് 2497 കോടി മുടക്കി പോക്കറ്റിലാക്കുന്നത് 13000 കോടി! സതീശന്‍ കേരളത്തോട് ഒരു കാര്യം വ്യക്തമാക്കണമെന്ന് തോമസ് ഐസക്ക്](https://thekeralapost.com/archives/11956) - വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തിന് തെറ്റിദ്ധാരണ ഉണ്ടായെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ടി.എം.തോമസ് ഐസക്ക്. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സര്‍ക്കാരിന്റെ വിസാല്‍ എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് പിപിപി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതുപ്രകാരം 61.5 ശതമാനം (5370 കോടി രൂപ) കേരള സര്‍ക്കാരാണ് ചെലവാക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംങ് എന്ന നിലയില്‍ കേരളത്തിനു കേന്ദ്രം വായ്പ നല്‍കുന്ന പണമാണ്. അദാനി - [പൾമണറി എംബോളിസത്തിന് നൂതന സാങ്കേതിക വിദ്യയുമായി കോഴിക്കോട് ആസ്റ്റർ മിംസ്](https://thekeralapost.com/archives/11951) - സംസ്ഥാനത്തെ ആദ്യ “ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി” ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് പുതുജന്മം. പൾമണറി എംബോളിസത്തെ തുടർന്ന് ശ്വാസകോശത്തിൽ ഗുരുതരമായ രീതിയിൽ രക്തം കട്ടപിടിച്ച വയനാട് സ്വദേശിയായ 31 വയസ്സുകാരനെയാണ് നൂതന ചികിത്സാ രീതിയായ “ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി” സാങ്കേതികവിദ്യയിലൂടെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്.കാലിനേറ്റ പരിക്കിനെത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ കടുത്ത ശ്വാസംമുട്ടൽ, രക്തസമ്മർദ്ദക്കുറവ് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചത്. സിടി സ്കാനിലെ റിപ്പോർട്ടിൽ ശസ്ത്രക്രിയ നടന്ന കാലു - [തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദം; അവിശ്വാസ നീക്കവുമായി യുഡിഎഫ്](https://thekeralapost.com/archives/11948) - തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ യുഡിഎഫ് നീക്കം. ഇന്നു വൈകീട്ടു ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തില്‍ ഇടതുപക്ഷത്തിന്റെ തീരുമാനം നിര്‍ണായകമാണ്. 101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. എല്‍ഡിഎഫിന് 29 സീറ്റും യുഡിഎഫിന് 20 സീറ്റുമാണ് നഗരസഭയിലുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനും ഒത്തുചേര്‍ന്നാണ് ഭരണപക്ഷത്തിനെതിരെ - [പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയാകാതെ മദ്യനികുതിയില്‍ തീരുമാനമെടുക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍](https://thekeralapost.com/archives/11945) - മദ്യനികുതിയില്‍ പ്രതികരിച്ച്‌ ആരോഗ്യമന്ത്രി കെ മുരളീധരന്‍. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയാകാതെ മദ്യനികുതിയില്‍ തീരുമാനമെടുക്കാനാകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെങ്കില്‍ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം, വി എം സുധീരന്റെ പരസ്യപ്രതികരണത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് നമ്മള്‍ നടന്നടുക്കുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഇഷ്ടംപോലെ കൊടുത്തതിന്റെ ഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് അതിന്റെ ഇംപാക്‌ട് ഒന്ന് കുറയ്ക്കാന്‍ - [പകര്‍ച്ചവ്യാധി കേസുകള്‍ ഉയരുന്നു;സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച്‌ ചികിത്സ തേടിയത് 12,707 പേര്‍](https://thekeralapost.com/archives/11942) - സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകള്‍ ഉയരുന്നു. ഇന്നലെ മാത്രം 12707 പേരാണ് പനിബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 296 പേർക്ക് ഡെങ്കിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇന്നലെ ആറുപേർക്ക് കൂടി ഷിഗെല്ല രോഗവ്യാപനമുണ്ടായതായാണ് വിവരം. കടുത്ത പനിയും വിറയലോ കഠിനമായ തലവേദനയോ അനുഭവപ്പെട്ടാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് - [ഒ.എൻ.ഡി.സി ശൃംഖല : ആഗോള വിപണിയിലേക്ക് വഴിതുറക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി](https://thekeralapost.com/archives/11939) - ഓപ്പണ്‍ നെറ്റ് വർക്ക് ഫോർ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എൻ.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് സംരംഭകർക്ക് കൂടുതല്‍ ലാഭവും പുതിയ വിപണി സാധ്യതകളും തുറന്നുനല്‍കും. കേരളത്തിന്റെ റീട്ടെയില്‍, ടൂറിസം, ഗതാഗത മേഖലകളില്‍ ഒ.എൻ.ഡി.സി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒ.എൻ.ഡി.സി അന്തർ വകുപ്പ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു - [മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍](https://thekeralapost.com/archives/11936) - വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.നിയമസഭയില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും സുധീരന്‍ പറഞ്ഞു. മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സുധീരന്‍ പറഞ്ഞു. ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്‌സൈസ് വകുപ്പിനും അതുപോലെ - [കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം: ലോറി ഉടമയെയും കേസില്‍ പ്രതി ചേര്‍ക്കും](https://thekeralapost.com/archives/11933) - മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ ടിപ്പര്‍ ഉടമ അക്ബറിനെയും കേസില്‍ പ്രതി ചേര്‍ക്കും. ലോറി ഉടമയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു.മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഉടമയെ പ്രതി ചേര്‍ക്കുക ഹെവി ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയത് അക്ബര്‍ അറിഞ്ഞുകൊണ്ടാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍.ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് - [ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെതിരേ കാപ്പ ചുമത്തിയതിന് അംഗീകാരം നല്‍കി ആഭ്യന്തര സെക്രട്ടറി](https://thekeralapost.com/archives/11930) - നിലവില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലർ ആർ. സുഗതനെതിരേ കാപ്പ ചുമത്തിയതിന് അംഗീകാരം നല്‍കി ആഭ്യന്തര സെക്രട്ടറി.ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സുഗതൻ ഉള്‍പ്പെടെ 20 പേരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുഗതൻ ഒഴികെ മറ്റ് 19 പേരും ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എന്നാല്‍ സുഗതന്‍റെ കാര്യത്തില്‍ പാർട്ടി പ്രതിസന്ധിയിലാണ്.ഗുരുദേവന്‍റെ നാമത്തിലാണ് സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. 14 ദിവസത്തിനുള്ളില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. സുഗതനു വേണ്ടി ഒരു - [ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫിസ് എപ്പോഴും തുറന്നിരിക്കും : വി.ഡി. സതീശൻ](https://thekeralapost.com/archives/11927) - സംസ്ഥാനത്തിന്റെ ഭരണസംവിധാനം ശക്തമാക്കുന്നതിൻറെ ഭാഗമായി ഉദ്യോഗസ്ഥർക്ക് അവരുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ ഓഫിസ് എപ്പോഴും തുറന്നിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്യത്തെ 29 മുൻ ബ്യൂറോക്രാറ്റുകളുടെ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ദി കേരള ക്ലബ്: കീപ്പേഴ്‌സ് ഓഫ് ദി ഫ്ലേം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം നേരിടുന്ന ഭരണപരവും ഘടനാപരവുമായ വെല്ലുവിളികളെ കൂട്ടായി നേരിടണം. പ്രവാസികളുടെ പണമൊഴുക്ക് വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്ക് തിരിച്ചുവിടുക, പ്രധാന വ്യോമയാന കേന്ദ്രങ്ങള്‍ നിർമിക്കുക, തുറമുഖാധിഷ്ഠിത വികസനം പിന്തുടരുക എന്നിവയാണ് - [വീണയുടെ ലോക്കര്‍ തുറക്കട്ടെ, മഹാകാര്യങ്ങള്‍ ഉണ്ടോയെന്ന് നോക്കാമല്ലോ: പിണറായി വിജയൻ](https://thekeralapost.com/archives/11924) - മാസപ്പടി കേസില്‍ മകള്‍ ടി.വീണയുടെ ബാങ്ക് ലോക്കർ തുറന്നുകൊണ്ടുള്ള ഇഡി പരിശോധനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേസില്‍ നേരത്തേ തന്നെ അന്വേഷണം നടക്കുന്നതാണ്. വീട്ടിലെത്തിയും ഇഡി റെയ്ഡ് നടത്തിയതാണ്. ബാങ്ക് ലോക്കർ കാണണമെന്ന് അവർക്ക് തോന്നിക്കാണുമെന്നും പിണറായി പ്രതികരിച്ചു. നിങ്ങളും കാമറയും കൊണ്ട് ചെന്നുനോക്കു മഹാകാര്യങ്ങളോ വിസ്മയങ്ങളോ ഉണ്ടാകുമോ എന്ന് നോക്കാമല്ലോയെന്നും മാധ്യമപ്രവർത്തകരോട് പിണറായി പറഞ്ഞു. മാസപ്പടി കേസില്‍ തിരുവനന്തപുരം എംജി റോഡിലെ എച്ച്‌ഡിഎഫ്സി ബാങ്കിലാണ് ഇഡി പരിശോധന നടക്കുന്നത്. കേസില്‍ വീണ അടക്കമുള്ളവരെ - [ബജറ്റില്‍ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്‍റ് ഇല്ല; സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപമെന്ന് പിണറായി](https://thekeralapost.com/archives/11921) - യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റില്‍ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്‍ഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളില്‍ പലതിന്റെയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്ന് പിണറായി വിമർശിച്ചു. കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയില്‍ എന്ന സന്ദേശമാണ് ആമുഖത്തിലും മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റ് വിഹിതം പരിശോധിച്ചാല്‍ അതല്ല ചിത്രം. 2000 കോടിയുടെ അധിക വിഹിതം നല്‍കാൻ കഴിഞ്ഞു. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയില്‍ ബാക്കി വച്ചാണ് എല്‍ഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും - [സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യങ്ങള്‍ക്ക് പുതിയ നികുതി നിരക്കുകള്‍](https://thekeralapost.com/archives/11918) - മദ്യത്തിന്റെ നികുതി ഘടനയില്‍ മാറ്റം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. 0.5% മുതല്‍ 10% വരെ വീര്യമുള്ള മദ്യത്തിന് നികുതി 120 % ആയി ഉയർത്തി. 10% മുതല്‍ 20 % വരെ വീര്യമുള്ള മദ്യത്തിന് 175 % ആയും നികുതി വർദ്ധിപ്പിച്ചു.2022-23ലെ അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അനുസൃതമായാണ് ഈ നടപടി.പുതിയ നികുതി ഘടനയനുസരിച്ച്‌ 0.5 ശതമാനം മുതല്‍ 10 ശതമാനംവരെ വീര്യമുള്ള മദ്യ ഉത്പന്നങ്ങള്‍ക്ക് - [കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ നടപ്പാക്കും;യുഡിഎഫ് സര്‍ക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച്‌ മുഖ്യമന്ത്രി വിഡി സതീശൻ](https://thekeralapost.com/archives/11915) - യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച്‌ മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്.ഉന്നതവിദ്യാഭ്യാസമമേഖലയില്‍ ബജറ്റില്‍ സുപ്രധാനപ്രഖ്യാപനങ്ങള്‍ നടത്തി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കുക ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി നൂറ് കോടി രൂപ അനുവദിച്ചു. വയനാട് ട്രൈബല്‍ സർവകലാശാലയ്ക്ക് 50 കോടിയും കേരള ഹെല്‍ത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു. സ്വകാര്യ സർവകലാശാല ബില്ലില്‍ മുൻ സർക്കാരിൻറെ വഴിയെ യുഡിഎഫും. ബില്ലില്‍ കാലോചിതമായ - [റബര്‍ താങ്ങുവില വര്‍ധിപ്പിച്ചതില്‍ സന്തോഷം; കാര്‍ഷിക ബജറ്റ് അവതരിപ്പിച്ചില്ലെന്ന് ജോസ് കെ.മാണി](https://thekeralapost.com/archives/11912) - യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റില്‍ റബർ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. റബർ വില 300 രൂപയാക്കുമെന്ന വാഗ്ദാനവും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന ഉറപ്പും ബജറ്റില്‍ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് കടലവകാശം ഉറപ്പാക്കുമെന്നതും കേരള കോണ്‍ഗ്രസ് (എം) മുന്നോട്ടുവെച്ച ആവശ്യങ്ങളായിരുന്നു. ഇവ ബജറ്റില്‍ - [സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി ,ഉമ്മൻ ചാണ്ടിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി](https://thekeralapost.com/archives/11909) - സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.പതിനായിരം എംഎസ്‌എംഇ ആരംഭിക്കുമെന്നും ഗ്ലോബല്‍ ജോബ് വാച്ച്‌ ടവർ രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.10,000 എംഎസ്‌എംഇ കള്‍ തുടങ്ങാനായി സഹായം നല്‍കും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറില്‍ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍. ജോണ്‍സണ്‍ മാസ്റ്ററിന്റെ പേരില്‍ തൃശൂരില്‍ മ്യൂസിക് - [നടി അന്‍സിബയ്ക്കെതിരെ നടപടി ഇന്നത്തെ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും](https://thekeralapost.com/archives/11906) - നടി അന്‍സിബയ്ക്കെതിരെ നടപടിക്ക് ഒരുങ്ങി 'അമ്മ' സംഘടന. ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അന്‍സിബയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. സംഘടനയ്ക്ക് ഉള്ളില്‍ പറയേണ്ട വിഷയം മാധ്യമങ്ങളിലൂടെ വഷളാക്കിയെന്നും സംഘടന വിലയിരുത്തിയിട്ടുണ്ട്. അന്‍സിബയുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തില്‍ വോട്ടിനിടാനാണ് തീരുമാനം. തുടര്‍ന്ന് ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡിയെ തീരുമാനം അറിയിക്കും. ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രിയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം - [സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യല്‍ അഡ്വൈസര്‍മാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി](https://thekeralapost.com/archives/11902) - പി.എം ശ്രീ പദ്ധതിയിലെ കരിക്കുലം നിശ്ചയിക്കുന്നതില്‍ സംസ്ഥാനത്തിന്റെ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള അവകാശവും സംസ്ഥാന സർക്കാരിനായിരിക്കും. സംസ്ഥാനത്തിന്റെ ആശയപരമായ ഇത്തരം നിലപാടുകള്‍ രൂപീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളായുമുള്ള മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ കേരളം പി.എം ശ്രീ പദ്ധതിയുടെ ഭാഗമാണ്. - [ദേശീയപാത നിര്‍മാണ പ്രശ്‌നങ്ങള്‍ പഠിക്കാൻ ജിയോ ടെക്‌നിക്കല്‍ വിദഗ്ധരെ നിയോഗിക്കും: മന്ത്രി പി കെ ബഷീര്‍](https://thekeralapost.com/archives/11899) - ആവശ്യമായ പരിഹാര നടപടികള്‍ നിർദേശിക്കാനുമായി ജിയോ ടെക്‌നിക്കല്‍ വിദഗ്ധരെ നിയമിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അറിയിച്ചു.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങളും അതിനെത്തുടർന്ന് ജനങ്ങള്‍ക്കിടയില്‍ ഉയർന്ന ആശങ്കകളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ദേശീയപാത 66-ന്റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി എട്ട് ജിയോ ടെക്‌നിക്കല്‍ - [അക്കാദമിക യോഗ്യതകള്‍ക്കൊപ്പം തൊഴില്‍ നൈപുണ്യവും അനിവാര്യം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി](https://thekeralapost.com/archives/11896) - ഒരു വ്യക്തിയുടെ കരിയറും തൊഴില്‍ സാധ്യതയും രൂപപ്പെടുത്തുന്നതില്‍ നൈപുണ്യവികസനത്തിന് നിർണായക പങ്കുണ്ടെന്നും, ഇന്നത്തെ മത്സരലോകത്ത് അക്കാദമിക യോഗ്യതകള്‍ക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് തൊഴില്‍ നൈപുണ്യമുള്ള ഒരു പ്രൊഫഷണലാകുക എന്നതെന്നും വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തെ എഐ തലസ്ഥാനമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരും ഐസിടി അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന 'സ്കില്‍ കേരള' പദ്ധതി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഗിള്‍, മോംഗോ ഡിബി, ഇന്റല്‍, ഇൻഫോസിസ്, നാസ്കോം തുടങ്ങിയ ആഗോള കമ്പനികളുമായി - [സമൃദ്ധിയ്ക്കും വികസനത്തിനും ലോകമാതൃകയാകാൻ കുടുംബശ്രീ 2.0 നടപ്പാക്കും: മന്ത്രി കെ.എം ഷാജി](https://thekeralapost.com/archives/11893) - സമൃദ്ധിക്കും വികസനത്തിനും ലോകമാതൃകയാക്കാൻ കുടുംബശ്രീ 2.0 നടപ്പാക്കുമെന്നും അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു.കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവർത്തനങ്ങള്‍ ശക്തമാക്കുന്നതിൻറെ ഭാഗമായി പുതുതായി ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷർ, സി.ഡി.എസ് അധ്യക്ഷമാർ എന്നിവർക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹർ സഹകരണ ഭവനില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ 2.0 എന്നത് ഒരു പദ്ധതിയുടെ മാറ്റമല്ല, മറിച്ച്‌ ഇതൊരു സമൂഹത്തിൻറെ വളർച്ചയുടെ - [ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ; എ പത്മകുമാറിന് സിപിഐഎം പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെൻഷൻ](https://thekeralapost.com/archives/11890) - ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ. പത്മകുമാറിനെ സിപിഐഎം പാർട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെൻഡ് ചെയ്തു. സംസ്ഥാന സമിതിയുടെ പൂർണ്ണ അനുമതിയോടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പത്മകുമാറിനെ പാർട്ടിയില്‍ നിന്ന് നേരിട്ട് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ ശക്തമായി ശുപാർശ ചെയ്തിരുന്നെങ്കിലും ഒടുവില്‍ നടപടി സസ്‌പെൻഷനില്‍ ഒതുക്കുകയായിരുന്നു. നിലവില്‍ സസ്‌പെൻഷൻ നടപടി മാത്രമാണെന്നും പുറത്താക്കുന്നതുള്‍പ്പെടെയുള്ള തുടർന്നുള്ള തീരുമാനങ്ങള്‍ പിന്നീട് കൈക്കൊള്ളുമെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറി - [ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് പിക്കപ്പില്‍ ഇടിപ്പിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് 6മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു](https://thekeralapost.com/archives/11887) - മാങ്കാവില്‍ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്സ് വാനില്‍ മനഃപൂര്‍വം ഇടിപ്പിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി സ്വദേശിന്റെ ഷിനിത്തിന്റെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്. അഞ്ചുദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അപകടമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ ഷിനിത്തിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തെറ്റായ ദിശയില്‍ ഗുഡ്സ് വാന്‍ വന്നെന്നും ഗുഡ്സ് വാന്‍ - [പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകള്‍ ; യാത്രക്കാര്‍ ഇരട്ടിയായി](https://thekeralapost.com/archives/11884) - സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകള്‍. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആര്‍ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായത്. മുന്‍ തിങ്കളാഴ്ച - [ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍; തീയതികള്‍ പ്രഖ്യാപിച്ച്‌ ഇറാൻ](https://thekeralapost.com/archives/11881) - അമേരിക്കൻ-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ തീയതികള്‍ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ വരും ജൂലൈയിലാണ് ഖബറടക്ക ചടങ്ങുകള്‍ നടക്കുക. ജൂലൈ നാലിന് ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ക്കൊടുവില്‍ ജൂലൈ ഒൻപതിനാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് ഭൗതികശരീരം അടക്കം ചെയ്യുക. ഈ വർഷം ഫെബ്രുവരി 28-നായിരുന്നു വ്യോമാക്രമണത്തില്‍ ഖമനയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇറാത്തിലുടനീളം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ - [സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍](https://thekeralapost.com/archives/11878) - ശബരിമല ക്ഷേത്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഈ തീരുമാനം വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ ദ്വാരപാലക ശില്പം സ്വര്‍ണ്ണമല്ല, മറിച്ച്‌ ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന വ്യക്തിയെയാണ് ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചത്. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരോട് കാണിച്ച കൊടുംവഞ്ചനയാണിത്. പൊതുജനങ്ങളുടെയും വിശ്വാസികളുടെയും - [നിപ കണ്‍ട്രോള്‍ റൂമില്‍ 'കയറ്റിയില്ല; മുഹമ്മദ് റിയാസിന് അനുമതി നല്‍കാതെ ആരോഗ്യവകുപ്പ്](https://thekeralapost.com/archives/11875) - നിപ കണ്‍ട്രോള്‍ റൂമില്‍ കയറ്റിയില്ലെന്ന് ആരോപിച്ച്‌ സിപിഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം. മുന്‍കാലങ്ങളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആശ്വസിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ എന്തുകൊണ്ട് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഫോണ്‍ വിളിച്ച്‌ ആശ്വസിപ്പിക്കാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച്‌ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരുന്നാണ് റിയാസ് പ്രതിഷേധിച്ചത്. ഒടുവില്‍ നിപ കണ്‍ട്രോള്‍ റൂമില്‍ എംഎല്‍എയെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചെങ്കിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചില്ല. ഇന്ന് രാവിലെയാണ് സംഭവം. കണ്ടെയ്ന്‍മെന്റ് സോണ്‍ രൂപീകരിക്കണമെന്നും - [മുഖ്യമന്ത്രി ഇടപെട്ടു; ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും](https://thekeralapost.com/archives/11872) - പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം മുടങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഉടപെടല്‍. വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് - [വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 വയസുകാരിയെയും പീഡിപ്പിച്ചു: പോക്സോ കേസുകളിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി സ്നേഹ മര്‍ലിനെതിരെ കാപ്പ ചുമത്തിയേക്കും](https://thekeralapost.com/archives/11869) - വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 വയസുകാരി ലൈംഗിക പീഡനത്തിനിരയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.കേസില്‍ അറസ്റ്റിലായ 25 വയസുകാരിയായ സ്നേഹ മെർലിൻ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്. 16 വയസുകാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നുഅമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വില്‍പ്പന കേസിലെ പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയും കണ്ണൂരിലെ വനിതാ ജയിലില്‍ നിന്നാണ് പരിചയപ്പെട്ടത്. ഇതേ 16 വയസുകാരിയെ പീഡിപ്പിച്ച - [ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭാ ബസില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം](https://thekeralapost.com/archives/11866) - മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വഴിയില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ ജോലി നഷ്ടമായ കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍.നിയമസഭയിലെ ബസിലാണ് താല്‍ക്കാലിക നിയമനം നല്‍കിയത്. ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കുകയായിരുന്നു. ഇന്നലെ മുതല്‍ യദു ജോലിയില്‍ പ്രവേശിച്ചു. 2024 ഏപ്രില്‍ 27-നാണ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. തിരുവനന്തപുരം പാളയത്ത് വെച്ച്‌ രാത്രിയില്‍ മേയർ ആര്യയും ഭർത്താവ് സച്ചിൻ ദേവ് - [യൂട്യൂബര്‍ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്](https://thekeralapost.com/archives/11863) - യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനില്‍ നിന്ന് കൊച്ചി പൊലീസിനു നിർദേശം ലഭിച്ചു.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നല്‍കിയത് .മുൻ സുഹൃത്തുക്കള്‍ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയത് പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നല്‍കിയത്.സമൂഹമാധ്യമങ്ങളിലും - ['വീണയുടെ അക്കൗണ്ടില്‍ പണം വന്നത് അഴിമതിയുടെ ഭാഗം': സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം](https://thekeralapost.com/archives/11860) - സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ വീണ ടിയുടെ കമ്പനിക്ക് പണം ലഭിച്ചത് അഴിമതിയുടെ ഭാഗമെന്ന് സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം. ഇടതുസര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. വീണയെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ തുറന്നടിച്ചു.സിപിഐ ജില്ലാ നേതൃത്വത്തില്‍ രൂക്ഷ വിമര്‍ശനമാണ് വിഷയത്തിലുണ്ടായത്. വീണയുടെ അക്കൗണ്ടിലേക്ക് പണം വന്നത് ഇടതു സര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പണം വന്നെങ്കില്‍ അത് അഴിമതി തന്നെ. അവരെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐക്കില്ലെന്നും അംഗങ്ങള്‍ പ്രതികരിച്ചു. സിപിഐഎം നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് - [ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം: മൂന്ന് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു; നയതന്ത്രപ്രതിനിധിയെ വിളിപ്പിച്ച്‌ ഇന്ത്യ](https://thekeralapost.com/archives/11857) - ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ഹിമാചല്‍ പ്രദേശ് സ്വദേശിയായ ആദിത്യ ശര്‍മ്മ, ഉത്തര്‍പ്രദേശ് സ്വദേശിയായ ശിവാനന്ദ് ചൗരസ്യ എന്നിവരാണ് മരിച്ചവരില്‍ ഇരുവര്‍. ആക്രമണത്തിന് ഇരയായ 'സെറ്റെബെല്ലോ' എന്ന വാണിജ്യ കപ്പലുമായി നിലവില്‍ യാതൊരുവിധ ആശയവിനിമയവും സാധ്യമാകുന്നില്ലെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. കപ്പല്‍ ആക്രമണത്തില്‍ ഇന്ത്യ അമേരിക്കന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ട്രംപ് രണ്ടാമതും യു.എസ് - [തിരഞ്ഞെടുപ്പ് പരാജയം: പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ടി.കെ.ഗോവിന്ദനും കുഞ്ഞികൃഷ്ണനും](https://thekeralapost.com/archives/11854) - സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പാളിച്ചകളുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയുടെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നെന്നും ഇത് അണികളോടുള്ള വഞ്ചനയാണെന്നും കണ്ണൂരിലെ സിപിഐഎം വിമതന്‍ ടി.കെ. ഗോവിന്ദന്‍. താഴെത്തട്ടിലെ ഒരു നിര്‍ദ്ദേശവും ഉള്‍ക്കൊള്ളാതെ വെറും പ്രഹസനമായിരുന്നു പാര്‍ട്ടിയുടെ അവലോകനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിലെ മുന്‍ സി.പി.ഐ.എം നേതാക്കളായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ ആരോപണം. താഴെത്തട്ടിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടത്തിയതെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം - [അന്ന് നിപ വന്നപ്പോള്‍ മുരളീധരന്‍ പറഞ്ഞത് എരണംകെട്ടവന്‍ നാടു ഭരിച്ചാല്‍ മുടിയും എന്നാണ്, ഇന്നും അതേ അഭിപ്രായമാണോയെന്ന് സോഷ്യല്‍ മീഡിയ](https://thekeralapost.com/archives/11851) - കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ മുന്‍പ് നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വൈറലാകുന്നു. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ 2021-ല്‍ മുരളീധരന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കെ കരുണാകരനും എ കെ ആന്റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി - [ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നു, സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം](https://thekeralapost.com/archives/11847) - ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. സ്വര്‍ണ്ണക്കൊളളക്കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തെറ്റായിപ്പോയെന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. ജനവിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ സമുദായ നേതാക്കളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ തന്നെ പിഴവ് സംഭവിച്ചെന്നാണ് സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വികസനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ അത്തരമൊരു പേര് ഇടണമായിരുന്നു. അയപ്പ സംഗമം - [സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്ക്](https://thekeralapost.com/archives/11844) - സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു.മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്.വകുപ്പുകളില്‍ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കുംപ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച്‌ അടക്കുകയും ചെയ്തു.പുതിയ സർക്കാർ അധികാരമേറ്റതു മുതല്‍ പൊതുജനങ്ങള്‍ക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയായി പരിമിതപ്പെടുത്തിയത്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കില്‍ - [മുണ്ടക്കൈ ചൂരല്‍മല ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കി ജനങ്ങളുടെ പ്രിയങ്കരിയായ കലക്ടര്‍ മേഘശ്രീക്കെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടി, സസ്‌പെന്‍ഷന് നീക്കം](https://thekeralapost.com/archives/11841) - മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തിലായ ജനങ്ങളെ ചേര്‍ത്തുപിടിച്ച്‌ ശ്രദ്ധേയയാ വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫണ്ട് വിതരണത്തില്‍ ബോധപൂര്‍വ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച്‌ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയായിരിക്കെ എം.ജി രാജമാണിക്യം നോട്ടീസ് അയച്ചിരുന്നു. ഏപ്രില്‍ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ.ബിജുവും ജൂണ്‍ 2ന് എം.ജി രാജമാണിക്യവും നോട്ടീസ് അയച്ചു. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വായ്പാ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുണഭോക്തൃപട്ടിക - [ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്; ഒരാഴ്ചക്കുള്ളില്‍ പുറത്തിറക്കിയേക്കും](https://thekeralapost.com/archives/11838) - യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഉടന്‍. മുന്‍ ധനമന്ത്രിമാരായ തോമസ് ഐസകിനെയും കെ എന്‍ ബാലഗോപാലിനെയുമാണ് ബദല്‍ ധവള പത്രം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ധവളപത്രം പുറത്തിറക്കിയേക്കും.കഴിഞ്ഞ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും സാമ്പത്തിക പരിപാലനവും അടക്കം ബദല്‍ ധവളപത്രത്തിലൂടെ വിശദീകരിക്കാനാണ് തീരുമാനം. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം നീക്കിവെച്ചത് ധൂര്‍ത്ത് ആയാണ് യുഡിഎഫ് ധവളപത്രത്തില്‍ ചിത്രീകരിച്ചത്, പത്ത് വര്‍ഷം കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ മറച്ചുവെച്ചു എന്നത് ഉള്‍പ്പടെയുള്ള വിമര്‍ശനങ്ങള്‍ ബദല്‍ ധവളപത്രത്തിലുണ്ടായേക്കും. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് മറുപടി - [സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്](https://thekeralapost.com/archives/11835) - സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയ്ക്കും മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇ ഡി ഡയറക്ടറായ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. വീണയ്‌ക്കെതിരെ അടക്കം കേസില്‍ ശേഖരിച്ച വിവരങ്ങള്‍ - ['മരണവീട്ടിലേക്ക് ക്യാമറയും തൂക്കി പിടിച്ച്‌ ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്‌' ; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓര്‍മ്മിപ്പിച്ച്‌ കേരള പൊലീസ്](https://thekeralapost.com/archives/11832) - സോഷ്യല്‍ മീഡിയയില്‍ റീച്ച്‌ കൂട്ടാൻ എന്തു നെറികെട്ട കളിയും കളിക്കുന്നവർക്ക്‌ കർശന താക്കീതുമായി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈല്‍ ക്യാമറകള്‍ കൊണ്ടുചെല്ലുന്നവർ അറിയാനാണ്മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. - [ബലാത്സംഗ കേസ്‌: പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല](https://thekeralapost.com/archives/11829) - ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പാലക്കാ‌ട് കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിന് ജാമ്യമില്ല.മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച്‌ 27നാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി - [നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി](https://thekeralapost.com/archives/11826) - നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത് - ['ഡാഷ് മോനെ രേവന്ത' യ്ക്ക് ശേഷം വീണ്ടും രേവന്ത് റെഡ്ഡിക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയൻ](https://thekeralapost.com/archives/11823) - ഡാഷ് മോനെ രേവന്ത എന്ന പ്രയോഗത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വീണ്ടും വിമർശനവുമായി പിണറായി വിജയന്‍. കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യസംഘത്തിന്റെ പേര് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇട്ടതാണെന്ന രേവന്ത് റെഡ്ഡിയുടെ പരാമർശത്തെയാണ് പിണറായി വിമർശിച്ചത്. രേവന്ത് റെഡ്ഡിയുടെ പുതിയ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്. പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. - [നിര്‍ണ്ണായക ഇന്ത്യ സഖ്യം യോഗം: 5 സുപ്രധാന തീരുമാനങ്ങളുമായി പ്രതിപക്ഷം; 25 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു](https://thekeralapost.com/archives/11820) - ഡിഎംകെ, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികള്‍ വിട്ടുനിന്നെങ്കിലും 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തില്‍ 25 പാർട്ടികള്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും രാജ്യത്തെ നിലവിലെ പ്രതിസന്ധികള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്താൻ യോഗം തീരുമാനിച്ചു.(INDIA bloc meeting announces five major decisions and demands education minister resignation) വോട്ടർ പട്ടികയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്കെതിരെ നിയമപോരാട്ടം ശക്തമാക്കും. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് - [കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്](https://thekeralapost.com/archives/11817) - കോഴിക്കോട് നടന്ന കാഫിർ സ്ക്രീൻഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. എസ്‌ഐടിയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും സിപിഎം ആഭിമുഖ്യമുള്ളവരാണെന്നും, കേസിന്റെ മേല്‍നോട്ടച്ചുമതലയുള്ള വടകര റൂറല്‍ എസ്പി നേരത്തെയും ഈ കേസ് പക്ഷപാതപരമായാണ് കൈകാര്യം ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ ആരോപിച്ചു. അന്വേഷണ സംഘത്തിലെ സിഐയും എസ്‌ഐമാരും മുൻപും പാർട്ടി ഇംഗിതത്തിന് അനുസരിച്ച്‌ പ്രവർത്തിച്ചവരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണ സംഘത്തെ പൂർണ്ണമായും മാറ്റണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. - [ബന്ധുനിയമന വിവാദം: സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു](https://thekeralapost.com/archives/11814) - ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ നിന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മുഖ്യമന്ത്രിക്ക് ബെന്നി തോമസ് രാജിക്കത്ത് കൈമാറി. പ്രതിപക്ഷ ബന്ധുനിയമന വിവാദം ശക്തമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് ബെന്നി തോമസിന്റെ രാജി. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും ബെന്നി തോമസിന്റെ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവായ ബെന്നി തോമസ് കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ്. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്ന് - [ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍](https://thekeralapost.com/archives/11811) - ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. കഴിഞ്ഞ 10 വര്‍ഷം മാത്രം അല്ല, എല്ലാ കാലത്തും ഈ ലോബി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യ മേഖലയില്‍ മാത്രമെ നടപ്പാക്കൂ എന്നതും വ്യാജ പ്രചരണമാണെന്നും ആരോഗ്യ മേഖല സ്വകാര്യ വല്‍ക്കരിക്കുമെന്ന പ്രചരണം തെറ്റാണ്. സ്വകാര്യ മേഖലയിലെ സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച്‌ സര്‍ക്കാര്‍ ആശുപത്രിയികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി. - [സലിം കുമാര്‍ ഇനി ഓര്‍മ്മ](https://thekeralapost.com/archives/11808) - നടന്‍ സലിം കുമാറിന് വിട നല്‍കി നാട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. പറവൂരിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംസ്‌കാരം. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹവും കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചത്.സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. ശേഷം അവസാനമായി സ്വവസതിയായ ലാഫിങ് വില്ലയിലേക്ക്. വീട്ടിലും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ കണ്ടുമടങ്ങിയത്. മുഖ്യമന്ത്രി വി ഡി സതീശന്‍, - [ഐ എ എസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എന്‍ പ്രശാന്തിനെയും സര്‍വീസില്‍ തിരിച്ചെടുത്തു](https://thekeralapost.com/archives/11805) - പിണറായി സര്‍ക്കാറിന്റെ കാലത്ത് സസ്‌പെന്‍ഡ് ചെയ്തിരുന്ന ഐ എ എസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എന്‍ പ്രശാന്തിനെയും സര്‍വീസില്‍ തിരിച്ചെടുത്തു. ഇന്നലെയാണ് സതീശന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ ഇരുവരെയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി എ ജയതിലക് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതോടെ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ ഇടത് സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടുമുമ്പ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് വര്‍ഷമായി പുറത്തുള്ള പ്രശാന്ത് നേരിട്ടത് നിരവധി സസ്‌പെന്‍ഷനുകളാണ്. സര്‍ക്കാര്‍ നയങ്ങളെയും ഉന്നതഉദ്യോസ്ഥരുടെ - ['നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം'; എസ്‌ഐടി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു](https://thekeralapost.com/archives/11800) - നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദിച്ച കേസില്‍ എസ്‌ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഉള്‍പ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്‌ഐമാർ മൊഴി ഇന്നലെ മൊഴി നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്‍റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന രണ്ട് എസ്‌ഐ മാരുടെ മൊഴിയാണ് ഇന്നലെ എസ്‌ഐ ടി രേഖപ്പെടുത്തിയത്. കേസ് ഡയറി തിരുത്താൻ - [നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി ശുഭം ഖൈര്‍നാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 15 വരെ നീട്ടി; മനീഷയുടെ ജാമ്യാപേക്ഷയില്‍ വിധി ഒമ്പതിന്](https://thekeralapost.com/archives/11797) - രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യപ്രതികളിലൊരാളായ ശുഭം ഖൈർനാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി റൂസ് അവന്യൂ കോടതി ജൂണ്‍ 15 വരെ നീട്ടി മുൻപ് അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ശനിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സ്പെഷ്യല്‍ സിബിഐ ജഡ്ജി അജയ് ഗുപ്ത കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷയില്‍ കോടതി ജൂണ്‍ 9-ന് വിധി പറയും. ചോർന്ന ചോദ്യപേപ്പർ കൈപ്പറ്റുകയും അത് മറ്റ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുകയും - [ഡല്‍ഹിയില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ അഗ്നിബാധ; പാചകക്കാരൻ അറസ്റ്റില്‍](https://thekeralapost.com/archives/11794) - ന്യൂഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തില്‍ 21 പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഹോട്ടലിലെ മുഖ്യ പാചകക്കാരനെ (Delhi hotel fire arrest) പോലീസ് അറസ്റ്റ് ചെയ്തു.പാചകശാലയിലുണ്ടായ കടുത്ത അനാസ്ഥയാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡല്‍ഹി പോലീസ് നടപടിയെടുത്തത്. ഹോട്ടലിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടർ കൈകാര്യം ചെയ്തതിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഇയാളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തീപിടുത്തമുണ്ടായ ഉടൻ തന്നെ അധികൃതരെ അറിയിക്കുന്നതിനോ യാത്രാക്കാരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനോ പകരം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് - [മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടുത്തു; സാവകാശം ഈ മാസം 16 വരെ നീട്ടി](https://thekeralapost.com/archives/11791) - എറണാകുളം മലയിടംതുരുത്തിലെ ഭൂമി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു ഒഴുപ്പിക്കല്‍ നടപടികള്‍ പൂർത്തിയാക്കാനായി ഈ മാസം 16 വരെയാണ് കോടതി സമയം നീട്ടിനല്‍കിയത്. എന്നാല്‍ ഒഴുപ്പിക്കല്‍ ഉത്തരവില്‍ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഇനിയും കൂടുതല്‍ സാവകാശം അനുവദിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കർശനമായി വ്യക്തമാക്കിയിട്ടുണ്ട്. റൂറല്‍ എസ്.പി സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഹൈക്കോടതി വിഷയം പരിഗണിക്കുന്നത് വരെ പെരുമ്പാവൂർ മുൻസിഫ് കോടതി ഈ വിഷയത്തില്‍ മറ്റ് ഉത്തരവുകളൊന്നും - [കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി;സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്](https://thekeralapost.com/archives/11788) - 5.07ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത.സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.കിഫ്ബിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യതയുണ്ട്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടമെടുത്ത പണം മാത്രമാണ് ട്രഷറിയില്‍ ബാക്കിയുള്ളത്. 2026 മാര്‍ച്ച്‌ 31ന് 6,322 കോടിയാണ് ട്രഷറി നീക്കിയിരിപ്പെങ്കില്‍ ഏപ്രിലില്‍ ഇത് 5,263കോടി രൂപയും ഇക്കഴിഞ്ഞ മെയ് 16 വരെ 2,211 കോടിയുമാണെന്നും ധവളപത്രത്തില്‍ - [തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം ; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെൻഷൻ](https://thekeralapost.com/archives/11785) - തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടർക്ക് സസ്‌പെൻഷൻ.ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അവഗണനയാണ് പുഴുവരിക്കാൻ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. അതിന് പിന്നാലെയാണ് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് വീണ്ടും ഉന്നതതല സമിതിയെ നിയോഗിക്കും. കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തെ തുടർന്ന് ശസ്ത്രക്രിയ - [നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു](https://thekeralapost.com/archives/11782) - കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ നവീന്‍ ബാബുവിന്റെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ - ['കാഫിര്‍ സ്ക്രീൻഷോട്ട്' വിവാദം ; അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിച്ച്‌ ആഭ്യന്തര വകുപ്പ്](https://thekeralapost.com/archives/11779) - വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. വടകര സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും, വർഗീയ ചേരിതിരിവുണ്ടാക്കിയ മുഴുവൻ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എംഎല്‍എ കെ.കെ. രമ പ്രതികരിച്ചു. "സത്യസന്ധമായ അന്വേഷണം നടക്കണം. ഇത്തരം സൈബർ ആക്രമണങ്ങളെയും ഗൂഢാലോചനകളെയും - [ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം, ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്](https://thekeralapost.com/archives/11776) - വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്.കുവൈറ്റിലുള്ള ഇറാൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതേസമയം ഇറാൻ ആക്രമണത്തെ തുടർന്ന് താത്കാലികമായി അടച്ച കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വരുംമണിക്കൂറുകളില്‍ വിമാനത്താവളം പൂർണ സജ്ജമാകുമെന്നും സർവീസുകള്‍ സാധാരണ നിലയിലാകുമെന്നും കുവൈറ്റ് എയർവേയ്സ് അറിയിച്ചു. യാത്രക്കാർക്ക് അവരുടെ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ നേരിട്ട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്കുള്ള കെട്ടിടമായ ടെർമിനല്‍ - [ഓപ്പറേഷൻ തൂഫാൻ : 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയില്‍](https://thekeralapost.com/archives/11773) - ‘ഓപ്പറേഷൻ തൂഫാൻ നടപടിയെ തുടർന്ന് 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയില്‍.വെസ്റ്റ് ബംഗാള്‍ മൂഷിദാബാദ് സ്വദേശികളായ റഫിയുല്‍ മണ്ഡല്‍ (21,) പർവ്വേഷ് മണ്ഡല്‍ (19) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് ഇവർ വാങ്ങിയത്. ബംഗാളി നിന്ന് ചെന്നൈ വരെ ഒരു ട്രെയിനില്‍ വരികയും അവിടെനിന്ന് മറ്റൊരു തീവണ്ടിയില്‍ കയറി അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയാണ് ഉണ്ടായത്. ജില്ലാ പോലീസ് മേധാവി - [ഓപ്പറേഷൻ തൂഫാൻ: ദി നാര്‍കോ ഹണ്ട് " കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം: മുഖ്യമന്ത്രി വി ഡി സതീശൻ](https://thekeralapost.com/archives/11770) - സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്നും അതിനാല്‍ കേരളത്തിൻറെ മണ്ണില്‍ നിന്നും ഈ വിപത്തിനെ തൂത്തെറിയാനുള്ള ഓപ്പറേഷൻ തൂഫാൻ : ദി നാർകോ ഹണ്ട് എന്ന ദൗത്യം കേരളീയ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. യുവതയാണ് ഏതൊരു സമൂഹത്തിൻറെയും പുരോഗതിയുടെ നാഴികക്കല്ല്. യുവതയെ മയക്കികിടത്തി സമൂഹത്തിൻറെ പുരോഗതി ഇല്ലാതാക്കുകയാണ് മയക്കുമരുന്ന് മാഫിയകള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്നത് - [ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണം; രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോണ്‍ഗ്രസ്](https://thekeralapost.com/archives/11766) - മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ് . പരീക്ഷാ വിവാദങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം തകർത്തുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പുതിയ സമരപരിപാടികള്‍ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, തെലങ്കാന, അസം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കും. പന്തംകൊളുത്തി പ്രകടനങ്ങള്‍, 'ഹല്ലാ ബോല്‍' - [ബിജെപി വിടാൻ ഒരുങ്ങി അണ്ണാമലൈ; നിതിൻ‌ നബീനുമായി കൂടിക്കാഴ്ച ഇന്ന്, പാര്‍ട്ടി പ്ര‍ഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ‍?](https://thekeralapost.com/archives/11763) - തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി റിപ്പോർട്ടുകള്‍. ബിജെപിയില്‍ തനിക്ക് ഇനി അവസരങ്ങളോ ഭാവി പ്രത്യാശകളോ ഇല്ലെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി ഡല്‍ഹിയില്‍ ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം. തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ താല്‍പര്യമെങ്കിലും - [തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടില്‍ ഉന്നത തലയോഗം വിളിച്ച്‌ ജലവിഭവകുപ്പ് മന്ത്രി](https://thekeralapost.com/archives/11760) - തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടില്‍ ഉന്നത തലയോഗം വിളിച്ച്‌ ജലവിഭവകുപ്പ് മന്ത്രി. മന്ത്രി മോന്‍സ് ജോസഫ്, കെ മുരളീധരന്‍, സിപി ജോണ്‍ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച. കാലവര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തര യോഗം വിളിച്ചത്. കഴിഞ്ഞ മഴയില്‍ തലസ്ഥാന നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.ജലസേചന വകുപ്പിന്റെ ഓടകള്‍ അടിയന്തരമായി വൃത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലെ മഴക്കാലപൂര്‍വ - [തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവം : അന്വേഷണത്തിന് മൂന്നംഗ സമിതി, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ](https://thekeralapost.com/archives/11757) - തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കല്‍ കോളേജ് വൈസ് പ്രിൻസിപ്പലിനെയും സർജറി, ഓർത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ റിപ്പോർട്ട് നല്‍കാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗണ്‍സിലിങ്ങിന് അയയ്ക്കാനും തീരുമാനമുണ്ട്. അതേസമയം സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ഉടൻ നടപടിയുണ്ടാകും. മോശമായി പെരുമാറിയ സ്റ്റാഫിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കും. ഇതുവരെ റിട്ടണ്‍ - [കൊച്ചിയില്‍ കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം](https://thekeralapost.com/archives/11754) - കൊച്ചിയില്‍ കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം.എട്ടംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്ന് രാവിലെ റൂമിലേക്ക് നടന്നുപോകവെയാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ആശുപത്രിയില്‍ എത്തിയ പൊലീസുകാരനില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നുണ്ട്. എട്ടോളം വരുന്ന സംഘം ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നെന്ന് പരിക്കേറ്റവരുടെ സുഹൃത്ത് പറഞ്ഞു. 'കമന്റടിച്ചത് ചോദ്യം - [അട്ടക്കുളങ്ങരയില്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവം ; അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്ന് വി ശിവന്‍കുട്ടി](https://thekeralapost.com/archives/11751) - തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണതില്‍ മേയര്‍ വിവി രാജേഷിന് മറുപടിയുമായി മുന്‍മന്ത്രി വി ശിവന്‍കുട്ടി. മേയര്‍ വസ്തുതയറിയാതെ സംസാരിക്കുകയാണെന്നും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും വി ശിവന്‍കുട്ടി വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഈ കെട്ടിടത്തെക്കുറിച്ച്‌ പരാതിയൊന്നും കിട്ടിയില്ല. അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉത്തരവാദിത്തം കോര്‍പ്പറേഷനാണുള്ളതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. 14 ലക്ഷം രൂപ മുടക്കി മെയിന്റനന്‍സ് നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ - [ട്രൈബല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ കൊടുക്കാതെ മുന്നിലിട്ടുകൊടുത്ത് മുരളീധരന്‍, ഞെട്ടിക്കുന്ന വീഡിയോയെന്ന് സോഷ്യല്‍മീഡിയ, അയിത്തമാണോയെന്ന് ചോദ്യം](https://thekeralapost.com/archives/11748) - കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകള്‍ക്ക് മിഠായി കൈയ്യില്‍ കൊടുക്കാതെ മുന്നിലിട്ടുകൊടുത്ത് വി.മുരളീധരന്‍ എം.എല്‍.എ. സ്‌കൂള്‍ പ്രവേശനോത്സവത്തിനിടയിലാണ് സംഭവം. കുട്ടികളുടെ കൈയിലേക്ക് മിഠായി നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉദ്ഘാടകയായ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ തുളസി നോക്കി നില്‍ക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ മുരളീധരന്‍. വീട്ടുമുറ്റത്തെ കുഴിയില്‍ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലം ആ - [എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് ; മാസം വീണയ്ക്ക് അഞ്ചുലക്ഷം, എക്‌സാലോജിക്കിന് മൂന്ന് ലക്ഷം](https://thekeralapost.com/archives/11745) - സി.എം.ആര്‍.എല്‍ - എക്‌സാലോജിക്ക് മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ എക്‌സാലോജിക്കിനും മാസം തോറും എട്ടുലക്ഷം രൂപ നല്‍കിയിരുന്നതായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കണ്ടെത്തല്‍. വീണ വിജയന് വ്യക്തിപരമായി മാസം അഞ്ച് ലക്ഷം രൂപയും, അവരുടെ കമ്പനിയായ എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതം ആകെ എട്ട് ലക്ഷം രൂപയാണ് പ്രതിമാസം ലഭിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ സേവനങ്ങളൊന്നും നല്‍കാതെയാണ് ഈ വന്‍ തുക - [ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വര്‍ഷം വൈകി; കെഎസ്‌ഇബി 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഓംബുഡ്‌സ്‌മാൻ](https://thekeralapost.com/archives/11742) - വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വർഷത്തിലേറെ കാലതാമസം വരുത്തിയ കെഎസ്‌ഇബിക്ക് പിഴ ചുമത്തി ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്‌മാൻ. എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഓംബുഡ്‌സ്‌മാൻ ഉത്തരവിട്ടു. ഇതിന് പുറമെ പരാതിക്കാരിയില്‍ നിന്ന് ഈടാക്കിയ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ പലിശ സഹിതം തിരിച്ചുനല്‍കാനും വിധിയിലുണ്ട്. 1998 മാർച്ച്‌ 13-നാണ് റീത്ത താൻ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കുന്നതിനും സിംഗിള്‍ ഫേസ് കണക്ഷൻ ത്രീഫേസാക്കുന്നതിനുമായി പാലാരിവട്ടം സെക്ഷൻ - [ഇഡിയെക്കുറിച്ച്‌ ഒന്നും മിണ്ടാതെ വി.ഡി; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി](https://thekeralapost.com/archives/11738) - പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡല്‍ഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തില്‍ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറില്‍ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. നേരത്തെ, ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച്‌ ചോദിച്ചെങ്കിലും മറുപടി നല്കിയിരുന്നില്ല. - [ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; പോലീസിനെ ആക്രമിച്ചതിനും കേസെടുക്കും](https://thekeralapost.com/archives/11735) - ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പോലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും. പരിക്കേറ്റ പോലീസുകാർ മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻഡ് ചെയ്യും. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. തലസ്ഥാനത്തുണ്ടായത് പോലീസിന്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോര്ട്ട്. സംസ്ഥാന ഇന്റലിജൻസ് മേധാവിയും റിപ്പോർട്ട് നല്‍കും. അതേസമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം. അഞ്ച് വട്ടം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിട്ടും മിണ്ടാത്ത മുഖ്യമന്ത്രി - [ഇഡി സെക്രട്ടേറിയറ്റിലും കയറിയേക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍](https://thekeralapost.com/archives/11732) - ഇഡിയുടെ പരിശോധനയ്ക്ക് അത്ര വലിയ പ്രാധാന്യം നല്കുന്നില്ലെന്നും ഇഡി അത്ര വലിയ സ്ഥാപനമാണെന്ന അഭിപ്രായം തങ്ങള്ക്കില്ലെന്നും മന്ത്രി കെ. മുരളീധരന്. കോഴിക്കോട് മാധ്യമപ്രവര്ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയെ കോണ്ഗ്രസിനും വിശ്വാസമില്ല. ഇഡി ഇനി സെക്രട്ടേറിയറ്റിലും കയറിയേക്കും. വിശ്വസിക്കാന് കൊള്ളാത്തവരാണ് ഇഡി. ഇഡി റെയ്ഡിന്റെ പേരില് സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതുമുതല് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ. മുരളീധരന് ആരോപിച്ചു. - [ജ്വല്ലറിയില്‍ ജോലി നല്‍കും; അബ്ദുല്‍ റഹീമിന്റെ താല്‍പര്യം അറിഞ്ഞശേഷം തീരുമാനം: ബോബി ചെമ്മണ്ണൂര്‍](https://thekeralapost.com/archives/11728) - സൗദി ജയിലില്‍ നിന്നും മോചിതനായ അബ്ദുല്‍ റഹീമിനെ കാണാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂർ. അബ്ദുല്‍ റഹീമിനെ പുറത്തിറക്കാൻ ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് ബോബി ചെമ്മണ്ണൂർ നന്ദി പറഞ്ഞു. ജാതി മതത്തിന് അതീതമായി എല്ലാവരും സഹകരിച്ചുവെന്നും ഇതൊരു വേള്‍ഡ് റെക്കോർഡ് ആണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. 36 കോടിക്ക് പകരം നാല്‍പത് കോടി നല്‍കി ഒരു വ്യക്തിയെ രക്ഷിക്കാൻ ലോകത്ത് കേരളം മാത്രമെ ഉണ്ടായിട്ടുള്ളൂ. അബ്ദുല്‍ റഹീമിനെ കേരളത്തിലെ ജനത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും ബോബി - [ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം; ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സിപിഎമ്മിന്റെ വിമുഖതയാണ് ഇത്തരം അക്രമങ്ങളിലൂടെ പുറത്തുവരുന്നത് : രാജീവ് ചന്ദ്രശേഖര്‍](https://thekeralapost.com/archives/11725) - മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെ നടന്ന ആക്രമണത്തെ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ രാഷ്ട്രീയ പ്രതിഷേധമല്ലെന്നും, മറിച്ച്‌ നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സിപിഎമ്മിന്റെ വിമുഖതയാണ് ഇത്തരം അക്രമങ്ങളിലൂടെ പുറത്തുവരുന്നതെന്നും, നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, സിപിഎമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ - [കര്‍ണാടകയില്‍ രാഷ്ട്രീയ അട്ടിമറി; സിദ്ധരാമയ്യ ഇന്ന് രാജിവെച്ചേക്കും, ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന](https://thekeralapost.com/archives/11722) - കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനാണ് സാധ്യത. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ബുധനാഴ്ച ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഡി.കെ. ശിവകുമാറിന്റെ അനുയായികള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുമുതല്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ നിലനിന്നിരുന്ന ദീര്‍ഘനാളത്തെ അധികാരത്തര്‍ക്കത്തിനാണ് ഇതോടെ - [20 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം](https://thekeralapost.com/archives/11719) - 20 വർഷത്തെ തടവിന് ശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം. ഏഴരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയില്‍ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ടായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടില്‍ എത്തിച്ച്‌ എമിഗ്രേഷൻ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയത്. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികള്‍ - [ചുവടുകള്‍ എല്ലാം പിഴച്ചു, ഒടുവില്‍ വൻ പതനം, അഴീക്കോട് സ്വദേശി ബൈജുവിനെ കാത്ത് സിംഗപ്പൂര്‍ ജയില്‍, കീഴടങ്ങാൻ സാദ്ധ്യതയേറി](https://thekeralapost.com/archives/11716) - എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും കണ്ണൂർ അഴിക്കോട് സ്വദേശിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ ജയില്‍ശിക്ഷ വിധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ കീഴടങ്ങിയേക്കും . കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് തടവ്ശിക്ഷ വിധിച്ചത്. ബ്ലൂംബെർഗിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. സിംഗപ്പൂർ പൊലിസ്‌അധികൃതർക്ക് മുന്നില്‍ ഉടൻ കീഴടങ്ങാൻ നിർദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂർ ഡോളർ) കെട്ടിവയ്ക്കാനും നിർദ്ദേശിച്ചു. - ['മധുവിനെ വേട്ടയാടി ആള്‍ക്കൂട്ടപ്പകയുടെ ട്രോഫിയായി പ്രദര്‍ശിപ്പിച്ചു, ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയത് ദൃക്‌സാക്ഷികള്‍ സംഭവം അറിയില്ലെന്നു പറഞ്ഞത്': ഹൈക്കോടതി](https://thekeralapost.com/archives/11713) - അട്ടപ്പാടി മധു വധക്കേസില്‍ വിചാരണവേളയില്‍ കണ്ട ദൃക്‌സാക്ഷി മൊഴികളുടെ പൂർണ്ണമായ തകർച്ച അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള ഹൈക്കോടതി. വിചാരണയില്‍ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്‌സാക്ഷികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുമാറിയതും സംഭവം അറിയില്ലെന്ന് പറഞ്ഞതുമാണ്. മധുവിനെ കെട്ടിയിട്ടപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും കച്ചവടക്കാരും പ്രദേശവാസികളുമടക്കം 75-ഓളം പേർ മുക്കാലി ജംങ്ഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പ്രദർശിപ്പിച്ചപ്പോള്‍ പോലും, സ്ക്രീനില്‍ തങ്ങളെത്തന്നെ കണ്ടിട്ടും പ്രതികളെ തിരിച്ചറിയാൻ കഴിയില്ലെന്നാണ് ഇവർ അവകാശപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ - [സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കും ; ആരോഗ്യ മന്ത്രി കെ. മുരളീധരൻ](https://thekeralapost.com/archives/11710) - സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പൂർണ്ണമായും ഒഴിവാക്കുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൊതുജനാരോഗ്യ രംഗത്ത് രാജ്യം കേരളത്തെ മാതൃകയാക്കുമ്പോഴും പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങള്‍ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ 'സ്നേക്ക് ബൈറ്റ് എൻവെനമിംഗ് മാനേജ്മെന്റ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിവർഷം ഏകദേശം ഇരുപതോളം പേരാണ് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. - [ആരവല്ലി മലനിരകളുടെ നിര്‍വചനം: പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സുപ്രീംകോടതി](https://thekeralapost.com/archives/11707) - പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി മലനിരകളെയും അതിന്റെ പരിധിയെയും കൃത്യമായി നിർവചിക്കുന്നതിനായി രൂപീകരിക്കുന്ന വിദഗ്ധ സമിതിയില്‍ കൂടുതല്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശം. എന്നാല്‍, സമിതിയിലെ അംഗങ്ങളുടെ എണ്ണം അമിതമായി വർധിപ്പിച്ച്‌ അതിന്റെ പ്രവർത്തനം സങ്കീർണമാക്കരുതെന്നും, മറിച്ച്‌ പ്രായോഗികമായി പ്രവർത്തിക്കാൻ കഴിയുന്ന ചെറിയൊരു സമിതി രൂപീകരിച്ച്‌ അതത് മേഖലകളിലെ വിദഗ്ധരുമായി വിപുലമായ രീതിയില്‍ കൂടിയാലോചനകള്‍ നടത്തുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ആരവല്ലി മേഖലയിലെ അനധികൃത ഖനനവും വനനശീകരണവും തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന - [ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കും : പി.സി വിഷ്ണുനാഥ്](https://thekeralapost.com/archives/11704) - ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ്. താരസംഘടനയിലെ തർക്കങ്ങളെക്കുറിച്ചടക്കം മാധ്യമങ്ങളില്‍ കൂടിയുള്ള അറിവ് മാത്രമാണുളളത്. സിനിമ നയം പഠിക്കും. ആശങ്കകള്‍ പരിഹരിക്കാൻ ഉതകുന്നതാണോ അതെന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ ഭരണമികവുള്ളവരെ പരിഗണിക്കും. നേരത്തെ ഈ പദവി വഹിച്ച പലരും അങ്ങോട്ട് വരാറുണ്ടായിരുന്നില്ലെന്നാണ് മനസ്സിലായത്. അതിനാല്‍, ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ ഭരണമികവുള്ളവർ വരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. - [ലഹരിക്കെതിരെ 'ഓപ്പറേഷന്‍ തൂഫാന്‍' ; തൊട്ടുപിന്നാലെ അഴിമതിക്കെതിരെ 'ഓപ്പറേഷന്‍ സീറോ'](https://thekeralapost.com/archives/11701) - മയക്കുമരുന്നിനെതിരേ 'ഓപ്പറേഷന്‍ തൂഫാന്‍' പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 'ഓപ്പറേഷന്‍ സീറോ' യും പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തുടച്ചുനീക്കാനുള്ള വിപുലമായ കര്‍മ്മപദ്ധതിയായിട്ടാണ് ഓപ്പറേഷന്‍ സീറോ പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തിലാകും രണ്ടു പദ്ധതിയും നടപ്പാക്കുക. വിജിലന്‍സ് മേധാവി തയ്യാറാക്കിയ പദ്ധതിയുടെ സമഗ്രമായ രൂപരേഖ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും. കപടസത്യങ്ങളും കൈക്കൂലിയും ഇല്ലാതാക്കി പൊതുപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൂര്‍ണ്ണമായും അഴിമതിമുക്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ - [കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ; യുവാക്കള്‍ പിടിയില്‍](https://thekeralapost.com/archives/11698) - പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍. കിനാലൂർ സ്വദേശി എച്ചിങ്ങാപൊയില്‍ വീട്ടില്‍ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 30ന് രാത്രി പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുന്ന 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ ജയലക്ഷ്മി സില്‍ക്സിന് എതിർ വശത്തുള്ള പെട്രോള്‍ പമ്പിനു സമീപം എത്തിയപ്പോള്‍ മുൻപരിചയം ഉള്ള സ്കൂട്ടറിലെത്തിയ പ്രതിയും സുഹൃത്തും - [മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല: വി ഡി സതീശൻ](https://thekeralapost.com/archives/11695) - മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും താമസക്കാർക്ക് ഭൂനികുതി അടയ്ക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ സർക്കാർ വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റർചെയ്യാനുള്ള കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോർട്ടലില്‍ ഭൂമി രജിസ്റ്റർചെയ്യുകയായിരുന്നു. സാധാരണ മുത്തവല്ലിമാർ ചെയ്യേണ്ട ഈ കാര്യം വഖ്ഫ് ബോർഡ് നേരിട്ട് ചെയ്തത് ദുരൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്ത് മിനിറ്റിനുള്ളില്‍ തീർക്കാവുന്ന പ്രശ്നം സങ്കീർണ്ണമാക്കാനാണ് ഇവർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുനമ്പം വിഷയത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് മുൻ സർക്കാർ കുടപിടിക്കുകയായിരുന്നുവെന്നും - [രാജ്യത്ത് ആദ്യം; 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ പൂർത്തിയാക്കി കോഴിക്കോട് ആസ്റ്റർ മിംസ്](https://thekeralapost.com/archives/11691) - ഇന്ത്യയിലാദ്യമായി 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മിംസ് ദേശീയ നേട്ടത്തിലേക്ക്. രോഗമുക്തി നേടിയവരുടെ സംഗമവും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം നിർവഹിച്ചു. കഴുത്തിൽ വലിയ ശസ്ത്രക്രിയകളോ മുറിപ്പാടുകളോ ഇല്ലാതെ, പ്രത്യേക സൂചി ഉപയോഗിച്ച് തൈറോയ്ഡ് മുഴകൾ കരിച്ചു കളയുന്ന അത്യാധുനിക രീതിയാണ് പിൻഹോൾ പ്രൊസീജിയർ. ഈ ചികിത്സയിലൂടെ രോഗമുക്തി നേടിയവരുടെ സംഗമമാണ് ആശുപത്രിയിൽ നടന്നത്. തങ്ങൾക്ക് ആശ്വാസമേകിയ - [മലങ്കര ടൂറിസം പദ്ധതിയില്‍ കോടികളുടെ ക്രമക്കേട്; മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം](https://thekeralapost.com/archives/11688) - മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയില്‍ 112 കോടിയുടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം നടത്തി, എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിജിലന്‍സ് മേധാവിയുടെ നിര്‍ദേശം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന FSIT റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മലങ്കര ജലാശയത്തില്‍ നടത്തിയ ടൂറിസം പദ്ധതിയില്‍ വലിയ അഴിമതി നടന്നെന്നാണ് ആരോപണം. ടെന്‍ഡര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടെന്നാണ് - [ടിനി ടോം പറഞ്ഞതിന് തെളിവുണ്ട്, അദ്ദേഹത്തിന്റെ എഎംഎംഎ അംഗത്വം റദ്ദാക്കണം'; അന്‍സിബ ഹസന്‍](https://thekeralapost.com/archives/11685) - നടന്‍ ടിനി ടോമിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി അന്‍സിബ ഹസന്‍. സ്വന്തം അഭിപ്രായം പറഞ്ഞതിനാലാകാം താന്‍ വേട്ടയാടപ്പെടുന്നതെന്നും എഎംഎംഎയില്‍ നിരവധി പരാതികള്‍ താന്‍ നല്‍കിയിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു. ടിനി ടോം പറഞ്ഞതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന്റെ എഎംഎംഎ അംഗത്വം റദ്ദാക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. എഎംഎംഎയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. താന്‍ തിരികെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കില്ലെന്നും അംഗമായി തുടരുമെന്നും അന്‍സിബ വ്യക്തമാക്കി. 'അമ്മയില്‍ നിരവധി പരാതികള്‍ മുന്‍പ് നല്‍കിയിട്ടുണ്ട്. ഒന്നിനും പരിഹാരമുണ്ടായിട്ടില്ല. അവിടെ പരാതികള്‍ പരിഗണിക്കുന്നത് വ്യക്തികളെ നോക്കിയാണ്. - [ഇന്ധന വില വര്‍ദ്ധന തുടര്‍ന്നാല്‍ അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തു സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തുമെന്ന് പ്രൈവറ്റ് ബസുടമകള്‍](https://thekeralapost.com/archives/11682) - ഇന്ധന വില വര്‍ദ്ധന തുടര്‍ന്നാല്‍ അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തു സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തുമെന്ന് ബസുടമകള്‍. ഗതികേട് കൊണ്ടാണ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. ഇത് സമര പ്രഖ്യാപനമല്ല, കനത്ത നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകള്‍ക്ക് സബ്‌സിഡിയോടെ ഡീസല്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ക്കില്ല. യാത്രാ നിരക്ക് വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി കൂടും. സംസ്ഥാന സര്‍ക്കാര്‍ - [വിമര്‍ശനങ്ങള്‍ക്കിടെ മുന്നോട്ട് ; മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ ഖേല്‍ക്കര്‍ ഇന്ന് ചുമതലയേല്‍ക്കും](https://thekeralapost.com/archives/11679) - പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ ഖേല്‍ക്കര്‍ ഇന്ന് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അവധി ദിനത്തില്‍ തന്നെ ചുമതലയേറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഒീഫീസറായിരുന്ന ഡോ. രത്തന്‍ യു. ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയാക്കിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവര്‍ നിയമനത്തിനെതിരെ രംഗത്തെത്തി. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം. എന്നാല്‍ നിയമനത്തില്‍ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രിയും കെപിസിസി പ്രസിഡന്റുമായി സണ്ണി ജോസഫ് പ്രതികരിച്ചു. ബംഗാളില്‍ ബിജെപി - [മതിയായ ശമ്പളം നല്‍കാത്തത് സമരം ചെയ്യാനുള്ള കാരണമല്ല; നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി](https://thekeralapost.com/archives/11676) - നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാല്‍ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പള വര്‍ധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ നഴ്‌സിങ് ജോലികള്‍ക്ക് നിയോഗിക്കുന്നുവെന്ന് ആരോപിച്ച്‌ യുണൈറ്റഡ് ന്‌സസ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ന്യായമായ ശമ്പളം - [സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും : ഗതാഗത മന്ത്രി സി.പി. ജോണ്‍](https://thekeralapost.com/archives/11673) - സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. 2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകള്‍ക്കും ഈ സേവനം ലഭ്യമാകും. പ്രത്യേകിച്ച്‌ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന അധിക ബാധ്യത പരിഹരിക്കാൻ സർക്കാർ പ്രത്യേക ധനസഹായം നല്‍കും. നഷ്ടത്തില്‍ നിന്ന് കരകയറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതൊക്കെ തരം സർവീസുകളിലാണ് സൗജന്യം - [മാധ്യമങ്ങള്‍ ഇല്ലാക്കഥ മെനയുന്നു, കള്ളവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും : സിപിഐ എം](https://thekeralapost.com/archives/11670) - നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരില്‍ സിപിഐ എം സംസ്ഥാന നേതൃത്വത്തിനെതിരെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയില്‍ വിമർശം എന്ന രീതിയില്‍ വലതുപക്ഷ മുഖ്യധാരാ വാർത്താചാനലുകള്‍ നല്‍കുന്ന നുണ വാർത്തകള്‍ തള്ളിക്കളയണമെന്ന് സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും സാധാരണമാണ്. ജനവിധി അംഗീകരിച്ചു കൊണ്ട് പാർട്ടിയിലെ അടിത്തറ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനാണ് ഏരിയാകമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം ചർച്ച ചെയ്തത്. എന്നാല്‍ ഏരിയാ കമ്മിറ്റി യോഗം നടക്കുന്നു എന്നറിഞ്ഞ ചാനലുകള്‍ - [ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം രാജിവെച്ച്‌ റസൂല്‍ പൂക്കുട്ടി](https://thekeralapost.com/archives/11667) - ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കുക്കു പരമേശ്വരനും മധുപാലും രാജി നല്‍കി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി.ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം പുതിയ ചെയർമാനായി പല പേരുകള്‍ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് പൂക്കുട്ടിയെ ചെയര്‍മാനായി നിയമിക്കുന്നത്. നടി കുക്കു പരമേശ്വരനായിരുന്നു വൈസ് ചെയര്‍പേഴ്സണ്‍. ലൈംഗികാരോപണത്തെ തുടര്‍ന്ന് സംവിധായകൻ രഞ്ജിത് രാജിവെച്ചതിന് - [നവകേരളായാത്രയിലെ 'രക്ഷാപ്രവര്‍ത്തനം'; കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് എം.ആര്‍ അജിത് കുമാറെന്ന് എസ്‌ഐടി കണ്ടെത്തല്‍](https://thekeralapost.com/archives/11664) - നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തില്‍ കേസ് ആട്ടിമറിക്കാൻ ശ്രമിച്ചത് എഡിജിപി എം.ആർ.അജിത് കുമാറെന്ന് എസ്‌ഐടിയുടെ കണ്ടെത്തല്‍. എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. കേസ് അട്ടിമറിക്കാന് എം.ആർ അജിത് കുമാർ ശ്രമിച്ചു. കേസ് ഡയറി തിരുത്താന് നിര്ദേശം നല്കി. റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്പി സുനില് രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഗണ്മാന്മാരുടെ മര്ദ്ദനം ചട്ടവിരുദ്ധവും ക്രിമിനല് കുറ്റവുമാണെന്ന - [കൈക്കൂലി തടയാൻ ക്യാഷ് രജിസ്റ്റര്‍, ഹാജര്‍ രേഖപ്പെടുത്താൻ ഫേസ് ആപ്പും ; വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം](https://thekeralapost.com/archives/11661) - ഓഫീസിനു പുറത്ത് ഡ്യൂട്ടിയിലുള്ള വെഹിക്കിള്‍ ഇൻസ്പെക്ടർമാർക്ക് ഹാജർ രേഖപ്പെടുത്താൻ ഫേസ് ആപ്പും കൈവശമുള്ള പണം രേഖപ്പെടുത്താൻ ക്യാഷ് രജിസ്റ്ററും നിർബന്ധം . കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഫേസ് ആപ്പ് നിർബന്ധമാക്കിയത്. കൈക്കൂലിക്കു തടയിടാനാണ് കൈവശമുള്ള പണം രേഖപ്പെടുത്തുന്നത്. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കല്‍, വാഹന പരിശോധന എന്നിവയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പുതിയ സംവിധാനം ബാധകം. ഓഫീസില്‍ എത്താതെ ഒട്ടേറെ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കു പോകുന്നുണ്ട്. ഓഫീസ് സമയത്തിനു മുൻപേ ഡ്രൈവിങ് ടെസ്റ്റ് - [പിഎം ശ്രീ നടപ്പാക്കാന്‍ ആലോചനയുമായി യുഡിഎഫ്, എല്‍ഡിഎഫിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തി, ന്യൂനപക്ഷ വോട്ടുകള്‍ നേടിയശേഷം അതേ പദ്ധതി നടപ്പാക്കുന്നു](https://thekeralapost.com/archives/11658) - എല്‍ഡിഎഫിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ യുഡിഎഫിന് തുണയായ പിഎം ശ്രീ പദ്ധതി വിഡി സതീശന്‍ സര്‍ക്കാര്‍ നടപ്പാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദ്ദേശിച്ചു. ആര്‍എസ്‌എസ് അജണ്ട വിദ്യാഭ്യാസത്തിലൂടെയും പാഠ്യപദ്ധതിയിലൂടെയും നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കടുത്ത പ്രതിഷേധം ഉയര്‍ത്തിയതും തെരഞ്ഞെടുപ്പിലെ പ്രചരണായുധമാക്കിയതും. അതേ പദ്ധതിയാണ് യുഡിഎഫ് അധികാരത്തിലെത്തിയതോടെ നടപ്പാക്കാന്‍ ആലോചിക്കുന്നത്. യുഡിഎഫ് നേതാക്കള്‍ ഇതിനെ ആര്‍എസ്‌എസ് അജണ്ട, മേജോറിറ്റേറിയന്‍ നാഷണലിസം - [ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാൻ തയാറാകാതെ സിപിഎം; നാല് തവണ നിരസിച്ചു](https://thekeralapost.com/archives/11655) - ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നല്‍കാൻ തയാറാകാതെ സിപിഎം. ലഹരിക്കേസില്‍ അകപ്പെട്ട് പിന്നീട് കോടതിയില്‍ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനായ ശേഷം പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ അപേക്ഷ പാർട്ടി 4 തവണയാണ് തള്ളിയത്. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ കൂടിയായ ബിനീഷിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും പാർട്ടിയില്‍ നിന്ന് നിരന്തരം മാറ്റിനിർത്തുന്നതിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു. കഴിഞ്ഞ 2020 ഒക്ടോബറിലാണ് ബംഗളൂരു മയക്കുമരുന്ന് കേസുമായി - [BJPയില്‍ നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി ഭിന്നത: നേതാക്കള്‍ നേര്‍ക്കുനേര്‍](https://thekeralapost.com/archives/11652) - മൂന്ന് സീറ്റുകള്‍ നേടി കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കുറിച്ചതിന്റെ ആവേശം നിലനില്‍ക്കെ, ബി.ജെ.പിയില്‍ നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി കടുത്ത ഭിന്നത. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും പദവിക്കായി ഉറച്ചുനില്‍ക്കുന്നതാണ് പാർട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുതിയ നിയമസഭാ സമ്മേളനം ആരംഭിച്ചിട്ടും കക്ഷിനേതാവിനെ ഇതുവരെയും നിശ്ചയിക്കാൻ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചിട്ടില്ല. കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തി ജനപ്രതിനിധികളുമായും പ്രമുഖ നേതാക്കളുമായും നടത്തിയ പ്രാഥമിക ആലോചനയില്‍ ഭൂരിപക്ഷ പിന്തുണ വി. മുരളീധരനായിരുന്നു. സംസ്ഥാന അധ്യക്ഷൻ കൂടിയായ - [കുത്തിവയ്പ്പിനിടെ സൂചികയുടെ ഒരു ഭാഗം ശരീരത്തില്‍ കുടുങ്ങി; ചികിത്സാപ്പിഴവ് ആരോപിച്ച്‌ വയോധിക](https://thekeralapost.com/archives/11649) - കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവുണ്ടായതായി പരാതി. കുത്തിവയ്പ്പിന് പിന്നാലെ വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി. ഒരുവ‌ർഷം മുൻപ് ഭക്ഷ്യവിഷബാധയുടെ ചികിത്സക്കെത്തിയ വത്സലയാണ് (68) ചികിത്സാപ്പിഴവാരോപിക്കുന്നത്. കുത്തിവയ്പ്പെടുക്കുന്നതിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വത്സല പറയുന്നത്. ഇത് നീക്കാൻ കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആറന്മുള എംഎല്‍എ അബിൻ വർക്കി പറഞ്ഞു. - ['കോക്രോച്ച്‌ ജനതാ പാര്‍ട്ടി' വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസമല്ല, ജനങ്ങള്‍ക്കിടയില്‍ പുകയുന്ന രോഷത്തിന്റെ പ്രതിഫലനമാണ് ; പിന്തുണയുമായി ശശി തരൂര്‍](https://thekeralapost.com/archives/11645) - രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന 'കോക്രോച്ച്‌ ജനതാ പാർട്ടി'യെ പിന്തുണച്ച്‌ ഡോ. ശശി തരൂർ എം.പി. സിജെപി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ലെന്നും അത് ജനങ്ങള്‍ക്കിടയില്‍ പുകയുന്ന രോഷത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെയാണ് ഇത്തരം മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും തരൂർ വ്യക്തമാക്കി. ഭരണകൂടത്തോടുള്ള ജനങ്ങളുടെ, പ്രത്യേകിച്ച്‌ യുവാക്കളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ശക്തമായ മാധ്യമമായി ഈ മുന്നണി മാറിയിരിക്കുകയാണ്. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയാണ് ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. ഈ ജനരോഷത്തെ ശരിയായ രീതിയില്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് - [സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം; വേദിയില്‍ അനുവാദമില്ലാതെ കയറിയവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ഡിജിപി](https://thekeralapost.com/archives/11642) - പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് നിഗമനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപി റിപ്പോര്‍ട്ട് തേടി. വേദിയില്‍ അനുവാദമില്ലാതെ കയറിയവരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരടക്കം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാണ് വിലയിരുത്തല്‍. പ്രോട്ടോക്കോള്‍ ലംഘിച്ചവരില്‍ അണ്ടര്‍ സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. വിവിഐപികള്‍ക്ക് നിര്‍ദിഷ്ട വഴി ഉപയോഗിക്കാനാവാതെ പോയത് വീഴ്ചയെന്നുമാണ് വിലയിരുത്തല്‍. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂവെന്നായിരുന്നു ലോക്ഭവന്റെ നിര്‍ദ്ദേശം. മറ്റുള്ളവര്‍ വേദിയില്‍ പാടില്ലെന്നും - [ആലപ്പുഴയില്‍ മോഷണപരാതിയുമായി സ്റ്റേഷനിലെത്തിയയാള്‍ തന്നെ പ്രതി; പോലീസ് നായ പൊളിച്ച കള്ളക്കളി](https://thekeralapost.com/archives/11639) - ബന്ധുവീട്ടില്‍നിന്ന്‌ ആറുപവൻ മോഷണംപോയ കേസില്‍ പരാതിനല്‍കാൻ പോലീസ് സ്റ്റേഷനിലെത്തിയയാള്‍ അറസ്റ്റിലായി. മോഷണം നടന്ന വീട്ടില്‍നിന്നു മണംപിടിച്ച പോലീസ് നായ ഇയാളുടെ വീടിനു മുൻപിലെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിയാങ്കര കാട്ടുവടക്കതില്‍ അഷറഫ് (45) ആണ് അറസ്റ്റിലായത്. അഷറഫിന്റെ ബന്ധുവായ കൊച്ചുതറയില്‍ സദഖിന്റെ വീട്ടില്‍നിന്നു മാല, വള, മോതിരം എന്നിവയുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണം പോയത്. സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. പഴയ വീട്ടില്‍നിന്നു സാധനങ്ങള്‍ മാറ്റിയിരുന്നില്ല. ഈ - [കിട്ടാക്കടമായ 25,000 കോടി രൂപയും സ്വര്‍ണക്കട മുതലാളിമാരില്‍ നിന്ന് 15,000 കോടി രൂപയും പിരിച്ചെടുത്താല്‍ സാമ്പത്തിക പ്രശ്‌നം തീരും, ഇത് എങ്ങിനെ നടപ്പാക്കുമെന്ന് തോമസ് ഐസക്](https://thekeralapost.com/archives/11636) - സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എന്തു മാര്‍ഗമാണ് മുന്നിലുള്ളതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ചോദിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ 25,000 കോടി രൂപയുടെ നികുതി കുടിശ്ശികയും 15,000 കോടി രൂപ സ്വര്‍ണവില്‍പന ജിഎസ്ടി ആയും കിട്ടുമെന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞിരുന്നത്. ഇത് പിരിച്ചുകിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധി തീരുമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 'നയാ പൈസയില്ല.... സാമ്പത്തിക പ്രതിസന്ധി വിദഗ്ദരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച'' ഇതാണ് മനോരമയുടെ തലക്കെട്ട്. അതേ വാര്‍ത്തയില്‍ - [എസ്‌എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം വൈകുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമര്‍ശനം](https://thekeralapost.com/archives/11633) - എസ്‌എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഇഴയുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷിക്കാന്‍ ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ജൂണ്‍ ഇരുപതിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ആവശ്യപ്പെട്ടു. സന്തോഷകരമല്ലാത്ത ഉത്തരവ് പുറപ്പെടുവിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടവരുത്തരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍, പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ - [സൗഖ്യ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ്](https://thekeralapost.com/archives/11630) - ടൈപ്പ്-1 പ്രമേഹബാധിതരായ 250 കുട്ടികൾക്ക് സൗജന്യ സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ കൈമാറി കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'സൗഖ്യ' പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യമായി സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ വിതരണം ചെയ്തു. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ വോളണ്ടിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിതരണോദ്ഘാടനം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ - ['ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങള്‍': M സ്വരാജ്](https://thekeralapost.com/archives/11627) - നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ സ്വാഭാവികമായ രാഷ്ട്രീയ പ്രക്രിയയായി കണ്ട് എം. സ്വരാജ്. പാർട്ടി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമർശനങ്ങള്‍ ഉയരുമെന്നും അത്തരം ആഭ്യന്തര ജനാധിപത്യ വിമർശനങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമായിട്ടാണ് യോഗങ്ങള്‍ ചേരുന്നതുതന്നെ എന്നും സ്വരാജ് വ്യക്തമാക്കി.(M Swaraj Post Election CPM Review And Criticisms Against Riyas) പാർട്ടി കമ്മിറ്റികളില്‍ എന്തോ അരുതാത്തത് സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചർച്ചകളെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ യാഥാർത്ഥ്യവുമായി - [ഞങ്ങളെയും കേള്‍ക്കണം'; കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഫ്രീ യാത്ര പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍](https://thekeralapost.com/archives/11623) - സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.നികുതി, പെർമിറ്റ് ഫീസുകളില്‍ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.ജൂണ്‍ 15 മുതല്‍ ആണ് സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര - [13-ാം നമ്പറിനോട് വീണ്ടും അവഗണന ...! മന്ത്രിമാരെല്ലാം 13-ാം നമ്പര്‍ കാര്‍ ഒഴിവാക്കി](https://thekeralapost.com/archives/11620) - യുഡിഎഫിന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റതിന് പിന്നാലെ അനുവദിച്ച കാറില്‍ 13 ാം നമ്പര്‍ വേണ്ടെന്ന് വെച്ച്‌ മന്ത്രിമാര്‍. അശുഭനമ്പര്‍ എന്ന അന്ധവിശ്വസം നിമിത്തമാണ് ആരും ഏറ്റെടുക്കാതിരിക്കുന്നത്. 2011 ലും യുഡിഎഫ് ഭരണകാലത്ത് ഈ നമ്പറിലുള്ള കാര്‍ വാങ്ങാന്‍ ആരും എത്തിയിരുന്നില്ല. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴും വന്നിരിക്കുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക് ആണ് ഈ നമ്പര്‍ - [കാര്‍ കത്തി ഗര്‍ഭിണിയായ സോന മരിക്കുന്ന ദിവസവും ഭര്‍ത്താവ് വഴക്കിട്ടിരുന്നു ; കുഞ്ഞിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് റിജിന്‍ ആവശ്യപ്പെട്ടതായി ബന്ധു](https://thekeralapost.com/archives/11617) - പേരമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ സോന മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരിക്കുന്ന ദിവസവും പേരാമ്പ്രയിലെ സോനയുമായി ഭര്‍ത്താവ് റിജിന്‍ ലാല്‍ വഴക്കിട്ടിരുന്നുവെന്ന് ബന്ധു സത്യന്‍ പറഞ്ഞു. സോനയെ നിരന്തരം പീഡിപ്പിച്ച റിജിന്‍ കുഞ്ഞിന്റെ ഡിഎന്‍എ അടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ടു. കാര്‍ കത്തിയ ദിവസം റിജിന്‍ മദ്യപിച്ചിരുന്നതായും സോനയുടെ അമ്മാവന്‍ പറഞ്ഞു. സോനയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം കാര്യത്തില്‍ വ്യക്തത വരുത്തുമെന്നാണ് പൊലീസ് - [നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ പുതിയ മന്ത്രിസഭ തീരുമാനമെടുക്കണം ; സത്യപ്രതിജ്ഞാ ദിനത്തില്‍ വി ഡി സതീശന് മുന്നില്‍ പരാതി](https://thekeralapost.com/archives/11614) - ജില്ലാ കളക്‌ട്രേറ്റിലെ എഡിഎം ആയിരുന്ന പത്തനംതിട്ട സ്വദേശി നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ പുതിയ മന്ത്രിസഭ തീരുമാനമെടുക്കണമെന്ന് സത്യപ്രതിജ്ഞാ ദിനത്തില്‍ വിഡി സതീശന് മുന്നില്‍ സുപ്രധാന പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. കണ്ണൂർ കളക്‌ട്രേറ്റിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കളക്‌ട്രേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ കണ്ണൂരിലെ സിപിഎം പ്രമുഖ നേതാവായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് - [കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ](https://thekeralapost.com/archives/11611) - കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, - [വെട്ടിമാറ്റി എന്ന് കരുതുന്നില്ല,പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കും ; ഷാനിമോള്‍ ഉസ്മാന്‍](https://thekeralapost.com/archives/11608) - പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍. കേരളത്തിലെ പൊതുസമൂഹത്തോട് ഒരുപാട് നന്ദിയുണ്ട്. തളര്‍ത്താന്‍ ആകില്ലെന്നും ഷാനിമോള്‍ വ്യക്തമാക്കി. വെട്ടിമാറ്റി എന്ന് കരുതുന്നില്ല. ഇപ്പോള്‍ ഒരു സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. ഇനി എവിടെ എത്തിച്ചേരണമെന്നുള്ളതില്‍ സമയമുണ്ട്. ഒറ്റ രാത്രി കൊണ്ട് ഒന്നും തീരില്ല. പാര്‍ട്ടി ഇപ്പോള്‍ തന്നെ അംഗീകാരം വലുത്. തിരിച്ചടികളില്‍ നിന്ന് തിരിച്ചു വരുന്നതാണ് തന്റെ രീതി. ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലെന്നും ഷാനിമോള്‍ വ്യക്തമാക്കി. സ്ഥാനങ്ങള്‍ - [പയ്യന്നൂരിലും തളിപ്പറമ്പിലും എന്ത് കൊണ്ട് തോറ്റു‍? തിരിച്ചടി അന്വേഷിക്കാൻ‌ സമിതിയെ നിയോഗിച്ച്‌ സിപിഎം](https://thekeralapost.com/archives/11605) - സിപിഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്കുണ്ടായ തിരിച്ചടി അന്വേഷിക്കാൻ‌ സമിതിയെ നിയോഗിച്ചു. 2 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിഷനാണ് സമിതിയുടെ അന്വേണ ചുമതല. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ പാർട്ടിയില്‍‌ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും സ്വജനപക്ഷപാതം ആരോപിച്ച്‌ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനാണ് തളിപ്പറമ്പില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായി ചേർന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുൻ മുഖ‍്യമന്ത്രി പിണറായി - [UDF സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചു: ബംഗാളിലെ BJP സര്‍ക്കാര്‍ ഒഴിവാക്കിയിട്ടും കേന്ദ്ര നിര്‍ദ്ദേശം പാലിച്ച്‌ കേരളം](https://thekeralapost.com/archives/11602) - പുതിയ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സുപ്രധാന മാർഗ്ഗനിർദ്ദേശ പ്രകാരമാണ് ഔദ്യോഗിക ചടങ്ങില്‍ ദേശീയഗാനത്തിന് മുൻപായി വന്ദേമാതരം ഉള്‍പ്പെടുത്തിയത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും അതേപടി ചടങ്ങില്‍ ആലപിക്കുകയായിരുന്നു.(Vande Mataram Sung In Full Six Stanzas Kerala UDF Ministers Oath Ceremony Rahul Gandhi Present) രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന - [എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകും, ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കും : കെ.മുരളീധരൻ](https://thekeralapost.com/archives/11599) - എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകുമെന്നും ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും നിയുക്ത മന്ത്രി കെ.മുരളീധരൻ. ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഒരു ടീമായി മുന്നോട്ടുപോകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.മന്ത്രിസഭയില്‍ അംഗമായതില്‍ സന്തോഷമെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ടീം യുഡിഎഫ് മികച്ചതാണ്. ഏത് വകുപ്പ് ലഭിച്ചാലും മികച്ച രീതിയില്‍ പ്രവർത്തിക്കാൻ കഴിയും എന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം - [വാസവൻ ഉപയോഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാര്‍ക്കും പുതിയ കാര്‍ ഇല്ല..മുൻ സര്‍ക്കാരിലെ മന്ത്രിമാര്‍ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാര്‍ക്കും നല്‍കുന്നത്](https://thekeralapost.com/archives/11595) - മുൻ സർക്കാരില്‍ മന്ത്രി വിഎൻ വാസവൻ ഉപയോഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വാഹനമായി മാറും. പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാല്‍ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാർക്കും നല്‍കുന്നത്. വാസവൻ ഉപയോഗിച്ച 2024 മോഡല്‍ വെള്ള ക്രിസ്റ്റയാണ് സതീശന്റെ ഔദ്യോഗിക വാഹനമാകുന്നത്. നിലവില്‍ ഏറ്റവും കുറവ് ഓടിയ കാറും വാസവൻ ഉപയോഗിച്ച ക്രിസ്റ്റയാണ്. 6000 കിലോമീറ്റർ മാത്രമാണ് വണ്ടി ഓടിയിട്ടുള്ളത്. ‌മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയിരുന്ന ഒരു വെള്ള - [രണ്ട് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു](https://thekeralapost.com/archives/11592) - രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച്‌ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നും അനുകൂലമായ തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ഏഴ് എംഎല്‍എമാര്‍ വിജയിച്ച സാഹചര്യത്തില്‍ ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചത്. വൈഷമ്യങ്ങളും ബുദ്ധിമുട്ടും കോണ്‍ഗ്രസ് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ന്യായമായ ആവശ്യമെന്ന നിലയില്‍ അനുകൂലമായ തീരുമാനം എടുത്തുതരണം എന്നാണ് ഇന്നലത്തെ ചര്‍ച്ചയിലും ആവശ്യപ്പെട്ടത്. ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് പോകുന്നതിനോട് ഇപ്പോള്‍ താല്‍പര്യമില്ല. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട - [കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ വെറുപ്പിച്ചു : പരാജയ കാരണങ്ങള്‍ അവലോകനം ചെയ്യാൻ വിളിച്ചു ചേര്‍ത്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ എം വി ഗോവിന്ദനെതിരെ വിമര്‍ശനം](https://thekeralapost.com/archives/11589) - നാട്ടുകാർക്ക് മുൻപില്‍ വ്യക്തമായി കാര്യങ്ങള്‍ പറയാതെ കടിച്ചാല്‍ പൊട്ടാത്ത പ്രത്യയശാസ്ത്രം മാധ്യമങ്ങള്‍ക്ക് മുൻപില്‍ വിളമ്പുന്ന കോമഡി കഥാപാത്രമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമർശനം. സംസ്ഥാന സെക്രട്ടറി പാർട്ടി തീരുമാനങ്ങള്‍ മാധ്യമ ങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. എം.വി ഗോവിന്ദൻ്റെ ഓരോ വാർത്താ സമ്മേളനങ്ങളും പാർട്ടിക്ക് വോട്ടു കുറച്ചു. ട്രോളായും ആക്ഷേപഹാസ്യ പരിപാടികളായും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പാർട്ടി പ്രവർത്തകർ സൈബർ ഇടങ്ങളില്‍ അപമാനിതരായി. പലകാര്യങ്ങളും - [കാറിന് തീപിടിച്ച്‌ ഗര്‍ഭിണി മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി; തീ പടര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ പരിശോധന തുടരും](https://thekeralapost.com/archives/11586) - കോഴിക്കോട് കാറിന് തീ പിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താന്‍ ആയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാര്‍ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോര്‍ച്ച ഇല്ലെന്നുമാണ് കണ്ടെത്തല്‍. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നത്. കാരണം കണ്ടെത്താന്‍ പരിശോധന തുടരും. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുന്നു. - [കെ.കെ ശൈലജ ജയിക്കരുതെന്ന് ചിലര്‍ നിര്‍ബന്ധം കാട്ടി; കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം](https://thekeralapost.com/archives/11583) - സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനം. പിണറായിയുടെ ശൈലി തോല്‍വിക്ക് കാരണമായെന്നും ഇങ്ങനെ പോയാല്‍ കേരളം ബംഗാള്‍ ആകുമെന്നും അംഗങ്ങള്‍ തുറന്നടിച്ചു. പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങള്‍ ചോദിച്ചത്. പാര്‍ട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലര്‍ നിര്‍ബന്ധം കാട്ടിയെന്നും, തളിപ്പറമ്പില്‍ പികെ ശ്യാമളയെ മത്സരിപ്പിച്ചത്‌ നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും പയ്യന്നൂരും - [വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാല്‍ തൊടുന്ന കൈ വെട്ടിക്കളയും ; മുസ്ലീം ലീഗിനെതിരെ വെല്ലുവിളി പ്രസംഗവുമായി എസ്‌എന്‍ഡിപി യൂണിയന്‍ നേതാവ്](https://thekeralapost.com/archives/11580) - എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പരാമര്‍ശങ്ങളില്‍ വെല്ലുവിളി പ്രസംഗവുമായി എസ്‌എന്‍ഡിപി യൂണിയന്‍ നേതാവ്. വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ തൊടുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്‌എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടികുന്നേല്‍ പ്രസംഗിച്ചു. വെള്ളാപ്പള്ളിക്കെതിരായ മുസ്ലീം ലീഗിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ പാലായില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് വെല്ലുവിളി.'ഒരു വെല്ലുവിളിയും നടക്കില്ല. കാസര്‍കോട് തൊട്ട് തിരുവനന്തപുരം വരെയുള്ള രക്തസാക്ഷി മണ്ഡപങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ അറിയാം, ആരുടെ മണ്ഡപങ്ങളാണ് ഏറ്റവും കൂടുതല്‍ - [വി ഡി സതീശൻ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: തിരുവനന്തപുരത്തേക്ക് കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍](https://thekeralapost.com/archives/11577) - വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി കെഎസ്‌ആ‍ർടിസി . മെയ് 17 മുതല്‍ 18 വരെ തിരുവനന്തപുരത്തേക്ക് കൂടുതല്‍ ബസുകള്‍ ഓടിക്കാൻ നിർദ്ദേശം നല്‍കി. മെയ് 17-ന് തിരുവനന്തപുരത്തേക്കുള്ള മിക്ക ദീർഘദൂര ബസുകളിലെയും സീറ്റുകള്‍ ഇതിനോടകം ബുക്കിംഗ് പൂർത്തിയായിരുന്നു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ മടക്കയാത്രയ്ക്കും സൗകര്യം ഒരുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരികെ പോകുന്നവർക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് പ്രത്യേക സർവീസുകള്‍ ഉണ്ടാകും. അധികമായി അനുവദിക്കുന്ന ബസുകളില്‍ ഓണ്‍ലൈൻ റിസർവേഷൻ സൗകര്യം - [ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ചു; ഒന്‍പതില്‍നിന്ന് ആറിലേക്ക്](https://thekeralapost.com/archives/11574) - പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം ഒമ്പതില്‍ നിന്നും ആറാക്കി ചുരുക്കി. വാഹനവ്യൂഹത്തില്‍ നിന്ന് ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്.പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലടക്കം ഇത്തരത്തിലായിരിക്കും ഗവര്‍ണര്‍ പങ്കെടുക്കുക. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവെച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്‌ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഉത്തര്‍പ്രദേശ് - [പിണറായിയുടെയും എം വി ഗോവിന്ദൻ്റെയും ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി കനത്ത തോല്‍വിക്കിടയാക്കി : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം](https://thekeralapost.com/archives/11571) - മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെയും തട്ടകമായ കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമർശനമുയരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിക്കുന്നത് ഏകാധിപത്യ ശൈലിയും ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ധാർഷ്ട്യവുമാണെന്നാണ് പ്രധാന വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഹങ്കാരവും തോല്‍വി ക്കിടയാക്കിയെന്ന വിമർശനും മറയില്ലാതെ ഉയർന്നു. ഇന്നലെ അഴീക്കോടൻ മന്ദിരത്തില്‍ ചേർന്നസിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നേതൃത്വത്തിനെതിരെ അതി രൂക്ഷ വിമര്‍ശനമുയർന്നത്. ഭരണവിരുദ്ധ - [ചെന്നിത്തലയ്ക്ക് ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നല്‍കി ഹൈക്കമാന്‍ഡ്](https://thekeralapost.com/archives/11568) - മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നല്‍കി ഹൈക്കമാന്‍ഡ്. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഹൈക്കമാന്‍ഡിന്റെ ഈ നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെന്നിത്തല മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ നിര്‍ണായക ഇടപെടല്‍. യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 21 - [ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ;ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍](https://thekeralapost.com/archives/11565) - ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡായ ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് മാവേലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോചെയും (812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവും) അമല പോളും (പ്രശസ്ത സിനിമാതാരം) ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയമണ്ട് ആദ്യവില്‍പ്പന ലളിത രവീന്ദ്രനാഥ് (മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, മാവേലിക്കര), ഗോള്‍ഡ് ആദ്യവില്‍പ്പന എം.എസ്. അരുണ്‍ കുമാര്‍ (എം.എല്‍.എ., മാവേലിക്കര) എന്നിവര്‍ നിര്‍വ്വഹിച്ചു. കെ. ഗോപന്‍ (മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍, മാവേലിക്കര), സനു സദാനന്ദന്‍ (പ്രസിഡന്റ്, - [മുസ്‌ലിം ലീഗില്‍ നാലു മന്ത്രിമാരുടെ കാര്യത്തില്‍ ധാരണ; അഞ്ചാം മന്ത്രി പദവി ചര്‍ച്ചകള്‍ക്ക് ശേഷം](https://thekeralapost.com/archives/11562) - മുസ്‌ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരെയാണ് നിലവില്‍ മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫുമായുള്ള ചർച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. അഞ്ചാമത് മന്ത്രിസ്ഥാനത്തിനായി കാസർകോട് നിന്ന് എ.കെ.എം. അഷ്റഫും കോഴിക്കോട് നിന്ന് പാറക്കല്‍ അബ്ദുള്ളയുമാണ് പരിഗണനയിലുള്ളത്. ആറ് എംഎല്‍എമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ജില്ലാ കമ്മിറ്റി ഉറച്ചുനില്‍ക്കുകയാണ്. ജില്ലാ - [റോഡ് ബ്ലോക്ക് ചെയ്യരുത്, വാഹനവ്യൂഹം വേണ്ട; ശൈലീമാറ്റം പ്രഖ്യാപിച്ച്‌ സതീശൻ](https://thekeralapost.com/archives/11559) - യാത്രാസുരക്ഷയുടെ കാര്യത്തില്‍ ശൈലീമാറ്റം പ്രഖ്യാപിച്ച്‌ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. മുഖ്യമന്ത്രിയുടെ യാത്രയില്‍ കൂടുതല്‍ സുരക്ഷയുടെ ഭാഗമായുള്ള വാഹനവ്യൂഹം വേണ്ടെന്ന് സതീശൻ ഡിജിപിക്ക് നിർദേശം നല്‍കി. പൈലറ്റും എസ്കോർട്ടും ഒരോന്ന് മാത്രം മതിയെന്നും മറ്റ് അകമ്പടി വാഹനങ്ങള്‍ വേണ്ടെന്നുമാണ് നിര്ദേശം. റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. എസ്കോർട്ടും വേണ്ടെന്നായിരുന്നു സതീശൻ നിലപാടെടുത്തത്. എന്നാല്‍ അത് ഒഴിവാക്കാനാകില്ലെന്ന് ഡിജിപി അറിയിക്കുകയായിരുന്നു. - [ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എ മാത്രമായി തുടരുമെന്ന് ചെന്നിത്തല; അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്](https://thekeralapost.com/archives/11556) - മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്റെ പേരില് അസന്തുഷ്ടനായി കഴിയുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന് ഹൈക്കമാന്ഡ് ശ്രമം തുടങ്ങി. തന്റെ ഉപാധികള് അംഗീകരിച്ചാല് മാത്രമെ വി.ഡി. സതീശന്റെ മന്ത്രിസഭയില് ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്ഡ് പ്രതിനിധികളെ അറിയിച്ചു. ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്കണമെന്നാണ് അദ്ദേഹം ഹൈക്കമാന്ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില് രണ്ടര വര്ഷമോ അടുത്ത തവണയോ തനിക്ക് അവസരം നല്കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്ഡ് പ്രതിനിധികളെ അറിയിച്ചത്. തന്റെ ഉപാധികള് അംഗീകരിച്ചില്ലെങ്കില് - [നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച്‌ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍](https://thekeralapost.com/archives/11553) - നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച്‌ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. പിണറായി വിജയന്‍ ചിരിച്ച്‌ കൊണ്ട് കൈ കൊടുത്താണ് വി ഡി സതീശനെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമലയും മകള്‍ വീണയും കൊച്ചുമകനും സതീശനെ സ്വീകരിച്ചു. വി കെ പ്രശാന്തും വീട്ടിലുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പോരടിച്ച പിണറായി വിജയനും വി ഡി സതീശനും തമ്മിലുള്ള സൗഹൃദ സന്ദര്‍ശനം ശ്രദ്ധേയമായി. 2016ല്‍ - [കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പാക്കണം ; പ്രതിഷേധിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി വനിതാ കണ്ടക്ടര്‍](https://thekeralapost.com/archives/11550) - യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കെഎസ്‌ആര്‍ടിസി ബസില്‍ കയറി പ്രതിഷേധിച്ചു. കെഎസ്‌ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം. സൗജന്യ ടിക്കറ്റ് നല്‍കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസിയില്‍ പ്രതിഷേധിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വനിതാ കണ്ടക്ടര്‍ സൗജന്യ ടിക്കറ്റ് നല്‍കി. ഇതിന് പകരമായി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് - [അഭിഭാഷകൻ, ആറ് തവണ എംഎല്‍എ; ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്; വി.ഡി സതീശന്റെ രാഷ്ട്രീയ യാത്ര ഇങ്ങനെ](https://thekeralapost.com/archives/11535) - കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും നാടകീയതകള്‍ക്കും ഒടുവില്‍ ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ഡല്‍ഹിയില്‍ നിന്നും പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. കേരള രാഷ്ട്രീയത്തില്‍ നിർണ്ണായക മാറ്റങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ശ്രദ്ധേയമായ - [തിരികെ നാട്ടിലേക്ക് !! സൗദി ജയില്‍ മോചനം: അബ്ദുല്‍ റഹീം മേയ് മാസത്തില്‍ നാട്ടിലേക്ക് മടങ്ങും](https://thekeralapost.com/archives/11547) - തിരികെ നാട്ടിലേക്ക് !! സൗദി ജയില്‍ മോചനം: അബ്ദുല്‍ റഹീം മേയ് മാസത്തില്‍ നാട്ടിലേക്ക് മടങ്ങും രാമനാട്ടുകര: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍റഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു.വധശിക്ഷയില്‍നിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കും, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീലവീഴുന്നത്. ശിക്ഷാകാലാവധി തീരുന്നമുറയ്ക്ക് ജയില്‍മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് റിയാദില്‍നിന്നുള്ള സൂചനകള്‍. 2006-ല്‍ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് - [സ്വകാര്യബസില്‍ യാത്രക്കാരെ വഴിയില്‍ ഇറക്കാൻ ശ്രമം;ജോയിന്റ് ആര്‍.ടി.ഒയെ തിരിച്ചറിയാതെ ബസ് ജീവനക്കാരുടെ തര്‍ക്കം; ഒടുവില്‍ പിഴയും ലൈസൻസ് സസ്പെൻഷനും](https://thekeralapost.com/archives/11544) - സ്വകാര്യബസില്‍ യാത്രചെയ്തിരുന്ന ജോയിന്റ് ആർ.ടി.ഒ.യെ തിരിച്ചറിയാതെ ബസ് ജീവനക്കാരുടെ തർക്കം, ഇറക്കിവിടാൻ ശ്രമം. വിട്ടുകൊടുക്കാതെ വനിതാ ആർ.ടി.ഒ.യും യാത്രക്കാരും. ഒടുവില്‍ നിയമലംഘനത്തിന് ജീവനക്കാർ കൈയോടെ പിടിയിലായി. തുടർന്ന് ബസിന് 9000 രൂപ പിഴയിട്ടു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. തൃപ്രയാറില്‍നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന എടക്കളത്തൂർ ബസിലെ ജീവനക്കാരാണ് യാത്രക്കാരി ആർ.ടി.ഒ. ആണെന്നറിയാതെ കുടുങ്ങിയത്. തിങ്കളാഴ്‌ച വൈകീട്ട് 5.45-നാണ് സംഭവം. തൃപ്രയാറില്‍നിന്ന് തൃശ്ശൂരിലേക്ക് ബസില്‍ കയറിയതാണ് തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുള. കണ്ടക്ടർ ടിക്കറ്റ് നല്‍കുന്നതിനിടെ - ['സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി' ; മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി](https://thekeralapost.com/archives/11541) - സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടെണ്ണല്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമായ സമയമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയില്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ - [ഉത്ത‍ര്‍പ്രദേശിലെ കനത്ത മഴ; മരണം 33 ആ‍യി](https://thekeralapost.com/archives/11538) - ഉത്തർപ്രദേശില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 33 ആയി. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകള്‍ ഉള്‍പ്പെടെയാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയില്‍ 16 പേരും ഫത്തേപൂരില്‍ ഒമ്പത് പേരും ബുദൗനില് അഞ്ച് പേരും ചന്ദൗലിയില്‍ രണ്ട് പേരും സോണ്‍ഭദ്രയി ഒരാളും മരിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പൂർത്തിയാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ശക്തമായ മഴയില്‍ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. - [അതൃപ്തി !! അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു , സീനിയോരിറ്റി പരിഗണിച്ചില്ല - അമര്‍ഷത്തില്‍ ചെന്നിത്തല](https://thekeralapost.com/archives/11532) - വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ രമേശ് ചെന്നിത്തല അമർഷത്തില്‍ . അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിച്ചു.സീനിയോരിറ്റി പരിഗണിച്ചില്ലെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. വി.ഡി സതീശന്റെ മന്ത്രിസഭയില്‍ ചെന്നിത്തല ചേർന്നേക്കില്ലെന്നാണ് സൂചന. 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. നിയമസഭാ കക്ഷിയോഗത്തില്‍ നേതാവിനെ പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാൻ വി.ഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. - [സി.ബി.ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി വീണ്ടും നീട്ടി](https://thekeralapost.com/archives/11529) - സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബിഐ) ഡയറക്ടർ പ്രവീണ്‍ സൂദിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2027 മേയ് വരെ അദ്ദേഹം സ്ഥാനത്ത് തുടരും. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ഇത് രണ്ടാം തവണയാണ് പ്രവീണ്‍ സൂദിന് കാലാവധി നീട്ടി നല്‍കുന്നത്. 2023 മെയ് 25നാണ് അദ്ദേഹം രണ്ടു വർഷത്തെ കാലാവധിയില്‍ സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റത്. എന്നാല്‍ കഴിഞ്ഞ വർഷം സർക്കാർ അദ്ദേഹത്തിന് ഒരു വർഷത്തെ കാലാവധി നീട്ടി നല്‍കിയിരുന്നു. - [കേരളത്തെ ഇനി വി.ഡി നയിക്കും](https://thekeralapost.com/archives/11526) - ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി.ഡി സതീശൻ. വടശ്ശേരി ദാമോദരൻ സതീശൻ എന്നാണ് പൂർണമായ പേര്. ഡല്‍ഹിയില്‍ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. ഭരണത്തുടർച്ചയുടെ രണ്ടാം ഊഴം പൂർത്തിയാക്കിയ എല്‍ഡിഎഫിനെ അപ്രസക്തമാക്കി കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോള്‍, ആ വിജയത്തിന്റെ അമരക്കാരൻ വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്. - [മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; വെളുത്ത പുക ഉടന്‍ ഉയരുമെന്നും സണ്ണി ജോസഫ്](https://thekeralapost.com/archives/11523) - മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് തുറന്ന് പ്രതികരിച്ച്‌ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് വൈകിട്ടെത്തും. തീരുമാനം എടുത്ത ശേഷം മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വമ്പൻ ജയത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തില്‍ തീരുമാനം എടുത്തിട്ടല്ല രാഹുല്‍ ഗാന്ധി നേതാക്കളെ - [സര്‍ക്കാരില്ല, മന്ത്രിയില്ല; SSLC ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം](https://thekeralapost.com/archives/11520) - സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച്‌ മെയ് പതിനഞ്ചിനാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റു നടപടികളുമൊക്കെ പൂര്‍ത്തിയാക്കി പരീക്ഷാബോര്‍ഡ് നാളെ ചേരും. അവര്‍ ഫലത്തിന് അന്തിമരൂപം നല്‍കുമെങ്കിലും ഫലപ്രഖ്യാപനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പരീക്ഷാബോര്‍ഡ് ചേര്‍ന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബോര്‍ഡ് യോഗം ബുധനാഴ്ച നിശ്ചയിച്ചത്. പതിവുപോലെ തുടര്‍നടപടി പൂര്‍ത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവന്‍ - [ഘടകകക്ഷികള്‍ക്ക് വലിയ റോളില്ല, കോണ്‍ഗ്രസിൻറെ ലീഡര്‍ ആരെന്ന് പാര്‍ട്ടി തീരുമാനിക്കും : എം.എം. ഹസൻ](https://thekeralapost.com/archives/11517) - കോണ്‍ഗ്രസിൻറെ പാർലമെൻററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് വലിയ റോളില്ലെന്ന് മുതിർന്ന നേതാവ് എം.എം. ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചാല്‍ പറയാമെന്നും അവരോട് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ മുസ്ലിം ലീഗിനടക്കം കടുത്ത അതൃപ്തിയുണ്ടെല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഹസനടക്കം കെ.പി.സി.സി മുൻ പ്രസിഡൻറുമാരെ ഹൈകമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ന് കേരള നേതാക്കളെ ഹൈകമാൻഡ് കാണും. 'ഹൈകമാൻഡിന് എപ്പോഴും എല്ലാവരെയും വിളിക്കാം, സംസാരിക്കാം. അതിൻറെ ഭാഗമായി - [കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമാണെന്ന് "ജനം ടി.വി"യെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം ; കൊടുങ്ങല്ലൂര്‍ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതില്‍ മറുപടിയുമായി പി ജയരാജൻ](https://thekeralapost.com/archives/11514) - കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ ദർശനം നടത്തിയതില്‍ വിവാദം ഉയരുന്നതിനിടെ മറുപടിയുമായി സിപിഎം നേതാവ് പി ജയരാജൻ. "സനാതനികളുടെ ഹിന്ദുത്വ വഴികള്‍ " എന്ന പുസ്തകത്തിന്റെ രചനയിലാണ് താൻ ഇപ്പോഴെന്നും ആ പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവ്. കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരില്‍ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയുണ്ടായി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച്‌ പഠനങ്ങളിലൂടെയും വായനകളിലൂടെയും - ["സ്നേഹപൂർവ്വം അമ്മയ്ക്ക്" അതിജീവനത്തിന്റെ കരുത്തായ അമ്മമാര്‍ക്ക് ആദരവുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്](https://thekeralapost.com/archives/11511) - കോഴിക്കോട്: ലോക മാതൃദിനത്തോട് അനുബന്ധിച്ച് നിശബ്ദമായ പോരാട്ടങ്ങളിലൂടെയും അതിരുകളില്ലാത്ത കരുതലിന്റെയും കരുത്തില്‍ വിഭിന്നശേഷിക്കാരായ മക്കളെ ചേര്‍ത്തുപിടിക്കുന്ന അമ്മമാർക്ക് വേണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളിലും തളരാതെ തങ്ങളുടെ മക്കള്‍ക്കായി ജീവിതം മാറ്റിവെച്ച ഒരുകൂട്ടം അമ്മമാരുടെ ത്യാഗത്തെയും നിശ്ചയദാര്‍ഢ്യത്തെയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് എഴുത്തുകാരിയും നടിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കലാകാരി അനിത മേനോന്‍ വിശിഷ്ടാതിഥിയായി.വിഭിന്നശേഷിക്കാരായ കുട്ടികളെ വളര്‍ത്തുന്നതില്‍ ഈ അമ്മമാര്‍ കാണിക്കുന്ന മാനസികമായ കരുത്ത് സമൂഹത്തിന് വലിയൊരു - [വാഹനങ്ങള്‍ ഇനി ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ട. വമ്പൻ പദ്ധതിയുടെ പരീക്ഷണം വിജയം. 80 കിമീ വേഗതയിലും ടോള്‍ ഈടാക്കാം: നിതിൻ ഗഡ്കരി](https://thekeralapost.com/archives/11508) - ടോള്‍ നല്‍കാനായി വാഹനങ്ങള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കേണ്ടതില്ലാത്ത മള്‍ട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ടോള്‍ പ്ലാസകളില്‍ ബാരിയറുകള്‍ ഉണ്ടാകില്ല. മെയ് 1 മുതല്‍ എൻ.എച്ച്‌ 48-ല്‍ (NH 48) സൂറത്ത്-ബറൂച്ച്‌ സെക്ഷനിലെ ചോർയാസി ടോള്‍ പ്ലാസയില്‍ ഈ സംവിധാനം പരീക്ഷണാർത്ഥം സ്ഥാപിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി - [കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഇടപെടാതെ സോണിയാഗാന്ധി](https://thekeralapost.com/archives/11505) - ഒരാഴ്ചയായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തില്‍ കോണ്‍ഗ്രസ്. ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതില്‍ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളില്‍ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തില്‍ മാത്രമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല. - [കേരളത്തില്‍ അഞ്ചു വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ ആവട്ടെ ; പരിഹസിച്ച്‌ നരേന്ദ്ര മോദി](https://thekeralapost.com/archives/11502) - കേരളത്തില്‍ അഞ്ചു വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെയോ രണ്ടര വർഷം വീതം കാലാവധിയില്‍ രണ്ട് മുഖ്യമന്ത്രിമാരേയോ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് ഹൈകമാൻഡിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ട് ഓഫ് ലിവിങിന്റെ 45ാം വാർഷികത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവിലെത്തിയ വേളയില്‍ ബി.ജെ.പി നേതാക്കള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് മോദിയുടെ പരിഹാസ ഫോർമുല.കേരളത്തില്‍ ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം വർധിച്ചുവരികയാണെന്നും വരുംദിവസങ്ങളില്‍ കേരളത്തില്‍ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കർണാടകയില്‍ ബി.ജെ.പിക്ക് അനുകൂലമായ വലിയ ജനപിന്തുണ ദൃശ്യമാണെന്നും സംസ്ഥാനത്ത് കാവി തരംഗം ആഞ്ഞടിക്കുകയാണെന്നും - [വിജയ് മന്ത്രിസഭയില്‍ എത്ര കോണ്‍ഗ്രസ് മന്ത്രിമാര്‍? രാഹുല്‍ ഗാന്ധിയുടെ പദ്ധതികള്‍ പുറത്ത്](https://thekeralapost.com/archives/11499) - തമിഴ്നാട്ടില്‍ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സര്‍ക്കാര്‍ അധികാരമേറ്റതോടെ, നീണ്ട 55 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, വിജയ്‌യുടെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായി രണ്ട് മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ വിജയ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ തമിഴ്നാടിന്റെ 13-ാമത് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ - ["കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വേണം, കീഴ്‌വഴക്കങ്ങള്‍ മാറണം" ; ബിനോയ് വിശ്വം](https://thekeralapost.com/archives/11496) - കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും അത് പാർട്ടിക്ക് ലഭിക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡല്‍ഹിയില്‍ പറഞ്ഞു. ഭരണഘടനാപരമായി അങ്ങനെയൊരു പദവി ഇല്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയ കീഴ്‌വഴക്കങ്ങളില്‍ അതിന് പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഉപനേതാവും എപ്പോഴും ഒരു പാർട്ടിയില്‍ നിന്ന് തന്നെയാകണമെന്ന് നിർബന്ധമില്ലെന്നും, കാലഹരണപ്പെട്ട ചില കീഴ്‌വഴക്കങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് സി.പി.ഐ ഈ അവകാശവാദം ശക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് - ['ഇത് തെറ്റായ നടപടി, അംഗീകരിക്കില്ല'; കെസിയുടെ ഫ്ലക്സ് വെച്ച നേതാവിനെ തള്ളി സിപിഎം](https://thekeralapost.com/archives/11493) - കെസി വേണുഗോപാല്‍ അനുകൂല ഫ്ലക്സ് വെച്ച സിപിഎം നേതാവ് മുഹമ്മദിനെ തള്ളി സിപിഎം. ഇത് തെറ്റായ നടപടിയാണെന്നും അംഗീകരിക്കില്ലെന്നും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദർ പറഞ്ഞു. പാർട്ടി നയത്തിന് വിരുദ്ധമാണ്. സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. നാട്ടിക ഏരിയാ കമ്മിറ്റിയോട് തുടർ നടപടി എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കെവി അബ്ദുല്‍ ഖാദർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെവി അബ്ദുല്‍ ഖാദർ. തൃശൂർ വാടാനപ്പള്ളിയിലാണ് സിപിഎം പ്രവർത്തകൻ ഫ്ലക്സ് വെച്ചത്. അതേസമയം കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് - [തെറ്റ് ചെയ്യില്ലെന്നും തെറ്റുകാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വിജയ്: ഖജനാവ് കാലിയല്ലെന്ന് MK സ്റ്റാലിൻ, തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചെന്ന് DMK](https://thekeralapost.com/archives/11490) - തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്റെ ഭരണനയം വ്യക്തമാക്കി സി. ജോസഫ് വിജയ്. മതനിരപേക്ഷതയ്ക്കും സാമൂഹിക നീതിക്കും മുൻഗണന നല്‍കുന്ന സർക്കാരായിരിക്കും ടിവികെയുടേതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭരണമേറ്റെടുത്ത ഉടൻ തന്നെ ഗാർഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാനുള്ള ചരിത്രപരമായ ഉത്തരവില്‍ വിജയ് ഒപ്പിട്ടു. നിങ്ങള്‍ എന്നെ വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എനിക്ക് കുറച്ച്‌ സമയം നല്‍കണം. കാര്യങ്ങള്‍ സുതാര്യമായിരിക്കും, ഒന്നും ഒളിച്ചുവെക്കില്ല. സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, തമിഴ്‌നാട്ടിലെ എട്ടു കോടി ജനങ്ങളും എന്റേതാണ്, വിജയ് - [തന്റെ പേരില്‍ കെസിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റെന്ന് കെ സി ജോസഫ്; എഐസിസിക്ക് പരാതി നല്‍കി](https://thekeralapost.com/archives/11487) - തന്റെ പേരില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുന്‍ മന്ത്രി കെ സി ജോസഫ്. ഇതുസംബന്ധിച്ച്‌ എഐസിസിയ്ക്ക് പരാതി നല്‍കി. മറ്റ് പല നേതാക്കളുടെയും പേരില്‍ അവരുടെ അറിവില്ലാതെ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ പിന്നില്‍ ആരാണെങ്കിലും അത് അല്‍പ്പത്തരമാണെന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും കെ സി ജോസഫ് പറഞ്ഞു. - ['മലപ്പുറം ജില്ല വിഭജിക്കുക': വിപ്ലവകരമായ നിര്‍ദ്ദേശങ്ങളുമായി തിരൂര്‍ സബ് കളക്ടര്‍](https://thekeralapost.com/archives/11484) - കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തില്‍ ഭരണപരമായ പരിഷ്കാരങ്ങള്‍ക്കായി നിർണ്ണായക നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം വർദ്ധിപ്പിക്കല്‍ തുടങ്ങി വിപ്ലവകരമായ അഞ്ച് കാര്യങ്ങളാണ് അദ്ദേഹം തന്റെ ‘വിഷ് ലിസ്റ്റായി’ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഭരണസൗകര്യത്തിനും ജനങ്ങള്‍ക്ക് സർക്കാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും മലപ്പുറം ജില്ല വിഭജിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജില്ലയ്ക്ക് അനുയോജ്യമായ വലുപ്പം ഏഴ് നിയമസഭാ മണ്ഡലങ്ങളാണെന്നും ഇതിനായി വരുന്ന സാമ്പത്തിക ചെലവ് - [പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി](https://thekeralapost.com/archives/11481) - സിപിഎമ്മില്‍ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം പേര്‍ പാര്‍ട്ടി വിടുന്നത്. നാല് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേര്‍ രാജിസമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുല്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തിയിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തില്‍വെച്ച്‌ ജില്ലാ നേതൃത്വത്തോട് കലഹിച്ചതിന് പിന്നാലെയാണ് അബ്ദുല്‍ ഷുക്കൂറിനെ പാര്‍ട്ടി തരംതാഴ്ത്തിയത്. 'പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനെ നിരന്തരം പാര്‍ട്ടി ജില്ലാ സെക്രട്ടറി അധിക്ഷേപിക്കുകയാണ്. എന്റെ - [സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന; ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്](https://thekeralapost.com/archives/11478) - മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികള്‍ക്കായി പ്രത്യേക പട്രോള്‍ സംഘം എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനങ്ങള്‍. 500 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കള്‍ക്കാണ് 200 യൂണിറ്റ് സൗജന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ വിജയ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകളാണ് വിജയ് കൈകാര്യം ചെയ്യുക. തമിഴ്‌നാട്ടില്‍ സുതാര്യമായ സര്‍ക്കാരാണ് ഭരണം നടത്തുകയെന്ന് - [എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല, എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാന്‍ മാത്രമാണ് നോക്കിയത് ; വി ഡി സതീശന്‍](https://thekeralapost.com/archives/11475) - എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍. എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാന്‍ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്റെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താന്‍ കഴിഞ്ഞെന്നും സതീശന്‍ പറഞ്ഞു.അതേസമയം എംഎല്‍എമാര്‍ക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയുടെ നിലപാട്. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശന്‍ പറഞ്ഞതോടെയാണ് ഹൈക്കമാന്‍ഡില്‍ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. - ['നീ നന്നായി പഠിപ്പിക്കാത്തതു കൊണ്ടാണ് ഇങ്ങനെ';ചാനല്‍പ്രവര്‍ത്തകരോട് ക്ഷുഭിതനായി ജി സുധാകരനും ഭാര്യയും](https://thekeralapost.com/archives/11471) - മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനും ഭാര്യയും. 'തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു അധിക്ഷേപം. സുധാകരന്റെ ഭാര്യയും മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചു. നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല താനെന്നും ജി സുധാകരൻ പറഞ്ഞു. മുൻ എംഎല്‍എ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെ'ന്നായിരുന്നു അധിക്ഷേപം. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. 'ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യില്‍ വെച്ചാല്‍ - [ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിക്കണം; തമിഴ്‌നാട് ഗവര്‍ണറോട് പി. ചിദംബരം](https://thekeralapost.com/archives/11468) - തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്ന വിജയിന്റെ 'തമിഴക വെട്രി കഴകത്തെ' സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കുറവാണെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിയെ വിളിക്കുക എന്നത് പാര്‍ലമെന്ററി കീഴ്വഴക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിദംബരം തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറോട് ഈ ആവശ്യം ഉന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം - [പ്രതിഷേധം ഒഴിവാക്കാന്‍ വിഡി സതീശന്‍ ആദ്യ ടേമില്‍ മുഖ്യമന്ത്രിയാകും, രണ്ടാം ടേമില്‍ കെസിയോ ചെന്നിത്തലയോ, ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍](https://thekeralapost.com/archives/11465) - കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം പാര്‍ട്ടിക്കുള്ളില്‍ മുറുകുന്നു. മൂന്ന് പ്രമുഖ നേതാക്കളായ വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരാണ് പ്രധാന മത്സരാര്‍ത്ഥികള്‍. അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം, പ്രതിഷേധം ഒഴിവാക്കാന്‍ വിഡി സതീശനെ ആദ്യ ടേമില്‍ മുഖ്യമന്ത്രിയാക്കി, രണ്ടാം ടേമില്‍ വേണുഗോപാലോ ചെന്നിത്തലയോ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കൂട്ടായ - [കൊച്ചിയില്‍ 24കാരിയെ കത്തിമുനയില്‍ വിവസ്ത്രയാക്കി ആണ്‍സുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍](https://thekeralapost.com/archives/11462) - നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തില്‍ രാത്രി ആണ്‍സുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയില്‍ നിർത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലില്‍ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടില്‍ രാഹുല്‍ (39) എന്നിവരാണ് അറസ്റ്റിലായത്.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്‌ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിന്റെ പത്താംനിലയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു - [തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ;അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക : കുറിപ്പുമായി പി. ജയരാജൻ](https://thekeralapost.com/archives/11459) - തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ;അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക : കുറിപ്പുമായി പി. ജയരാജൻ കണ്ണൂർ : പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണമെന്ന ആവശ്യവുമായി കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ രംഗത്ത് .നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിരാശരായ ചിലർ പാർട്ടി നേതൃത്വത്തിലെ ചിലരെ ലക്ഷ്യമിട്ട് പരസ്യ വിമർശനം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചിലർ നടത്തുന്ന പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും പാർട്ടിക്ക് ഗുണകരമല്ലെന്നും - [എം എല്‍ എ മാരുടെ പിന്തുണയില്ല ;‌ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്നും വി ഡി സതീശൻ പിൻവാങ്ങുന്നു](https://thekeralapost.com/archives/11456) - എം എല്‍ എ മാരുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്നും പിൻവാങ്ങുന്നതായി സൂചന. തന്റെ വിശ്വസ്ഥരോട് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതായും അറിയുന്നു. നേരെത്തെ അഞ്ച് എം എല്‍ എ മാരുടെ പിന്തുണ അവകാശപ്പെട്ട വി ഡി സതീശന് ഇപ്പോള്‍ കേവലം മൂന്ന് എം എല്‍ എമാരുടെ പിന്തുണമാത്രമേ ഉള്ളു എന്നാണ് പാർട്ടിയില്‍ നിന്നും ലഭിക്കുന്ന വിവരം.മുഹമ്മദ്‌ ഷിയാസ്, എം വിൻസെന്റ്, കെ പി നൗഷാദ് അലി എന്നീ മൂന്ന് - [പാര്‍ട്ടിയുടെ കനത്ത പരാജയം ; പ്രതികരിക്കാതെ മുഖ്യമന്ത്രി](https://thekeralapost.com/archives/11453) - നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെമ്പാടും കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധര്‍മ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ തുടര്‍ന്ന അദ്ദേഹം വാര്‍ത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കത്ത് ദൂതന്‍ വഴി രാജ്ഭവനില്‍ എത്തിച്ച അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം നാളെയും ഉണ്ടാകില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് - [പാര്‍ട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും ; സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ](https://thekeralapost.com/archives/11450) - തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇഴകീറി പരിശോധനക്ക് സിപിഎം. സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുന്‍കൂട്ടി കാണാനായില്ലെന്നും എസ്‌ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിനിടയാക്കിയെന്നാണ് നിരീക്ഷണം. ന്യൂനപക്ഷ വോട്ട് നിര്‍ണ്ണായകമായ ഇടങ്ങളിലെല്ലാം നേരിട്ടത് കനത്ത തിരിച്ചടിയാണ്. കണ്ണൂരില്‍ പ്രതിഫലിച്ചത് ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെന്നാണ് പ്രാഥമിക നിഗമനം. പാര്‍ട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകള്‍ വിലയിരുത്തും. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുത്തില്ലെങ്കില്‍ സാധ്യത കെഎന്‍ ബാലഗോപാലിനാണെന്നാണ് സൂചന. - [112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു](https://thekeralapost.com/archives/11447) - പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തളിക്കുളം പത്താംകല്ല് വയല്‍ പാലം സ്വദേശി പണിക്കവീട്ടില്‍ ഷാഹിദ് (36) ആണ് അറസ്റ്റിലായത്. അടിയന്തര പോലീസ് സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇയാള്‍ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇ.ആര്‍.എസ്.എസ്.) കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നു. ഈ വിവരം കോണ്‍ട്രോള്‍ റൂമില്‍ നിന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. എന്നാല്‍ പോലീസ് - [പിണറായിയോട് ധര്‍മടത്തുകാര്‍ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു, സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല : പി.സി. ജോര്‍ജ്](https://thekeralapost.com/archives/11444) - മുഖ്യമന്ത്രി പിണറായി വിജയനെ സ്വന്തം മണ്ഡലത്തിന്റെ ജനങ്ങള്‍ മനസ്സിലാക്കിയില്ലെന്നും ധർമടത്ത് അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും പി.സി. ജോർജ്. പിണറായിയെ ധർമടത്തെ ജനങ്ങള്‍ താഴ്ത്തിക്കെട്ടിയതുപോലെ അദ്ദേഹത്തെ തള്ളിക്കളയില്ലെന്നും അത്തരമൊരു ജനവികാരത്തോട് താൻ യോജിക്കുന്നില്ലെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 'എറ്റവും കൂടുതല്‍ ആക്ഷേപിച്ചതും ആരോപണങ്ങള്‍ ഉന്നയിച്ചതും ഞാനാണ്. ആ ഞാൻ തന്നെയാണ് പറയുന്നത് ധർമടത്തുക്കാർ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു..എന്താണെങ്കിലും പിണറായി ധർമടത്തിന്റെ നേതാവല്ലേ..' -അദ്ദേഹം പറഞ്ഞു. ധർമടത്തെ വോട്ടെണ്ണുന്നതിനിടെ പിണറായിയുടെ ലീഡ് കുറഞ്ഞപ്പോഴായിരുന്നു പി.സി. ജോർജിന്റെ - [തമിഴകത്ത് 'ദളപതി' ഭരണത്തിലേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ നീക്കങ്ങള്‍ സജീവം; എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്](https://thekeralapost.com/archives/11441) - മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്യുടെ 'തമിഴഗ വെട്രി കഴകം' (ടിവികെ) ഭരണത്തിലേറാനുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി. 234 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമെന്നിരിക്കെ, പത്ത് സീറ്റുകളുടെ കുറവ് നികത്താനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ക്യാമ്പില്‍ മെനയുന്നത്. 34.9 ശതമാനം വോട്ട് വിഹിതം നേടിയാണ് ആദ്യ അങ്കത്തില്‍ തന്നെ വിജയ് വിസ്മയം തീര്‍ത്തത്. ഭൂരിപക്ഷം തികയ്‌ക്കാന്‍ മൂന്ന് പ്രധാന സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസ് - ['ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും, തെറ്റുതിരുത്തി മുന്നോട്ട് പോകും' : പി. ജയരാജൻ](https://thekeralapost.com/archives/11438) - കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എമ്മിനെ സംബന്ധിച്ച്‌ ഒന്നിന്റെയും അവസാനമല്ലെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുള്ളതാണെന്നും സിപിഐഎം നേതാവ് പി ജയരാജൻ.കമ്മ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയില്‍ ഏർപ്പെടുമ്പോള്‍ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകള്‍ ചർച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.മൂർത്തമായ അത്തരം പ്രശ്‌നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകാമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. 'തെറ്റുതിരുത്തല്‍ പ്രക്രിയ പാർട്ടി - [ഇനി സിനിമയുമില്ല സ്റ്റേജ് ഷോകളും ചെയ്യില്ല, 5 വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമെന്ന് രമേഷ് പിഷാരടി](https://thekeralapost.com/archives/11435) - സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎല്‍എ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോള്‍ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ശോഭ സുരേന്ദ്രനെതിരെയാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തുനിന്നുള്ള പ്രമുഖർ മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതല്‍ താരങ്ങളെ മത്സരത്തിനയച്ചത് - [എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ ചരിത്ര വിജയം ; നിര്‍ണ്ണായകമായത് എഐസിസിയുടെയും കെ.സി വേണുഗോപാലിൻ്റെയും ഇടപെടല്‍](https://thekeralapost.com/archives/11432) - കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടർച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് യുഡിഎഫ് ചരിത്ര വിജയം കരസ്ഥമാക്കിയത്. 140 സീറ്റുകളില്‍ 102 എണ്ണം സ്വന്തമാക്കി ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചു. മറുവശത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വെറും 35 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്ന് സീറ്റുകള്‍ നേടി ബിജെപിയും വീണ്ടും നിയമസഭയില്‍ സാന്നിധ്യം രേഖപ്പെടുത്തി. വലിയ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ പിണറായി വിജയൻ സർക്കാരിന് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. സർക്കാരിലെ പല പ്രമുഖ മന്ത്രിമാരും പരാജയം നേരിട്ടപ്പോള്‍, ഒരു ഘട്ടത്തില്‍ - [തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി](https://thekeralapost.com/archives/11429) - കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ചതിനെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി. കേന്ദ്ര ഉദ്യോഗസ്ഥരെ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ തെറ്റില്ലെന്നും നിയമപരമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ജീവനക്കാര്‍ക്ക് ഏതെങ്കിലും പക്ഷപാതമുണ്ടെന്ന് കരുതാനാകില്ല. ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൗണ്ടിങ് ഏജന്റുമാരും സ്ഥാനാര്‍ഥികളും ഉള്‍പ്പടെയുള്ളവര്‍ വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് ഏജന്റും കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കില്‍ പോലും ചട്ടപ്രകാരം - ['തൊഴിലാളി ദിനത്തില്‍ തന്നെ വാണിജ്യ ഗ്യാസ് വില വര്‍ധിപ്പിച്ചത് ജനദ്രോഹം, കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും' : കെ.സി. വേണുഗോപാല്‍](https://thekeralapost.com/archives/11426) - തൊഴിലാളി ദിനത്തില്‍ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹപരമായ നടപടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വില വർധിപ്പിക്കാതെ കാത്തിരുന്ന കേന്ദ്രം, വോട്ടെടുപ്പ് പൂർത്തിയായതോടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു കേന്ദ്രം. ഭീകരമായ വിലവർധനയാണിത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകള്‍ പാടില്ലെന്നാണ് പാർട്ടി തീരുമാനം. താൻ ഒരു അച്ചടക്കമുള്ള പ്രവർത്തകനാണ്. എന്തായാലും കേരളത്തില്‍ അടുത്തത് കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെയായിരിക്കും. അപ്പോള്‍ നമുക്ക് മധുരം വിതരണം - [വാല്‍പ്പാറ അപകടം:മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍](https://thekeralapost.com/archives/11423) - വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ധനസഹായം നല്‍കാന്‍ തീരുമാനമായത്. ഇന്‍ഷുറന്‍സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ചിഫ് സെക്രട്ടറിയെ ക്യാബിനറ്റ് ചുമതലപെടുത്തി. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കും മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. ഇന്ന് രാവിലെ ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. മരണമടഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. മരണപ്പെട്ട മറ്റ് അധ്യാപര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.മരണപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ - ['ഒഴിവാക്കാനാകാത്ത സാഹചര്യം'; എല്‍പിജി വില വര്‍ധിപ്പിച്ചത് ന്യായീകരിച്ച്‌ കേന്ദ്ര മന്ത്രി](https://thekeralapost.com/archives/11420) - വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ച്‌ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. വില വര്‍ധനവ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എല്‍പിജി ആവശ്യത്തിന്റെ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ഇതൊരു അന്താരാഷ്ട്ര പ്രശ്‌നമാണ്. എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നതിനാലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പെട്രോള്‍, ഡീസല്‍ വിലവര്‍ധന ഇതുവരെ കേന്ദ്രം പിടിച്ചുനിര്‍ത്തിയെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു. ഇന്നലെയാണ് രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയത്. 19 കിലോയുടെ - [ശബരിമല സ്വര്‍ണ്ണക്കൊള്ള; കടത്തിയ സ്വര്‍ണം മറ്റ് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചതായി പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തല്‍](https://thekeralapost.com/archives/11417) - ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തല്‍ നടത്തി പങ്കജ് ഭണ്ഡാരി. ശബരിമലയില്‍ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചുവെന്നാണ് സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് നിർണായക മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ക്ഷേത്രങ്ങളില്‍ എസ്‌ഐടി പരിശോധന തുടങ്ങി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അടക്കം ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തുക. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയച്ച്‌ ഇക്കാര്യം രേഖപ്പെടുത്തി കോടതിയില്‍ റിപ്പോർട്ട് - [കോഴിക്കോട് ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവം; സുഹൃത്തായ അനുശ്രീക്കെതിരെ കേസെടുക്കണന്ന് കുടുംബം](https://thekeralapost.com/archives/11414) - ഫറോക്കില്‍ ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം.കൊടുങ്ങല്ലൂർ സ്വദേശി അനുശ്രീക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴചയാണ് അതുല്യയെ ഫറോക്കിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിടെക് പഠനത്തിന് ശേഷം ജോലി ചെയ്യുമ്പോഴാണ് കൊച്ചിയില്‍ വച്ച്‌ അനുശ്രീയെ പരിചയപ്പെട്ടത്. മരിച്ച അതുല്യയുടെ പക്കല്‍ നിന്നും അനുശ്രീ പണവും സ്വർണവും വാങ്ങിയിരുന്നു.ഇത് തിരിച്ചു കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. അനുശ്രീക്ക് സ്വർണവും പണവും - [ബേപ്പൂരില്‍ റിയാസിനോട് തോറ്റാല്‍ മൊട്ടയടിച്ച്‌ കമ്മലിടും, ഒറ്റ കണ്ടീഷൻ മാത്രം : വെല്ലുവിളി ആവര്‍ത്തിച്ച്‌ പി.വി. അൻവര്‍](https://thekeralapost.com/archives/11410) - ബേപ്പൂരില്‍ മന്ത്രി പി.എ. മഹമ്മദ് റിയാസിനോട് തോറ്റാല്‍ കോഴിക്കോട് കിഡ്സണ്‍ കോർണർ മുതല്‍ റെയില്‍വേ സ്റ്റേഷൻ വരെ തലമൊട്ടയടിച്ച്‌ കാതില്‍ കമ്മലിട്ട് നടക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച്‌ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ. പക്ഷേ, കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ വന്ന് ഇക്കാര്യത്തില്‍ റിയാസ് ബെറ്റ് വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'ഞാൻ മൊട്ടയടിക്കാൻ തയാറാണ്. അതില്‍ എന്താ തർക്കം? പക്ഷേ, അതിന് അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ലല്ലോ. ഞാൻ എന്താ പറഞ്ഞത്? തോറ്റാല്‍ ഞാൻ മൊട്ട അടിച്ചു നടക്കും എന്നല്ല പറഞ്ഞത്. - [പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു](https://thekeralapost.com/archives/11407) - പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച്‌ അദ്ദേഹത്തിന് ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. കെഎസ്‌സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഡിജോ കാപ്പന്‍ 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പൻ. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച്‌ സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. തുടർന്ന് സെന്‍റർ - [ഇറാൻ ആക്രമണത്തിന് വീണ്ടും യുഎസ് തയ്യാറെടുക്കുന്നുവെന്ന് സൂചന ? 24 മണിക്കൂറിനുള്ളില്‍ 6,500 ടണ്‍ യുദ്ധോപകരണങ്ങള്‍ ഇസ്രായേലിലേക്ക് അയച്ച്‌ യു.എസ്](https://thekeralapost.com/archives/11404) - ഇറാൻ ആക്രമണത്തിന് വീണ്ടും തയ്യാറെടുപ്പുകള്‍ നടത്തുന്നതായി സൂചന. 24 മണിക്കൂറിനുള്ളില്‍ 6,500 ടണ്‍ യുദ്ധോപകരണങ്ങളാണ് അമേരിക്ക ഇസ്രായേലിലേക്ക് അയച്ചിരിക്കുന്നത്. ഇറാനെതിരെ സൈനിക നടപടിക്കായി യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) ഒരു പുതിയ പദ്ധതി തയ്യാറാക്കിയതായും വിവരങ്ങള്‍ പുറത്തുവന്നു. ഇറാനിയൻ തുറമുഖങ്ങളില്‍ നാവിക ഉപരോധം സജീവമായി നടത്തുന്ന യുഎസ് സെൻട്രല്‍ കമാൻഡ് , ഇറാനിലെ സൈനിക നടപടിക്കുള്ള പദ്ധതിയെക്കുറിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. അമേരിക്ക 6,000 ടണ്ണിലധികം യുദ്ധോപകരണങ്ങളും വസ്തുക്കളും ഇസ്രായേലിലേക്ക് കയറ്റി അയച്ചതായി പുറത്തുവന്ന റിപ്പോർട്ടുകള്‍ക്ക് - [തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍](https://thekeralapost.com/archives/11401) - നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇതോടെ സിലിണ്ടര്‍ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വിലവര്‍ധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. - [അങ്കമാലി കിടുങ്ങൂരില്‍ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊര്‍ജിതം](https://thekeralapost.com/archives/11398) - ങ്കമാലി കിടങ്ങൂരില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. സമീപത്തുള്ള വാഹനങ്ങളെല്ലാം തകർക്കുകയം പരിഭ്രാന്തി ശൃഷ്ടിക്കുകയും ചെയ്യുകയാണ്. ആനയുടെ രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ മണിക്കൂറികളായി ആനയെ തളയ്ക്കാൻ ശ്രമതിക്കുകയാണെങ്കിലും ഇതുവരേയും തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആനയെ മയക്കുവെടി വെച്ചുവെങ്കിലും നിയന്ത്രണ വിധേയമായിട്ടില്ല. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുള്ള പ്രദേശമാണ് ഇതെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ലോറി ഡ്രൈവറെ സംഭവ സ്ഥലത്തു നിന്നും മാറ്റാനും - [നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍](https://thekeralapost.com/archives/11395) - അന്തിക്കാട് നിരവധി കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അന്തിക്കാട് സ്റ്റേഷനിലെ സിപിഒമാരായ അമല്‍ദേവ്, മുജീബ് റഹ്‌മാന്‍ എന്നിവരെരയാണ് റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.വിവാഹ സല്‍ക്കാരത്തില്‍ പ്രദേശത്തെ ഗുണ്ടകള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്.പിയുടെ നടപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിന്റെ വിവാഹത്തിന് ചൊവ്വാഴ്ചയാണ് സിപിഒമാര്‍ പങ്കെടുത്തത്. അന്തിക്കാട് സ്റ്റേഷനിലെ വാറന്റ്, സമന്‍സ് ഡ്യൂട്ടികള്‍ നോക്കുന്നവരാണ് - ['സ്വന്തം വീടെന്നത് നിതിന്‍ രാജിന്റെ സ്വപ്നമായിരുന്നു' ; കുടുംബത്തിന് സിപിഎം നിര്‍മ്മിച്ച്‌ നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ച്‌ എം.വി. ഗോവിന്ദൻ ‌](https://thekeralapost.com/archives/11392) - അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ച്‌ നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കർമ്മം നടന്നു. നിതിനെ സംസ്കരിച്ച അതേ മണ്ണില്‍ തന്നെയാണ് പാർട്ടി വീട് നിർമ്മിക്കുന്നത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സംയുക്ത സഹകരണത്തോടെ പണിയുന്ന ഇരുനില വീടിന്റെ തറക്കല്ലിടല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് നിർവ്വഹിച്ചത്. നിതിൻ രാജിന്റെ കുടുംബത്തിനൊപ്പം പാർട്ടി എപ്പോഴും ഉണ്ടാകുമെന്നും എത്രയും വേഗം വീടിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം ചടങ്ങില്‍ ഉറപ്പുനല്‍കി. നിതിൻ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ - [പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ ഉത്തരവ് പുനഃപരിശോധിക്കും; സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്](https://thekeralapost.com/archives/11389) - സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്. അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് ഇന്നലെയാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോക് ഐ എ എസിന് സസ്പെൻഷൻ ലഭിച്ചത്. കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയാണതെന്നും സസ്‌പെന്‍ഷന് കാരണം എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നും അതിനെതിരെ ഓടി കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം നാലു ദിവസത്തേക്ക് മാത്രമുള്ള ഉത്തരവാണത്. ഏപ്രില്‍ 9 ന് തന്നെ ഈ സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞതാണ്. പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ - [ഇന്ത്യൻ തീരങ്ങളില്‍ സമുദ്രമത്സ്യ ലഭ്യതയില്‍ വര്‍ധന: കേരളത്തില്‍ മത്തിയുടെ പടയോട്ടം](https://thekeralapost.com/archives/11386) - കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ നിന്നായി 35.7 ലക്ഷം ടണ്‍ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in marine fish availability on Indian coasts, plenty of Sardines in Kerala) തമിഴ്‌നാട് 6.85 ലക്ഷം ടണ്‍ ഉല്‍പ്പാദനവുമായി രാജ്യത്ത് ഒന്നാം സ്ഥാനത്ത് ആണ്. പ്രതികൂല കാലാവസ്ഥയും നിരോധന കാലയളവിലെ മാറ്റവും കാരണം ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ 6.24 ലക്ഷം - [മുഖ്യമന്ത്രിയെ തീരുമാനിക്കുക എംഎല്‍എ മാരുടെ താല്‍പ്പര്യം പരിഗണിച്ചെന്ന് സണ്ണിജോസഫ്](https://thekeralapost.com/archives/11383) - മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ താല്പര്യം കൂടി പരിഗണിച്ചാകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വി.ഡി. സതീശന്‍ നയിച്ച 'പുതുയുഗയാത്ര'യ്ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. 'കോണ്‍ഗ്രസ് ഭൂമി'യിലെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഉടന്‍ - [ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുക, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ വി.ഡി സതീശനെന്നാണ് എനിക്ക് തോന്നുന്നത് ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍](https://thekeralapost.com/archives/11380) - മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച്‌ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും എക്‌സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേർത്തു. 'എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണ്. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് - [എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ട്, യഥാര്‍ത്ഥ ഫലം 'നാലാം തീയതി കാണാം' ; മുഹമ്മദ് റിയാസ്](https://thekeralapost.com/archives/11377) - കേരള നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ പൂർണ്ണമായും തള്ളി ഇടതുമുന്നണി രംഗത്ത്. എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ഫലം പുറത്തുവരുന്ന നാലാം തീയതി കാര്യങ്ങള്‍ വ്യക്തമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വോട്ടർമാരും ഇടതുമുന്നണിക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാനമായ രീതിയില്‍ എക്സിറ്റ് പോളുകളെ തള്ളിക്കൊണ്ട് മുതിർന്ന സിപിഐഎം നേതാവ് - [ലക്ഷ്യമിട്ടത് ബന്ധുക്കളായ പെണ്‍കുട്ടികളെ; ഇൻസ്റ്റഗ്രാം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന; യുവാവിനെതിരെ വീണ്ടും കേസ്](https://thekeralapost.com/archives/11374) - ഇൻസ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്ന യുവാവിനെതിരെ വീണ്ടും പോലീസ് കേസ്. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് താനൂർ പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചത്. താനൂർ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് ഇത്തവണ കേസെടുത്തത്. കഴിഞ്ഞ ദിവസം ഇയാളുടെ പേരില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു. രാമനാട്ടുകര സ്വദേശിനി സാന്ദ്ര സദാനന്ദൻ ആണ് പരാതി നല്‍കിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അവ അശ്ലീല ദൃശ്യങ്ങളുമായി ചേർത്താണ് - [കഴിഞ്ഞ പഞ്ചാബില്‍ തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് 6.6 ശതമാനം വോട്ട് ; ഇപ്പോള്‍ രാജ്യസഭാ എം.പിമാരില്‍ 86 ശതമാനവും ബിജെപി](https://thekeralapost.com/archives/11371) - കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 6.6 ശതമാനം വോട്ട്‌ ലഭിച്ച ബി.ജെ.പിക്ക്‌ ഇപ്പോള്‍ സംസ്‌ഥാനത്തെ രാജ്യസഭാ എം.പിമാരില്‍ 86 ശതമാനവും സ്വന്തം. 2022ലെ പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബി.ജെ.പിക്ക്‌ 117 അംഗ നിയമസഭയില്‍ രണ്ട്‌ സീറ്റാണു ലഭിച്ചത്‌. അന്ന്‌ ആം ആദ്‌മി പാര്‍ട്ടി (എ.എ.പി) 92 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. പഞ്ചാബില്‍നിന്ന്‌ എ.എ.പിക്ക്‌ ഏഴ്‌ രാജ്യസഭാ എം.പിമാരാണ്‌ ഉണ്ടായിരുന്നത്‌. ഇവരില്‍ ആറുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പഞ്ചാബില്‍ പാര്‍ട്ടിക്ക്‌ എം.എല്‍.എമാരേക്കാള്‍ കൂടുതല്‍ എം.പിമാരായി. നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏകദേശം 10 - [നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍](https://thekeralapost.com/archives/11368) - അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യുക. രോഹിത് വെമുല നിയമം നടപ്പിലാക്കുക.നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ - [സംസ്ഥാനത്ത് പാമ്പുകടി വര്‍ധിക്കുന്നു: ഇന്നലെ മാത്രം ചികിത്സ തേടിയത് 21 പേര്‍; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്](https://thekeralapost.com/archives/11365) - സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പാമ്പുകടിയേറ്റ് 108 ആംബുലന്‍സ് വഴി ഇന്നലെ മാത്രം ചികിത്സ തേടിയത് 21 പേര്‍. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ പാമ്പുകടി റിപ്പോര്‍ട്ട് ചെയ്ത ദിവസം. കോഴിക്കോട് ജില്ലയില്‍ ഇന്നലെ അഞ്ചുപേര്‍ക്കാണ് പാമ്പുകടിയേറ്റത്. പാമ്പുകടിയെന്ന് സംശയിക്കുന്ന എട്ട് കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പാമ്പുകടികള്‍ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ആശുപത്രികളില്‍ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, - [ശബരിമല റഫറൻസ്: സുപ്രിംകോടതിയില്‍ ഇന്ന് വാദം പുനരാരംഭിക്കും](https://thekeralapost.com/archives/11362) - ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ പരിഗണിക്കുന്ന സുപ്രിംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതീപ്രവേശനം അനുവദിക്കാനാവില്ലെന്ന കർശന നിലപാടുള്ള സംഘടനകളുടെയും കക്ഷികളുടെയും വാദങ്ങളാണ് പ്രധാനമായും നടക്കുക. എൻഎസ്‌എസ് മതവിഭാഗം എന്നതില്‍ പ്രാധാന്യം നല്‍കുമ്പോള്‍ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വാദം.ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകനായ അഭിഷേക് മനുസിംഗ്വിയാണ് കോടതിയില്‍ ഹാജരാകുന്നത്. പ്രതിഷ്ഠയുടെ അവകാശങ്ങളും ആചാരപരമായ പ്രത്യേകതകളും അദ്ദേഹം കോടതിയില്‍ അക്കമിട്ടു നിരത്തും. ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാർ - [കടുപ്പിച്ച്‌ അരവിന്ദ് കെജ്‌രിവാള്‍! ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ജഡ്ജിക്ക് കത്ത് നല്‍കി](https://thekeralapost.com/archives/11359) - ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളും ഹൈക്കോടതിയും തമ്മിലുള്ള നിയമപ്പോരാട്ടം പുതിയ തലത്തിലേക്ക്. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ നിഷ്പക്ഷതയില്‍ തനിക്ക് വിശ്വാസമില്ലെന്നും അതിനാല്‍ കോടതിയില്‍ ഹാജരാകില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര സർക്കാരുമായുള്ള പ്രൊഫഷണല്‍ ബന്ധവും ആർഎസ്‌എസ് അനുബന്ധ സംഘടനകളിലെ അവരുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടി കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പിന്മാറണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഹർജി കോടതി തള്ളി. നീതി നടപ്പിലാക്കുക എന്നത് മാത്രമല്ല, അത് നടപ്പിലാക്കുന്നു എന്ന് - [ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും](https://thekeralapost.com/archives/11356) - വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിര്‍മ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കള്‍ താമസം ആരംഭിക്കുക. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുക്കും. വീടുകളിലേക്കുള്ള ഫര്‍ണിച്ചര്‍, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം ഇന്നലേയോടെ പൂര്‍ത്തിയാക്കി. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച്‌ എല്ലാവരോടും സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് - ['കുട്ടി ആണാണോ പെണ്ണാണോ എന്ന് ഒരാഴ്‌ചകൂടി കഴിയുമ്പോള്‍ അറിയാം, പൂരത്തിന് വെടിക്കെട്ടില്ലാത്തതിന്റെ നിരാശ ഒഴിവായി'](https://thekeralapost.com/archives/11353) - കോണ്‍ഗ്രസ് നേതാക്കളുടെ പി ആർ പോരില്‍ പ്രതികരിച്ച്‌ കെ മുരളീധരൻ. തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാല്‍ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിതെന്നും ഒരാഴ്‌ച കഴിയുമ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പി ആർ വർക്കുകളൊന്നും പരിധിവിടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോര് കനക്കുന്നതിനിടെയാണ് നേതാക്കള്‍ പി ആർ വർക്കുമായി രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്‌ക്കായി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദിനപത്രത്തില്‍ പരസ്യം വന്നിരുന്നു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി പ്രജിൻ ബാബുവിന്റെ പേരിലാണ് പരസ്യം - [ആം ആദ്മി വിട്ട എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം നല്‍കി രാജ്യസഭാ ചെയര്‍മാന്‍](https://thekeralapost.com/archives/11350) - ആം ആദ്മി പാര്‍ട്ടിയില്‍(എഎപി)നിന്നും രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരുടെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച്‌ രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍. ഇതോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ബിജെപി എംപിമാരുടെ എണ്ണം 106ല്‍ നിന്നും 113 ആയി വര്‍ധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള രാഘവ് ഛദ്ദ, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, രജീന്ദര്‍ ഗുപ്ത ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മാലിവാള്‍ എന്നിവര്‍ - [പ്രഖ്യാപിത വൈദ്യുതിനിയന്ത്രണം കൊണ്ടുവരാന്‍ കെ.എസ്.ഇ.ബി. ; 15 മുതല്‍ 30 മിനിറ്റ് വരെ പവര്‍കട്ട്...!](https://thekeralapost.com/archives/11347) - ഏതാനും ദിവസങ്ങളായി ഒരു ദിവസത്തില്‍ പല തവണയായി വൈദ്യുതി പോകുന്ന അവസ്ഥയില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സമ്മതിച്ച്‌ കെ.എസ്.ഇ.ബി. ഇന്ന് മുതല്‍ രണ്ടു ദിവസത്തേക്ക് 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കെ.എസ്.ഇ. ബി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സബ്‌സ്‌റ്റേഷന് കീഴിലുള്ള ഉപഭോക്താക്കളെ എസ്‌എംഎസ് മുഖേനെ മൂന്‍കൂട്ടി അറിയിക്കുകയും ചെയ്യും. പീക്ക്‌ലോഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് നടപടി. കെ.എസ്.ഇ.ബി. ഉന്നതരുടെ യോഗത്തിലാണ് - [പുറത്തുനിന്ന് 250 മെഗാവാട്ട് അധികമായി വാങ്ങാൻ കെഎസ്‌ഇബിക്ക് അനുമതി](https://thekeralapost.com/archives/11344) - സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. യൂണിറ്റിന് പരമാവധി 10 രൂപ വരെ നല്‍കി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മെയ് 15 വരെയുള്ള കാലയളവിലേക്കാണ് ഈ താത്കാലിക ക്രമീകരണം. വാങ്ങുന്ന വൈദ്യുതിയുടെ അളവും നിരക്കും സംബന്ധിച്ച വിവരങ്ങള്‍ ഓരോ ആഴ്ചയും കമ്മീഷനെ അറിയിക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ് റെസ്ട്രിക്ഷൻ എന്ന പേരില്‍ നടപ്പിലാക്കി വരുന്ന അപ്രഖ്യാപിത വൈദ്യുതി - [അനധികൃത ഡിജിറ്റല്‍ വായ്പകള്‍ കര്‍ശനമായി നേരിടുന്നതിനായി ശക്തവും സമഗ്രവുമായ പുതിയ നിയമനിര്‍മ്മാണം നടത്തണം ; ധനകാര്യമന്ത്രിക്ക് കത്തു നല്‍കി കെ സി വേണുഗോപാല്‍](https://thekeralapost.com/archives/11341) - അനധികൃത ഡിജിറ്റല്‍ വായ്പകള്‍ കര്‍ശനമായി നേരിടുന്നതിനായി ശക്തവും സമഗ്രവുമായ പുതിയ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി ഇത്തരം ആപ്പുകള്‍ നടത്തുന്ന പണം തട്ടല്‍, ഡാറ്റ ചോര്‍ത്തല്‍, സൈബര്‍ അധിക്ഷേപം എന്നിവ ഗുരുതരമായ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണം. ധനകാര്യ, ഐടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അടിയന്തരമായി ഒരു സംയുക്ത ദൗത്യസംഘം (Joint Task Force) രൂപീകരിച്ച്‌ ഈ ശൃംഖലയെ തകര്‍ക്കാനും ഇവരുടെ നിയമവിരുദ്ധമായ ബാങ്ക് അക്കൗണ്ടുകള്‍ - [മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി മുസ്ലിം ലീഗ്](https://thekeralapost.com/archives/11338) - യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി മുസ്ലിം ലീഗ്. മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വെള്ളിയാഴ്ച ചേര്‍ന്ന മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും പ്രധാനപ്പെട്ട നേതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണിത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ പങ്ക് ഉണ്ട്. ഉപജാപക സംഘത്തിന്റെ പിടിയില്‍പ്പെട്ട് - ['മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറാൻ തടസമില്ല, പക്ഷേ പ്രവേശനം പ്രധാന വാതിലിലൂടെ വേണമെന്ന് വാശിപിടിക്കാനാവില്ല' സുപ്രീം കോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്](https://thekeralapost.com/archives/11335) - മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ്‌ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, പ്രധാന വാതിലിലൂടെ തന്നെ പ്രവേശിക്കണമെന്നോ പുരുഷന്മാരുമായി വേർതിരിക്കുന്ന മറകള്‍ ഒഴിവാക്കണമെന്നോ സ്ത്രീകള്‍ക്ക് ആവശ്യപ്പെടാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി. ശബരമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികള്‍ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ തർക്കമില്ലെന്നും പ്രവാചകന്റെ കാലം - ['നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങള്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ അഭിവാദ്യവുമായി മലപ്പുറത്തു ഫ്ലെക്സ് ബോര്‍ഡ്‌](https://thekeralapost.com/archives/11331) - കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്തു ഫ്ലെക്സ് ബോർഡ്‌. "നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് "അഭിവാദ്യങ്ങള്‍ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക കഴിഞ്ഞ ദിവസം പിവി അൻവറിന് ആശംസകള്‍ നേർന്നുകൊണ്ടുള്ള ഫ്ലെക്സ് ബേപ്പൂരില്‍ ഉയർന്നിരുന്നു. അതിനിടെ, ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കേരള യാത്ര എന്ന - ['പോടാ പുല്ലേ' എന്ന് മുമ്പും വിളിച്ചിട്ടുണ്ട്; ബിജെപിയുടെ പൊലീസ് സ്റ്റേഷൻ ഉപരോധത്തെ ന്യായീകരിച്ച്‌ ആര്‍ ശ്രീലേഖ](https://thekeralapost.com/archives/11328) - പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളില്‍ ന്യായീകരണവുമായി മുൻ ഡിജിപിആർ ശ്രീലേഖ. പൊലീസ് സേനയില്‍ ഉള്ളപ്പോഴും, തെറ്റുകള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് മുമ്പും വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു. വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മഹിള മോർച്ച നടത്തിയ മാർച്ചിനിടെയാണ് പ്രവർത്തകരുടെ മുദ്രാവാദ്യം ശ്രീലേഖ ഏറ്റുവിളിച്ചത്. 'പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ' എന്നായിരുന്നു മുദ്രാവാക്യം. നെട്ടയത്ത് നടന്ന സംഘർഷത്തില്‍ അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തകർക്ക് - [പാമ്പ്കടിയേറ്റ് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായത് അതീവദുഃഖകരം;'സര്‍പ്പ' വോളന്റീയര്‍മാര്‍ 24 മണിക്കൂറും സജ്ജം;മുഖ്യമന്ത്രി](https://thekeralapost.com/archives/11325) - സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മരണങ്ങള്‍ സംഭവിച്ചതില്‍ അതീവ റ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ‌ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ കുറിപ്പ് സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതില്‍ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ചൂട് വളരെ രൂക്ഷമായ ഈ - [ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നയാളാവണം; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍](https://thekeralapost.com/archives/11321) - കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍. എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് അജയ് തറയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടില്ല. 'വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയില്‍ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തില്‍ വീണവനും ആയിരിക്കണം'. 'സോഷ്യല്‍ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് - ['ഇന്ത്യയും ചൈനയും നരകക്കുഴികള്‍, ഇരുരാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ ലാപ്‌ടോപുകളുമായെത്തുന്ന ഗുണ്ടകള്‍'; അധിക്ഷേപ പരാമര്‍ശം പങ്കുവെച്ച്‌ ട്രംപ്](https://thekeralapost.com/archives/11318) - ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള റേഡിയോ ഹോസ്റ്റ് മൈക്കല്‍ സാവേജിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ജന്മനാടിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്ന സാവേജിന്റെ പ്രസ്താവനയും ട്രാന്‍സ്‌ക്രിപ്റ്റുമാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചത്. കുട്ടികള്‍ക്ക് യുഎസ് പൗരത്വം കിട്ടാന്‍ വേണ്ടി പ്രസവത്തിന് മാത്രമായി ഇരുരാജ്യത്ത് നിന്നും ആളുകള്‍ എത്തുന്നതായി സാവേജ് പരിഹസിച്ചിരുന്നു. ഇരുരാജ്യത്ത് നിന്നും വരുന്ന കുടിയേറ്റക്കാര്‍ ലാപ്‌ടോപുകളുമായെത്തുന്ന ഗുണ്ടകളാണെന്നുമുള്ള സാവേജിന്റെ പ്രസ്താവനയും ട്രംപ് പങ്കുവെച്ചു. ജന്മാനുസൃതമായ പൗരത്വത്തെ - [പാമ്ബുകടിയ്ക്കെതിരെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്](https://thekeralapost.com/archives/11315) - പാമ്ബുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്ബുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും പടര്‍പ്പും കയറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം. പാമ്ബുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. താലൂക്ക് - [കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍](https://thekeralapost.com/archives/11312) - പന്തീരാങ്കാവില്‍ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയില്‍. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ സസ്‌റിൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. വിപണിയില്‍ മൂന്ന് കോടിയോളം വിലവരുന്നതാണ് പിടികൂടിയ നിരോധിത ലഹരി. കാറിൻ്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത് - [നിയമസഭ തിരഞ്ഞെടുപ്പ്: തമിഴ്നാട്ടില്‍ 70% പോളിങ്, ബംഗാളില്‍ 78.77%](https://thekeralapost.com/archives/11309) - തമിഴ്‌നാട്ടില്‍ ഇതുവരെ 70 % പോളിങ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പശ്ചിമ ബംഗാളില്‍ 78.77% പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഉയര്‍ന്ന പോളിങ് രണ്ടു സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വൈകുന്നേരം മൂന്ന് മണി വരെയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ബംഗാളില്‍ വോട്ടെടുപ്പിനിടെ ബോധരഹിതയായി വീണ സ്ത്രീ മരിച്ചു. പശ്ചിമ ബംഗാളിലെ മാലതിപുര നിയമസഭാ മണ്ഡലത്തിലെ കന്ദരന്‍ പ്രദേശത്തെ പോളിംഗ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ തന്നെ - [മണിപ്പൂര്‍ വംശീയ കലാപം: 58,800-ലധികം ആളുകള്‍ അഭയാര്‍ത്ഥികളായെന്ന് സര്‍ക്കാര്‍](https://thekeralapost.com/archives/11306) - മണിപ്പൂരില്‍ 2023 മെയ് മാസം ആരംഭിച്ച വംശീയ കലാപത്തെത്തുടര്‍ന്ന് ഇതുവരെ 58,821 പേര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടി വന്നതായി സംസ്ഥാന സര്‍ക്കാര്‍. മണിപ്പൂര്‍ കോണ്‍ഗ്രസ് നേതാവ് ഹരേശ്വര്‍ ഗോസ്വാമി നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആഭ്യന്തര വകുപ്പ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്. 2023 മെയ് 3 മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌ 30 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ഇതുവരെ 217 പേരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. 2026 - [മുണ്ടത്തിക്കോട് ദുരന്തം ഞെട്ടലുണ്ടാക്കി, അപകടത്തിന്‍റെ കാരണം അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്](https://thekeralapost.com/archives/11303) - മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്നും മുന്നോട്ടും ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകടത്തിന്റെ കാരണം അന്വേഷിച്ച്‌ കണ്ടെത്തണം. മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചികിത്സയിലുള്ളവർക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നല്‍കണം. അടിയന്തര നടപടികള്‍ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ബന്ധപ്പെട്ടവർ സ്വീകരിക്കണം. അതിനായി ഒരു സംവിധാന ഒരുക്കണം. കർശന - [ഭജനസംഘത്തിന്‍റെ ക്രിസ്തീയ ഗാനം: ശശികലയെ തള്ളി ക്ഷേത്ര കമ്മിറ്റി](https://thekeralapost.com/archives/11300) - ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ആലപിച്ചതിനെ വിമർശിക്കുകയും പരിഹസിക്കുകയുംചെയ്തവരെ തള്ളി ക്ഷേത്രക്കമ്മിറ്റി. പ്രോഗ്രാം നടന്ന കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി കണ്‍വീനറാണ് ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ നിലപാട് അറിയിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല അടക്കം നന്ദഗോവിന്ദം ഭജൻസ് ടീമിനെ വിമർശിച്ചു രംഗത്തുവന്നിരുന്നു. ചിക്കൻ മസാല പായസത്തില്‍ ചേർക്കരുതെന്നായിരുന്നു അവരുടെ പരിഹാസം. എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കാറുള്ളതെന്നു ക്ഷേത്രക്കമ്മിറ്റി പറഞ്ഞു. ദേശത്ത് - [വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു, സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും](https://thekeralapost.com/archives/11297) - വെടിക്കെട്ട് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് നാല് ലക്ഷം രൂപയും നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ വാര്ത്താസമ്മേളനത്തില് പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല് അന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ഫോടനത്തില്‍ 13 പേർക്കാണ് - [കരിമരുന്നു കവര്‍ന്നെടുത്ത സ്വപ്നങ്ങള്‍, വിറങ്ങലിച്ച്‌ തൃശൂര്‍](https://thekeralapost.com/archives/11294) - ശരീരഭാഗങ്ങള്‍ എത്തിച്ചതു ചാക്കുകെട്ടില്‍ തൃശൂർ: ഗവ. മെഡിക്കല്‍ കോളജിന്റെ അത്യാഹിതവിഭാഗത്തിനുമുന്നില്‍ ഇന്നലെയുണ്ടായത് നാടിനെ നടുക്കിയ ദുരന്തക്കാഴ്ചകള്‍. മരിച്ചവരും പരിക്കേറ്റവരുമായി ചീറിപ്പാഞ്ഞെത്തിയ ആംബുലൻസുകളും ഉറ്റവരെത്തേടി അലയുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായി ആശുപത്രിപരിസരം നിറഞ്ഞു. നൂറുകണക്കിനാളുകള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയതോടെ തിരക്ക് നിയന്ത്രിക്കാനാകാതെ പോലീസും ആരോഗ്യപ്രവർത്തകരും ബുദ്ധിമുട്ടി.കത്തിക്കരിഞ്ഞു തകർന്നുചിതറിയ മൃതദേഹങ്ങളും മാംസം വെന്ത മണവുമെല്ലാം ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കി. ചിതറിയ ശരീരഭാഗങ്ങള്‍ ചാക്കുകെട്ടുകളിലാണ് എത്തിച്ചത്. നെഞ്ചുമുതല്‍ കാല്‍ഭാഗംവരെ ചിതറിയാണു മരിച്ചവരില്‍ പലരുടെയും ശരീരങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നേരേ മോർച്ചറിയിലേക്കു മാറ്റി. ആദ്യം - [ടിസിഎസ് കേസ്: നിദ ഖാന് മതപരിവര്‍ത്തനവുമായി ബന്ധമുണ്ടെന്നു പോലീസ്](https://thekeralapost.com/archives/11291) - ഐടി കന്പനിയായ ടിസിഎസിന്റെ നാസിക് യൂണിറ്റില്‍ മതപരിവർത്തനം നടത്തിയ സംഭവത്തില്‍ ജീവനക്കാരി നിദ ഖാന് നിർണായക പങ്കുണ്ടെന്ന് പോലീസ്. നിർബന്ധിത മതപരിവർത്തനം നടത്തിയതിനാണ് നിദ ഖാന്റെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോസ്ഥൻ വെളിപ്പെടുത്തി. ടിസിഎസില്‍ നടന്ന ലൈംഗിക പീഡനക്കേസുകളില്‍ ഇതുവരെ എട്ടുപേർ അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തേ നിദ ഖാൻ കോടതിയെ സമീപിച്ചിരുന്നു. ഒളിവിലുള്ള നിദ മുൻകൂർ ജാമ്യത്തിനായി - [മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : അനുശോചിച്ച്‌ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും](https://thekeralapost.com/archives/11288) - മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. തൃശ്ശൂർ പൂരത്തിന് തൊട്ടുമുമ്പുണ്ടായ ഈ ദുരന്തം അത്യന്തം വേദനാജനകമാണെന്ന് ഇരുവരും പ്രതികരിച്ചു. ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും സർക്കാർ മുൻഗണനയോടെ ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദുരന്തത്തിന് ഇരയായവർക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 - [പ്രചാരണത്തിനിടെ മുസ്ലിം വീടുകളിലെത്തി വോട്ട് ചോദിച്ചിട്ടില്ല ; വിവാദ പ്രസ്താവനയുമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ഥി](https://thekeralapost.com/archives/11285) - പ്രചാരണത്തിനിടെ മുസ് ലിം വീടുകളിലെത്തി വോട്ട് ചോദിച്ചിട്ടില്ലെന്ന് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ്. മുസ് ലിം സഹോദരന്‍മാരുടെ വീടുകളിലെത്തി വോട്ടഭ്യര്‍ഥിക്കില്ലെന്നത് സ്വന്തം തീരുമാനമായിരുന്നു. അത് മുന്നണിയുടെ തീരുമാനമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ് ലിം സഹോദരങ്ങളുടെ വോട്ട് വേണ്ട എന്നല്ല ഇതിനര്‍ഥം. അറിയുന്നവരും സുഹൃത്തുക്കളുമായ നിരവധി മുസ് ലിം കുടുംബങ്ങള്‍ മണ്ണാര്‍ക്കാട്ടുണ്ട്. അവരുടെ വോട്ട് ലഭിച്ചിട്ടുണ്ട്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആകെ പ്രശ്‌നമാണെന്ന കാഴ്ചപ്പാട് പലർക്കുമുള്ളതിനാല്‍ ആ പരീക്ഷണത്തിന് നിന്നില്ല. പണം കിട്ടിയാല്‍ മാത്രമേ - [സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കാൻ തീവ്രശ്രമം](https://thekeralapost.com/archives/11282) - സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും, ലോഡ് ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാൻ സജീവ ഇടപെടലുമായി കെഎസ്‌ഇബി . നിലവില്‍ അനുഭവപ്പെടുന്ന 400മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ വിപണിയില്‍നിന്ന് അധികവൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ്. ബാങ്കിങ്‌ കരാറിലൂടെ ലഭിച്ചിരുന്ന 200 മെഗാവാട്ട്‌ കരാർ കാലാവധി അവസാനിച്ചതിനാല്‍ 15മുതല്‍ ലഭിച്ചിരുന്നില്ല. ഇതിനു പുറമേ ചൊവ്വ മുതല്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായി. 250 മെഗാവാട്ട്‌ വൈദ്യുതി അധികം എത്തിച്ചാല്‍ ലോഡ്ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാം. ഇതിനായി പവർ മാർക്കറ്റിലെ വ്യാപാരികളുമായി പ്രാഥമികചർച്ച പൂർത്തിയാക്കി. ഒന്നു മുതല്‍ അഞ്ചു - [സ്ഫോടനത്തിന്റെ നടുക്കത്തില്‍ പ്രദേശവാസികള്‍](https://thekeralapost.com/archives/11279) - മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ നടുക്കത്തില്‍ പ്രദേശവാസികള്‍. തുടരെ പൊട്ടിത്തെറികള്‍ ഉണ്ടായെന്നും ഞെട്ടല്‍ വിട്ടുപോയിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സമീപമുള്ള നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. സംഭവസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന നടത്തും. കെഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്തെ എത്തിച്ച്‌ പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസം നേരിടുകയാണെന്നും ഡിഎന്‍എ പരിശോധനയ്ക്കായി ഉടന്‍ തന്നെ സാമ്പിള്‍ ശേഖരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പെസോ അധികൃതര്‍ ഇന്ന് സ്ഥലത്തെത്തുമെന്നും അപകടകാരണം വ്യക്തമാവേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു. - [കത്ത് ചോര്‍ത്തിയത് തരംതാഴ്ന്ന നടപടി; തൃണമൂല്‍ വിവാദത്തില്‍ വിശദീകരണവുമായി പി.വി. അൻവര്‍](https://thekeralapost.com/archives/11276) - തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്തില്‍ വിശദീകരണവുമായി പി.വി. അൻവർ രംഗത്ത്. അതീവ രഹസ്യമായി നല്‍കിയ കത്ത് ചോർത്തിയത് തരംതാഴ്ന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുമുന്നണി വിട്ട് വരുമെന്ന് കത്തില്‍ സൂചിപ്പിച്ച നേതാക്കളുമായി താൻ നേരിട്ടോ അല്ലാതെയോ ചർച്ചകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ നല്‍കിയ കത്ത് ഒരു രാഷ്ട്രീയ സൂചന മാത്രമായിരുന്നു. കത്തില്‍ പരാമർശിച്ച പല നേതാക്കളും ഇപ്പോള്‍ എവിടെയാണെന്ന് നോക്കിയാല്‍ അതിന്റെ സത്യം വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി. സുധാകരൻ, എസ്. രാജേന്ദ്രൻ, പി. - [കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ പ്രതി കൃഷ്ണകുമാര്‍ റിമാൻഡില്‍](https://thekeralapost.com/archives/11273) - ട്രെയിന് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡില്‍.ദിവസങ്ങള്‍ നീണ്ട് വിദഗ്ധ അന്വേഷണത്തിലൂടെയാണ് കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ പിടികൂടിയത്.കഴിഞ്ഞമാസം 30 നാണ് കല്ലേറില്‍ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്.മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. ഐശ്വര്യയുടെ താടിയെല്ലിനും, പല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആലുവ യുസി കോളജിലെ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ പരീക്ഷ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കടന്നു വരുന്നതിനു മുൻപായി - [ഇത് രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധം! തമിഴ്‌നാടിനോടുള്ള സ്നേഹം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി](https://thekeralapost.com/archives/11270) - തമിഴ്‌നാടും താനുമായുള്ള ബന്ധം കേവലം രാഷ്ട്രീയമല്ലെന്നും അത് വൈകാരികമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും നല്‍കിയ സ്നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ചരിത്രം, ഭാഷ, സംസ്‌കാരം എന്നിവയെ താൻ എന്നും ചേർത്തുപിടിക്കുന്നു. വെറുപ്പിനെ രാജ്യം പ്രോത്സാഹിപ്പിക്കില്ലെന്നും സ്നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ഭാഷ, ഒരു ചരിത്രം, ഒരു സംസ്കാരം എന്ന - [ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് തിരിച്ചടി; സാമ്ബത്തിക റാങ്കിംഗില്‍ താഴോട്ട്; അഞ്ചാം സ്ഥാനം നഷ്ടമായി](https://thekeralapost.com/archives/11267) - അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പുറത്തുവിട്ട 2026 ഏപ്രിലിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം നാമമാത്ര ജി ഡി പി അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി മാറി. ലോകത്തെ ഏറ്റവും വലിയ അഞ്ച് സമ്ബദ്‌വ്യവസ്ഥകളുടെ പട്ടികയില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് ഈ റാങ്കിംഗ് മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ അമേരിക്ക 30 ട്രില്യണ്‍ ഡോളറിലധികം മൂല്യവുമായി ഒന്നാം സ്ഥാനത്തും - [മുകേഷ് അംബാനിയെ മറികടന്നു; ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി](https://thekeralapost.com/archives/11264) - ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നൻ. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനി ഈ നേട്ടം കൈവരിച്ചത്. അദാനി ഗ്രൂപ്പ് കമ്ബനികളുടെ ഓഹരി മൂല്യത്തിലുണ്ടായ വൻ വർധനവാണ് ഈ സ്ഥാനമാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് പ്രകാരം ഗൗതം അദാനിയുടെ നിലവിലെ ആസ്തി 92.6 ബില്യണ്‍ ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 90.8 ബില്യണ്‍ ഡോളറാണ്. ദീർഘകാലമായി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നൻ എന്ന പദവി അംബാനിക്ക് - ['കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നതില്‍ ആത്മാഭിമാനം, മുതലാളി രാജൻ എന്നല്ലല്ലോ വിളിച്ചത്': മന്ത്രി കെ. രാജൻ](https://thekeralapost.com/archives/11261) - മുണ്ടക്കൈ ടൌണ്‍ഷിപ്പിന്റെ ആദ്യഘട്ട നിർമാണം ഏപ്രില്‍ 30 ന് പുർത്തിയാകുമെന്ന് റവന്യു മന്ത്രി കെ.രാജൻ. മെയ് ആദ്യവാരം താമസം തുടങ്ങാനാകുമെന്നും മുന്നാം ഘട്ടം പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിട് കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയർമാർ മാർക്ക് ചെയ്തത ഭാഗത്തെയാണ് വിള്ളലായി ചിത്രീകരിച്ചത്. വരയാണെന്ന് ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണ് താൻ കയറി നോക്കിയതെന്നും കെ. രാജൻ പറഞ്ഞു. യുഎല്‍സിസിയുടെ നിർമ്മാണത്തെക്കുറിച്ച്‌ ഒരുതരത്തിലുള്ള പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കൃത്യം ടൈംലൈനിലാണ് ടൗണ്‍ഷിപ്പിന്റെ നിർമാണം മുന്നോട്ടുപോകുന്നത്. മനപ്പൂർവ്വമായ ഒരു വൈകിക്കലും ഇല്ല. - [പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിശോധിക്കും](https://thekeralapost.com/archives/11258) - പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും.പ്രധാനമന്ത്രിയുടെ പ്രസംഗം ഉള്‍പ്പെടെ കമ്മീഷൻ പരിശോധിക്കും. അതിനുശേഷമാകും നടപടിയെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.മാതൃക പെരുമാറ്റചട്ടം നിലനില്‍ക്കുമ്ബോഴാണ് ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിച്ചതെന്നാണ് പ്രധാനപരാതി. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, പി.സന്തോഷ്‌ കുമാർ എം.പി, എഐസിസി അംഗം അനില്‍ അക്കര തുടങ്ങിയവരാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ മോദി രാഷ്ട്രീയ - [ആയുധങ്ങള്‍ ഉപേക്ഷിക്കാൻ തയ്യാറെന്ന് ഹമാസ്: ഗാസയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍?](https://thekeralapost.com/archives/11255) - ഇസ്രായേലുമായുള്ള വെടിനിർത്തല്‍ നിലവില്‍ വന്ന് ആറ് മാസം തികയുന്ന സാഹചര്യത്തില്‍, തങ്ങളുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ പക്കലുള്ള ആയിരക്കണക്കിന് ആയുധങ്ങള്‍ കൈമാറാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഞായറാഴ്ചയാണ് ഹമാസ് വക്താക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി പോലീസ്, ആഭ്യന്തര സുരക്ഷാ സേനകള്‍ എന്നിവരുടെ പക്കലുള്ള ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉള്‍പ്പെടെയുള്ളവ കൈമാറാൻ തയ്യാറാണെന്ന് രണ്ട് ഹമാസ് ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ആയുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന മുൻ നിലപാടില്‍ നിന്നുള്ള ഹമാസിന്റെ പ്രധാന മാറ്റമായാണ് ഈ നീക്കം - [മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വിലക്ക്; ലംഘിച്ചാല്‍ കര്‍ശനമായി ഇടപെടുമെന്ന് ദീപാദാസ് മുന്‍ഷി](https://thekeralapost.com/archives/11252) - മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒഴിവാക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണങ്ങള്‍ നടത്തരുതെന്നാണ് വിലക്കിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ ഹൈക്കമാന്‍ഡ് കര്‍ശനമായി ഇടപെടുമെന്നും നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ശക്തമായ വിമര്‍ശനത്തിന് പിന്നാലെയാണ് ദീപാ ദാസ് മുന്‍ഷി നേതാക്കള്‍ക്ക് താക്കീത് നല്‍കിയിട്ടുള്ളത്. പരസ്യ ചര്‍ച്ചകള്‍ നല്ലതല്ലെന്നും, പ്രശ്‌നം വഷളാവാതിരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഫലം - [സംസ്ഥാനത്ത് ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച്‌ ആരോഗ്യവകുപ്പ്](https://thekeralapost.com/archives/11249) - ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷന്‍ തിയേറ്ററില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച്‌ ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും നിര്‍ദേശിക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പര്‍, കേസ് - [കപ്പലുകള്‍ക്കുനേരെ വെടിവെപ്പ്; ഇറാന് മുന്നറിയിപ്പുമായി ഇന്ത്യ](https://thekeralapost.com/archives/11246) - ഹോർമുസില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതികരിച്ച്‌ കേന്ദ്ര സർക്കാർ. ഇത്തരം പ്രവൃത്തികള്‍ ആവർത്തിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി. അതേസമയം വെടിവയ്പ്പില്‍ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളില്‍ നിന്ന് ഐആർജിഎസ് ചുങ്കം ഈടാക്കുന്നുണ്ട്. എന്നാല്‍ അത്തരം നികുതി നല്‍കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. ഇതിനിടെയാണ് ജഗ് അർണവ്, സാൻമാർ ഹെറാള്‍ഡ് - [ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത് ; വീണ്ടും വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍](https://thekeralapost.com/archives/11243) - വീണ്ടും വിവാദ പരാമര്‍ശവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന ഒരു സര്‍ക്കാരും എസ്‌എന്‍ഡിപിയെ സഹായിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 'മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി. ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണ്. കേരള കോണ്‍ഗ്രസിന് പിന്നില്‍ പിതാക്കന്‍മാര്‍. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് - [ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനിയര്‍, മന്ത്രി രാജനല്ല ; വിമര്‍ശനവുമായി വി ഡി സതീശന്‍](https://thekeralapost.com/archives/11240) - വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ പോയതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയര്‍മാരാണ്,മന്ത്രി അല്ല. രാഹുല്‍ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സര്‍ക്കാര്‍ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ.ഗുരുതര ക്രമക്കേടാണ് നടന്നത്.തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം - [ഗവര്‍ണര്‍ എത്തുമ്ബോഴും മടങ്ങുമ്ബോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം'; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച്‌ കാലടി സര്‍വകലാശാല](https://thekeralapost.com/archives/11237) - ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച്‌ കാലടി സര്‍വകലാശാല. വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എത്തുന്ന പരിപാടിക്ക് കര്‍ശന നിര്‍ദേശങ്ങളോടെ ആയിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്. പിന്നാലെ വിവാദമാവുകയും ചെയ്തു. പരിപാടിക്ക് ഗവര്‍ണര്‍ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം, മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോള്‍ കയ്യടിക്കണം, ഗവര്‍ണര്‍ മടങ്ങും വരെ ആരും ഹാള്‍ വിട്ടു പുറത്ത് പോകരുത് തുടങ്ങി കര്‍ശന നിര്‍ദേശങ്ങളായിരുന്നു സര്‍ക്കുലറില്‍ - [മുഖ്യമന്ത്രി പദം സംബന്ധിച്ച തന്റെ അഭിപ്രായം ഫലം വന്ന ശേഷം അറിയിക്കും ; കെ മുരളീധരന്‍](https://thekeralapost.com/archives/11234) - മുഖ്യമന്ത്രി പദം സംബന്ധിച്ച തന്റെ അഭിപ്രായം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്ബോള്‍ എംഎല്‍എമാരോട് മാത്രമല്ല, എംപിമാരോടും ചോദിക്കും. എന്ത് അഭിപ്രായം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ മുന്നില്‍ മെയ് നാല് കഴിഞ്ഞ് പറയാം. ധാരാളം സമയമുണ്ടല്ലോ. 24 മണിക്കൂറുകൊണ്ട് തീരുമാനം എടുക്കേണ്ട വിഷയം ഒന്നും അല്ലല്ലോ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കെ സുധാകരന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും - [കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രത്യേക പീഡിയാട്രിക് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു](https://thekeralapost.com/archives/11231) - കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ ചികിത്സയും ഏകോപിത പരിചരണവും ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ 'പീഡിയാട്രിക് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക്' പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഉണ്ടാവുന്ന ഹൃദയ സംബന്ധമായ തകരാറുകൾ കൃത്യസമയത്ത് കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും പ്രത്യേക വൈദ്യ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കിന് രൂപം നൽകിയിരിക്കുന്നത്. ഹൃദയവൈകല്യങ്ങൾ മൂലം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ഈ ക്ലിനിക്കിൽ വിദഗ്ധ സേവനം ലഭ്യമാകും.കുട്ടികളിലെ ഹൃദയത്തിന് പ്രകടമാക്കുന്ന ലക്ഷണങ്ങളും അതിന് - [നിതിൻ രാജിൻ്റെ മരണം: ലോണ്‍ ആപ്പ് സംഘത്തിലെ 3 പേരെ റിമാൻഡ് ചെയ്തു, പിടികൂടിയത് നോയിഡയില്‍ നിന്ന് ](https://thekeralapost.com/archives/11228) - ഓണ്‍ലൈൻ വായ്പാ ആപ്പ് വഴി വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പോലീസ് സംഘം നോയിഡയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. ‘ഇൻസ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായവർ. ഇവരുടെ പക്കല്‍ നിന്ന് നിരവധി സിം കാർഡുകളും മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിതിൻ രാജ് ഈ ആപ്പില്‍ നിന്ന് - [ചെയ്തതൊക്കെ മതി! ലെബനനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ വിലക്കി ട്രംപ്; സമാധാന കരാര്‍ ഉടൻ?](https://thekeralapost.com/archives/11225) - ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന ബോംബാക്രമണങ്ങള്‍ ഇനി തുടരരുതെന്ന് കർശന നിർദ്ദേശം നല്‍കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. “ഇസ്രയേല്‍ ഇനി ലെബനനില്‍ ആക്രമണം നടത്തില്ല, ഞങ്ങള്‍ അവരെ അതില്‍ നിന്ന് വിലക്കിയിരിക്കുന്നു. ചെയ്തതൊക്കെ മതി എന്നായിരുന്നു ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. നിലവില്‍ വ്യാഴാഴ്ച രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്ന 10 ദിവസത്തെ വെടിനിർത്തല്‍ തുടരുകയാണ്. ഇതിനിടെ റോക്കറ്റ്, ഡ്രോണ്‍ ഭീഷണികളെ നേരിടാൻ പ്രത്യേക പദ്ധതികളുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി - [സണ്ണിജോസഫിന്റെ പരാതിയില്‍ കെ സുധാകര അനുകൂലികള്‍ക്കെതിരെ കേസെടുത്തു](https://thekeralapost.com/archives/11222) - സമൂഹമാധ്യമങ്ങളിലൂടെ കെപിസിസി ലെറ്റര്‍ പാഡില്‍ വ്യാജ കത്ത് പ്രചരിപ്പച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. തന്റെ പേരില്‍ കെപിസിസി ലെറ്റർ പാഡില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചെന്നാണ് അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നത്. സുധാകര അനുകൂലികളായ അഡ്വ കെജെ ജോസഫ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി - [തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും ..! സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച](https://thekeralapost.com/archives/11219) - പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിപാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30 ഇടയ്ക്കാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. കൊടിമരത്തിനായുള്ള കവുങ്ങ് നാളെ രാവിലെ 9ന് പാട്ടുരായ്ക്കല്‍ ജംക്ഷനില്‍ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വം എത്തിക്കും. തുടര്‍ന്ന് പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ കവുങ്ങ് ചെത്തി മിനുക്കി കൊടിമരം - [ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വോളന്റിയേഴ്‌സ്; മൊബൈൽ മെഡിക്കൽ ശൃംഖലയിൽ ഇനി 76 യൂണിറ്റുകൾ](https://thekeralapost.com/archives/11216) - ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ആഗോള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി. കേപെക്‌സ് മുഖാന്തരം ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴിയാണ് ആസ്റ്റർ വോളന്റിയേഴ്‌സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണൽ- ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ് - [ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് അഴിയും; 13,262 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി, 11 ഇടനാഴികള്‍ വരും](https://thekeralapost.com/archives/11213) - നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരം വരുന്നു. കർണാടക മന്ത്രിസഭ 13,262 കോടി രൂപ ചെലവില്‍ ബെംഗളൂരുവില്‍ 11 പുതിയ മേല്‍പ്പാലങ്ങള്‍ക്കും എലിവേറ്റഡ് ഇടനാഴികള്‍ക്കും അംഗീകാരം നല്‍കിയതോടെയാണ് ഇത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിച്ച്‌ യാത്രാ സമയം കുറയ്ക്കുന്നതിനും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് 75.60 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈല്‍) എന്ന പ്രത്യേക ഉദ്ദേശ്യ കമ്പനിയാണ് ഈ വലിയ നഗര വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. ബെംഗളൂരുവിലെ അഞ്ച് നഗരസഭകളിലും - [ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച്‌ വിഷു ആശംസ; ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍](https://thekeralapost.com/archives/11210) - ചേർത്തലയില്‍ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമ അർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരുന്നത്. അതേസമയം, പോസ്റ്റർ പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്‍റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റർ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും - [ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം ; സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ പുറത്ത്](https://thekeralapost.com/archives/11207) - വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നായി സമാഹരിച്ച തുകയുടെ വിനിയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമായും മൂന്ന് സ്രോതസ്സുകളില്‍ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. ഹൈക്കോടതി അനുമതി നല്‍കിയ 120 കോടി രൂപയില്‍ 102.59 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിധിയിലുണ്ടായിരുന്ന 773 കോടി രൂപയില്‍ 167.12 കോടി രൂപ പുനരധിവാസത്തിനായി നീക്കിവെച്ചു. 50 വര്‍ഷത്തെ കാലാവധിയില്‍ തിരിച്ചടയ്‌ക്കേണ്ട വായ്പയായി കേന്ദ്രം നല്‍കിയ 529.50 - ['ഇത് രാഷ്ട്രീയ നോട്ടു നിരോധനം'. ഡീലിമിറ്റേഷനെ വിമര്‍ശിച്ച്‌ തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം](https://thekeralapost.com/archives/11204) - വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു. ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ ശശി തരൂര്‍ എംപി. സ്ത്രീ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇത് രാഷ്ട്രീയമായ നോട്ട് നിരോധനമാണ്.' ശശി തരൂര്‍ പറഞ്ഞു. നോട്ടു നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനര്‍ നിര്‍ണയത്തിനും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം. കൂടുതല്‍ ചര്‍ച്ച വേണമെന്നും ശശി തരൂര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ലോക്‌സഭ എംപിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് രാജ്യസഭയുമായുള്ള സന്തുലനം നഷ്ടമാകാന്‍ ഇടയാക്കും. രാജ്യസഭയുടെ - [വനിതാ സംവരണ ബില്‍; ലോക്സഭയില്‍ പ്രതിപക്ഷ ബഹളം](https://thekeralapost.com/archives/11201) - വനിതാ സംവരണ ബില്ലിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളോട് സീറ്റില്‍ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഡിഎംകെ അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് സഭയില്‍ എത്തിയത്. വനിതാ ബില്‍ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി. വേണുഗോപാല്‍ എംപി എതിർത്ത് സംസാരിച്ചു. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും വേണുഗോപാല്‍ പറഞ്ഞു. - [ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യൻ മനുഷ്യാവകാശ കോടതിയില്‍ നീരവ് മോദി](https://thekeralapost.com/archives/11198) - ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാൻ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി നീരവ് മോദി യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് അപേക്ഷ നല്‍കി. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനുള്ള അവസാനവട്ട നടപടികള്‍ക്കായി സിബിഐ സംഘം ലണ്ടനിലെത്തിയതിനു പിന്നാലെയാണ് നീക്കം. ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനഃപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീല്‍ മാർച്ച്‌ 25ന് ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സിബിഐ നടപടികള്‍ വേഗത്തിലാക്കിയത്. എന്നാല്‍ യൂറോപ്യൻ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടൻ വിടാനാകില്ലെന്നാണ് വിവരം. - [ഫലം വരുന്നത് വരെ കാത്തിരിക്കണം; വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി കെ സി വേണുഗോപാല്‍](https://thekeralapost.com/archives/11195) - കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ട്. എല്ലാവരും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം വനിതാ സംവരണ ബില്ലിലും അദ്ദേഹം പ്രതികരിച്ചു. വനിതാ - [മുഖ്യമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി; കെ സുധാകരനെതിരെ സണ്ണി ജോസഫ്](https://thekeralapost.com/archives/11192) - മുഖ്യമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസില്‍ പരസ്പരം വിഴുപ്പലക്കല്‍ നടക്കുമ്പോള്‍ ,നേതാക്കള്‍ ഒരോരുത്തര്‍ക്കും പിന്നില്‍ അണിനിരക്കുകയാണ്. മൂന്നാഴ്ച മുമ്പുവരെ ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കിയ കെ സുധാകരന്‍ കെ സിവേണുഗോപാലുമായി അടുത്തിരിക്കെ സുധാകരനോട് വിയിജിപ്പ് പ്രകടിപ്പിച്ച്‌ കെ പിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് രംഗത്തു എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കൃത്യമായ നടപടി ക്രമമുണ്ട്. സോഷ്യല്‍ മീഡിയ ഫേക്ക് അക്കൗണ്ടിലാണ് ചില പേരുകള്‍ ഉയരുന്നതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെ സുധാകരന് - [കേരളം കത്തുന്നു : പാലക്കാട് 40 ഡിഗ്രിയിലേക്ക്; അതീവ ജാഗ്രതാ നിര്‍ദ്ദേശം](https://thekeralapost.com/archives/11189) - സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നല്‍കി.ഏപ്രില്‍ 19 വരെ പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില വർധിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട മുതല്‍ കാസറഗോഡ് വരെയുള്ള മിക്ക ജില്ലകളിലും 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാം. സാധാരണ നിലയേക്കാള്‍ രണ്ട് മുതല്‍ - [നിതിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റം; കേരളം നിതിന്റെ കുടുംബത്തിനൊപ്പം; മുഖ്യമന്ത്രി](https://thekeralapost.com/archives/11185) - കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുവരുന്നത് കേരളത്തിന് അംഗീകരിക്കാനാവാത്ത വാര്‍ത്തകളാണ്. നിതിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് നിതിന്‍ രാജിന്റെ മരണത്തെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഒരു സമൂഹമെന്ന നിലയില്‍ കേരളം ആര്‍ജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് - [വയനാട് ദുരന്ത ബാധിതരെ അപമാനിച്ച്‌ സ്മൃതി പരുത്തിക്കാട്, മൂന്ന് മക്കള്‍ നഷ്ടപ്പെട്ട അമ്മയെപ്പോലും വെറുതെവിട്ടില്ല, രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ](https://thekeralapost.com/archives/11182) - റിപ്പോര്‍ട്ടര്‍ ടിവിയിലെ 'മീറ്റ് ദി എഡിറ്റേഴ്‌സ്' പരിപാടിയില്‍ സ്മൃതി പരുത്തിക്കാട് നടത്തിയ പ്രസ്താവനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്ത ബാധിതരെ 'കൊണ്ടുവന്ന് നാടകം കളിച്ചു' എന്ന് അവര്‍ ആരോപിച്ചത് ദുരന്തബാധിതരോടുള്ള അപമാനമായി കണ്ട് പലരും രൂക്ഷമായി വിമര്‍ശിച്ചു. മൂന്ന് മക്കളെ ഒരേ ദുരന്തത്തില്‍ നഷ്ടപ്പെട്ട ഒരമ്മയെപോലും വെറുതെവിട്ടില്ലെന്നും ആരോപണമുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാറുമായുള്ള ഡിബേറ്റിനിടെ സ്മൃതി പരുത്തിക്കാട് പറഞ്ഞത്, തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്തബാധിതരെ കൊണ്ടുവന്ന് നാടകം കളിച്ചു - [രാജ്യത്തിന്റെ വാനമ്പാടിക്ക് വിട... ആത്മാവുള്ള ഗസലുകള്‍ മുതല്‍ ആവേശമുണര്‍ത്തുന്ന തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ വരെ](https://thekeralapost.com/archives/11179) - വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപ്റ്റംബര്‍ എട്ടിന് ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. 1943-ലാണ് ആശാ ഭോസ്ലെ ആദ്യമായി തന്റെ - [നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ വിജയസാധ്യത](https://thekeralapost.com/archives/11176) - നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ബിജെപി വിലയിരുത്തല്‍. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും തൃശൂര്‍, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വിജയസാധ്യതയും ഉള്ളതായാണ് ബിജെപി പറയുന്നത്. ലഭ്യമായ പോളിങ് ശതമാനം കൂടി കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികള്‍ക്ക് - [ലക്ഷദ്വീപില്‍ മുഴുവൻ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റോപ് മെമോ](https://thekeralapost.com/archives/11173) - ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമിയിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങള്‍ക്കും സ്റ്റോപ് മെമോ. മുൻകൂട്ടി അനുമതി വാങ്ങിച്ച വീട് നിർമാണങ്ങള്‍ക്കടക്കം സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ട്.ടൗണ്‍ പ്ലാനിങ്ങിന്റെ പേരിലാണ് അപ്രഖ്യാപിത നിയന്ത്രണം.മെമോ ലഭിച്ച ശേഷവും നിർമാണം തുടരുന്ന പക്ഷം നിർമാണ സാമഗ്രികള്‍ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. നിർമാണ വിലക്കിനെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ‍ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് എൻസിപി(എസ്പി) പ്രവർത്തകർ തള്ളിക്കയറി. മാർച്ച്‌ നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ന്യായമായ സമരത്തെ പൊലീസ് അടിച്ചമർത്തുന്നുവെന്ന് സമരക്കാർ ആരോപിച്ചു. - [പൊലീസ് മേധാവിയാകാൻ കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്നാലെ ഉന്നത ഐപിഎസ് ഉദ്ദ്യോഗസ്ഥൻ !](https://thekeralapost.com/archives/11170) - സംസ്ഥാന പൊലീസ് മേധാവി ആകാൻ ആഗ്രഹിക്കുന്ന ഒരു മുതിർന്ന ഐപിഎസുകാരൻ, ഇടനിലക്കാർ വഴി പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും മാറി മാറി കണ്ടു കൊണ്ടിരിക്കുന്നതായ അമ്പരപ്പിക്കുന്ന ഒരു വിവരമാണിപ്പോള്‍ പുറത്ത് വരുന്നത്. നിലവിലെ സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖറിന് ഒരു വർഷത്തേക്ക് കൂടി ഇടതുപക്ഷ സർക്കാർ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും, ഇക്കാര്യത്തില്‍ പുതിയ മുഖ്യമന്ത്രിയും പുതിയ സർക്കാരും എടുക്കുന്ന നിലപാട് നിർണ്ണായകമാകും. കാരണം, കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് പുതിയ - [നിതിൻ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം: കെ സുധാകരൻ എം പി](https://thekeralapost.com/archives/11167) - അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: കെ. സുധാകരൻ എം.പി അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ സ്വതന്ത്രവും , നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു . നിതിൻ രാജ് കൊടിയ ജാതി അധിക്ഷേപത്തിനും അധ്യാപകരുടെ മാനസിക പീഡനത്തിനും - [മതപരിവര്‍ത്തന ആരോപണം; മധ്യപ്രദേശില്‍ രണ്ട് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍](https://thekeralapost.com/archives/11164) - മതപരിവർത്തനം ആരോപിച്ച്‌ മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു. ഗുണ ജില്ലയിലെ മോഹൻപുർ ഖുർദ് ഗ്രാമത്തിലാണ് സംഭവം. ബജ്റംഗ്ദള്‍ പ്രവർത്തകന്‍റെ പരാതിയില്‍ ഉത്തം ബരേല, വികാസ് ബരേല എന്നിവരെയാണ് അറസ്റ്റിലായത്. പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കരോഡ് ഗ്രാമത്തില്‍ നിന്നുള്ള ബ്രിജേഷ് ബൈരാഗി എന്നയാളാണ് പരാതി നല്‍കിയത്.ഏപ്രില്‍ 5-ന് നടന്ന ഒരു യോഗത്തില്‍, ക്യാൻസർ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചാല്‍ ഭേദമാകുമെന്ന് പാസ്റ്റർമാർ അവകാശപ്പെട്ടതായി പരാതിയില്‍ പറയുന്നു. ചികിത്സയും സാമ്പത്തിക - ['ഇറാന് ആയുധം നല്‍കിയാല്‍ ചൈനയ്ക്ക് വലിയ പ്രശ്നം നേരിടേണ്ടി വരും': ട്രംപ്](https://thekeralapost.com/archives/11161) - അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിർത്തല്‍ നിലനില്‍ക്കെ, ഇറാന് ആയുധങ്ങള്‍ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാല്‍ അവർക്ക് ‘വലിയ പ്രശ്നങ്ങള്‍’ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ വെച്ച്‌ ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. തോളില്‍ വെച്ച്‌ തൊടുക്കാവുന്ന വിമാനവേധ മിസൈലുകള്‍ ചൈന ഇറാന് കൈമാറാൻ ഒരുങ്ങുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ആയുധങ്ങള്‍ നേരിട്ട് നല്‍കാതെ, മൂന്നാമതൊരു രാജ്യം വഴി ഇറാനിലെത്തിക്കാനാണ് ചൈനയുടെ - [51+20, കഷ്‌ടിച്ചെങ്കിലും കടന്നുകൂടും; 77 മണ്ഡലങ്ങളില്‍ മേല്‍ക്കൈ, കണക്ക്‌ നിരത്തി സി.പി.എം., അമ്ബലപ്പുഴയില്‍ മാത്രം ആശങ്ക](https://thekeralapost.com/archives/11158) - നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ഗുണം ആര്‍ക്കായിരിക്കുമെന്ന സജീവചര്‍ച്ചകള്‍ക്കിടെ, ബൂത്ത്‌ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഭരണത്തുടര്‍ച്ച അവകാശപ്പെട്ട്‌ ഇടതുകേന്ദ്രങ്ങള്‍. 2011-2021 വരെ തങ്ങളെ കൈവിടാത്ത 51 മണ്ഡലങ്ങളിലാണ്‌ സി.പി.എമ്മിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 20 അധിക സീറ്റുകള്‍ അപ്രാപ്യമല്ലെന്നും മുന്നണി വിലയിരുത്തുന്നു. 2021-ല്‍ ലഭിച്ച 99 സീറ്റുകളില്‍ പലതും നഷ്‌ടമാകുമെങ്കിലും കേവലഭൂരിപക്ഷത്തിന്‌ ആവശ്യമായ 71 സീറ്റ്‌ ലഭിക്കുമെന്നാണ്‌ സി.പി.എമ്മിന്റെ ബൂത്തുതല കണക്കുകള്‍. ചുരുങ്ങിയത്‌ 77 മണ്ഡലങ്ങളില്‍ മേല്‍ക്കൈയുണ്ടെന്ന്‌ സി.പി.എം. വിശ്വസിക്കുന്നു. യു.ഡി.എഫിന്‌ 2021-ല്‍ 41 സീറ്റാണുണ്ടായിരുന്നത്‌. കേവലഭൂരിപക്ഷത്തിന്‌ - [ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ](https://thekeralapost.com/archives/11155) - ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. ദിലീപ് കേസില്‍ വിധി പ്രസ്താവിച്ചത് ഹണി എം വര്‍ഗീസ് ആയിരുന്നു. ഹണി എം വര്‍ഗീസിന് പുറമെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായ പിഎശ് ശശികുമാര്‍ , കെകെ ബാലകൃഷ്ണന്‍, എന്‍ ഹരികുമാര്‍, എസ് നസീറെ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളിജിയം ശുപാര്‍ശ ചെയ്തു. - [കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം ; കൂട്ടുനിന്നെന്ന പേരില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ പരാതി](https://thekeralapost.com/archives/11152) - കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച്‌ സിപിഐഎം നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, എ എ റഹീം എം പി എന്നിവര്‍ക്ക് എതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് പരാതി നല്‍കിയത്. കുന്നംകുളം പൊലീസിലാണ് പരാതി നല്‍കിയത്. പോക്‌സോ , ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 13 ദിവസം തന്റെ വീട്ടില്‍ - [ശോഭാ സുരേന്ദ്രനെതിരെ വോട്ടിന് നോട്ട്' ആരോപണം ;'കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും](https://thekeralapost.com/archives/11149) - പാലക്കാട് മണ്ഡലത്തില്‍ ബിജെപി വോട്ടിന് പണം നല്‍കി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആര്‍ഡിഒ. സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആര്‍ഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആര്‍ഡിഒയുടെ ആവശ്യം കളക്ടര്‍ അംഗീകരിച്ചു. ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നല്‍കി എന്നായിരുന്നു ആരോപണം.വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് - [വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗീകമായി ഉപദ്രവം ; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി](https://thekeralapost.com/archives/11146) - വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ അതിക്രമം. സഹായിക്കാനെന്ന പേരില്‍ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഈ മാസം നാലിന് പുലര്‍ച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനില്‍ സബാദിനെതിരെ ആണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് സിനില്‍ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്ന് യുവതിവെളിപ്പെടുത്തി. പരാതിയില്‍ നിന്ന് പിന്മാറാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസംതന്നെ യുവതി പരാതി നല്‍കിയിട്ടും ഉന്നത - [എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ ബാബു ; പരസ്യ അഭിപ്രായം വേണ്ട](https://thekeralapost.com/archives/11143) - എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ബാബു. ജില്ലയില്‍ നിന്നൊരു മുഖ്യമന്ത്രി വേണം എന്നല്ല, മറിച്ച്‌ കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രാദേശിക നേതാക്കള്‍ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാര്‍ട്ടിയില്‍ കൃത്യമായ നടപ്പ് രീതികളുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അത് ഏത് ഭാഗത്ത് നിന്നായാലും അത്തരമൊരു ചര്‍ച്ച ഇപ്പോള്‍ - [മകന്‍ ഡോക്ടറായി മടങ്ങിവരുന്നത് കാത്തിരുന്ന അച്ഛന് മുന്നിലേക്ക് നിതിന്റെ ചേതനയറ്റ ശരീരം](https://thekeralapost.com/archives/11140) - കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മൃതദേഹം നെടുമങ്ങാട്ടെ വീട്ടിലെത്തിച്ചു. ഒരു ഡോക്ടറായി തിരിച്ചെത്തുമെന്ന് കരുതിയിരുന്ന രക്ഷിതാക്കള്‍ക്കുമുന്നിലേക്ക് നിതിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. വീട്ടില്‍ നിന്നും അതിവൈകാരികമായ കാഴ്ചകളാണ് കാണാനാവുന്നത്. മൃതദേഹം കണ്ട് മാതാപിതാക്കള്‍ തളര്‍ന്നുവീണു. നിതിന്റെ മരണത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ - [ചികിത്സയിൽ ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്: ഇ.എൻ.ടി വിഭാഗം രജതജൂബിലിയിൽ](https://thekeralapost.com/archives/11137) - കോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത് കാൽനൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. കേരളത്തിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ കേന്ദ്രം എന്ന ബഹുമതിയുള്ള ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തങ്ങളുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആസ്റ്റർ ഡിഎം ഹെൽത്ത് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ മുഖ്യാതിഥിയായി. ചടങ്ങിൽ 25 വർഷങ്ങൾക്ക് മുൻപ് ഇ.എൻ.ടി വിഭാഗം പ്രവർത്തനമാരംഭിച്ച വേളയിൽ നടത്തിയ ചടങ്ങിൻ്റെ അതേ മാതൃകയിൽ നടന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഇ.എൻ.ടി വിഭാഗം - ['സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍ തിരിച്ചും നിലപാട് മാറ്റേണ്ടിവരും, പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെനിന്നതാരാണ്?'; ഷോണ്‍ ജോ‌ർജ്](https://thekeralapost.com/archives/11134) - കത്തോലിക്ക സഭയിലെ ഒരു വിഭാഗത്തിനും സഭയുടെ ദിനപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ഷോണ്‍ ജോ‌ർജ്. കത്തോലിക്ക സഭയിലെ ഒരു വിഭാഗവും ദിനപത്രവും ബിജെപിയ്‌ക്ക് എതിരെ വിടുപണി ചെയ്യുകയാണെന്നാണ് ഷോണ്‍ ആരോപിച്ചത്. സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍ തിരിച്ചും നിലപാട് മാറ്റേണ്ടിവരും. എഫ്‌സിആർഎയും മറ്റ് വിഷയങ്ങളും സഭയ്‌ക്ക് പ്രതിസന്ധിയുണ്ടാക്കിയപ്പോള്‍ കൂടെനിന്നത് ആരാണെന്ന് ഷോണ്‍ ചോദിച്ചു. കോണ്‍ഗ്രസ്, സിപിഎം നേതാക്കളെയും ജോസ്‌ കെ മാണിയെയും പി ജെ ജോസഫിനെയും അദ്ദേഹം വിമർശിച്ചു. 'കഴിഞ്ഞ - ['ഉപമുഖ്യമന്ത്രി പദത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ട്, അതാവശ്യപ്പെട്ട് വിവാദത്തിനില്ല': പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍](https://thekeralapost.com/archives/11131) - കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മുൻപ് സി.എച്ച്‌. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഈ പദവി വഹിച്ചിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു. എന്നാല്‍ പദവിയെച്ചൊല്ലി മുന്നണിയില്‍ ചർച്ചയ്ക്കോ വിവാദത്തിനോ പാർട്ടി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ട് തേടാറില്ല. അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്. എവിടെയെങ്കിലും അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗൗരവമായി അന്വേഷിക്കും. പാർശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും വിശ്വസിക്കുന്നത് - ['പിണറായിയോട് ഗുഡ്‌ബൈ പറയാൻ ജനങ്ങള്‍ കാത്തിരിക്കുകയാണ്, ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ല'](https://thekeralapost.com/archives/11128) - അന്തസുള്ള തിരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരക സമിതി ചെയർമാൻ എന്ന നിലയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നന്ദി അറിയിച്ച അദ്ദേഹം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പറഞ്ഞു. 'എതിർ സ്ഥാനാർത്ഥികളെ കുറ്റപ്പെടുത്താതെ ഏറ്റവും അന്തസുള്ള രീതിയിലാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുള്ളത്. എല്ലാ നേതാക്കളും പ്രവർത്തകരും ഒരു മനസോടെ പ്രവർത്തിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രത്യേകത. പ്രചരണ രംഗത്തും - [അഖില്‍ മാരാരുടെ ആറുലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് പോലീസ് പൂട്ടിച്ചു](https://thekeralapost.com/archives/11125) - ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖില്‍ മാരാർ. തന്‍റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല. സൈബർ ഡിപ്പാർട്മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖില്‍ മാരാർ പ്രതികരിച്ചു. 'അഖില്‍ മാരാര്‍ 2.0' എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്‍റെ രണ്ടാം വരവാണെന്നും മുറിച്ചാല്‍ മുറി - [പശ്ചിമേഷ്യ വീണ്ടും കത്തുന്നു: വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ട്രംപ്; ലബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍](https://thekeralapost.com/archives/11122) - പശ്ചിമേഷ്യയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുത്തുന്നതില്‍ ഇറാന്‍ 'വളരെ മോശം പ്രകടനമാണ്' നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ലബനനില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇതോടെ മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ ലംഘിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. - [വോട്ടെടുപ്പ് ദിനത്തില്‍ യുവതിയെ തടഞ്ഞസംഭവം ;കേസെടുത്ത് ബാലാവകാശ കമ്മീഷന്‍](https://thekeralapost.com/archives/11119) - തൃശൂർ കൂർക്കഞ്ചേരിയില്‍ വോട്ട് ചെയ്യാനെത്തിയ യുവതിയെ വോട്ട് രേഖപ്പെടുത്തുന്നതില്‍ തടസപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി ബോധാനന്ദ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അക്ഷയ എന്ന യുവതിയെ വോട്ടുചെയ്യുന്നതില്‍ നിന്ന് പ്രിസൈഡിങ് ഓഫീസർ വിലക്കിയത്.യുവതിയുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവേറ്റതിനെത്തുടർന്ന് വോട്ട് രേഖപ്പെടുത്തുന്ന മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടസ്സവാദമുന്നയിച്ചത്. വിരലില്‍ ഡ്രസ്സിങ് ഉള്ളതിനാല്‍ മഷി പുരട്ടാൻ സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ - [പിണങ്ങിപ്പോയവര്‍ തിരികെ വന്നു, യുഡിഎഫ് അധികാരത്തില്‍ തിരികെ വരും ; വിഡി സതീശൻ](https://thekeralapost.com/archives/11116) - യുഡിഎഫ് അധികാരത്തില്‍ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മികച്ച വിജയ പ്രതീക്ഷയുണ്ട്. ഏറ്റവും മികച്ച പോളിങ് ശതമാനം. വിദേശത്ത് നിന്നുള്ള ആളുകള്‍ കൂടി വന്നിരുന്നെങ്കില്‍ കൂടുതല്‍ വർദ്ധിക്കുമായിരുന്നു. യുഡിഎഫ് നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. ദളിത് സംഘടനകള്‍ , പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനേ പിന്തുണച്ചിട്ടുണ്ട്. എന്റെ ആത്മവിശ്വാസത്തിന് ഒരു രാഷ്ട്രീയമായ - [വയനാട് ദുരന്തബാധിത ശ്രുതിയുടെ വീടിനുള്ള അപേക്ഷ മന്ത്രിസഭ തള്ളി](https://thekeralapost.com/archives/11113) - ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവവും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ടൗണ്‍ഷിപ്പില്‍ വീട് നല്‍കണമെന്ന അപേക്ഷ മന്ത്രിസഭ നിരസിച്ചു.ദുരന്തബാധിതർക്ക് സർക്കാർ നല്‍കിയ വീട് അല്ലെങ്കില്‍ 15 ലക്ഷം രൂപ എന്ന രണ്ട് ഓപ്ഷനുകളില്‍, നേരത്തെ പണം സ്വീകരിച്ച ശ്രുതി അത് തിരികെ നല്‍കി വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല. ചീഫ് സെക്രട്ടറി അനുകൂല നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം അപേക്ഷ തള്ളുകയായിരുന്നു. വയനാട് ടൗണ്‍ഷിപ്പില്‍ സർക്കാർ നിർമിക്കുന്ന വീട് സ്വീകരിക്കുകയോ പകരം 15 ലക്ഷം - [കേരളത്തിലെ ജനം പ്രബുദ്ധരാണ് : നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ](https://thekeralapost.com/archives/11110) - ഇത്തവണ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ 135-ാം ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. 'നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും. യുഡിഎഫിന് കഷ്ടിച്ച്‌ ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങള്‍ക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് ഇപ്പോള്‍ ഉയർന്നു വന്നു. - [ജനങ്ങള്‍ ഞങ്ങളോടൊപ്പം ; 2021 നെ ക്കാള്‍ ഭൂരിപക്ഷം ജനങ്ങള്‍ ഇത്തവണ എല്‍ ഡി എഫിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/11107) - പിണറായി ആർ സി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷ മാധ്യമങ്ങളുമായിപങ്കുവെച്ചു. നാടിൻ്റെ പുരോഗതിക്ക് എല്‍ഡിഎഫ് തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിൻ്റെ വികസനം ഉറപ്പു വരുത്താനാകൂ. പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എല്‍ ഡി എഫ് തുടരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മേഖലയിലും വികസനം കൈവരിച്ചു. വികസനം തുടരണം. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം - ['ഡണ്‍ മൈ പാര്‍ട്ട്, യുവര്‍ ട്യൂണ്‍' ; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ചിത്രം പങ്കുവെച്ച്‌ മോഹൻലാല്‍](https://thekeralapost.com/archives/11104) - നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാല്‍. നേമം മണ്ഡലത്തില്‍ മുടവൻമുകള്‍ സ്കൂള്‍ ബൂത്ത് 36ല്‍ എത്തിയാണ് മോഹൻലാല്‍ വോട്ട് രേഖപ്പെടുത്തിയത്. 'ഡണ്‍ മൈ പാർട്ട് യുവർ ട്യൂണ്‍' എന്ന് എഴുതി മഷി പുരട്ടിയ ചൂണ്ടുവിരല്‍ ഉയർത്തികാട്ടി മോഹൻലാലിന്റെ പ്രതികരണം. സമൂഹിക മാധ്യമത്തിലാണ് മോഹൻലാല്‍ ചിത്രം പങ്കുവെച്ചത്. മോഹൻലാലിനെ കൂടാതെ മറ്റു പല പ്രമുഖരും കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്ഗോപി വോട്ട് ചെയ്തു. - [സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കനത്ത യുദ്ധം; ഇറാനു മുന്നറിയിപ്പുമായി ഡോണാള്‍ഡ് ട്രംപ്](https://thekeralapost.com/archives/11101) - ഇറാനുമായുള്ള സമാധാന ചർച്ചകള്‍ പരാജയപ്പെട്ടാല്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി (Trump Iran Peace Deal Warning). ചർച്ചകളില്‍ ഇറാൻ സഹകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ അത് പരാജയപ്പെട്ടാല്‍ യുഎസ് സൈന്യം കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. സമാധാന കരാർ ലംഘിക്കപ്പെട്ടാല്‍ ഉണ്ടാകാനിടയുള്ള വൻ യുദ്ധത്തെ സൂചിപ്പിക്കാൻ “ഷൂട്ടിംഗ് സ്റ്റാർട്ട്സ്” എന്ന പ്രയോഗമാണ് ട്രംപ് നടത്തിയത്. മധ്യേഷ്യയിലെ - [ആറന്മുളയിലെ വോട്ടിങ് മെഷീനില്‍ വീണാ ജോര്‍ജിന്റെ ചിത്രം മാത്രം വ്യക്തം; ക്രമക്കേടാരോപണവുമായി കോണ്‍ഗ്രസ്](https://thekeralapost.com/archives/11098) - ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. മെഷീനില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങള്‍ മങ്ങിയ നിലയിലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മല്ലപ്പുഴശേരിയിലെ ബൂത്തിലാണ് ആക്ഷേപം ഉയർന്നത്. സംഭവത്തില്‍ യുഡിഎഫ് നേതൃത്വം പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഔദ്യോഗികമായി പരാതി നല്‍കി. പരാതി ഗൗരവകരമാണെന്നും ഉടൻ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു. അതേസമയം, വിവാദങ്ങള്‍ക്കിടയിലും ആറന്മുളയില്‍ വോട്ടെടുപ്പ് ആവേശകരമായി തുടരുകയാണ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച - ['എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തും: വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് എം വി ഗോവിന്ദൻ](https://thekeralapost.com/archives/11095) - എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തളിപറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച്‌ പറയാൻ കഴിയാത്തത്. വൻ ഭൂരിപക്ഷം നല്‍കി കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കോണ്‍ഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. ബിജെപി കള്ള പണം ഉപയോഗിച്ച്‌ വലിയ രീതിയില്‍ വോട്ട് - [എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ': മമ്മൂട്ടി](https://thekeralapost.com/archives/11092) - എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു. ഞാന്‍ വോട്ട് ചെയ്തുവെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്‍ മോഹന്‍‌ലാലും വോട്ട് രേഖപ്പെടുത്താനെത്തി. ജന്മനാടായ തിരുവനന്തപുരത്തെ 36ാം ബൂത്തിലാണ് - [വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച്‌ പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാല്‍ എംപി](https://thekeralapost.com/archives/11089) - പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരോ മലയാളിയോടും പത്തുകാര്യങ്ങള്‍ ഓർമിപ്പിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സർക്കാരിന്റെ കേളികൊട്ടുമാണ് ചൂട്ടിക്കാട്ടിയ വേണുഗോപാല്‍ പത്തുവർഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു. ബിജെപിയുമായും മറ്റു ചില വർഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടർഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അത് അവർക്കും മനസ്സിലായിക്കഴിഞ്ഞു. അതിനാല്‍ ബൈ ബൈ പിണറായിയെന്നും കെസി - [ഫലം വരുമ്പോള്‍ കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും, രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറും : സുരേഷ് ഗോപി](https://thekeralapost.com/archives/11086) - നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിർണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പന്റെ മണ്ണില്‍ തന്റെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മാറ്റത്തിനായുള്ള ആഗ്രഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വേളയില്‍ ശോഭ സുരേന്ദ്രനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ സുരേഷ് ഗോപി തള്ളിക്കളഞ്ഞു. ഇതെല്ലാം - [പാലക്കാട് വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍](https://thekeralapost.com/archives/11083) - പാലക്കാട് വോട്ടിന് പണം നല്‍കിയ വിവാദത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് ജില്ലാ കളക്ടറുടെ ആവശ്യം. ഇപ്പോള്‍ കളക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. റിപ്പോര്‍ട്ടുകള്‍ - [കേരളത്തില്‍ യു.ഡി.എഫ് തരംഗമാണുള്ളത് ; വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്](https://thekeralapost.com/archives/11080) - നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി പ്രസിഡൻറുമായ സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തി. കടത്തുംകടവുള്ള സെൻറ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാമത്തെ ബൂത്തിലാണ് കുടുംബത്തോടൊപ്പം എത്തി സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. 100% ആത്മവിശ്വാസമുണ്ടെന്നും കേരളത്തില്‍ യു.ഡി.എഫ് തരംഗമാണുള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 'യു.ഡി.എഫ് 100 ലധികം സീറ്റുകള്‍ നേടും, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ യു.ഡി.എഫ് അനുകൂല തരംഗം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. 100% ആത്മവിശ്വാസമാണുള്ളത്. പേരാവൂരില്‍ - [നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദ പ്രചാരണം](https://thekeralapost.com/archives/11077) - നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലതല കേന്ദ്രങ്ങളില്‍ നടക്കും. വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. - [കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യര്‍ക്ക് നേരെ ആക്രമണം](https://thekeralapost.com/archives/11074) - കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം നടന്നതായി പരാതി. വോട്ട് ചോദിക്കാനായി കോളേജ് കാമ്ബസില്‍ പ്രവേശിച്ച സന്ദീപിനെ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കൂടെയുണ്ടായിരുന്ന പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നില്‍ എസ്‌എഫ്‌ഐ പ്രവർത്തകരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. - [ഡാഷ് മോനേ രേവന്താ നിനക്കുള്ള മറുപടി പിന്നെ വരുന്നുണ്ട്, തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/11071) - തെലങ്കാന മുഖ്യമന്ത്രിരേവന്ത് റെഡിയുടെ മോഹൻലാലിൻ്റെ നരസിംഹം മോഡല്‍ നീ പോവിജയായെന്ന പരിഹാസത്തിന് സുരേഷ് ഗോപിസ്റ്റെല്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താൻ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും ഡാഷ് മോനെ രേവന്ത നിനക്കുള്ളമറുപടി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് നടത്തിയ ജനവിധി 2626 മീറ്റ് ദ ലീഡർ പരിപാടിയില്‍ പങ്കെടുത്തു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി - [PK ശശിക്കെതിരായ പരാതി: പോലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി](https://thekeralapost.com/archives/11068) - ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ നിർണ്ണായക ഇടപെടലുമായി കോടതി. സ്കൂള്‍ സർട്ടിഫിക്കറ്റിലെ വിവരങ്ങള്‍ക്ക് വിരുദ്ധമായി തന്റെ പ്രായം രണ്ട് വയസ്സ് കുറച്ചുകാട്ടി രേഖകളില്‍ മാറ്റം വരുത്തിയെന്നാണ് ആരോപണം. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതി ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, ഇതുസംബന്ധിച്ച രേഖകള്‍ വിശദമായി പരിശോധിക്കാൻ പോലീസിനോട് നിർദ്ദേശിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനാർത്ഥിക്കെതിരെ ഉയർന്നിരിക്കുന്ന ഈ നിയമക്കുരുക്ക് യുഡിഎഫ് - [വിനോദയാത്രയ്ക്കിടെ ബസില്‍ വെച്ച്‌ 14 കാരിയെ ശല്യം ചെയ്ത സംഭവം: ബന്ധുവിന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി](https://thekeralapost.com/archives/11065) - വിനോദയാത്രയ്ക്കിടെ ബസിനുള്ളില്‍ വെച്ച്‌ 14 വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ 54-കാരനായ ബന്ധുവിന് 11 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവാലി കൊളക്കാട്ടിരി സ്വദേശിക്കാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത് പിഴത്തുകയായ 20,000 രൂപ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി നിർദ്ദേശിച്ചു. വിധി വന്നതിന് പിന്നാലെ പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി. 2023 ഡിസംബറിലാണ് - [കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേര് നുണറായി, ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പും ; നൂറിലേറെ സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും: വി ഡി സതീശന്‍](https://thekeralapost.com/archives/11062) - കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളുടെ സര്‍വ്വേ നാലാം തീയതി പുറത്തുവന്നാല്‍ യുഡിഎഫ് നൂറിലധികം സീറ്റുമായി ജയിച്ചിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം. 'ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വ്വേകളില്‍ വിശ്വാസമില്ല', വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് പരാജയപ്പെട്ടാല്‍ വാക്ക് പാലിക്കുന്ന നേതാവെങ്കില്‍ വി ഡി സതീശന്‍ - [ഇന്ന് കലാശക്കൊട്ട് ; സംസ്ഥാനം വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്](https://thekeralapost.com/archives/11059) - സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉള്‍പ്പെടെ മുന്നണികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിന്റെ മുള്‍മുനയിലാക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലേക്കു നീങ്ങും. മുന്നണികള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് മത്സരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. മലബാറില്‍ വൻ തിരിച്ചുവരവും മധ്യകേരളത്തില്‍ മുൻതൂക്കവും തെക്കൻ ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനവും - [സിപിഎം, എസ്ഡിപിഐ നേതാക്കള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു. അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണം; ഹര്‍ജിയുമായി ജി. സുധാകരൻ](https://thekeralapost.com/archives/11056) - സിപിഎം, എസ്ഡിപിഐ നേതാക്കള്‍ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയില്‍ ഹർജി നല്‍കി. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി ഇവർ വെല്ലുവിളിക്കുകയാണെന്നും ഹർജിയില്‍ പറയുന്നു. ഇതേ ആവശ്യമുയർത്തി തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു. സിപിഎം ഏരിയാ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കല്‍ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി - [പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഉത്തരം മുട്ടിക്കുന്ന ചോദ്യശരങ്ങളുമായി കെ സി വേണുഗോപാല്‍ എംപി ; മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത്](https://thekeralapost.com/archives/11053) - സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തി നില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ കഴിഞ്ഞ പത്തുവർഷത്തെ പിണറായി വിജയന്റെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളാണ് തുറന്ന കത്തിലൂടെ‌ കെ സി വേണുഗോപാല്‍ ചോദിച്ചിരിക്കുന്നത്. തുറന്ന കത്തിന്റെ പൂർണ്ണരൂപം പ്രിയപ്പെട്ട ശ്രീ.പിണറായി വിജയൻ, കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തി നില്‍ക്കുമ്പോള്‍ കഴിഞ്ഞ പത്തുവർഷത്തെ താങ്കളുടെ ഭരണത്തിന്റെ ബാക്കിപത്രമായി - ['178 വീടുകളുടെ അവസ്ഥ ആര്‍ക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണ്, ആദ്യം ശ്രുതിക്ക് വീട് നല്‍കട്ടെ': മുഖ്യമന്ത്രി](https://thekeralapost.com/archives/11050) - വയനാട് ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസവുമായി ബന്ധപ്പെട്ട ഓരോ നീക്കവും ദുരന്തബാധിതരെ പൂർണ്ണമായും വിശ്വാസത്തിലെടുത്തും അവരുമായി ചർച്ചകള്‍ നടത്തിയും മാത്രമാണ് സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കുടുംബങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞവർക്ക് ഒരിടത്ത് തന്നെ ജീവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് ‘ടൗണ്‍ഷിപ്പ്’ എന്ന ആശയം രൂപപ്പെട്ടതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും ഉള്‍പ്പെടെ വിളിച്ച്‌ ചർച്ചകള്‍ നടത്തിയിരുന്നു. വീട് നിർമ്മാണം - ['രഞ്ജിത്ത് അന്ന് തന്നെ അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, യുവതി ഫോണ്‍ എടുത്തില്ല': ഡിസിപി](https://thekeralapost.com/archives/11047) - സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ നിർണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി. എന്നാല്‍ യുവതി ഫോണ്‍ എടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതി ഈ കോളുകളോട് പ്രതികരിച്ചിരുന്നില്ല. പരാതി നല്‍കിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ഡിസിപി പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് മാനസികമായി തയ്യാറെടുക്കാൻ സമയം ആവശ്യമാണെന്നത് പരിഗണിച്ചാണിത്. സംഭവദിവസം കാരവന് പുറത്തുള്ള - [ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും](https://thekeralapost.com/archives/11044) - ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും. നാളെ മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴ്ച്ച വരെയാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കും. ജഡ്ജിമാരായ എം.എം. സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.മൗലികാവകാശവും മത സ്വാതന്ത്യവും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം - [ഈ നാട്ടില്‍ മുഖ്യമന്ത്രി പോലും വികസനം ചര്‍ച്ച ചെയ്യുന്നില്ലല്ലോ ? കാരണം ചര്‍ച്ച ചെയ്യാൻ പറ്റിയ ഒരു വികസനവും കേരളത്തിലില്ല :രമേശ്‌ ചെന്നിത്തല](https://thekeralapost.com/archives/11041) - കേരളത്തിലെ സി.പി.എം എവിടെ നില്‍ക്കുന്നു എന്നത് വ്യക്തമാവുകയാണ്. . രണ്ട് വോട്ടിന് വേണ്ടി ഏത് ചപ്പച്ചവറും കാണിക്കാൻ തനിക്ക് മടിയില്ല എന്ന് കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി തെളിയിച്ചിരിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല പറ‍ഞ്ഞു .ഇത് കേരള ജനത ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ല. ബി.ജെ.പി-യുമായിട്ടുള്ള ധാരണ നേരത്തെ തന്നെ ഉള്ളതാണ്. 2021-ലെ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി-യുമായി ധാരണയുണ്ടാക്കിയാണ് ഭരണത്തുടർച്ച നേടിയത്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ് ഉണ്ടാകരുത് എന്നാണ് കേരള - ['കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വരമ്പത്തുകൂടി ഒരിക്കല്‍പോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുത്' ; ആഞ്ഞടിച്ച്‌ ജി. സുധാകരൻ](https://thekeralapost.com/archives/11037) - കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വരമ്പത്തുകൂടി ഒരിക്കല്‍പോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുതെന്ന കടുത്ത വിമർശനവുമായി അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായ ജി. സുധാകരൻ. സി.പി.എം കുട്ടനാട് താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ച തന്നോട് കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വരമ്പത്തുകൂടി ഒരിക്കല്‍പോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുതത്. ചളിയില്‍ ചവിട്ടിതാഴ്ത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആലപ്പുഴ ഇരുതലമൂർച്ചയുള്ള ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തൊഴിലാളികളുടെ പാർട്ടിയല്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലുകളുടേതാണെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി വിജയനാണ് സി.പി.എമ്മിനെ ഭരിക്കുന്നത്. - [മലപ്പുറത്ത് സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്ക് പര്‍ദ ധരിച്ചെത്തിയ നാലുപേരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്](https://thekeralapost.com/archives/11034) - ഡോക്ടറെ പരിശോധന മുറിയില്‍ വെച്ച്‌ മർദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിനി ജലീലിനെയാണ് 4 സ്ത്രീകള്‍ ചേർന്ന് മർദ്ദിച്ചതായി പരാതി ഉയർന്നത്.പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അജിത, അശ്വതി എന്നിവർക്കും സംഭവത്തില്‍ പരിക്ക് പറ്റി ഇന്നലെ വൈകിട്ട് സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ വെച്ചാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം - [വികസന സൂചികയില്‍ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി](https://thekeralapost.com/archives/11031) - ഗാരന്‍റികളുടെ യാഥാർഥ്യമറിയാൻ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്‍ക്കു മീതെ ബുള്‍ഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ച്‌, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്പോള്‍, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളേയും താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകളും അദ്ദേഹം പങ്കുവെച്ചു. 'തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തില്‍ - [പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; വിമര്‍ശിച്ച്‌ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍](https://thekeralapost.com/archives/11028) - പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ പ്രതികരിച്ച്‌ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നാലു വോട്ടു കിട്ടാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്താലും, തെരഞ്ഞെടുപ്പിന് ശേഷവും സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ നികത്താന്‍ വലിയ പ്രയാസകരമാകും. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് ഏതു ബുദ്ധിയുള്ള ആള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ഇതുമൂലം സമൂഹത്തിലുണ്ടാകുന്ന ഛിദ്രതയും ഭിന്നതയും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനില്‍ക്കും. ഇലക്ഷന്‍ കഴിഞ്ഞാലും ഇതൊക്കെ നിലനില്‍ക്കുമെന്ന് - [വടകരയിലെ 'കുടുംബ കമ്പനി' മുതല്‍ തളിപ്പറമ്പിലെ 'ഹാപ്പിനസ്' കൊള്ള വരെ: മനു തോമസ് തുറന്നുവിടുന്ന അഴിമതിയുടെ പണ്ടോറ ബോക്സ്](https://thekeralapost.com/archives/11025) - കേരളത്തിലെ ഭരണ-രാഷ്ട്രീയ സിരാകേന്ദ്രങ്ങളെ വിറപ്പിച്ചുകൊണ്ട് മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ഭൂകമ്പത്തിന് വഴിമരുന്നിടുന്നു. സർക്കാരും രാഷ്ട്രീയ നേതൃത്വവും കോർപ്പറേറ്റ് മാഫിയയും ചേർന്ന് നടത്തുന്ന 'അവിശുദ്ധ ദലാള്‍പ്പണി'യുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനു തോമസ് തന്റെ പുതിയ പോസ്റ്റിലൂടെ അക്കമിട്ട് നിരത്തുന്നത്. ഭരണത്തിന്റെ ഇടനാഴികളില്‍ സജീവമായ ചില ഇടനിലക്കാർക്ക് ബിജെപിയിലെയും സിപിഐഎമ്മിലെയും നേതാക്കളെ ഒരുപോലെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്ന വിസ്മയിപ്പിക്കുന്ന വിവരമാണ് ഇതില്‍ പ്രധാനം. പഴയകാലത്തെ അഴിമതി രീതികളില്‍ നിന്ന് മാറി, നിയമപരമായ - [യുഎസ് സൈന്യം ഇറാൻ വിടും; യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്](https://thekeralapost.com/archives/11021) - ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും ട്രംപ് നല്‍കി. ഞങ്ങള്‍ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കില്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാല്‍ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങള്‍ മുൻകൈ എടുക്കണമെന്നും - [ഒരു റൊട്ടിക്ക് പകരം സ്ത്രീകളുടെ മാനം കവരുന്നു': കശ്മീരിലെ ഭീകരര്‍ക്കെതിരെ വെളിപ്പെടുത്തലുമായി പാക് മതപണ്ഡിതൻ](https://thekeralapost.com/archives/11017) - പാകിസ്താൻ പിന്തുണയോടെ കശ്മീരില്‍ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ അവിടുത്തെ സ്ത്രീകളെ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ പാക് മതപണ്ഡിതൻ മുഫ്തി സയീദ് ഖാൻ. ‘കശ്മീരും നമ്മുടെ കപടഭക്തിയും’ എന്ന തലക്കെട്ടില്‍ നടത്തിയ പ്രഭാഷണത്തിലാണ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അടുത്ത ബന്ധമുള്ള ദയൂബന്ദി പണ്ഡിതനായ മുഫ്തി സയീദ് ഖാൻ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.(Women’s dignity is being stolen in exchange for a loaf of bread, Pakistani religious scholar - [മോദിയെ എല്ലാതരത്തിലും അനുകരിക്കുന്ന ഭക്തനായി പിണറായി വിജയൻ മാറിയെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗം കെ സുധാകരൻ എംപി](https://thekeralapost.com/archives/11014) - മോദിയെ എല്ലാതരത്തിലും അനുകരിക്കുന്ന ഭക്തനായി പിണറായി വിജയൻ മാറിയെന്ന് എഐസിസി പ്രവർത്തകസമിതി അംഗം കെ സുധാകരൻ എംപി . കേരളത്തിലെ പത്തോളം നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിനെതിരെ സിപിഎം വളരെ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തി ബിജെപിയെ സഹായിക്കുന്ന ഡീല്‍നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഇത് കേരളത്തിലെ പ്രബുദ്ധ ജനത തള്ളിക്കളയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . രാഹുല്‍ ഗാന്ധിയെ വിമർശിക്കാൻ പിണറായി വളർന്നിട്ടില്ലഎന്നും അദ്ദേഹം ഓർമിപ്പിച്ചു. മൂന്നു തരത്തില്‍ അഴീക്കോട്നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കരീംചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് - [സുരേഷ്‌ഗോപിക്ക് തിരിച്ചടി, ലോക്‌സഭാ തെരഞ്ഞെടുപ്പിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നേരിടണം](https://thekeralapost.com/archives/11011) - തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യപ്പെട്ട് നല്‍കിയിട്ടുള്ള ഹര്‍ജി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് സുരേഷ്‌ഗോപി നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി.ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ സുരേഷ്‌ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടു. സിപിഐഎം സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി വിചാരണ നേരിടണമെന്നും പറഞ്ഞു. ഈ ഹര്‍ജി അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേഷ്‌ഗോപി ഉപഹര്‍ജി നല്‍കിയത്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് - [ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു : ബി ഉണ്ണികൃഷ്ണൻ](https://thekeralapost.com/archives/11008) - യുവനടിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും മാറ്റിനിർത്തുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സമാനമായ മറ്റ് കേസുകളില്‍ ഫെഫ്ക സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയാകും ഈ കേസിലും സ്വീകരിക്കുക എന്ന് ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. 'ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ ഫെഫ്ക മെമ്പർ ആണെങ്കില്‍ ആ കേസില്‍ തീർപ്പുണ്ടാകുന്നത് വരെ മാറ്റിനിർത്തുക എന്നതാണ് ഫെഫ്കയുടെ നടപടിക്രമം. ആ നിർദേശം ഫെഫ്ക ഡയറക്ടേഴ്‌സ് - [ആസ്റ്റർ മിംസിൽ 'ജീവനം 2.0' ആരംഭിച്ചു](https://thekeralapost.com/archives/11005) - ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റർ മിംസിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സങ്കമംവും ജീവനം പദ്ധതിയുടെ തുടർ ക്യാമ്പയിൻ "ജീവനം 2.0" യുടെ പ്രഖ്യാപനവും നടന്നു. വൃക്ക രോഗികൾക്ക് ആശ്വാസമേകുന്ന 'ജീവനം' പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അതോടൊപ്പം തന്നെ വൃക്ക ദാതാക്കളുടെ കുടുംബത്തിലെ നിർധന വൃക്കരോഗികൾക്ക് 'പോർഫ ' ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ‘ജീവദായിനി- ലൈഫ് ഗിവൺ' സൗജന്യ ശസ്ത്രക്രിയാ പദ്ധതിയും, രോഗികൾക്ക് വളരെ സഹായകരമാകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സിനിമാതാരം - ['മൂന്നാം പിണറായി സര്‍ക്കാര്‍ കേരളത്തിന് ദുരന്തമാകും'; ആഞ്ഞടിച്ച്‌ എ.കെ. ആന്റണി](https://thekeralapost.com/archives/11002) - കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാമതൊരു സർക്കാർ അധികാരത്തില്‍ വരുന്നത് സംസ്ഥാനം കാണാനിരിക്കുന്ന ഏറ്റവും വലിയ മഹാദുരന്തമായിരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി (AK Antony). യു.ഡി.എഫ് ഇടിമുഴക്കം പോലെ അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും നിലവിലെ ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി പിണറായി വിജയൻ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ‘അദൃശ്യനായ മുഖ്യമന്ത്രി’യായി മാറിയെന്ന് ആന്റണി പരിഹസിച്ചു. സെക്രട്ടേറിയറ്റിനെ ഒരു രാവണൻ കോട്ടയാക്കി മാറ്റിയ അദ്ദേഹം പി.ആർ - [ലോകായുക്ത ഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി : പ്രതിപക്ഷ ഹര്‍ജികള്‍ തള്ളി](https://thekeralapost.com/archives/10999) - ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി . രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലോകായുക്ത നിയമ ഭേദഗതി ചോദ്യം ചെയ്തായിരുന്നു ഹര്‍ജ നല്‍കിയത്. ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണെന്നും കോടതി ഉത്തരവിട്ടു. വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നല്‍കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ - [മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്‌ഐ നേതാവിന്റ ഭാര്യയും പട്ടികയില്‍ ; പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിൻവാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍](https://thekeralapost.com/archives/10996) - പബ്ലിക് റിലേഷൻസ് വകുപ്പില്‍ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനായി പി. എസ്. സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിൻവാതില്‍ നിയമനം മൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. റാങ്ക് ലിസ്റ്റിലുള്ളവർ സമർപ്പിച്ച പരിചയ സർട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.തിടുക്കത്തില്‍ തയാറാക്കിയ ഇത്തവണത്തെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍നിന്നുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയുമുണ്ട്. അതുപോലെ പലരും.മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പിലാണു - [കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ട് കാര്‍ഡ് റീച്ചാര്‍ജ് പരിധി ഉയര്‍ത്തി 5,000 രൂപയാക്കി](https://thekeralapost.com/archives/10993) - കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ (ട്രാവല്‍ കാർഡ്) റീ-ചാർജ് പരിധി 5,000 രൂപയായി ഉയർത്തി. യാത്രക്കാർക്ക് ടിക്കറ്റിന് പണംനല്‍കുന്നതിന് പകരം കാർഡ് ഉപയോഗിക്കാം. എ.ടി.എം. കാർഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാർട്ട് കാർഡിലും ഉപയോഗിക്കുന്നത്.മൂവായിരം രൂപയാണ് റീ-ചാർജ് പരിധി ഉണ്ടായിരുന്നത് 1,000 രൂപ മുതല്‍ 1,999 രൂപവരെയുള്ള റീച്ചാർജിന് 40 രൂപ അധികം ലഭിക്കും. 2,000 മുതല്‍ 100 രൂപയും 3,000 രൂപമുതല്‍ 150 രൂപയും 4,000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും. കാർഡിലെ - ['ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല, ആരെയും ചാപ്പ കുത്തി മാറ്റി നിര്‍ത്തില്ല': തോമസ് ഐസക്](https://thekeralapost.com/archives/10990) - ഇടതുപക്ഷത്തിന്റെ വികസന നയങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും പിന്തുണച്ച്‌ ആര് വോട്ട് നല്‍കിയാലും അത് സ്വീകരിക്കുമെന്ന് ഡോ. തോമസ് ഐസക്. എന്നാല്‍ വോട്ടിന് വേണ്ടി ആരുമായും രഹസ്യമായ നീക്കുപോക്കുകള്‍ക്കോ ചർച്ചകള്‍ക്കോ എല്‍ഡിഎഫ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Will not say no to anyone’s vote, says Thomas Isaac) വോട്ട് ചെയ്യുന്നവർ എന്തിന് വോട്ട് ചെയ്യുന്നു എന്ന് സ്വയം തീരുമാനിക്കണമെന്നും ആരെയും ചാപ്പ കുത്തി മാറ്റിനിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനവും വർഗീയതയ്‌ക്കെതിരായ മതനിരപേക്ഷ നിലപാടുമാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നത്. - [രാഹുല്‍ ഗാന്ധി ഇന്ന് കോട്ടയത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം രാഹുല്‍ ഉയര്‍ത്തിക്കാട്ടുമോ. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ ആശങ്ക അറിയിച്ചിരുന്നു](https://thekeralapost.com/archives/10987) - യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയം ലക്ഷ്യമാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നു കോട്ടയത്ത് മൂന്നു മണ്ഡലങ്ങളില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിന് എതിരായ രാഹുല്‍ ഉയര്‍ത്തിക്കാട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിനെതിര ക്രൈസ്തവ സഭകള്‍ പരസ്യമായി അതൃപ്തിയറിയിച്ചിരുന്നു. സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്താല്‍ അവയുടെ സ്വത്ത് കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന എഫ്.സി.ആര്‍.എ ഭേദഗതി ബില്‍. കേരളത്തില്‍ - [തുറന്ന സംവാദത്തിന് സജ്ജമാണ് സര്‍ക്കാര്‍; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി](https://thekeralapost.com/archives/10984) - വികസനത്തെക്കുറിച്ച്‌ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉറച്ച മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിനുള്ളില്‍ എല്‍ ഡി എഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകള്‍ വ്യക്തമായി കാണിച്ചു കൊണ്ടാണ് മുഖ്യമന്ത്രി എന്നാല്‍ ഇനി ഇതില്‍ സംവാദം ആയാലോ എന്ന് ഫേസ്ബുക്കിലൂടെ കുറിച്ചത്. എല്‍ഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡടക്കം പോസ്റ്റില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. നവകേരളത്തിന്റെ നട്ടെല്ലായ പത്ത് വർഷത്തില്‍ സർക്കാർ വികസനം മുന്നോട്ട് വച്ച്‌ നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച്‌ വ്യക്തമാക്കിയിട്ടുമുണ്ട്. - [കുറ്റാരോപിതനായ സ്വന്തം സുഹൃത്ത് ബ്രിജ് ഭൂഷണെ ചേര്‍ത്തുപിടിച്ച്‌ സംരക്ഷിച്ച പ്രധാനമന്ത്രിയാണോ സ്ത്രീസുരക്ഷയെക്കുറിച്ച്‌ സംസാരിക്കുന്നത് ? രാഹുല്‍ മാങ്കൂട്ടത്തില്‍](https://thekeralapost.com/archives/10981) - പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങള്‍ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുല്‍ ചോദിച്ചു. അന്ന് കുറ്റാരോപിതനായ സ്വന്തം സുഹൃത്ത് ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച്‌ സംരക്ഷിച്ച പ്രധാനമന്ത്രിയാണോ ഇപ്പോള്‍ ധാർമികതയെക്കുറിച്ച്‌ സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. ബിജെപിയിലെ മുതിർന്ന നേതാവായിരുന്ന സുബ്രഹ്മണ്യൻ - [ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; സതീശന് മറുപടിയുമായി മുഖ്യമന്ത്രി](https://thekeralapost.com/archives/10978) - ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം തങ്ങള്‍ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്എസ്‌എസുമായി ചേര്ന്ന് മത്സരിച്ചെന്ന വി.ഡി.സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതല്‍ ആർഎസ്‌എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആര്എസ്‌എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും സതീശൻ നുണയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകള്‍ക്ക് പുറകെ പോയവരാണ് കോണ്ഗ്രസുകാർ. ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല. വയനാട്ടിലെ ദുരന്ത ബാധിതരെ കോണ്‍ഗ്രസുകാർ - [മുഖ്യമന്ത്രി അഹങ്കാരത്തിൻ്റെ കൊടുമുടിയില്‍ : കെ സി വേണുഗോപാല്‍ എം പി](https://thekeralapost.com/archives/10975) - അമേരിക്കക്ക് കീഴടങ്ങിയ നരേന്ദ്ര മോദി, മോദിക്ക് കീഴടങ്ങിയ പിണറായി വിജയൻ, ഇതിനിടയില്‍ ദുരിതമനുഭവിക്കുന്ന ജനം ഇതാണ് കേരളത്തിൻ്റെ അവസ്ഥയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കരിം ചേലേരുയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മഹിളാ കോണ്‍ഗ്രസ്സും വനിതാ ലീഗും സംയുക്തമായി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി ചേർന്നുള്ള കച്ചവടം കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതാണോ എന്ന് നേതൃത്വം വ്യക്തമാക്കണം. പാർട്ടിയോട് സലാം പറയുന്നവരുടെ നാടായി കണ്ണൂരടക്കം മാറി. - [എഫ്സിആര്‍എ വിവാദ നിയമം: ഭ‍യപ്പെടുത്തുന്ന വ്യവസ്ഥകളെന്ന് സിബിസിഐ](https://thekeralapost.com/archives/10972) - എഫ്സിആർഎ നിയമഭേദഗതിയുടെ മറവില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ലൈസൻസ് പുതുക്കുന്നതിന്റെ മറവില്‍, ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് ഇതു കാരണമാകും. - [പാചകവാതക ക്ഷാമത്തിന് പരിഹാരമാകുന്നു; ജഗ് വസന്ത് ഗുജറാത്ത് തീരത്തെത്തി](https://thekeralapost.com/archives/10969) - ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ കുടുങ്ങിയ ജഗ് വസന്ത് എന്ന കപ്പല്‍ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി. കപ്പലില്‍ 47,600 മെട്രിക് ടണ്‍ എല്‍പിജിയുണ്ടെന്നും ഇതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു. ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് എല്‍പിജി മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികള്‍ ഇന്ന് ആരംഭിക്കും. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്ന കപ്പല്‍ നാവികസേനയുടെ സഹായത്തോടെയാണ് ഗുജറാത്തിലെത്തിയത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പല്‍ ഫെബ്രുവരി 28ന് - [വിജയസാധ്യതയുള്ള സീറ്റുകള്‍ ലഭിച്ചില്ല; മത്സരിക്കാനില്ലെന്ന് അണ്ണാമലൈ](https://thekeralapost.com/archives/10966) - വിജയസാധ്യതയുള്ള സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈ. ഇതു സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വത്തെ അദ്ദേഹം നിലപാട് അറിയിച്ചു. ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി സീറ്റുകളില്‍ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റുകളില്‍ അണ്ണാഡിഎംകെയാണ് മത്സരിക്കുന്നത്. ഇതോടെ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അദ്ദേഹം ബിജെപി നേതൃത്വത്തിനു കത്തയച്ചു. അണ്ണാമലൈ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും കഴിഞ്ഞ - [ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ തീപിടിച്ചു; 13 മരണം](https://thekeralapost.com/archives/10962) - ആന്ധ്രാപ്രദേശിലെ മാർക്കാപുരം ജില്ലയില്‍ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ 13 പേർ മരിച്ചു. അപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മരിച്ചവരില്‍ പലരും ബസിനുള്ളില്‍ കുടുങ്ങി വെന്തുമരിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ നിർമലില്‍ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന 'ഹരികൃഷ്ണ ട്രാവല്‍സ്' എന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 20-ഓളം പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ - [രാഹുല്‍ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍](https://thekeralapost.com/archives/10959) - കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ലെന്നും കാര്യങ്ങള്‍ നേരെ ചൊവ്വേ പഠിക്കാത്തതുകൊണ്ടാണ് ഇത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്നും അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ഉണ്ടായില്ലെന്നും അത് ബി ജെ പി-സി പി എം അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്നും ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെയാണ് - [മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ കേസെടുക്കാൻ നിര്‍ദേശിച്ച്‌ ജില്ലാ കളക്ടര്‍](https://thekeralapost.com/archives/10956) - യു. പ്രതിഭയെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പരാമർശം നടത്തിയത്. പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ആണ് പോലീസിന് നിർദ്ദേശം നല്‍കിയത്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി സോഷ്യല്‍ മീഡിയ ക്ലിപ്പുകളും വാർത്തകളും പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കിയിരുന്നു. തുടർന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റിയാണ് കേസെടുക്കാൻ തീരുമാനിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ - [കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് നിര്‍ബന്ധിച്ച്‌ ഡിസ്‌ചാര്‍ജ് ചെയ്തു; ആശുപത്രിക്ക് പുറത്തിറങ്ങിയ യുവാവ് റോഡില്‍ കുഴഞ്ഞുവീണു](https://thekeralapost.com/archives/10953) - കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ കൊല്ലം സ്വദേശി റോഡരികില്‍ കുഴഞ്ഞുവീണു. വ്യാഴാഴ്ചരാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപം തളർന്നു വീണത്. ദില്ലിയില്‍ നിന്നും കഴിഞ്ഞ ദിവസം ആലുവയില്‍ എത്തിയ അനീഷ്, അവിടെ വെച്ച്‌ മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നു. തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, തന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രി - [സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ പുറത്താക്കാനാവില്ല; ക്‌നാനായ നടപടി മൗലിക അവകാശ ലംഘനമെന്ന് ഹൈക്കോടതി](https://thekeralapost.com/archives/10950) - ക്‌നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ കോട്ടയം അതിരൂപതയില്‍ നിന്നും പുറത്താക്കുന്ന നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. മതപരമായ സ്വയംഭരണാധികാരം വ്യക്തികളെ പുറത്താക്കാനുള്ള ലൈസന്‍സ് അല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം അഡീഷണല്‍ സബ് കോടതി വിധി ശരിവെച്ച അഡീഷണല്‍ ജില്ലാ കോടതിയുടെ 2022 സെപ്റ്റംബര്‍ രണ്ടിലെ ഉത്തരവ് ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആര്‍ച്ച്‌ ബിഷപ്പും ഉള്‍പ്പെടെ നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. ക്‌നാനായ സമുദായത്തില്‍ നിന്നുതന്നെ - [ഇടതുപക്ഷ മുന്നണിയില്‍ എസ്.ഡി.പി.ഐ ഇല്ല, എന്നാല്‍ വോട്ട് വേണ്ടെന്ന് പറയില്ല : ടി.പി രാമകൃഷ്ണൻ](https://thekeralapost.com/archives/10947) - എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും എന്നാല്‍ വോട്ട് വേണ്ടെന്ന് പറയില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ ടി.പി രാമകൃഷ്ണൻ. ഇടതുപക്ഷ മുന്നണിയില്‍ എസ്.ഡി.പി.ഐ ഇല്ല. എന്നാല്‍ അവരുടെ വോട്ട് വേണ്ടന്ന് താൻ പറയുന്നില്ല. എനിക്ക് ആർക്കും വോട്ട് ചെയ്യാം. കോണ്‍ഗ്രസുകാരോടും ലീഗുകാരോടും ഞാൻ വോട്ട് ചോദിക്കുന്നുണ്ട്. ജനക്ഷേമ നടപടികളോടും വികസന പ്രവർത്തനങ്ങളോടും യോജിപ്പുള്ള എല്ലാവരും ഇടതുപക്ഷമുന്നണിക്ക് വോട്ടുചെയ്യണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സി.പി.എം ബി.ജെ.പി ഡീല്‍ എന്നത് അസംബന്ധമാണ്. ആർ.എസ്.എസുമായുളള ഏറ്റുമുട്ടലില്‍ നിരവധി സഖാക്കള്‍ ജീവൻ കൊടുത്ത പ്രസ്താനമാണ് - [ബിജെപി സീല്‍ വിവാദം; സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ പോലീസ് നടപടി, പ്രതിഷേധവുമായി പ്രതിപക്ഷം](https://thekeralapost.com/archives/10944) - തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ചതുമായി ബന്ധപ്പെട്ട വിവാദം ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെക്കുന്നു. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്സ് ഹാൻഡിലുകള്‍ക്കും, 200 ഫേസ്ബുക്ക് പേജുകള്‍ക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികള്‍ക്കും കേരള പോലീസ് നോട്ടീസ് അയച്ചു. 2026 മാർച്ച്‌ 25 ബുധനാഴ്ചയാണ് പോലീസിന്റെ ഈ നടപടി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ നടപടി പോലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉള്‍പ്പെട്ട പോസ്റ്റുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ - [മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ല. താൻ നിര്‍ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല](https://thekeralapost.com/archives/10941) - മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോള്‍ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഏജൻസി എപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയില്ല. അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാർത്ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടിയില്ല എന്നത് ശരിയാണ്. ജോസഫ് വാഴക്കന് സീറ്റ് കിട്ടാത്തതില്‍ തനിക്ക് വേദനയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരന് സീറ്റ് നല്‍കണമെന്ന് - [കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെമ്പ് പുറത്തുവന്നു, ഇങ്ങനെ കുറച്ച്‌ പ്രസംഗങ്ങള്‍ നടത്തിയാല്‍ യു.ഡി.എഫിന് പെട്ടെന്ന് അധികാരത്തില്‍ കയറാം : ചെന്നിത്തല](https://thekeralapost.com/archives/10938) - പി.ഡി.പി എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രശ്നം കാണാത്തവരാണ് വെല്‍ഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സി.പി.എം-ബി.ജെ.പി ഡീല്‍ ഉണ്ട് എന്നത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കാണുമ്പോള്‍ മനസിലാകും. കോന്നി പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെമ്പ് പുറത്തുവന്നു. പി.ആർ ഏജൻസികള്‍ക്ക് എപ്പോഴും കൂടെ നടക്കാൻ സാധിക്കാത്തതിനാല്‍ സംഭവിച്ചതാണത്. മുഖ്യമന്ത്രി ഇങ്ങനെ കുറച്ച്‌ പ്രസംഗങ്ങള്‍ നടത്തിയാല്‍ യു.ഡി.എഫിന് പെട്ടെന്ന് അധികാരത്തില്‍ കയറാൻ സാധിക്കുമെന്നും കൊല്ലത്ത് തെരഞ്ഞെടുപ്പ് സംവാദത്തില്‍ അദ്ദേഹം പറഞ്ഞു. - ['ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം' ; ജി സുധാകരന്‍](https://thekeralapost.com/archives/10935) - സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച്‌ പ്രസംഗിക്കവേ ജി സുധാകരന്‍ പറഞ്ഞത്. 'കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മില്‍ ചെങ്കൊടിയും പിടിച്ച്‌ നടക്കുന്നത്. കോണ്‍ഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുള്ള പാർട്ടിയാണ് സിപിഐഎം' എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ വെച്ച്‌ പ്രസംഗിക്കവേ ജി സുധാകരൻ പറഞ്ഞത്. എല്‍ഡിഎഫിന് ജനഹൃദയങ്ങള്‍ കീഴടക്കാനാകില്ലെന്നും - [കെ കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെയെന്ന് പത്മജ വേണുഗോപാല്‍](https://thekeralapost.com/archives/10932) - കെ കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയിലേക്ക് വന്നേനെയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍. അച്ഛന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ടെന്നും കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിലാണ് തൃശൂരില്‍ മത്സരിച്ചതെന്നും ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം നോക്കിക്കോളുമെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കല്‍ തന്നെ വലിയ പാടാണ്. ബിജെപിയിലാകട്ടെ വലിയ ടെന്‍ഷനില്ല. പ്രവര്‍ത്തകര്‍ പറയുന്ന വഴിയില്‍ പോയാല്‍ മതി. നമ്മള്‍ ഒന്നും അറിയേണ്ട, അവരെല്ലാം നോക്കിക്കോളും. ടെന്‍ഷന്‍ - [ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ](https://thekeralapost.com/archives/10929) - വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന അവകാശവാദങ്ങളെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കേരളത്തിലെ മതേതര മനസ്സ് വർഗീയ രാഷ്ട്രീയത്തെ എക്കാലവും തള്ളിക്കളഞ്ഞിട്ടുണ്ടെന്നും, ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയും സിപഐഎമ്മും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമർശം. വി.ഡി. സതീശന്റെ പ്രധാന ആരോപണങ്ങള്‍ കേരളത്തില്‍ ബിജെപിക്ക് ഒരിടത്തും സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്ന് സതീശൻ ഉറപ്പിച്ചു പറയുന്നു. കേരളത്തിലെ വോട്ടർമാർക്ക് - [ഇന്ധനവിലയില്‍ വര്‍ദ്ധനവ്: പ്രീമിയം പെട്രോളിനും വ്യവസായ ഡീസലിനും വില കൂട്ടി; സാധാരണക്കാര്‍ക്ക് തല്‍ക്കാലം ആശ്വാസം, പക്ഷേ ആശങ്കയൊഴിയുന്നില്ല!](https://thekeralapost.com/archives/10926) - രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവിലയില്‍ മാറ്റം വരുത്തി എണ്ണക്കമ്പനികള്‍. പ്രീമിയം പെട്രോളിനും വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡീസലിനുമാണ് വില വര്‍ദ്ധിപ്പിച്ചത്. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് ലിറ്ററിന് 22 രൂപയുമാണ് കൂട്ടിയത്. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ദ്ധനവുമാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. പ്രീമിയം - [കോന്നിയില്‍ അംഗീകരിച്ചത് ഞാന്‍ നല്‍കിയ സ്ഥാനാര്‍ഥിയെ; യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്](https://thekeralapost.com/archives/10923) - നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കാലതാമസുണ്ടായി. അത് മനപ്പൂര്‍വ്വമല്ല. ദേശീയ ഘടകമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. സിപിഎമ്മിന് ഇവിടെ തന്നെ തീരുമാനം എടുക്കാനും മുമ്പോട്ട് പോകാനും കഴിയും.യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എന്തുകൊണ്ട് നീണ്ടു എന്നതിന് മറുപടിയായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ - [പി കെ ശശി ഒറ്റപ്പാലത്ത് മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തില്‍](https://thekeralapost.com/archives/10920) - സി പി എം പുറത്താക്കിയ മുന്‍ പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം പി കെ ശശി ഒറ്റപ്പാലത്ത് മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തില്‍. സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വതന്ത്ര ചിഹ്നത്തില്‍ കോണ്‍ഗ്രസ് വോട്ട് കിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി കെ ശശികൈപ്പത്തില്‍ ചിഹ്നത്തില്‍ മത്സരിക്കാമെന്ന നിര്‍ദ്ദേശം അംഗീകരിച്ചത്. നിലവില്‍ മണ്ഡലത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ഥി എന്നാണ് പറയുന്നത്. - ['നാലു ജില്ലകള്‍ യുഡിഎഫ് തൂത്തുവാരും' ; വി ഡി സതീശൻ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്](https://thekeralapost.com/archives/10917) - നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചാനല്‍ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. നാലു ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകള്‍ പൂർണമായും യു.ഡി.എഫിനൊപ്പം നില്‍ക്കും. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും 5ല്‍ 5 സീറ്റുകളും വിജയിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോട്ടയത്തെ വിജയ സാദ്ധ്യതകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് ഒന്നോ രണ്ടോസീറ്റുകളില്‍ മാത്രമാണ് മത്സരം. മലപ്പുറത്തെ 16 - [പണ്ടത്തെ വച്ച്‌ നോക്കിയാല്‍ ഇതൊക്കെ എന്ത് പൊട്ടിത്തറി ? 2001 ല്‍ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് പ്രചാരണത്തിന് ഇടയില്‍ മാറ്റിയത്. എന്നിട്ടും യുഡിഎഫ് 99 സീറ്റാണ് അന്ന് നേടിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞു : എ.കെ ആന്റണി](https://thekeralapost.com/archives/10914) - തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പ് വൈകും, വിഷു കഴിഞ്ഞേ ഉണ്ടാവുള്ളു എന്നാണ് കരുതിയത്. പണ്ടത്തെ വച്ച്‌ നോക്കിയാല്‍ ഇതൊക്കെ എന്ത് പൊട്ടിത്തറി ? , 2001 ല്‍ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെയാണ് പ്രചാരണത്തിന് ഇടയില്‍ മാറ്റിയത്. എന്നിട്ടും യുഡിഎഫ് 99 സീറ്റാണ് അന്ന് നേടിയതെന്നും എ.കെ ആന്റണി പറഞ്ഞു. പുതുപ്പള്ളി സ്ഥാനാർഥി ചാണ്ടി ഉമ്മൻ കാണാൻ എത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.കെ - [ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ അമേരിക്ക. 16.5 ബില്യണ്‍ ഡോളറിന്റെ വൻ ആയുധ ഇടപാടുകള്‍ക്ക് അനുമതി. യുഎഇക്കും സൗദിക്കും വൻതുക ലഭിക്കും](https://thekeralapost.com/archives/10911) - പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് വൻതോതില്‍ ആയുധങ്ങള്‍ കൈമാറാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് അനുമതി നല്‍കി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കായി ഏകദേശം 16.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.38 ലക്ഷം കോടി രൂപ) ആയുധ ഇടപാടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മൊത്തം തുകയില്‍ വലിയൊരു ഭാഗവും യുഎഇയിലേക്കാണ് എത്തുന്നത്. ഏകദേശം 12 ബില്യണ്‍ ഡോളറിന്‍റെ കരാറാണ് യുഎഇയുമായി ഉറപ്പിച്ചത്. ഇതില്‍ പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും, അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും ഉള്‍പ്പെടുന്നു. സൗദി - [തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്റര്‍ കെ. സുധാകരൻ എം.പിയെ സന്ദര്‍ശിച്ചു](https://thekeralapost.com/archives/10908) - പാർട്ടി വിട്ട സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ കെ. സുധാകരൻ എം.പിയെ സന്ദർശിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദൻ മാസ്റ്റർ കെ. സുധാകരൻ്റെ നടാലിലെ വീട്ടിലെത്തിയത്. കെ. സുധാകരൻ എം.പി ഗോവിന്ദൻ മാസ്റ്ററെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഏകദേശം അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്. തളിപ്പറമ്പില്‍ യു.ഡി.എഫ് പിൻതുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ടി.കെ. ഗോവിന്ദൻ മാസ്റ്റർ' എന്നാല്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും - ['ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ എയറില്‍](https://thekeralapost.com/archives/10905) - നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. വോട്ട് അഭ്യര്‍ത്ഥിച്ച്‌ കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുരുവായൂരിന് ഇതുവരെ ഹിന്ദു എംഎല്‍എ ഇല്ലെന്നതടക്കമുളള പരാമര്‍ശങ്ങള്‍ ബി ഗോപാലകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ് താൻ ഇവിടേക്ക് വന്നിരിക്കുന്നതെന്നും അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടേയും അമ്പല വിരോധികളുടേയും കയ്യിലാണ്. എന്തുകൊണ്ട് ഗുരുവായൂരിന് ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ബി ഗോപാലകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ: '' ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള - [യുഎഇ, കുവൈത്ത്, ഖത്തര്‍..; ഒന്‍പത് രാജ്യങ്ങളിലെ വ്യോമപാതകള്‍ ഒഴിവാക്കാന്‍ വിമാനക്കമ്ബനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം](https://thekeralapost.com/archives/10902) - പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളില്‍ വിമാന കമ്ബനികളോട് ഒന്‍പത് രാജ്യങ്ങളിലെ വ്യോമപാതകള്‍ ഒഴിവാക്കാന്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശം. പുതിയ നിര്‍ദ്ദേശപ്രകാരം ഇറാന്‍, ഇസ്രയേല്‍, ലെബനന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കാനാണ് വിമാന കമ്ബനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കോ വ്യോമപാതകളിലൂടെയോ സര്‍വീസ് നടത്തുന്ന കമ്ബനികള്‍ കൃത്യമായ സുരക്ഷാ മുന്‍കരുതലുകളും ബദല്‍ പ്ലാനുകളും തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ രാജ്യങ്ങള്‍ക്ക് മുകളിലൂടെ - [വഴിപാടുകള്‍ മുടങ്ങരുത് ; ഗ്യാസ് വിതരണ മുൻഗണനയില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ദേവസ്വംബോര്‍ഡ്](https://thekeralapost.com/archives/10899) - ക്ഷേത്രങ്ങളിലെ പാചകവാതക വിതരണത്തിന് മുൻഗണന നല്‍കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പിന് കത്തുനല്‍കി തിരുവിതാംകൂർ ദേവസ്വംബോർഡ്, . വഴിപാടുകള്‍ മുടങ്ങാൻ ഇടയാക്കുന്ന സാഹചര്യം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. പാചകവാതക വിതരണത്തിന്റെ മുൻഗണനാക്രമത്തില്‍ ക്ഷേത്രങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ ആവശ്യപ്രകാരം, ദേവസ്വം കമ്മിഷണറാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനെ ആവശ്യം അറിയിച്ചത്. വഴിപാട് മുടങ്ങിയാല്‍ നടവരവിനെ ബാധിക്കും. വഴിപാടുകളില്‍നിന്നുകൂടിയാണ്, ക്ഷേത്രത്തിന്റെ ചെലവുകള്‍ക്കാവശ്യമായ തുക കണ്ടെത്തുന്നത്. വഴിപാട് മുടങ്ങിയാലും ക്ഷേത്രത്തിലെ നിവേദ്യം തയ്യാറാക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളില്‍ - [ധര്‍മ്മടത്ത് ഹാട്രിക്ക് നേട്ടം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു](https://thekeralapost.com/archives/10896) - നിയമസഭാ തിരഞ്ഞെടുപ്പില്‍ ധർമ്മടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നല്‍കിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ മത്സരരംഗത്തിറങ്ങുന്നത്. പത്രിക സമർപ്പണ വേളയില്‍ ഇ.പി. ജയരാജൻ, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികളാണ് മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കൈമാറിയത്. ഇന്നലെ - [ഇ .പി ജയരാജൻ നല്‍കിയ മാനനഷ്ട കേസില്‍ ശോഭാ സുരേന്ദ്രൻ കോടതിയില്‍ ഹാജരാകാൻ ഉത്തരവ്](https://thekeralapost.com/archives/10893) - ബി.ജെ.പി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന് എതിരായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗംഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി നടപടി. കേസിലെ പ്രതിയായ ശോഭാ സുരേന്ദ്രൻ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ട് സമൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ല്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തില്‍ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19 ൻ്റെ ഉത്തരവില്‍ - [പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം](https://thekeralapost.com/archives/10889) - നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റ്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസ് എല്‍ദോസിനെതിരെ കോടതിയില്‍ നിലനില്‍പ്പുണ്ട്. ഇതാണ് തിരിച്ചടിയായതെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ, എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. പെരുമ്പാവൂരില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടന്‍, ഉല്ലാസ് തോമസ് എന്നിവരെയാണ് പരിഗണിക്കുന്നത്. കെഎസ് യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജെയ്‌സണ്‍ ജോസഫിന്റെ പേരും - ['നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ഒരു ചര്‍ച്ചയ്ക്കും ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ](https://thekeralapost.com/archives/10886) - സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകള്‍ നിഷേധിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ''ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'' എന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്. നിലയും വിലയുമില്ലെന്ന് പറഞ്ഞാല്‍ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ''എന്നെ വിളിച്ചിട്ടില്ലന്നേ... എന്നെ വിളിക്കണ്ടേ....'' എന്ന മറുപടിയില്‍ ഒതുക്കി. സ്ഥാനാർത്ഥി നിർണയത്തില്‍ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും - [ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതി; ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍](https://thekeralapost.com/archives/10883) - മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്ത്. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നും മറിയയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു. ചെങ്ങന്നൂരില്‍ മറിയ ഉമ്മന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് എന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ - [പാര്‍ട്ടി വിട്ട ടി.കെ ഗോവിന്ദനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി, അധികാര മോഹമെന്ന് വിമര്‍ശനം](https://thekeralapost.com/archives/10880) - പാർട്ടിയെ തകർക്കാൻ ശ്രമിച്ചതിന് ടി.കെ ഗോവിന്ദനെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടത് പ്രകാരമാണിത്. പാർട്ടിക്കെതിരെ ടി.കെ ഗോവിന്ദൻ കഴിഞ്ഞ ദിവസം നടത്തിയത് പച്ചനുണപ്രചരണമാണ്. സി.പിഎം മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥിയെ നിർത്തുന്നത് കൂട്ടായ തീരുമാനപ്രകാരമാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിയെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല. പി.കെ ശ്യാമള ടീച്ചർ - [ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി : നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌ കെസി വേണുഗോപാല്‍ എംപി](https://thekeralapost.com/archives/10877) - ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ നിലപാടെടുക്കാതെ ഒളിച്ചുകളിച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കൊച്ചിയില്‍ നടന്ന കെപിഎംഎസിന്റെ സംസ്ഥാന സമ്മേളന വേദിയില്‍ യുവതീപ്രവേശനം വേണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാർ നിലപാട് ആവർത്തിച്ചപ്പോഴും ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിയോ, പ്രാസംഗികനായിരുന്ന മന്ത്രി കെ രാജനോ എന്തുകൊണ്ട് നിലപാട് വ്യക്തമാക്കിയില്ലെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. പ്രമുഖ നടന് വേദനിച്ചപ്പോള്‍ മാപ്പുപറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പുപറയുന്നില്ല? വിശ്വാസികളുടെ - [കേരള കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വീഡി സതീശന്‍ ; വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് പി ജെ ജോസഫ്](https://thekeralapost.com/archives/10874) - പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ആലുവ പാലസില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എത്ര സീറ്റാണ് - [രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ചിറയിന്‍കീഴ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി](https://thekeralapost.com/archives/10871) - ചിറയിന്‍കീഴ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലാണ് പ്രതിഷേധം. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തായിരുന്നു പ്രതിഷേധം. രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നും പരാതിയില്‍ - [എ പത്മകുമാറിനെ സിപിഐഎം ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി](https://thekeralapost.com/archives/10868) - ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ സിപിഐഎം ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന് ആറന്മുള മണ്ഡലം സെക്രട്ടറിയായി പകരം ചുമതല നല്‍കി. ഇന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. യോഗത്തില്‍ പത്മകുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കാനുളള തീരുമാനം ഉണ്ടായേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് - ['വിരലുകള്‍ എണ്ണാമെങ്കില്‍ എണ്ണിക്കോ...'?; കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോയുമായി നെതന്യാഹു](https://thekeralapost.com/archives/10865) - ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പുതിയ വിഡിയോ പങ്കുവെച്ച്‌ നെതന്യാഹു. നെതന്യാഹു ഒരു കഫേയില്‍ കോഫി ഓർഡർ ചെയ്യുകയും താൻ കൊല്ലപ്പെട്ടുവെന്ന കിവംദികളോട് തമാശയായി പ്രതികരിക്കുന്നതുമാണ് പുതിയ വിഡിയോ. 'ഞാന്‍ മരിക്കും കോഫിക്ക് വേണ്ടി,ജനത്തിന് വേണ്ടി' എന്നുമാണ് ഹീബ്രുഭാഷയില്‍ നെതന്യാഹു പറയുന്നത്. കൂടാതെ തന്‍റെ രണ്ട് കൈയും ഉയര്‍ത്തി വിരലുകള്‍ കാമറയിലേക്കും നെതന്യാഹു കാണിക്കുന്നുണ്ട്. 'എന്‍റെ വിരലുകള്‍ വേണമെങ്കില്‍ എണ്ണിക്കോളൂ' - [ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു; പരുക്കേറ്റവരെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി](https://thekeralapost.com/archives/10862) - ഒഡീഷയിലെ എസ്.സി.ബി. മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഐ.സി.യുവിലുണ്ടായ തീപിടുത്തത്തില്‍ പത്ത് രോഗികള്‍ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു.തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഏകദേശം 15 രോഗികളാണ് ഐ.സി.യുവിലുണ്ടായിരുന്നത്. വെന്റിലേറ്ററിന്റെയും ഓക്സിജന്റെയും സഹായത്തോടെ കഴിഞ്ഞിരുന്ന രോഗികളായതിനാല്‍ അവരെ വേഗത്തില്‍ മാറ്റുന്നത് വെല്ലുവിളിയായിരുന്നു. എങ്കിലും അഗ്നിശമന സേനയും ആശുപത്രി ജീവനക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി - ['വട്ടിയൂര്‍ക്കാവില്‍ ഇന്ന് മുതല്‍ UDFനായി പ്രചാരണം തുടങ്ങും': K മുരളീധരൻ | UDF](https://thekeralapost.com/archives/10858) - വട്ടിയൂർകാവില്‍ യുഡിഎഫിനായി പ്രചാരണ പ്രവർത്തനങ്ങളെ കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ഇന്ന് മുതല്‍ സജീവമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വൈകുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് മുരളീധരൻ ഉറപ്പിച്ചു പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതാണ് പട്ടിക പുറത്തിറങ്ങാൻ താമസമുണ്ടാക്കിയത്. എല്‍ഡിഎഫ് പ്രചാരണം തുടങ്ങിയ ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ യുഡിഎഫ് വിജയിച്ചു കയറിയ ചരിത്രം കേരളത്തിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എംഎല്‍എ വി.കെ. - [പെരുമാറ്റച്ചട്ടത്തിന് മുൻപേ എംവിഡിയില്‍ തിടുക്കപ്പെട്ട സ്ഥലംമാറ്റങ്ങള്‍](https://thekeralapost.com/archives/10855) - നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മണിക്കൂറുകള്‍ മുൻപേ മോട്ടോർവാഹനവകുപ്പില്‍ സ്ഥലംമാറ്റപ്പെരുമഴ. എൻഫോഴ്‌സ്‌മെന്റ്, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റപ്പട്ടികയാണ് ഇറക്കിയിട്ടുള്ളത്.98 മോട്ടോർവെഹിക്കിള്‍ ഇൻസ്പെക്ടർമാർക്കാണ് ആദ്യപട്ടികയില്‍ സ്ഥലംമാറ്റം. ഇവർ തിങ്കളാഴ്ച രാവിലെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിർദേശം. 105 അസി. മോട്ടോർവെഹിക്കിള്‍ ഇൻസ്പെക്ടർമാരെയും 145 മിനിസ്റ്റീരിയല്‍ ജീവനക്കാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. അവധിദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിലാണ് ഉത്തരവുകള്‍ പുറത്തുവന്നിട്ടുള്ളതെങ്കിലും വെള്ളിയാഴ്ചത്തെ തീയതിയാണ് ഉത്തരവുകളിലുള്ളത്. തെക്കൻ ജില്ലകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ വടക്കൻ ജില്ലകളിലെ ഓഫീസുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ജോലിചെയ്യുന്ന ഓഫീസില്‍ നിന്നും നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച്‌ അന്നേദിവസം - [അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഇല്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനം](https://thekeralapost.com/archives/10852) - നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിന് സ്ഥാനാർഥി ഇല്ല.സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കാൻ തീരുമാനിച്ച ജി സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആരുടേയും പിന്തുണ തേടില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്‍ മത്സരത്തിനായി രംഗത്തെത്തിയതെന്ന അഭ്യൂഹം നിലനിന്നിരുന്നു. യുഡിഎഫ് നേതാക്കള്‍ ജി സുധാകരനുമായി ആശയവിനിമയം നടത്തുകയും, പിന്തുണ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജി സുധാകരന് നിരുപാധിക പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് - [മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി നല്‍കിയ പരാതി പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും](https://thekeralapost.com/archives/10849) - മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നല്‍കിയ പരാതി പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും. ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാൻ കടകംപള്ളി ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.കൂടാതെ കഴക്കൂട്ടം സ്വദേശിനി നല്‍കിയ പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്നാണ് പോറ്റിയുടെ ആരോപണം. എന്നാല്‍ പോറ്റിയുടെ പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു കടകംപള്ളി പ്രതികരിച്ചത്. - [കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും](https://thekeralapost.com/archives/10846) - കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. വിഷു, വേനല്‍ എന്നിവ പരിഗണിച്ച്‌ കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം. - [യുദ്ധം നീണ്ടാൽ എണ്ണ പ്രതിസന്ധിയും വിലക്കയറ്റവും](https://thekeralapost.com/archives/10843) - ഒ ഉമറുൽ ഫാറൂഖ്‌ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചു തുടങ്ങിയ പശ്ചിമേഷ്യ യുദ്ധം എന്ന്, എവിടെ അവസാനിക്കും എന്നറിയാതെഅനിശ്ചിതമായി തുടരുകയാണ്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചതോടെ അവസാനിക്കുമെന്ന കരുതിയ യുദ്ധംഇറാനും കടന്ന് പശ്ചിമേഷ്യയിലേക്കും അതിന്റെ സാമ്പത്തിക ആഘാതം ലോക രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചുകഴിയുന്ന നമ്മുടെ കേരളവും കടുത്ത ആശങ്കയിലാണ്. ഇന്ത്യയേയും ഇന്ത്യക്കാരേയും ബാധിക്കില്ലെന്ന് ആശ്വസിച്ചിരിക്കാൻ ആവില്ലെന്നാണ് നിരീക്ഷകർചൂണ്ടിക്കാണിക്കുന്നത്. അതിന്റെ ആദ്യ ഫലമാണ് പാചക വാതക ക്ഷാമവും വിലക്കയറ്റവും. നമ്മുടെ - [മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി...! സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി കോടതി](https://thekeralapost.com/archives/10840) - സോളാർ കേസില്‍ മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ നടപടികള്‍ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹരജി കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിർത്തിവയ്ക്കണം എന്നതായിരുന്നു ആവശ്യം. സോളാർ കത്തില്‍ കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണ് എന്ന് കാണിച്ച്‌ നല്‍കിയ ഹർജിയിലാണ് നടപടി. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തില്‍ നാല് പേജ് കൂട്ടിച്ചേർത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത - [പ്രധാനമന്ത്രിയുടെ ഉദ്ഘാടനം രാഷ്ട്രീയ സ്റ്റണ്ട്; ദേശീയപാതയിലെ പോരായ്മകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെ സി വേണുഗോപാല്‍ എം പിയുടെ വിമര്‍ശനം](https://thekeralapost.com/archives/10837) - തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പൂർത്തിയാകാത്ത ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് എ.ഐ.സി.സി (AICC) ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2026 മാർച്ച്‌ 11 ബുധനാഴ്ചയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നത്. ഡിസൈനിലെ അപാകതയും സർക്കാരിന്റെ ഇരട്ടത്താപ്പും നിർമ്മാണത്തിലെയും ഡിസൈനിലെയും ഗുരുതരമായ അപാകതകള്‍ കാരണം തകർന്നടിഞ്ഞ റോഡുകളെ തങ്ങളുടെ നേട്ടമായി കൊട്ടിഘോഷിച്ച - [വികസനം തടസ്സപ്പെടുത്തുന്ന നിലപാടാണ് എല്‍ഡിഎഫിനും യുഡിഎഫിനും, കേരളത്തിന് പുതിയ തുടക്കം അനിവാര്യം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നരേന്ദ്ര മോദി](https://thekeralapost.com/archives/10834) - നിയമസഭ തെരെഞ്ഞടുപ്പ് വരാനിരിക്കെ എൻഡിഎ പ്രചരണത്തിന് തുടക്കമിടാനും വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്യാനുമെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചു. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുന്ന നിലപാടാണ് ഇരുമുന്നണികളും ഇത്രയും കാലം സ്വീകരിച്ചതെന്നും ഈ രീതിക്ക് മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകൃതിരമണീയമായ സൗന്ദര്യവും മഹത്തായ സംസ്കാരവുമുള്ള കേരളത്തിന് ഇനി ഒരു പുതിയ തുടക്കം ആവശ്യമാണെന്നും മോദി കൂട്ടിച്ചേർത്തു. മാറി മാറി ഭരിച്ച മുന്നണികള്‍ കേരളത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടു - [സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തടസപ്പെടില്ല, ഗ്യാസിന് പകരം 'ആ വഴി' തേടാൻ സര്‍ക്കാര്‍ അനുമതി](https://thekeralapost.com/archives/10831) - സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ അനുമതി നല്‍കി. നിലവില്‍ സ്‌കൂളുകളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പാചകവാതക വിതരണ ഏജൻസികളില്‍ നേരിടുന്ന ഗ്യാസ് ദൗർലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ്.പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ നൂണ്‍ ഫീഡിംഗ് സൂപ്പർവൈസർമാരുമായി നടത്തിയ ഓണ്‍ലൈൻ മീറ്റിംഗിനെത്തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങള്‍ അടിയന്തിരമായി സ്‌കൂളുകളിലെത്തിക്കാൻ നൂണ്‍ മീല്‍ ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങള്‍:1. - [എന്തുകൊണ്ട് കേരളത്തിന് എയിംസ് അനുവദിക്കുന്നില്ല? എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ഹൈക്കോടതി](https://thekeralapost.com/archives/10828) - കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണവും ഇതിനോടകം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു. കഴിഞ്ഞ 11 വര്‍ഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. എന്നിട്ടും ഇതുവരെ തീരുമാനമെടുക്കാത്തത് എന്തുകൊണ്ടാണെന്നും എയിംസ് സ്ഥാപിക്കാന്‍ കേരളം അനുയോജ്യമല്ലേ എന്നും - [ട്രാൻസ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു](https://thekeralapost.com/archives/10825) - സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖേന അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകള്‍ ഏറ്റവും വില കുറവില്‍ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന 'കാരുണ്യസ്പർശം' -സീറോ-പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തിരമാണ് ഈ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിർവഹിച്ചു. ഹെല്‍ത്ത് ഹബ്ബ്, സംയോജിത കാരുണ്യ ഫാർമസി കൗണ്ടർ, മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് ശിലാസ്ഥാപനം തുടങ്ങിയ മെഡിക്കല്‍ കോളേജിലെ വിവിധ - [രാജ്യത്ത് പാചകവാതക ക്ഷാമം; പ്രതിസന്ധിയിലായി ഹോട്ടലുകള്‍](https://thekeralapost.com/archives/10822) - പാചക വാതക ക്ഷാമത്തില്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. ഗാർഹിക വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർദ്ധനവുണ്ടായതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ പാചക വാതക നിയന്ത്രണമുണ്ടായതോടെ അടച്ച്‌ പൂട്ടാൻ ഒരുങ്ങുകയാണ് കേരളത്തിലെ ഹോട്ടലുകള്‍. നിയന്ത്രണം തുടർന്നാല്‍ വിവിധ മേഖലകളും പ്രതിസന്ധിയിലാകും. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ക്കൊപ്പം കേരളത്തിലും പാചക വാതക പ്രതിസന്ധി രൂക്ഷമാണ്. സിലിണ്ടറുകള്‍ ലഭ്യമല്ലാതായതോടെയാണ് ഹോട്ടല്‍ റസ്റ്റോറന്റ് മേഖല അടച്ചു പൂട്ടല്‍ ഭീക്ഷണിയിലാണ്. പാചക വാതക ക്ഷാമത്തെ തുടർന്ന് എറണാകുളം 20 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ച്‌ പുട്ടി. നിയന്ത്രണം തുടർന്നാല്‍ ഭക്ഷണത്തിനായി - [ഗണേഷ് കുമാര്‍ വിവാദം കുടുംബപ്രശ്നം; അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നത് ; സ്പീക്കര്‍ എ.എൻ. ഷംസീര്‍](https://thekeralapost.com/archives/10819) - മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച്‌ സ്പീക്കർ എ.എൻ. ഷംസീർ. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലെന്നും അത് കുടുംബ പ്രശ്നം മാത്രം ആണെന്നും ഷംസീർ പറഞ്ഞു. ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർ തന്നെ പരിഹരിച്ചുവെന്നാണ് മനസിലാകുന്നതെന്നും ഷംസീർ പറഞ്ഞു. ഗണേഷിന്‍റെ ഭാര്യ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങള്‍ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്‌നങ്ങളൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയ - [പൗരബോധമുള്ള വിദ്യാര്‍ത്ഥികളെ ആദരിക്കും: മന്ത്രി വി. ശിവൻകുട്ടി](https://thekeralapost.com/archives/10816) - പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും പുലർത്തുന്ന വിദ്യാർത്ഥികളെ സർക്കാർ ആദരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ചുവട് 2026' പദ്ധതിയുടെ പ്രഖ്യാപനവും, പരിഷ്‌കരിച്ച ഹയർ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഒന്നാം വർഷ പാഠപുസ്തകങ്ങള്‍, സ്‌കൂളുകളുടെ സുരക്ഷ മാന്വല്‍ എന്നിവയുടെ പ്രകാശനവും തിരുവനന്തപുരം ശിക്ഷക് സദനില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളില്‍ സാമൂഹ്യ അവബോധം, സഹാനുഭൂതി, ഭരണഘടനയോടുള്ള കൂറ്, മുതിർന്നവരോടുള്ള ബഹുമാനം, സഹവിദ്യാർത്ഥികളോടുള്ള സഹകരണം, പരിസ്ഥിതി ബോധം, - [സംസ്ഥാനത്തെ 14 ജില്ലകളിലായി 912 പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ നടപടി ; വിശദീകരണംതേടി ഹൈക്കോടതി](https://thekeralapost.com/archives/10813) - സംസ്ഥാനത്തെ 14 ജില്ലകളിലായി 912 പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സർക്കാർ നടപടിയില്‍ വിശദീകരണംതേടി ഹൈക്കോടതി. യാതൊരു മാനദണ്ഡവും പാലിക്കാതെ വിവേചനപൂർണമായിട്ടാണ് സർക്കാർ അക്ഷയ സെന്ററുകള്‍ അനുവദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പൂക്കോട്ടൂർ സ്വദേശി മൊയ്തീൻ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിർദേശം. തിരുവനന്തപുരം കോർപറേഷനില്‍ പുതുതായി 23 അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാൻ തീരുമാനിച്ചപ്പോള്‍ കൊല്ലത്ത് ഒന്ന് മാത്രം കൊടുക്കാനാണ് തീരുമാനം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആകെ 61 അക്ഷയകേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടാകുമ്പോള്‍ കൊച്ചിയില്‍ 25 എണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ. കൊല്ലത്ത് - [ചന്ദ്രബോസ് വധം: നിഷാം പണം തന്നില്ലെങ്കില്‍ സര്‍ക്കാര്‍ 50 ലക്ഷം നല്‍കണമെന്ന് ചന്ദ്രബോസിന്റെ ഭാര്യ കോടതിയില്‍](https://thekeralapost.com/archives/10810) - സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന പരാതിയുമായി ചന്ദ്രബോസിന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. നിഷാം ഈ തുക നല്‍കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അത് നല്‍കണമെന്നാണ് വിചാരണ കോടതി ഉത്തരവെന്ന് ജമന്തി ചന്ദ്രബോസ് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കെതിരേ നിഷാം നല്‍കിയ ഹരജിയില്‍ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് - [തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുന്ന സമീപനം ഉണ്ടാവാന്‍ പാടില്ല: കെ സി വേണുഗോപാല്‍](https://thekeralapost.com/archives/10806) - തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആറന്മുളയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്കെതിരെ പോസ്റ്റര്‍ പതിച്ച നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനങ്ങള്‍ യു ഡി എഫിനെ വിജയിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അതിന്റെ സ്പിരിറ്റ് കളയുന്ന സമീപനം ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഒരു - [വയനാട് തുരങ്കപാത:കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് -ഡോ. ആസാദ് മൂപ്പൻ](https://thekeralapost.com/archives/10803) - കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ടത്തുരങ്ക പാത കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഡോ.ആസാദ് മൂപ്പൻകേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലുമായ ഈ തുരങ്ക പാതയുടെ വികസനം സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു .ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള സമ്പർക്കം ഗണ്യമായി മെച്ചപ്പെടും. പതിറ്റാണ്ടുകളായി യാത്രക്കാർ അനുഭവിക്കുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഇത് വലിയ ആശ്വാസമാകുമെന്നും അതോടൊപ്പം വയനാടിന്റെയും കോഴിക്കോടിന്റെയും - [ഇറാൻ പ്രസിഡന്‍റിനെ വിളിച്ച്‌ പുടിൻ; യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ](https://thekeralapost.com/archives/10800) - പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണില്‍ സംസാരിച്ച്‌ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. മേഖലയിലെ ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന റഷ്യയുടെ ഔദ്യോഗിക നിലപാട് പുടിൻ ഫോണ്‍ സംഭാഷത്തിനിടെ ആവശ്യപ്പെട്ടു. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ആഗോള സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, സംഘർഷം കൂടുതല്‍ വ്യാപിക്കാതിരിക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഉടൻ ചർച്ചകള്‍ ആരംഭിക്കണമെന്നാണ് റഷ്യയുടെ നിലപാട്. നിലവിലെ യുദ്ധസാഹചര്യത്തിലും ഇറാനുമായുള്ള തന്ത്രപ്രധാനമായ - [പോര് മുറുകുന്നു; മേയറും മന്ത്രിയും നേര്‍ക്കുനേര്‍](https://thekeralapost.com/archives/10797) - ആറ്റുകാല്‍ പൊങ്കാല ദിവസത്തെ മാലിന്യ നീക്കത്തില്‍ മേയർ വി.വി.രാജേഷും മന്ത്രി വി.ശിവൻകുട്ടിയും തമ്മിലുള്ളവാക്ക് പോര് തുടരുന്നു. കോർപറേഷന് മുകളിലാണ് സർക്കാരെന്ന് മേയർ മനസിലാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇടപെടേണ്ട കാര്യങ്ങളില്‍ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യനീക്കത്തില്‍ മന്ത്രി കഴിഞ്ഞ ദിവസം കോർപറേഷനെ വിമർശിച്ചിരുന്നു. എന്നാല്‍ മന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കോർപറേഷന്റെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും വി.വി.രാജേഷ് പറഞ്ഞിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് - [മിസൈല്‍ കുതിപ്പില്‍ പാചകവാതക വില; പുതുക്കിയ വില പ്രാബല്യത്തില്‍](https://thekeralapost.com/archives/10794) - ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. അതേസമയം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന. വില വർധനയോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടറിന്റെ വില 853 രൂപയില്‍ നിന്ന് 913 - [വ്യാജമോഷണ കുറ്റം ആരോപിക്കപ്പെട്ട ജസീല ജീവനൊടുക്കിയ സംഭവം: അയല്‍വാസിയായ ആയിഷ അറസ്റ്റില്‍](https://thekeralapost.com/archives/10791) - വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് സ്വഭാവഹത്യയ്ക്കിരയായയുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കാസര്‍കോട് നാലത്തടുക്കയിലെ ജസീലയുടെ ( 28 ) ആത്മഹത്യയിലാണ് പൊവ്വല്‍ സ്വദേശി ആയിഷ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തത്.അയല്‍ വാസിമോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്‍പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകര്‍ത്തിയിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായെന്നും താന്‍ എടുത്തുവെന്നാണ് അവര്‍ പറയുന്നതെന്നുമായിരുന്നു ജസീല വീഡിയോയില്‍ പറഞ്ഞത്. താന്‍ അങ്ങനെ - [പുതുയുഗ യാത്രയുടെ സമാപനം ഇന്ന്](https://thekeralapost.com/archives/10788) - പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക. വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സെക്രട്ടേറിയേറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ വിഡി സതീശനെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും. സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി യുവാക്കള്‍, സ്ത്രീകള്‍ വൃദ്ധര്‍ എന്നിവര്‍ക്കായി ഗ്യാരന്റികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. സമാപന സമ്മേളനത്തില്‍ കെ - [സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും മുമ്പേയുള്ള വികാര പ്രകടനങ്ങള്‍ ഒഴിവാക്കണം ; കെ സി വേണുഗോപാല്‍](https://thekeralapost.com/archives/10785) - ആറന്മുളയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്കെതിരെ പോസ്റ്റര്‍ പതിച്ചതില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു സ്ഥാനാര്‍ത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജയിക്കാന്‍ വേണ്ടിയുള്ളതാണ്. ജനങ്ങള്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല എന്നും എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക - [വിദ്യാര്‍ത്ഥിയെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയ ഡോ. സിറിയക് ജോര്‍ജ്ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും](https://thekeralapost.com/archives/10782) - എറണാകുളം അങ്കമാലിയില്‍ ബിരുദ വിദ്യാര്‍ത്ഥിയെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയ കേസില്‍ അറസ്റ്റിലായ പ്രതി ഡോ.സിറിയക് ജോര്‍ജ്ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പതിനൊന്ന് മണിയോടെ അങ്കമാലി കോടതിയിലാവും സിറിയകിനെ ഹാജരാക്കുക. ഡോക്ടറെ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സിറിയക് ശ്രമിച്ചുവെന്ന വാദമാകും പൊലീസ് കോടതിയില്‍ ഉയര്‍ത്തുക. സിറിയകിന്റെ ജാമ്യാപേക്ഷയും കോടതിക്ക് മുന്നിലെത്തും. ബിരുദ വിദ്യാര്‍ഥിനിയായ ജാസ്ലിയയെ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് സിറിയക് ഓടിച്ച കാറിടിച്ചത്. - [ബിജെപി വേദിയിലെത്തി സണ്ണി ജോസഫിന്റെ സഹോദരൻ; പാര്‍ട്ടിയില്‍ ചേരുന്നത് ആലോചനയിലെന്ന് പ്രതികരണം](https://thekeralapost.com/archives/10779) - ബിജെപി ധർമടം മണ്ഡലത്തിലെ മമ്പറത്ത് സംഘടിപ്പിച്ച മെഗാ അദാലത്തിലും ജനസംഗമത്തിലും പങ്കെടുത്ത് വേദിയിലെത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്. ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഈക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി - [രണ്ടുദിവസത്തെ സന്ദര്‍ശനം ;രാഹുല്‍ ഗാന്ധി കേരളത്തില്‍](https://thekeralapost.com/archives/10776) - രണ്ടുദിവസത്തെ സന്ദർശനത്തിനായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. കൊല്ലം ആശ്രാമം മൈതനാത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടക്കും. നാളെ രാവിലെ പത്തിന് തിരുവനന്തുപുരം ഐടി പ്രൊഫഷനലുകളുമായി കൂടിക്കാഴ്ച നടത്തും. ടെക്‌നോ പാർക്കിലെ ട്രാവൻകൂർ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ 80 ഐടി പ്രൊഫഷനുലുകള്‍ക്ക് പുറമെ സ്റ്റാർട്ട് അപ് പ്രതിനിധികള്‍, വിവിധ കമ്പനികളിലെ - [നാലേ നാല് മത്സരം, റണ്‍വേട്ടയില്‍ കുതിച്ച്‌ സഞ്ജു; സ്ട്രൈക്ക് റേറ്റില്‍ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!](https://thekeralapost.com/archives/10773) - ഐസിസി ടി20 ലോകകപ്പ് ആവേശകരമായ ഫൈനലിലേക്ക് കടക്കുമ്പോള്‍, വെറും നാല് മത്സരങ്ങളില്‍ നിന്ന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ തകർപ്പൻ പ്രകടനമാണ് (89 റണ്‍സ്) സഞ്ജുവിനെ ആദ്യ പത്തിന് തൊട്ടരികിലെത്തിച്ചത്. സഞ്ജുവിന്റെ 'മാസ്' കണക്കുകള്‍ ഈ ലോകകപ്പില്‍ കളിച്ച നാല് ഇന്നിംഗ്സുകളില്‍ നിന്നായി സഞ്ജു അടിച്ചുകൂട്ടിയത് 232 റണ്‍സ്. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റണ്‍സാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. ശരാശരി: - [എണ്ണ വില കൂടുന്നതില്‍ ആശങ്കയില്ല, ഇറാൻ യുദ്ധം അവസാനിക്കുമ്പോള്‍ വില താഴുമെന്ന് ട്രംപ്](https://thekeralapost.com/archives/10770) - എണ്ണ വില കൂടുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിക്കുമ്പോള്‍ എണ്ണ വില താഴ്ന്നോളുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില കുറയ്ക്കുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു. എണ്ണ വില കുറയ്ക്കാൻ എണ്ണ കമ്പനി സിഇഒ-മാരുമായി യുഎസ് ഊർജസെക്രട്ടറി ക്രിസ് റൈറ്റ് ചർച്ച തുടരവേയാണ് ട്രംപിന്റെ നിലപാട് മാറ്റം. ഇന്ധനവില വർധനവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വില കൂടിയാല്‍ കൂടട്ടെ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാനിലെ സൈനിക നീക്കത്തിനാണ് തന്റെ - [റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച്‌ അമേരിക്ക](https://thekeralapost.com/archives/10767) - പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അസ്ഥിരത കണക്കിലെടുത്ത് ഇന്ത്യയ്ക്ക് നിർണായക ഇളവ് നല്‍കി അമേരിക്ക. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധങ്ങളില്‍ 30 ദിവസത്തെ ഇളവാണ് യുഎസ് ഭരണകൂടം അനുവദിച്ചത്. എണ്ണ വിതരണം തടസമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാൻ കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് - [പൊങ്കാല കഴിഞ്ഞുള്ള ശുചീകരണം: ആര്‍ഡിഒ പരിശോധിക്കും, വീഴ്ചകള്‍ അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി](https://thekeralapost.com/archives/10764) - ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം സംബന്ധിച്ച്‌ വീഴ്ചകള്‍ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വി. ശിവൻകുട്ടി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചിരുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങള്‍ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വാർത്താക്കുറിപ്പില്‍ പറയുന്നു. ശുചീകരണ പ്രവർത്തനങ്ങളില്‍ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് - [ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍](https://thekeralapost.com/archives/10761) - ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ഉള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഞാന്‍ കളര്‍ഫുള്‍ ആയിട്ട് പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഉല്ലാസ യാത്ര പോകാനാണ് വണ്ടി. കുഞ്ഞുങ്ങളൊക്കെ എന്നെക്കാണുമ്പോള്‍ വെള്ള മാറ്റണമെന്നും നല്ല കളറടിക്കണമെന്നുമൊക്കെ പറയാറുണ്ട്. ഒരാള്‍ ചോദിച്ചു കളര്‍ മാറ്റുമോ എന്ന്. ഞാന്‍ മാറ്റുമെന്ന് പറഞ്ഞു. ആ പ്രതികരണം പിന്നീട് ഒരു ആരോപണമായി വന്നു. അങ്ങനെ - [ശ്യാമളയെ താന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ എം വി ഗോവിന്ദന്‍](https://thekeralapost.com/archives/10758) - തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശ്യാമളയെ നിര്‍ത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച്‌ എം വി ഗോവിന്ദന്‍. ഭാര്യാപദം ഇപ്പോള്‍ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന് സംസ്ഥാന സെക്രട്ടറി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചോദിച്ചു. ശ്യാമളയെ താന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശ്യാമള പല പദവികള്‍ വഹിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് താനുമായുള്ള വിവാഹം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഭാര്യാപദം ഉയര്‍ന്നുവരുന്നത് എങ്ങനെയാണെന്നും ഗോവിന്ദന്‍ ചോദിക്കുന്നു. മട്ടന്നൂരില്‍ നിന്നും - [ആഗോള അയ്യപ്പ സംഗമം; സ്പോണ്‍സര്‍ഷിപ്പിനെക്കാള്‍ കൂടുതല്‍ ചെലവ്; കാരണം വ്യക്തമാക്കണമെന്ന് കോടതി](https://thekeralapost.com/archives/10755) - പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതിനെക്കാള്‍ കൂടുതലാണെന്ന് ഓഡിറ്റിങ്ങില്‍ വ്യക്തമായി, ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിറ്റ് സ്ഥാപനമായ വിജയന്‍ ആന്‍ഡ് അസോസിയേറ്റ്സാണ് അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോര്‍ഡ് ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്. ബോര്‍ഡ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതില്‍ - [വടി അപകടകരമായ ആയുധമല്ല, അതിനാല്‍ പരിക്കേല്‍പ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ല ; പത്താം ക്ലാസുകാരൻറെ പരാതിയില്‍ അധ്യാപികമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി](https://thekeralapost.com/archives/10752) - അധ്യാപികമാർക്കെതിരെ പത്താം ക്ലാസുകാരൻ നല്‍കിയ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതും നോട്ടെഴുതാത്ത വിവരം വീട്ടിലെത്തി അമ്മയോട് പറഞ്ഞതും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ കോഴിക്കോട് ബേപ്പൂർ ജി.എച്ച്‌.എസ്.എസിലെ രണ്ട് അധ്യാപികമാർക്കെതിരായ കേസുകളാണ് റാക്കിയത്. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടർ നടപടികള്‍ ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കി. 2018 ലാണ് കേസിന് ഇടയാക്കിയ സംഭവം. വിദ്യാർഥി നല്‍കിയ പരാതിയില്‍ പരിക്കേല്‍പ്പിച്ചതടക്കമുള്ള വകുപ്പുകള്‍ പ്രകാരം ബേപ്പൂർ പൊലീസാണ് കേസെടുത്തത്. വിദ്യാർഥിയുടെ - [കോഴിക്കോട് വയനാട് തുരങ്കപാത; ആദ്യ സ്‌ഫോടനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ മുഖ്യമന്ത്രി](https://thekeralapost.com/archives/10749) - കോഴിക്കോട് വയനാട് തുരങ്കപാത പദ്ധതിക്ക് നിര്‍ണായക തുടക്കമായി.വയനാടിനെയും കോഴിക്കോടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ പാറ പൊട്ടിക്കലിന്റെ ഭാഗമായുള്ള ആദ്യ സ്‌ഫോടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മറിപ്പുഴയില്‍ നിര്‍വഹിച്ചു. കഴിഞ്ഞ ദിവസമാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചത്. ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ ആനക്കാംപൊയില്‍ - [നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ](https://thekeralapost.com/archives/10746) - കോഴിക്കോട്: നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു. വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയിൽ, മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും ആസ്റ്റർ - [ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കം](https://thekeralapost.com/archives/10743) - മുതിര്‍ന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ജി സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദന്‍ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പര്‍ഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. പരിഗണിക്കണ്ടതില്ല എന്ന എംവി ഗോവിന്ദന്റെ വാര്‍ത്തസമ്മേളനത്തിലെ മറുപടിയും പിന്നാലെയുള്ള ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി അം?ഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരന്‍ എടുത്തത്. എന്നാല്‍, സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് നിലവില്‍ സിപിഎം. - ['പൊങ്കാലയ്ക്കിടെ മോശമായ രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചു, ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു'; അന്ന രാജൻ](https://thekeralapost.com/archives/10740) - ആറ്റുകാല്‍ പൊങ്കല ഇടാൻ എത്തുന്ന സിനിമാ - സീരിയല്‍ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം നടി അന്ന രാജൻ ആറ്റുകാല്‍ പൊങ്കല ഇടാനെത്തിയ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു. എന്നാല്‍ നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമർശനം ആണ് ഇതിനു ലഭിച്ചത്. ബോഡി ഷെയിം ചെയ്യുന്ന തരത്തില്‍ ആണ് താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും പല ആങ്കിളില്‍ നിന്നും ആളുകളെടുത്ത് പ്രചരിപ്പിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഭക്തി നിർഭരമായ - [തിരഞ്ഞെടുപ്പ് മുന്നില്‍; അസമില്‍ മൂന്നു കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു](https://thekeralapost.com/archives/10737) - അസമില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മറ്റ് രണ്ട് എം എല്‍ എമാര്‍ റൈജോര്‍ ദളിലേക്കും ചേക്കേറി. ബി ജെ പിയില്‍ ചേരുന്ന മൂന്ന് എം എല്‍ എമാരുടെ പേരുകള്‍ മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ വെളിപ്പെടുത്തി. മുന്‍ പി സി സി അധ്യക്ഷന്‍ നേരത്തെ ബി ജെ പിയിലേക്ക് പോയിരുന്നു. റാഹ എം എല്‍ എ ശശികാന്ത ദാസ്, മംഗ്ലഡോയ് എം എല്‍ എ ബസന്ത - [കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടകളായ കണ്ണൂരും പാലക്കാടും ആലപ്പുഴയും സി.പി.എമ്മിന് വെറും രാഷ്ട്രീയ പ്രതിസന്ധിയല്ല, പ്രത്യയശാസ്ത്ര തകര്‍ച്ചയുടെ പ്രഭവകേന്ദ്രങ്ങളായി മാറി : സന്ദീപ് വാര്യര്‍](https://thekeralapost.com/archives/10734) - നിയമസഭ തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരും പാലക്കാടും ആലപ്പുഴയും ഇന്ന് സി.പി.എമ്മിന് വെറുമൊരു രാഷ്ട്രീയ പ്രതിസന്ധിയല്ലെന്നും ആഴത്തിലുള്ള പ്രത്യയശാസ്ത്ര തകർച്ചയുടെയും ആഭ്യന്തര കലഹങ്ങളുടെയും പ്രഭവകേന്ദ്രങ്ങളായി ഇവിടങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാർട്ടി നേരിടുന്ന തിരിച്ചടികള്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും കണ്ണൂരില്‍ ഉയരുന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വാർത്തകളുള്‍പ്പെടെ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലിനല്‍കിയവരോടുള്ള വലിയ വഞ്ചനയാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു. - ["വിദേശനയത്തിലെ വൈരുദ്ധ്യങ്ങള്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണം": സോണിയ ഗാന്ധി](https://thekeralapost.com/archives/10731) - പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലും ഇറാൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഇന്ത്യയുടെ വിദേശനയത്തില്‍ പ്രകടമാകുന്ന അസ്വാഭാവികമായ മാറ്റങ്ങളും വൈരുദ്ധ്യങ്ങളും പാർലമെന്റില്‍ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിദേശനയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പാർലമെന്റില്‍ അത് ചർച്ച ചെയ്യാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധിയില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. മുൻകാലങ്ങളില്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ വ്യക്തമായ നിലപാടെടുത്തിരുന്ന - [വിശ്വാസം മുതലെടുത്ത് സ്വര്‍ണക്കവര്‍ച്ച; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവൻ അപഹരിച്ച യുവതി പിടിയില്‍](https://thekeralapost.com/archives/10728) - തൃശൂർ കൊടകരയില്‍ പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങള്‍ കവർന്നു. മറ്റത്തൂർ മൂലംകുടം സ്വദേശിയായ പൂജാരി അജേഷിന്റെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടായിരുന്ന പറക്കാട്ടുകര മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26) ആണ് മോഷണക്കേസില്‍ തൃശൂർ റൂറല്‍ പൊലീസിന്റെ പിടിയിലായത്. അജേഷിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് യുവതി തന്ത്രപൂർവ്വം കൈക്കലാക്കിയത്. ഫെബ്രുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ അലമാരയില്‍ ബാഗിനുള്ളിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടില്‍ വരാറുണ്ടായിരുന്ന സൂര്യയ്ക്ക് അവിടുത്തെ കാര്യങ്ങളെല്ലാം സുപരിചിതമായിരുന്നു. - [ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ല; വി. ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; പ്രത്യേക ഗ്രൂപ്പ് യോഗം ചേര്‍ന്നു](https://thekeralapost.com/archives/10725) - നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോണ്‍ഗ്രസില്‍ തർക്കം രൂക്ഷം വി. ടി ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവൃത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. തൃത്താലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. കഴിഞ്ഞ ദിവസമാണ് കെ. കരുണാകരൻ ഫൗണ്ടേഷന്റെ പേരില്‍ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡിസിസി ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 30 ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബല്‍റാമിന്റെ, ഏകാധിപത്യ - [ലോക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ വേണ്ടിയാണ് അമേരിക്ക വിദേശ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത്: ഇന്ത്യയിലെ ഇറാന്‍ പ്രത്യേക പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം](https://thekeralapost.com/archives/10722) - ലോക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ വേണ്ടിയാണ് അമേരിക്ക വിദേശ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതെന്ന് ഇറാന്‍. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നത്. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയുക എന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പ്രതികരിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അബ്ദുല്‍ - [63 വര്‍ഷം നീണ്ട പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്നു, പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരൻ](https://thekeralapost.com/archives/10719) - 63 വർഷം നീണ്ട പാർട്ടി അംഗത്വം പുതുക്കാതെ മുൻ മന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ജി സുധാകരൻ. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്ന് പ്രവർത്തിച്ചപ്പോള്‍ എങ്ങനെയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഒരിക്കല്‍ പോലും അന്വേഷിച്ചില്ല എന്ന് ജി സുധാകരൻ ഫേസ്‌ബുക്കില്‍ കുറിച്ച പ്രതിഷേധ കുറിപ്പില്‍ പറയുന്നു. മത്സരത്തിന് ജി സുധാകരൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും താൻ അർഹിക്കുന്നില്ല എന്ന തരത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ - ['എന്തുകൊണ്ട് മലയാളികള്‍ മാത്രമിങ്ങനെ, അങ്ങനെയൊന്നും ഗള്‍ഫിലില്ല'; യുദ്ധ പശ്ചാത്തലത്തില്‍ എം എ യൂസഫലി](https://thekeralapost.com/archives/10716) - ഇസ്രയേല്‍ - ഇറാൻ യുദ്ധത്തില്‍ പ്രവാസികളുമായി ബന്ധപ്പെട്ട് അഭ്യർത്ഥനയുമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്‌ടറുമായ എം എ യൂസഫലി. സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച്‌ പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുതെന്ന് യൂസഫലി അഭ്യർത്ഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം. 'ഇല്ലാത്ത കാര്യങ്ങളുണ്ടാക്കി നാട്ടിലുള്ളവരെ ഭയപ്പെടുത്താതിരിക്കുക. അങ്ങനെയൊന്നും ഗള്‍ഫിലില്ല. മലയാള മാദ്ധ്യമങ്ങള്‍ വളരെ ആക്രമണാത്മകമാണെന്ന് അഭിപ്രായങ്ങളുയർന്നു. എന്തുകൊണ്ട് അവർ മാത്രം ഇങ്ങനെ പ്രവർത്തിക്കുന്നു? ആവശ്യമില്ലാത്ത ഗോസിപ്പുകള്‍, അഭ്യൂഹങ്ങള്‍, എഐ സൃഷ്ടികള്‍ പ്രചരിപ്പിക്കുകയാണ്. ജിസിസി നമുക്ക് അന്നം - [പശ്ചിമേഷ്യയില്‍ സംഘര്‍ഷം ; ലോകകേരളസഭ അംഗങ്ങളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി](https://thekeralapost.com/archives/10713) - പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാഹചര്യത്തില്‍ ലോകകേരളസഭ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ കേരളീയ സമൂഹത്തിലും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഗള്‍ഫില്‍ കഴിയുന്ന മലയാളികളോട് സർക്കാർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാഹചര്യം സങ്കീർണ്ണമായാല്‍ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ ബന്ധുക്കള്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി ഹെല്‍പ്പ് ലൈൻ സൗകര്യം - [ആറ്റുകാല്‍ പൊങ്കാലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ചില നിഷിപ്ത താല്‍പ്പര്യക്കാരുടെ നീക്കം ഒരിക്കലും അനുവദിക്കില്ല : മന്ത്രി വി. ശിവൻകുട്ടി](https://thekeralapost.com/archives/10710) - ആറ്റുകാല്‍ പൊങ്കാല മഹോത്സവം അതീവ ഭംഗിയായി പൂർത്തിയാക്കുന്നതില്‍ സംസ്ഥാന സർക്കാർ ഏജൻസികള്‍ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ കൃത്യമായ ആസൂത്രണമാണ് നടത്തിയത്. തിരുവനന്തപുരം സബ് കളക്ടറെ പ്രത്യേക കോർഡിനേറ്ററായി ചുമതലപ്പെടുത്തിയും നഗരത്തിലെ 28 വാർഡുകളെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചും സർക്കാർ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പൊങ്കാല നടത്തിപ്പ് ട്രസ്റ്റിന്റെ ചുമതലയാണെങ്കിലും വിശ്വാസികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വ്യക്തമാക്കി. ഭക്തിനിർഭരമായ ഉത്സവത്തെ - [ശബരിമല സ്വര്‍ണമോഷണ കേസ്; തന്ത്രി കണ്ഠര് രാജീവരെ ഇ ഡി ചോദ്യം ചെയ്യും](https://thekeralapost.com/archives/10707) - ശബരിമല സ്വർണമോഷണ കേസില്‍ തന്ത്രി കണഠര് രാജീവരെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഇ ഡി ഓഫീസില്‍ ഇന്ന് ഹാജരാകാൻ തന്ത്രി കണ്ഠര് രാജീവർക്ക് ഇ ഡി നിർദേശം നല്‍കിയിരുന്നു.കഴിഞ്ഞയാഴ്ച ഇ‍ ‍ഡി കണ്ഠര് രാജീവർക്ക് സമൻസ് അയച്ചിരുന്നു. തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത് അതെസമയം ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുറിൻ്റെ - [വിജയ്-സംഗീത വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പിലേക്ക്? 250 കോടി നഷ്ട പരിഹാരം നല്‍കാമെന്ന് വിജയ്](https://thekeralapost.com/archives/10704) - തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്‌ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. സംഗീതയാണ് വിവാഹമോചന ഹർജി കോടതിയില്‍ ഫയല്‍ ചെയ്തതെങ്കിലും, വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോള്‍ സജീവ ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021-ന്റെ തുടക്കം മുതല്‍ തന്നെ ഇവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ പ്രകടമായിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് താല്പര്യം പ്രകടിപ്പിച്ചെങ്കിലും, തന്റെ രാഷ്ട്രീയ ഭാവിക്ക് അത് മങ്ങലേല്‍പ്പിക്കുമെന്ന് - [സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്](https://thekeralapost.com/archives/10701) - നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും. നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം. ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വൻകിട മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാം. - [യുഎസ് എംബസികള്‍ക്കെതിരേ ആക്രമണം; ഇറാനെ തീര്‍ക്കുമെന്ന് ട്രംപ്](https://thekeralapost.com/archives/10698) - പശ്ചിമേഷ്യയില്‍ യുഎസ് - ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. സൗദി അറേബ്യയിലെയും കുവൈറ്റിലെയും അമേരിക്കൻ എംബസികള്‍ക്കെതിരേ ഇറാൻ ഡ്രോണ്‍ ആക്രമണം നടത്തിയതോടെ മേഖല പൂർണമായും യുദ്ധത്തിലേക്കു നീങ്ങുകയാണ്. മേഖലയിലെ സാഹചര്യം കൈവിട്ടുപോകുന്ന പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നല്‍കി. ബഹ്റൈൻ, കുവൈറ്റ്, ഈജിപ്റ്റ്, ലെബനൻ, ഒമാൻ, ഇറാക്ക്, ഖത്തർ, സൗദി, യുഎഇ തുടങ്ങി 15 രാജ്യങ്ങളിലുള്ളവർ ലഭ്യമായ വിമാന സർവീസുകള്‍ ഉപയോഗപ്പെടുത്തി - [ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ, കടക്കാൻ ശ്രമിക്കുന്ന കപ്പല്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്](https://thekeralapost.com/archives/10694) - തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറല്‍ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളില് എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-25 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് അന്താരാഷ്ട്ര - [അടുത്ത പൊങ്കാലക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും: വി.ഡി.സതീശൻ](https://thekeralapost.com/archives/10691) - അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊങ്കാലയർപ്പിക്കാൻ കുടുംബത്തിനൊപ്പം തലസ്ഥാനത്ത് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല് 24 മണിക്കൂറിനകം ആദ്യത്തെ 50 സ്ഥാനാര്ഥികളെ പ്രഖ്യാപിക്കും. അതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായി. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്ഡ് തീരുമാനിക്കും. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ് ലക്ഷ്യം. യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും സതീശന് പറഞ്ഞു. പാലക്കാട് രമേഷ് പിഷാരടി മത്സരിക്കുന്നതില് തീരുമാനമായിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞവര്ഷവും രമേഷ് പിഷാരടിയുടെ പേര് - [നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്, ആവശ്യവുമായി ഭര്‍ത്താവ്](https://thekeralapost.com/archives/10688) - നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്. കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആവശ്യം. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ്, പാർട്ടി സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോട് തന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫോണിലൂടെയും ചിലരോട് നേരിട്ടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് - [തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പുകളില്‍ തീപകര്‍ന്നു](https://thekeralapost.com/archives/10685) - തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില് നിന്ന് പകര്ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകള്‍ ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ച കഴിഞ്ഞ് 3.10 മുതല്‍ രാത്രി - [കുടിവെള്ളമില്ല, മാലിന്യംനിറഞ്ഞ വെള്ളക്കെട്ട്, ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് പൊങ്കാലയ്‌ക്കെത്തിയ ജനങ്ങള്‍, നാണക്കേടായി ബിജെപിയുടെ കോര്‍പ്പേറഷന്‍ ഭരണം](https://thekeralapost.com/archives/10682) - ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ പൊങ്കാല മഹോത്സവം കൃത്യമായി നടത്തുന്നതില്‍ കോര്‍പ്പറേഷന് വീഴ്ച സംഭവിച്ചതായി ആരോപണം. ലക്ഷക്കണക്കിന് ഭക്തര്‍ തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്ന ഉത്സവം കേരളത്തിന്റെ സാംസ്‌കാരിക ആത്മീയ പ്രതീകമായി മാറിയിട്ടുണ്ട്. എന്നാല്‍, ഉത്സവത്തിന് എത്തിയ ആളുകള്‍ക്ക് കുടിവെള്ള ക്ഷാമമുണ്ടായെന്നും ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടാണെന്നും ഭക്തര്‍ പരാതിപ്പെടുന്നു. ബിജെപി നേതൃത്വത്തിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആദ്യ പൊങ്കാലയാണിത്. അതുകൊണ്ടുതന്നെ പൊങ്കാല നടത്തിപ്പില്‍ വീഴ്ചവരില്ലെന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുമ്പെങ്ങുമില്ലാത്ത അസൗകര്യമാണ് ഇത്തവണയെന്നാണ് ഭക്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. നഗരത്തിലെ പല വാര്‍ഡുകളിലും ജലവിതരണം - [നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് പിഷാരടി പാലക്കാട് മത്സരിച്ചേക്കും](https://thekeralapost.com/archives/10679) - ചലച്ചിത്ര- ടെലിവിഷൻ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായേക്കും. പാലക്കാട് മത്സരിക്കാൻ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടർന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം.നേരത്തെ മുതിർന്ന നേതാവ് കെ മുരളീധരൻ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്റെ പേരാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷൻ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.രമേഷ് പിഷാരടി മത്സരിച്ചാല്‍ - ['ജനാധിപത്യ കേരളത്തിന് നാണക്കേട്': ടി. സിദ്ദിഖിനെ കൂവിയതിനെതിരെ രമേശ് ചെന്നിത്തല](https://thekeralapost.com/archives/10676) - വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ടി. സിദ്ദിഖ് എംഎല്‍എയെ കൂവി വിളിച്ച സംഭവം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ ഔദ്യോഗിക വേദിയില്‍ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അപരിഷ്കൃതത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിജീവനത്തിന്റെ വേളകളില്‍ പോലും സിപിഎം രാഷ്ട്രീയം കലർത്തുകയാണ്. ദുരന്തമുഖത്ത് രാഷ്ട്രീയം നോക്കാതെ ഒന്നിച്ചുനില്‍ക്കുന്ന മലയാളിയുടെ അന്തസ്സ് സിപിഎം കാണിക്കുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതിന് തക്കതായ മറുപടി ജനങ്ങള്‍ നല്‍കും. ടൗണ്‍ഷിപ്പ് പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് - [പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫിലെ പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി](https://thekeralapost.com/archives/10673) - പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫിലെ പരീക്ഷകള്‍ മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വ്യാഴാഴ്ച നടക്കാനിരുന്ന എസ്‌എസ്‌എല്‍സി പരീക്ഷയും മാര്‍ച്ച്‌ 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഗള്‍ഫില്‍ പിന്നീട് പ്രത്യേകം ചോദ്യപേപ്പര്‍ വെച്ച്‌ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തില്‍ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്കൂളുകളിലും പരീക്ഷ - ['തെലങ്കാനയിലും ബുള്‍ഡോസര്‍ രാജ് അരങ്ങേറിയത് ആശങ്കാജനകം'; മുഖ്യമന്ത്രി](https://thekeralapost.com/archives/10670) - കർണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുള്‍ഡോസർ രാജ് അരങ്ങേറിയത് ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്‌ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയില്‍ അടിച്ചുനിരത്തപ്പെട്ടത്. യാതൊരുവിധ മുൻകൂർ നോട്ടീസും നല്‍കാതെ ഫെബ്രുവരി 25-ന് പുലർച്ചെയാണ്, എല്ലാ തിരിച്ചറിയല്‍ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോണ്‍ഗ്രസ്സ് സർക്കാർ ഭവനരഹിതരാക്കിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആചാര്യ വിനോബ ഭാവെ നേതൃത്വം നല്‍കിയ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയ വിനോബ നഗറിലെ വീടുകളാണ് കോണ്‍ഗ്രസ് - [ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം. സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു](https://thekeralapost.com/archives/10667) - ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിവച്ചതിന് പിന്നാലെ ഇന്ത്യയില്‍ കര്‍ശന നിരീക്ഷണം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അക്രമത്തിന് കാരണമായേക്കാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍, ഇറാന്‍ അനുകൂല തീവ്ര നിലപാടുകള്‍ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം. ഫെബ്രുവരി 28 നാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുമായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയത്. തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും - [സൗദിയിലെ അരാംകോ റിഫൈനറിയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം](https://thekeralapost.com/archives/10664) - സൗദിയിലെ അരാംകോയുടെ റാസ് ടാനുറ റിഫൈനറിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രാവിലെയാണ് ആക്രമണം ഉണ്ടായത്. ഷഹീദ്136 ഡ്രോണ്‍ ആണ് ഇറാന്‍ പ്രയോഗിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രോണ്‍ പതിച്ചതിന് പിന്നാലെ തീ പിടിത്തമുണ്ടായെന്നും വലിയ പുക ഉയര്‍ന്നുവെന്നും ആളുകള്‍ കുറിക്കുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സൗദി അറിയിച്ചു. ആള്‍നാശമോ മറ്റ് നഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അരാംകോയും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ഹൂതികളാണ് ആക്രമണം - [യുഎഇയിലെ ആമസോണ്‍ ഡേറ്റാസെന്ററിന് നേരേ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവച്ചു](https://thekeralapost.com/archives/10661) - യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിന് നേരേ ആക്രമണം. അജ്ഞാതവസ്തു പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായതോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി ആമസോണിന്റെ ക്ലഡ് കമ്പൂട്ടിങ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡേറ്റാ സെന്ററിലേക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ നേരിടുന്നതിനിടെയാണ് ഈ സംഭവം. അതേസമയം ഡേറ്റാസെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്ന സംഭവത്തില്‍ ആമസോണ്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് - ['ടി.സിദ്ദിഖ് പ്രസംഗിക്കുമ്പോള്‍ കൂക്കി വിളിച്ചത് ശരിയായില്ല'; മന്ത്രി കെ.രാജൻ](https://thekeralapost.com/archives/10658) - ടി.സിദ്ദിഖ് പ്രസംഗിക്കുമ്പോള്‍ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജൻ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച്‌ സിദ്ദിഖിനെ പരാമർശിച്ചല്ല പറഞ്ഞത്. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോള്‍ ചിലർ ട്രോളുകള്‍ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരെല്ലാം എന്ന് ഇന്നലെ സർക്കാർ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വീടുകള്‍ വച്ച്‌ കൊടുക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. ചികിത്സാ സഹായങ്ങള്‍ ഉള്‍പ്പടെ ഉള്ളവ - [നിയന്ത്രണങ്ങള്‍ക്കിടയിലും കശ്മീരില്‍ പ്രതിഷേധം തുടരുന്നു; വിദ്യാലയങ്ങള്‍ക്ക് അവധി, ജനജീവിതം സ്തംഭിച്ചു](https://thekeralapost.com/archives/10655) - ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ കശ്മീര്‍ താഴ്വരയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം ആളിപ്പടരുന്നു. ക്രമസമാധാന നില കണക്കിലെടുത്ത് അധികൃതര്‍ പലയിടത്തും ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങി. ശ്രീനഗറിലെ ബമിന, ഗുണ്ഡ് ഹസിഭട്ട്, ജഹാംഗീര്‍ ചൗക്ക് എന്നിവിടങ്ങളിലും തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുമാണ് തിങ്കളാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ശ്രീനഗറിലെ ജഹാംഗീര്‍ ചൗക്കില്‍ ഖമേനിയുടെ ചിത്രങ്ങളും കറുത്ത കൊടികളുമായി പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് - [ഇറാനില്‍ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു; യുദ്ധം നിര്‍ത്താൻ ചൈനയുടെ കര്‍ശന നിര്‍ദ്ദേശം; നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആഹ്വാനം](https://thekeralapost.com/archives/10652) - ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണത്തില്‍ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ടെഹ്‌റാനില്‍ നടന്ന സ്ഫോടനത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് തടയാൻ സൈനിക നീക്കങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ചൈന ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ 1000-ത്തിലധികം കേന്ദ്രങ്ങളില്‍ നടന്ന ബോംബാക്രമണത്തില്‍ ഇതുവരെ നൂറുകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ - [കുവൈറ്റില്‍ ഒന്നിലധികം യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു; എഫ്-15 ആകാശത്തുനിന്ന് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്](https://thekeralapost.com/archives/10649) - ഒന്നിലധികം അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങള്‍ കുവൈറ്റില്‍‌ തകർന്നുവീണതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം. വിമാനം തകരുന്നതിന് മുൻപ് പൈലറ്റുമാർ സുരക്ഷിതമായി പുറത്തേക്ക് കടന്നു. എന്നാല്‍, അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. തിങ്കളാഴ്ച രാവിലെ കുവൈറ്റില്‍ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങള്‍ തകർന്നതായും എന്നാല്‍ അവയിലെ പൈലറ്റുമാർ രക്ഷപ്പെട്ടതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ഇറാൻ മൂന്നാം ദിവസവും ആക്രമണം തുടരുന്നതിനിടയിലാണ് ഈ സംഭവം. "ഇന്ന് രാവിലെ നിരവധി യുഎസ് യുദ്ധവിമാനങ്ങള്‍ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന എല്ലാ - [27 യുഎസ് സൈനികതാവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്](https://thekeralapost.com/archives/10646) - ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ യുഎസിന്റെ 27 സൈനികതാവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു. യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നും ഐആര്‍ജിസി പറഞ്ഞു. വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. യുഎസ് വ്യോമതാവളങ്ങള്‍ക്ക് പുറമേ ഇസ്രായേലിലെ തെല്‍ നോഫ് വ്യോമതാവളം, തെല്‍ അവിവിലെ ഇസ്രായേലി ആര്‍മി കമാന്‍ഡ് ആസ്ഥാനം, ഇവിടുത്തെ പ്രതിരോധ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് എന്നിവ ആക്രമിച്ചു. പകരംവീട്ടാനുള്ള എല്ലാ കടുത്ത നടപടികളും - [ഇറാന്റെ നേതൃത്വം, അടുത്തതെന്ത്?](https://thekeralapost.com/archives/10643) - പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഒരു താല്‍ക്കാലിക കൗണ്‍സില്‍ ചുമതലകള്‍ കൈകാര്യം ചെയ്യണമെന്നാണ് ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 111 അനുശാസിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്‌ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈൻ മൊഹ്‌സെനി-എജെയ്, ഗാർഡിയൻ കൗണ്‍സിലിലെ ഒരു പുരോഹിതൻ എന്നിവർ ഉള്‍പ്പെടുന്നതാണ് ഈ താല്‍ക്കാലിക കൗണ്‍സില്‍. പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത് വരെ ഈ താല്‍ക്കാലിക കൗണ്‍സില്‍ പ്രവർത്തിക്കും. പ്രതിരോധ മന്ത്രി മൗസവി, സൈനിക മേധാവി നസീർസാദേ എന്നിവർ - [സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം; വി. ജോയ് വര്‍ക്കലയില്‍ മത്സരിക്കും](https://thekeralapost.com/archives/10640) - സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തില്‍ നിർണ്ണായകമായ അഴിച്ചുപണിക്ക് പാർട്ടി തീരുമാനിച്ചു. എ.എ. റഹീം എം.പിയെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാൻ ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കല നിയമസഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നേതൃമാറ്റം. വർക്കല എം.എല്‍.എ കൂടിയായ വി. ജോയിയെ മാറ്റിനിർത്തിയാല്‍ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന പാർട്ടിക്കുള്ളിലെ ആശങ്കയാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. തുടഭരണം ലക്ഷ്യമിട്ട് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കുക എന്ന നയത്തിന്റെ - [പ്രവാസികള്‍ക്ക് തിരിച്ചടി ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി](https://thekeralapost.com/archives/10637) - കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്നലെയും ഇന്നുമായി നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങള്‍ കൂടിയാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്‌കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസ് റദ്ദാക്കിയിട്ടില്ല. കൊച്ചിയിലേക്കുള്ള എട്ട് സര്‍വീസുകളും റദ്ദാക്കി.ഇന്ന് രാവിലെ 7 മണിക്കും രാത്രി 12നും ഇടയില്‍ കൊച്ചിയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി. മസ്‌ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം രാവിലെ - [മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്ന്റെ ആദ്യഘട്ട വീടുകള്‍ കൈമാറി മുഖ്യമന്ത്രി](https://thekeralapost.com/archives/10633) - മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യഘട്ട ടൗണ്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. 64.47 ഹെക്ടറില്‍ 410 വീടാണ് നിര്‍മിക്കുന്നത്. ഇതില്‍ 304 വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയായി. ഏപ്രിലോടെ എല്ലാ വീടും കൈമാറും. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പൊതുമാര്‍ക്കറ്റ്, ഉരുള്‍ സ്മാരകം, ഓപ്പണ്‍ തിയറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, കളിയിടങ്ങള്‍, വൈദ്യുതി സബ്സ്റ്റേഷന്‍ തുടങ്ങിയവയും നിര്‍മിക്കും. 2024 ജൂലൈ - ['കുടുംബത്തെ നശിപ്പിച്ചവള്‍'; വിജയ്- സംഗീത വിവാഹ മോചനത്തില്‍ തൃഷയ്ക്കെതിരെ വൻ സൈബറാക്രമണം](https://thekeralapost.com/archives/10630) - വിജയിയുടെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും തിരിച്ചടിയായിരിക്കുകയാണ് ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജി. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സംഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ . ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേള്‍ക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തൃഷ മുൻപ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് തഴെ കടുത്ത ഭാഷയിലാണ് ആരോപണങ്ങളും വിമർശന കമന്റുകളും പെരുകുന്നത്. 'ഒരു കുടുംബത്തെ നശിപ്പിച്ചവള്‍' - [രക്തസാക്ഷി ഫണ്ട് കണക്കിനെച്ചൊല്ലി പയ്യന്നൂര്‍ സി.പി.എമ്മില്‍ പോര്; ഏരിയ കമ്മിറ്റിയില്‍ വാക്കേറ്റവും ഇറങ്ങിപ്പോക്കും](https://thekeralapost.com/archives/10627) - കണ്ണൂർ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തില്‍ സി.പി.എം. നേതാക്കള്‍ തമ്മില്‍ രൂക്ഷമായ തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായി. ധനരാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ളവയുടെ വരവുചെലവ് കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിക്കാത്തതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. വി. കുഞ്ഞികൃഷ്ണൻ നേരത്തെ ഉന്നയിച്ച ക്രമക്കേടുകള്‍ സംബന്ധിച്ച കണക്കുകള്‍ പൊതുസമക്ഷം വ്യക്തമാക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചിരുന്നുവെങ്കിലും യോഗത്തില്‍ കൃത്യമായ വിശദീകരണം ലഭിക്കാത്തത് ചില അംഗങ്ങളെ പ്രകോപിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത വെള്ളിയാഴ്ചത്തെ യോഗത്തില്‍ വാക്കേറ്റം രൂക്ഷമായതോടെ ചില അംഗങ്ങള്‍ പ്രതിഷേധിച്ചു - [കേരളം വഴി രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സര്‍വീസ്](https://thekeralapost.com/archives/10624) - മലബാർ മേഖലയില്‍നിന്ന് രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീർഥാടകരുടെ ദീർഘനാളത്തെ ആവശ്യം സഫലാകുന്നു .മംഗലാപുരത്തുനിന്ന് കേരളം വഴി തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. മാർച്ച്‌ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും. 16621/16622 ആണ് പുതിയ ട്രെയിനിന്റെ നമ്പർ. പാലക്കാട്, മധുര, മാനാ മധുര വഴിയാണ് ട്രെയിൻ രാമേശ്വരത്തിന് പോകുക. മംഗളൂരു സെൻട്രലില്‍ നിന്ന് ശനിയാഴ്ച രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ ഞായർ രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. തിരികെയുള്ള സർവീസ് - [സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രിക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്](https://thekeralapost.com/archives/10621) - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. വിവാദ പ്രസംഗം ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ലൈവ് ചെയ്തുവെന്ന് പറയപ്പെടുന്ന അക്കൗണ്ട് നശിക്കപ്പെട്ടതായും റിപ്പോർട്ടില്‍ പറയുന്നു. അന്വേഷണപ്പിഴവ് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചു. 2022 ജൂലൈ 3ന് സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. കുറച്ചു നല്ല കാര്യങ്ങള്‍ എന്ന - [തമിഴ്‌നാട്ടില്‍ സുപ്രധാനനീക്കം; ഒ.പനീര്‍ശെല്‍വം ഡിഎംകെയില്‍](https://thekeralapost.com/archives/10612) - തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെല്‍വം ഡിഎംകെയില്‍ ചേർന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ. പനീർശെല്‍വത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയില്‍ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ നടക്കുന്ന സുപ്രധാന രാഷ്ട്രീയനീക്കമാണ് ഒപിഎസിന്റെ ഡിഎംകെ പ്രവേശം. എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ഒപിഎസ് ഡിഎംകെ നേതൃത്വവുമായി അടുത്തത്. കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖർബാബുവിന്റെ നേതൃത്വത്തിലും ഒപിഎസുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച എം.കെ. - ['മന്ത്രിക്കൊപ്പം ഫോട്ടോയെടുത്തത് പിന്തുണയറിയിക്കാൻ, അഭിനയമെന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ': നഴ്സിന്‍റെ കുറിപ്പ്](https://thekeralapost.com/archives/10615) - കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്സ് പി.സി. സ്മിത. കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിക്ക് എംആർഐ സ്കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയില്‍ മന്ത്രി ഭക്ഷണം കഴിച്ചില്ല. - [മദ്യനയക്കേസില്‍ സിബിഐക്കു തിരിച്ചടി; കേജ്‌രിവാളിനെയും സിസോദിയയെയും ഒഴിവാക്കി](https://thekeralapost.com/archives/10609) - ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി. സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. വിധി പുറത്തുവന്നതിന് പിന്നാലെ കേജ്രിവാള്‍ മാധ്യമങ്ങള്‍ക്ക് മുൻപില്‍ വിതുമ്ബി. കേജ്രിവാളിനും സിസോദിയയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നടത്താൻ ആവശ്യമായ കൃത്യമായ തെളിവുകള്‍ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. മദ്യനയം രൂപീകരിച്ചതില്‍ ഇവർക്ക് വ്യക്തിപരമായ സാമ്ബത്തിക ലാഭമുണ്ടായെന്നോ അല്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ സ്ഥാപിക്കാൻ - [ഡോക്ടര്‍മാരുടെ ബഹിഷ്കരണ സമരം ഒ.പിയെ ബാധിക്കരുത് ; സര്‍ക്കാറിനോട് ഹൈകോടതി](https://thekeralapost.com/archives/10606) - സർക്കാർ മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാരുടെ ബഹിഷ്കരണ സമരം ഒ.പി വിഭാഗം പ്രവർത്തനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാറിനോട് ഹൈകോടതി. സമരത്തിന്റെ പേരില്‍ രോഗികള്‍ക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടരുത്. ഇതിനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. മാത്രമല്ല, സമരത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും സർക്കാറിനുണ്ട്. ഇതേസമയം, ഡോക്ടർമാർ നടത്തുന്ന സമരത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. ഡോക്ടർമാർ നടത്തുന്ന സമരം ജനങ്ങളുടെ - ['കേരള സ്റ്റോറി 2' സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി'; നിര്‍മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി](https://thekeralapost.com/archives/10603) - കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന്റെ" ബുക്കിംഗ് ആരംഭിച്ചു. പശ്ചിമബംഗാളിലെ തിയേറ്ററുകളിലാണ് ഓണ്‍ലൈൻ പ്ളാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഉള്ളടക്കത്തെച്ചൊല്ലിയും പേരിനെച്ചൊല്ലിയും വിവാദത്തിലായ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു.' ബുക്ക് മൈ ഷോ' വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.ഉച്ചയ്ക്കുശേഷമുള്ള ഷോകളുടെ ബുക്കിംഗാണ് ആരംഭിച്ചത്. ഇന്നുരാവിലെ ഒൻപത് മണിക്കാണ് സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോടതി തടഞ്ഞതോടെ റിലീസ് മാറ്റി. രാവിലെതന്നെ കോടതി ഹർജി വീണ്ടും പരിഗണിക്കുമെന്നാണ് വിവരം. തങ്ങള്‍ക്ക് അനുകൂലമായ - ['കുട്ടികള്‍ വായിച്ച്‌ വളരട്ടെ' വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്‌ നല്‍കുന്നത് പരിഗണനയില്‍': മന്ത്രി വി ശിവൻകുട്ടി](https://thekeralapost.com/archives/10600) - കുട്ടികള്‍ വായിച്ച്‌ വളരട്ടെ വിദ്യാർത്ഥികള്‍ക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്‌ നല്‍കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.തിരുവനന്തപുരത്ത് കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത് പരീക്ഷ എന്നത് അല്ല അവസാന വാക്ക് അല്ല എന്നും മന്ത്രി പറഞ്ഞു ലോകം മാറുകയാണ്, അതിനൊപ്പം നമ്മുടെ പഠനരീതിയും മാറണം. പാഠപുസ്തകം പരിഷ്കരിച്ചു. വിദ്യാർത്ഥികളുടെ ഉള്‍പ്പടെ അഭിപ്രായം തേടിയാണ് പാഠപുസ്തകം തയ്യറാക്കിയത് എന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വത്തെ കുറിച്ച്‌ സ്കൂളുകളിലും അറിവുണ്ടാക്കി. അതിനുവേണ്ടി പാഠപുസ്തകത്തില്‍ അനുബന്ധ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി - [രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; ആഭ‍്യന്തര സമിതി രൂപികരിക്കണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെയ്ക്ക് കത്തയച്ച്‌ എൻഡബ്ള‍്യൂഎംഐ](https://thekeralapost.com/archives/10597) - പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തില്‍ വനിതാ നേതാക്കളെയും, നിയമ അവകാശ വിദഗ്ധരെയും ഉള്‍പ്പെടുത്തി ആഭ‍്യന്തര സമിതി രൂപികരിച്ച്‌ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ എന്ന സംഘടന കോണ്‍ഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. രാഹുലിനെതിരായ പരാതിക്കാരില്‍ ഒരാള്‍ മാധ‍്യമപ്രവർത്തകയും NWMI അംഗമാണെന്നും പരാതിക്കാരിക്കെതിരേ സൈബർ ആക്രമണവും അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നതായും കത്തില്‍ പറയുന്നു. - [ഖരമാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിച്ചു: മന്ത്രി എം ബി രാജേഷ്](https://thekeralapost.com/archives/10594) - ഖരമാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. കിലയുടെ ഹെഡ് ഓഫീസ് ക്യാമ്പസില്‍ നിർമ്മിക്കുന്ന രണ്ട് ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ആറ് മാസങ്ങള്‍ കൊണ്ട് സാനിറ്ററി മാലിന്യങ്ങള്‍ പൂർണമായും സംസ്കരിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഉണ്ടാക്കും. ഇതിനായി നാല് മേഖലകളിലായി നാല് റീജിയണല്‍ പ്ലാൻ്റുകളുടെ നിർമാണം പുരോഗമിച്ച്‌ വരികയാണെന്നും ആറ് മാസങ്ങള്‍ കൊണ്ട് ഇതിൻ്റെ നിർമാണം പൂർത്തീകരിക്കുമെന്നും - [പട്ടയം നല്‍കുന്നതില്‍ ഇടുക്കി ജില്ലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി: മന്ത്രി റോഷി അഗസ്റ്റിൻ](https://thekeralapost.com/archives/10591) - സങ്കീർണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നല്കി നിയമാനുസൃതമായ ഭൂമി പതിവ് നടപടികളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയില്‍ പട്ടയ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്ഥാനത്തെ എല്ലാ ഭൂരഹിതരേയും കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് - [കൊതുകിനെയും ഈച്ചയെയും കൊല്ലാൻ ആരും രാഷ്ട്രീയത്തില്‍ വരില്ല; മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് ഷമ മുഹമ്മദ്](https://thekeralapost.com/archives/10588) - വരുന്നനിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റു തേടി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. പാർട്ടി പറഞ്ഞാല്‍ മത്സരിക്കും.അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി തന്നെയാണ്. എല്ലാവരും ഒരു ലക്ഷ്യം വെച്ചാണ് രാഷ്ട്രീയത്തില്‍ വരുന്നത്. ഈച്ചയെയും കൊതുകിനെയും കൊല്ലാൻ ആരും രാഷ്ട്രീയത്തില്‍ വരില്ലല്ലോയെന്നും ഷമ പറഞ്ഞു. വർഷങ്ങളായി പാർട്ടിയിലുള്ളവരെ പരിഗണിക്കണമെന്നും ഷമയുടെ ആവശ്യം.വർഷങ്ങളായി പാർട്ടിയിലുള്ളവരെയും പരിഗണിക്കേണ്ടതുണ്ട്. വിജയസാധ്യതയാണ് പാർട്ടി പ്രാധാന്യം നല്‍കുന്നത്. ഏതു പാർട്ടിയില്‍ ആണെങ്കിലും സ്ത്രീകള്‍ക്ക് പരിഗണന നല്‍കണം. എന്നാല്‍ കേരളം അതില്‍ കുറച്ച്‌ പിന്നിലാണെന്നും മത്സരിച്ചാലും ഇല്ലെങ്കിലും - [ചിന്ത ജെറോമിനെതിരെ കേസ്; പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് എഫ്.ഐ.ആര്‍; ഒന്നാം പ്രതിയാക്കി പോലീസ് ](https://thekeralapost.com/archives/10585) - സമൂഹത്തില്‍ സ്പർധ വളർത്താൻ ശ്രമിച്ചെന്ന ആരോപണത്തില്‍ സി.പി.എം നേതാവ് ചിന്ത ജെറോമിനെ ഒന്നാം പ്രതിയാക്കി ഇരവിപുരം പോലീസ് കേസെടുത്തു കോണ്‍ഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തർ നല്‍കിയ പരാതിയിലാണ് നടപടി. ചിന്തയ്ക്ക് പുറമെ തിരിച്ചറിയാത്ത 55 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥയിലാണ് വിവാദ സംഭവമുണ്ടായത്. ജാഥയില്‍ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചെന്നാണ് പരാതി. - [എന്റെ രാഷ്ട്രീയ നിലപാട് എന്നും പാര്‍ട്ടിയ്ക്കൊപ്പം' വിഎസിന്റെ മകൻ അരുണ്‍കുമാര്‍](https://thekeralapost.com/archives/10582) - മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച്‌ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍ കുമാർ.തിരഞ്ഞെടുപ്പ് അടുത്തതോടെ മലമ്പുഴയടക്കമുള്ള മണ്ഡലങ്ങളെ കേന്ദ്രീകരിച്ച്‌ പല വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തന്റെ രാഷ്ട്രീയ പ്രവേശം ഏതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് വേദനാജനകമാണെന്നും അരുണ്‍കുമാർ അരുണ്‍കുമാർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബാലസംഘ കാലഘട്ടം മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ് ജിവിച്ചു വരുന്നത്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദയെന്നും തന്റെ നിലപാട് പാർട്ടിയ്ക്കൊപ്പം മാത്രമാണെന്നും അരുണകുമാർ കൂട്ടിച്ചേർത്തു - [കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പ്രിയങ്കാ ഗാന്ധി എം.പി](https://thekeralapost.com/archives/10579) - കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രിയങ്കാ ഗാന്ധി എം.പി നിർദേശം നല്‍കി. കളക്‌ട്രേറ്റ് മിനി കോണ്‍ഫറൻസ് ഹാളില്‍ നടന്ന ഡിസ്ട്രിക്‌ട് ഡെവലപ്‌മെന്റ് കോർഡിനേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റിയില്‍ (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. താമരശ്ശേരി ചുരം വീതി കൂട്ടല്‍, രാത്രി യാത്രാ നിരോധനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ഉന്നതികളിലെ അടിസ്ഥാന സൗകര്യവികസനം, ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക- വിദ്യാഭ്യാസ- സാമ്പത്തിക ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. മെഡിക്കല്‍ - [പശ്ചിമതീര ജലപാത വികസനം നവകേരള നിര്‍മ്മിതിയില്‍ വലിയ മാറ്റം സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/10576) - കേരളത്തിന്റെ വികസന ചരിത്രത്തില്‍ അതിപ്രധാനമായ ഒരു ചുവടുവെപ്പാണ് പശ്ചിമതീര ജലപാതയുടെ വികസനത്തിലൂടെ നടപ്പിലാകുന്നതെന്നും ഇത് നവകേരള നിർമ്മിതിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ട പൂർത്തീകരണം, ചിലക്കൂർ വിനോദസഞ്ചാര പദ്ധതി, ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം വർക്കല ചിലക്കൂർ ബീച്ച്‌ പാർക്കില്‍ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏവരും ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കാളികളാകുന്ന ഈ ചടങ്ങ് നാടിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്നും പശ്ചിമതീര വികസനത്തിന്റെ - [ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ (HSPA) ഇന്ത്യൻ ചാപ്റ്റർ നിലവിൽ വന്നു](https://thekeralapost.com/archives/10573) - കോഴിക്കോട്: ലോകത്തിലെ മുഴുവൻ സ്റ്റെറൈൽ പ്രോസസ്സിംഗ് ടെക്നീഷ്യന്മാർക്കുള്ള വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും നൽകുന്ന അസോസിയേഷനായ എച്ച്എസ്പിഎ യുടെ ഇന്ത്യൻ ചാപ്റ്ററിന് അമേരിക്കയിലെ പ്രൊഫഷണൽ സംഘടനയായ ദി ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ അംഗീകാരം നൽകി.യുഎസ്എ ക്ക് പുറത്ത് സ്ഥാപിതമാകുന്ന നാലാമത്തെ ചാപ്റ്ററാണ് എച്ച്എസ്പിഎ ഇന്ത്യ. ഇന്ത്യൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളുടെ ലോഗോ പ്രകാശനം എൻഎബിഎച്ച് പ്രിൻസിപ്പൽ അസ്സെസ്സറും ബിഎംഎച്ച് ഹോസ്പിറ്റലുകളുടെ ക്വാളിറ്റി വിഭാഗം മേധാവിയുമായ ഗ്രേസി മത്തായി നിർവ്വഹിച്ചു. ഇന്ത്യൻചാപ്റ്ററിന്റെ പ്രസിഡന്റായി കോഴിക്കോട് ആസ്റ്റർ മിംസിലെ - [അതിവേഗ പാതയ്ക്ക് പുത്തന്‍ ഡിസൈനുമായി ഇ ശ്രീധരന്‍](https://thekeralapost.com/archives/10568) - അതിവേഗ പാതയ്ക്ക് പുത്തന്‍ ഡിസൈനുമായി മെട്രോ മാന്‍ ഇ ശ്രീധരന്‍. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ ശ്രീധരന്‍ മുന്നോട്ട് വെക്കുന്നത്. തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടിലാണ് പുതിയ റിപ്പോര്‍ട്ട്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 മണിക്കൂര്‍ 20 മിനിറ്റില്‍ ലക്ഷത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡല്‍ ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്നത്. എസി ചെയര്‍ കാര്‍ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തൂണും തുരങ്കവും കൂടുതല്‍ വരുന്നതിനാല്‍ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് - ['ദലിതര്‍ക്ക് ഇവിടെ പ്രവേശനം അനുവദനീയമല്ല'; ദമ്പതികളെ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞ ഒരാള്‍ അറസ്റ്റില്‍](https://thekeralapost.com/archives/10565) - ദലിത് നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ അപമാനിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. നാരായണപ്പ എന്ന ഉയര്‍ന്ന ജാതിക്കാരനാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ തൂമകൂരു ജില്ലയിലാണ് സംഭവം. അരസമ്മ ക്ഷേത്തിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ പ്രാര്‍ഥിക്കുന്നത് തടഞ്ഞത്. ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദനീയമല്ലെന്നും വീട്ടില്‍ പൂജ നടത്തിയാല്‍ മതിയെന്നും പറഞ്ഞ് ഇയാള്‍ ദമ്പതികളെ ശകാരിച്ചു. ദലിത് ദമ്പതികളെ ശകാരിക്കുന്ന വിഡിയോയും പുറത്തുവന്നു. ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ശ്രീകോവിലിന് മുന്നില്‍ കയറി നിന്നാണ് ഇയാള്‍ ദമ്പതികളെ പ്രാര്‍ഥിക്കുന്നതില്‍ നിന്നും തടഞ്ഞത്. അപമാനിക്കപ്പെട്ട - [ക്രിസ്മസ് ബംപര്‍ തര്‍ക്കം; ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് ലോട്ടറി വകുപ്പ്](https://thekeralapost.com/archives/10562) - ക്രിസ്മസ് ബംബർ ലോട്ടറിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ തങ്ങളുടെ വ്യക്തമാക്കി സംസ്ഥാന ലോട്ടറി വകുപ്പ്.ടിക്കറ്റ് കൃത്യമായി ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നല്‍കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ് ഐഎഎസ് അറിയിച്ചു. ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക എന്നത് അത് വാങ്ങുന്ന ഉടമയുടെ ഉത്തരവാദിത്തമാണെന്നും, വകുപ്പിനെ സംബന്ധിച്ചിടത്തോളം ഹാജരാക്കുന്ന ടിക്കറ്റിന്റെ വിശ്വാസ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 20 കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് രണ്ട് പേർ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് സമ്മാനത്തുക തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ കോടതിയുടെ അന്തിമ - [ആത്മഹത്യയുടെ വക്കില്‍; സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എം.എ. ഷഹനാസ്](https://thekeralapost.com/archives/10559) - സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസ്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരില്‍ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിന്റെ പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയില്‍ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെത്തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. - [കോഴിക്കോട്ട് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണുണ്ടായ അപകടം; മരണസംഖ്യ മൂന്നായി](https://thekeralapost.com/archives/10555) - വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം. അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. - [ഇഞ്ചക്ഷനു പിന്നാലെ മരണം: തിരുവനന്തപുരത്തെ രണ്ടര വയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് പരാതി](https://thekeralapost.com/archives/10552) - സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. പൂവച്ചല്‍ പുനലാല്‍ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയില്‍ എത്തിച്ച്‌ ആവിപിടിച്ച ശേഷം രണ്ടു - [അങ്കത്തിനൊരുങ്ങാൻ ബിജെപി; പത്മജ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും, നിര്‍ദേശിച്ച്‌ ദേശീയ നേതൃത്വം](https://thekeralapost.com/archives/10548) - നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി സൂചന.കെ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പത്മജയ്ക്ക് കൂടുതല്‍ വിജയസാധ്യത തൃശൂര്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിച്ച ലോക്‌സഭാ മണ്ഡലമാണ് തൃശൂര്‍. പത്മജയ്ക്ക് സുരേഷ് ഗോപിയുടെ വിജയത്തിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. സുരേഷ് ഗോപിയുടെ പൂര്‍ണപിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്ന് - [സീറ്റ് വിഭജന ചര്‍ച്ചകള്‍ LDF ചേര്‍ന്ന് തീരുമാനിക്കും, ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറയ്ക്ക് അവസരം ലഭിക്കും': AK ശശീന്ദ്രൻ](https://thekeralapost.com/archives/10545) - നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകള്‍ ഇടതുമുന്നണി ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതുതലമുറയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന പൊതുവികാരംഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിലും പുതുതലമുറ കടന്നുവരണമെന്നാണ് ആഗ്രഹം. എൻസിപിക്കുള്ളില്‍ അത്തരമൊരു ആവശ്യം ഉയർന്നാല്‍ അതില്‍ യാതൊരു പ്രശ്നവുമില്ല. താൻ മാറിയാലും ഇല്ലെങ്കിലും പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് കെ. തോമസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യത്തെക്കുറിച്ച്‌, പാർട്ടി കൂടുതല്‍ പ്രവർത്തനക്ഷമമാകണമെന്ന വിലയിരുത്തല്‍ - [ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രിയുടെ അറസ്റ്റ് സംശയാസ്പദം; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് രമേശ് ചെന്നിത്തല](https://thekeralapost.com/archives/10542) - ശബരിമല സ്വർണക്കൊള്ളക്കേസില്‍ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു. തന്ത്രിയെ മനപൂർവം കുടുക്കിയെന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തന്ത്രിയെ 41 ദിവസം ജയിലില്‍ കിടത്തിയത് സംശയാസ്പദമാണ്. കേസില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി നല്‍കിയ നിർദേശങ്ങള്‍ എസ്‌ഐടി പാലിച്ചില്ല. ഗൂഢാലോചനയില്‍ അന്വേഷണമില്ല. മുൻ ദേവസ്വം പ്രസിഡന്റ് - [കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസില്‍ദാരോട് ദേവികുളം എംഎല്‍എ എ.രാജയുടെ ഭീഷണി](https://thekeralapost.com/archives/10539) - റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എംഎല്‍എ എ.രാജ. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ സി. ഗായത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഉദ്യോഗസ്ഥരോട് മര്യാദയ്ക്ക് നില്‍ക്കാന്‍ പറയണമെന്നും ഇല്ലെങ്കില്‍ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും എ രാജ ഭീഷണി മുഴക്കിയത്. നിയമം മാത്രം നോക്കി നിന്നാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് തഹസില്‍ദാരും മറുപടി പറഞ്ഞു. മേഖലയിലെ പട്ടയഭൂമിയില്‍ വീട് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ എന്‍.ഒ.സി. നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ എ. - [ആന്ധ്രാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറി? വോട്ടെടുപ്പ് പുലര്‍ച്ചെ 2 മണിവരെ, 135 മിനിറ്റില്‍ 17 ലക്ഷം വോട്ടുകള്‍, 20 സെക്കന്റില്‍ ഒരു വോട്ട്, വെളിപ്പെടുത്തി ധനമന്ത്രിയുടെ ഭര്‍ത്താവ് പരകാല പ്രഭാകര്‍](https://thekeralapost.com/archives/10536) - ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സമഗ്രതയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും, പ്രമുഖ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍ രംഗത്തെത്തി. 2024-ലെ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗിക ഡാറ്റയും ആന്ധ്രപ്രദേശ് ചീഫ് ഇലക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ ആരോപണം. വൈകിട്ട് അവസാനിക്കേണ്ട തെരഞ്ഞെടുപ്പ് പുലര്‍ച്ചവരെ നീണ്ടു. മെയ് 13, 2024 രാത്രി 11:45 മുതല്‍ മെയ് 14 പുലര്‍ച്ചെ 2:00 - [ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി; അന്വേഷിക്കണമെന്നു ഹൈക്കോടതി](https://thekeralapost.com/archives/10533) - ഡിജിറ്റല്‍ റീസർവേക്കായി റവന്യൂ വകുപ്പ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയെന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. വിജിലൻസ് റിപ്പോർട്ടില്‍ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. മൂന്നാഴ്ചയ്ക്കകം വിശദാന്വേഷണം നടത്തി റിപ്പോർട്ട് നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. സംസ്ഥാനത്തെ 1666 വില്ലേജുകളില്‍ റീസർവേ നടത്താൻ 343 കോടി രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ഇതില്‍ അഴിമതി കണ്ടെത്തിയെന്നാണു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. 168 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയ - [മന്ത്രി വീണാ ജോര്‍ജിന്റെ വീട് ആക്രമിച്ച സംഭവം; 25 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്](https://thekeralapost.com/archives/10530) - മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ 25 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീർ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തിലാണ് പൊലീസ് നടപടി. കണ്ടൊണ്മെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവില്‍ 5 പ്രവർത്തകർ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. പി ഡി പി പി , - [മതം എന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഒരു ഉപാധി മാത്രം ; കേരള സ്റ്റോറി 2-നെതിരെ ആഞ്ഞടിച്ച്‌ മേജര്‍ രവി](https://thekeralapost.com/archives/10527) - വിവാദമായ 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ സംവിധായകൻ മേജർ രവി. മതം എന്നത് രാഷ്ട്രീയപ്പാർട്ടികള്‍ക്ക് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഒരു ഉപാധി മാത്രമാണെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പ്രതികരിച്ചു. ഭക്ഷണകാര്യങ്ങള്‍ വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിനെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സംവിധായകൻ എന്ന നിലയില്‍ താൻ എന്നും മതസൗഹാർദത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നും, സമൂഹത്തെ വഴിതെറ്റിക്കുന്ന ഇത്തരം പ്രവണതകളോട് പുച്ഛമാണെന്നും മേജർ രവി അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു. സിനിമയിലെ ദൃശ്യങ്ങള്‍ വലിയ തോതിലുള്ള - ['റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ല'; യൂത്ത് കോണ്‍ഗ്രസിനെ തള്ളി വി.ഡി. സതീശൻ](https://thekeralapost.com/archives/10524) - മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാരുടെ വീട്ടില്‍ കയറുന്നതും റീത്ത് വെക്കുന്നതും കോണ്‍ഗ്രസിന്റെയോ തന്റെയോ രീതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ നിർദേശപ്രകാരമാണ് സമരം നടന്നതെന്ന മന്ത്രി വീണാ ജോർജിന്റെയും വി. ശിവൻകുട്ടിയുടെയും ആരോപണങ്ങള്‍ക്ക് സതീശൻ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. "മന്ത്രിമാരുടെ വീട്ടില്‍ - [സൗജന്യ ഭക്ഷണം, സൗജന്യ സൈക്കിള്‍, പിന്നെ സൗജന്യ വൈദ്യുതി... എങ്ങോട്ടാണീ പോക്ക്...?; തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി](https://thekeralapost.com/archives/10521) - തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്താണ് സുപ്രീം കോടതിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ക്ഷേമപദ്ധതികള്‍ പല സംസ്ഥാനങ്ങളും പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിമര്‍ശനം. നേരിട്ടുള്ള പണ കൈമാറ്റ - [വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്ക് 26ന് രാഹുല്‍ ഗാന്ധി തറക്കല്ലിടും](https://thekeralapost.com/archives/10518) - വയനാട് ദുരിത ബാധിതർക്കായി കോണ്ഗ്രസ് നിർമിച്ചു നല്‍കുന്ന വീടുകള്‍ക്ക് ഫെബ്രുവരി 26ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തറക്കല്ലിടും.കല്‍പ്പറ്റ മേപ്പാടിയില്‍ 3.24 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും. ആകെ 5.42 ഏക്കറില്‍ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുകയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളില്‍ നിർമാണം പൂർത്തിയാക്കും. യൂത്ത് കോണ്ഗ്രസ് ഒരുകോടി രൂപ നല്‍കി. കെപിസിസിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്നു പിരിച്ചതും എഐസിസി, - [വീണ്ടും പിൻവാതില്‍ നിയമനം; സിപിഎമ്മിന് പ്രിയപ്പെട്ടവര്‍ക്ക് പൊലീസാകാൻ രഹസ്യപരീക്ഷ](https://thekeralapost.com/archives/10515) - സിപിഎം അനുകൂലികളായ ബോഡി ബില്‍ഡർമാർക്ക് നിയമവിരുദ്ധമായി പൊലീസില്‍ സ്‌പോർട്‌സ് ക്വാട്ട നിയമനം നല്‍കാൻ വീണ്ടും നീക്കം സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്ക് കാര്യവട്ടം എല്‍എൻസിപി ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിർദേശമനുസരിച്ച്‌ ഇതിനായി ഡിജിപി ഉത്തരവിട്ടു. കഴിഞ്ഞ ജൂലായില്‍ കിഷോർ കൃഷ്‌ണൻ, കെ എൻ മുഹമ്മദ് മുഹസിൻ എന്നിവരെ സമാനമായ രീതിയില്‍ എല്‍എൻസിപി ഗ്രൗണ്ടില്‍ നടത്തിയ രഹസ്യ ട്രയല്‍സിലൂടെ പൊലീസില്‍ വോളിബോള്‍ - [വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നടപടിയുണ്ടാകും മന്ത്രി വീണാ ജോര്‍ജ്](https://thekeralapost.com/archives/10512) - ആലപ്പുഴയില്‍ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് .വിഷയം അറിഞ്ഞപ്പോള് തന്നെ പ്രാഥമിക റിപ്പോര്ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല് കോളജിലെ ഡോക്ടര്മാരെ ഉള്പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര് വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില് കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര് അഞ്ച് വര്ഷം മുന്പ് വിരമിച്ചിരുന്നു. - [നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം](https://thekeralapost.com/archives/10509) - എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയാണ് മാറ്റം. നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന തള്ളിയും നടന്‍ ദിലീപിനെ കുറ്റമുക്തനാക്കിയും വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ജഡ്ജി ഹണി എം. വര്‍ഗീസിന് നേരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനെതിരെ കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ - ['ദി കേരള സ്റ്റോറി' രണ്ടാംഭാഗം വിഷസൃഷ്ടി ,കേരളത്തിനെതിരെ വിദ്വേഷം വിതക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മിച്ചത് : മുഖ്യമന്ത്രി](https://thekeralapost.com/archives/10506) - 'ദി കേരള സ്റ്റോറി' ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ വിദ്വേഷം വിതക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമിച്ച 'ദി കേരള സ്റ്റോറി' സിനിമയുടെ രണ്ടാംഭാഗം പുറത്തിറങ്ങുന്നെന്ന വാർത്ത ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയലക്ഷ്യത്തോടെ നിർമിച്ചതാണെന്ന് നാട് തിരിച്ചറിഞ്ഞതാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ. 'ബീഫ്' എന്ന പേരിട്ടതുകൊണ്ട് - [കെടിഡിസിയിലെ ഉന്നതസ്ഥാനം രാജിവെച്ചു ; സിപിഐഎം നേതാവ് പി.കെ.ശശി യുഡിഎഫിലേക്ക് ?](https://thekeralapost.com/archives/10503) - യുഡിഎഫിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച്‌ സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ് പി.കെ.ശശി.യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ഉടന്‍ തന്നെ സിപിഐഎം വിട്ടേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. വിഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചതായും യുഡിഎഫിന്റെ ഭാഗമാകുമെന്നുമാണ് വിവരം. അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കില്ലെന്നും കൊഴിഞ്ഞാമ്പാറയിലെ വിമതരെ ഉള്‍പ്പെടുത്തി ഡെമോക്രാറ്റിക് മാര്‍ക്‌സിറ്റ് ഫെഡറേഷന്റെ ഭാഗമായിട്ടാകും യുഡിഎഫില്‍ എത്തുക. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്നും വിവരമുണ്ട്. കൂടിക്കാഴ്ചയില്‍ പാലക്കാട് മത്സരിക്കാമോയെന്ന് വി.ഡി. സതീശന്‍ ചോദിച്ചെങ്കിലും - [പ്രേംകുമാറിനോട് സര്‍ക്കാര്‍ കാണിച്ചത് നന്ദികേട്, മികച്ച സംഘാടകന്‍, പുറത്താക്കേണ്ടത് ഇങ്ങനെയല്ല, മന്ത്രിസഭയിലെ മോശം വകുപ്പായി സജി ചെറിയാന്റെ സാംസ്‌കാരികം](https://thekeralapost.com/archives/10500) - കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ഏറ്റവും ജനപ്രിയവും വിജയകരവുമായിരുന്ന ഒരു പരിപാടിയാണ് 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള. എന്നാല്‍, ഈ മേളയുടെ നടത്തിപ്പ് പരാതിക്കിടയില്ലാതെ ഭംഗിയായി പൂര്‍ത്തിയാക്കിയ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്ന നടന്‍ പ്രേംകുമാറിനെ പൊടുന്നനെ പുറത്താക്കിയത് സാംസ്‌കാരിക രംഗത്ത് കല്ലുകടിക്കിടയാക്കുന്നു. മികച്ച സംഘാടകനെന്ന നിലയില്‍ പ്രേംകുമാര്‍ തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. പക്ഷേ, വിജയത്തിന് ലഭിച്ചത് നന്ദിയല്ല, അപ്രതീക്ഷിതമായ പുറത്താക്കലായിരുന്നു. 2025 ഒക്ടോബറില്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കെയാണ് പ്രേംകുമാര്‍ - [സമരം കടുപ്പിച്ച്‌ ഡോക്ടര്‍മാര്‍; മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി രൂക്ഷം](https://thekeralapost.com/archives/10497) - സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിർത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകള്‍ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടെ സമരം. - ['ഇലക്ഷന് മുൻപ് എന്തിനാണ് പണം നല്‍കുന്ന പദ്ധതി?' തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി](https://thekeralapost.com/archives/10494) - വിവിധ സർക്കാരുകള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സൗജന്യങ്ങള്‍ നല്‍കുന്ന പതിവുണ്ട്. ഇതിനെതിരെ വാക്കാല്‍ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ നല്‍കിയ ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്ബോള്‍ രാജ്യത്തിന്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. 'സൗജന്യ ഭക്ഷണവും സൗജന്യ വൈദ്യുതിയും സൗജന്യമായി സൈക്കിളും നല്‍കിത്തുടങ്ങിയാല്‍ - [വിവാദമായ ആറന്മുള ഇലക്‌ട്രോണിക്സ് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍](https://thekeralapost.com/archives/10491) - വലിയ വിവാദങ്ങള്‍ക്ക് വഴിമാറിയ ആറന്മുള ഇലക്‌ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പദ്ധതിയുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം വിവരാവകാശ രേഖയിലൂടെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പരിസ്ഥിതി ലോലമായ ആറന്മുള പുഞ്ചയിലെ നിലം നികത്തുന്നതിനെതിരെ കൃഷി വകുപ്പും ജില്ലാ കളക്ടറും നല്‍കിയ റിപ്പോർട്ടുകളാണ് നിർണ്ണായകമായത്. പദ്ധതിക്കായി നിർദ്ദേശിച്ച 122.52 ഹെക്ടര്‍ ഭൂമിയില്‍ വെറും 21.6 ഹെക്ടര്‍ മാത്രമാണ് പുരയിടം. ബാക്കി 100.92 ഹെക്ടറും നെല്‍വയലാണ്. ഇതില്‍ ഇളവ് നല്‍കാൻ കഴിയില്ലെന്ന് കൃഷി മന്ത്രി - [ശബരിമല കൊടിമര പുന:പ്രതിഷ്ഠ; സുരേഷ് ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും](https://thekeralapost.com/archives/10488) - ശബരിമല കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം സുരേഷ് ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും.കൂടുതല്‍ പേരില്‍ അന്വേഷണം വ്യാപിപ്പിക്കാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊടിമരത്തിന്‍റെ നിർമാണം നടത്തിയ അനന്തൻ ആചാരിയില്‍ നിന്നും മൊഴിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. അതേസമയം കേസില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്‌ഐടി വ്യാഴാഴ്ച കോടതിയില്‍ സമർപ്പിക്കും.സ്വർണ കൊടിമരം പുനർനിർമാണത്തിനുള്ള അന്വേഷണപുരോഗതി വിജിലൻസും കോടതിയെ അറിയിച്ചു,സ്വർണപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണല്‍ മെട്രോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് - [സംസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചു എന്നത് തെറ്റായ പ്രചരണം : മന്ത്രി എം.ബി രാജേഷ്](https://thekeralapost.com/archives/10484) - സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാവിലെ പത്തു മുതല്‍ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്ത് ബാർ പ്രവർത്തന സമയം വർധിപ്പിച്ചു എന്നത് തെറ്റായ പ്രചരണമെണെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകള്‍ക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകള്‍ക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച്‌ പ്രതിപക്ഷത്തിന് ഫയല്‍ നീക്കത്തെക്കുറിച്ച്‌ അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. - [പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുത്ത് എ സുരേഷ്](https://thekeralapost.com/archives/10481) - മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണ്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് യുഡിഎഫ് വേദിയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് നടന്ന സമ്മേളന വേദിയിലാണ് എ സുരേഷ് പങ്കെടുത്തത്. പതിമൂന്ന് കൊല്ലമായി താന്‍ അനുഭവിച്ച എല്ലാ വേദനകളും ഇന്നലെ അവസാനിച്ചെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്നുവെന്നും സുരേഷ് പറഞ്ഞു. വി എസിന് നല്‍കിയ ക്യാപിറ്റല്‍ പണിഷ്മെന്റ് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു. ഇടതുപക്ഷ മൂല്യം കേരളത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ അസംതൃപ്തരാണെന്നും - [പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല ,അനധികൃത ഇടപാടുകള്‍ അറിയില്ലായിരുന്നുവെന്നും ജയറാമിന്റെ മൊഴി](https://thekeralapost.com/archives/10478) - ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തള്ളി നടന്‍ ജയറാം. ഇന്നലെ ഇഡിക്ക് മുന്നിലെത്തി ജയറാം നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകള്‍ അറിയില്ലായിരുന്നുവെന്നും ജയറാം മൊഴി നല്‍കി. മൂന്നരമണിക്കൂറോളമാണ് ജയറാമിന്റെ മൊഴിയെടുത്തത്. തനിക്കറിയുന്നത് എല്ലാം പറഞ്ഞുവെന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമലയില്‍ വെച്ചാണ് പോറ്റിയ പരിചയപ്പെട്ടത്. വീട്ടില്‍ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ല. പൂജ നടത്തിയവര്‍ക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താന്‍ - ['ഭീഷണിയില്ല, പക്ഷേ ജാഗ്രത വേണം; ഹിന്ദുക്കള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളെന്നത് പരിഗണിക്കണം'](https://thekeralapost.com/archives/10475) - കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നത് ഹിന്ദു കുടുംബങ്ങള്‍ ചിന്തിക്കണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്. ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന് അദ്ദേഹം ആശങ്കയും പങ്കുവച്ചു. ലക്‌നൗവിലെ സരസ്വതി ശിശു മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നമുക്ക് ഭീഷണിയില്ലെങ്കിലും ജാഗ്രത വേണം. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ഇല്ലാതാക്കുകയും നാടുകടത്തുകയും വേണം. അവർക്ക് തൊഴിലും നല്‍കാൻ പാടില്ല. ശരാശരി ഫെർട്ടിലിറ്റി നിരക്ക് മൂന്നില്‍ താഴെയായ സമൂഹങ്ങള്‍ ഭാവിയില്‍ അപ്രത്യക്ഷമായേക്കാം. അതിനാല്‍തന്നെ ഹിന്ദു കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് - [2023ല്‍ തീ പിടിത്തത്തില്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയില്‍ നഷ്ടം കൂടുതലാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്](https://thekeralapost.com/archives/10472) - ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടിച്ച സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകള്‍. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വലിയ സ്റ്റോക്കാണ് ഷോറൂമില്‍ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. റംസാന്‍, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി കണക്കാക്കിയുള്ള സ്റ്റോക്കും സ്ഥാപനത്തിലുണ്ടായിരുന്നു. ഇന്നലെ രാത്രി പടര്‍ന്നുതുടങ്ങിയ തീ ഇന്ന് രാവിലെ പുലര്‍ച്ചയോടെയാണ് പൂര്‍ണമായും അണയ്ക്കാനായത്. സംഭവത്തില്‍ ഫയര്‍ ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. തീപിടിത്ത കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കും. ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സിന്റെ ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് - [നവകേരള സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി](https://thekeralapost.com/archives/10469) - നവകേരള സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ചു സര്‍വേ നടത്തുന്നതു നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച്‌ പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി എം.എച്ച്‌. മുബാസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നവകേരള സിറ്റിസന്‍ റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടെ നിയോഗിച്ച്‌ - [ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട്: പോരായ്മകള്‍ പരിഹരിക്കാൻ ടാസ്‌ക് ഫോഴ്‌സ്; പുതുക്കിയ റിപ്പോര്‍ട്ട് 26-ന് കോടതിയില്‍](https://thekeralapost.com/archives/10466) - ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകള്‍ പരിഹരിക്കാൻ ദേവസ്വം ബോർഡ് അടിയന്തര നടപടികള്‍ ആരംഭിച്ചു. ഓഡിറ്റ് റിപ്പോർട്ടില്‍ വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും പത്ത് ദിവസത്തിനകം യുദ്ധകാല അടിസ്ഥാനത്തില്‍ ഇവ പരിഹരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. ഇതിനായി ദേവസ്വം കമ്മീഷണർ, അക്കൗണ്ട്സ് ഓഫീസർ, ചീഫ് എൻജിനീയർ എന്നിവർ അടങ്ങുന്ന ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ കോടതിയില്‍ ഓഡിറ്റ് റിപ്പോർട്ട് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും ബോർഡ് അറിയിച്ചു. നിലവിലെ റിപ്പോർട്ട് അന്തിമമായി ബോർഡ് കാണുന്നില്ല. - [മദ്യബ്രാൻഡിന് പേര് നിര്‍ദേശിക്കാൻ പരസ്യം നല്‍കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ല ; എക്‌സൈസ് ഹൈക്കോടതിയില്‍](https://thekeralapost.com/archives/10463) - സർക്കാരിന്റെ പുതിയ മദ്യബ്രാൻഡിന് പേര് നിർദേശിക്കാൻ പരസ്യം നല്‍കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ് വകുപ്പ് ഹൈക്കോടതിയില്‍. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസ് വഴി പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹർജികളിലാണ് എക്‌സൈസ് സത്യവാങ്മൂലം സമർപ്പിച്ചത്. ഈ പരസ്യം നിലവിലുള്ള ഒരു നിയമത്തിന്റെയും ലംഘനമല്ലെന്ന് എക്‌സൈസ് കോടതിയെ അറിയിച്ചു. മദ്യത്തിന്റെ ഗുണഗണങ്ങള്‍ വർണ്ണിക്കാനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ പരസ്യത്തില്‍ ശ്രമിച്ചിട്ടില്ല. മറിച്ച്‌, വരാനിരിക്കുന്ന ഒരു ബ്രാൻഡിന് അനുയോജ്യമായ പേര് കണ്ടെത്തുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ഹർജികള്‍ - [ആരെയെങ്കിലും എം.എല്‍.എയൊ മന്ത്രിയൊ ആക്കുകയല്ല, പിണറായി വിജയൻ സര്‍ക്കാറിനെ താഴെയിറക്കുക എന്നതായിരിക്കണം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ലക്ഷ്യം - എ.കെ. ആന്റണി](https://thekeralapost.com/archives/10460) - ആരെയെങ്കിലും എം.എല്‍.എയൊ മന്ത്രിയൊ ആക്കുകയല്ല, പിണറായി വിജയൻ സർക്കാറിനെ താഴെയിറക്കുക എന്നതായിരിക്കണം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി. വീക്ഷണം സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവർ വിഷമിക്കേണ്ടതില്ല. മത്സരിക്കാൻ ടിക്കറ്റ് ഇല്ലെങ്കില്‍, നമ്മുടെ സർക്കാർ വരുമ്ബോള്‍ എല്ലാവർക്കും അവസരമുണ്ടാകും. സീറ്റ് കിട്ടിയില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്. പിണറായി ഭരണം അവസാനിപ്പിച്ച്‌ യു.ഡി.എഫ് അധികാരത്തില്‍ വരുമ്ബോള്‍ അന്തസായി, ധൈര്യമായി നിങ്ങള്‍ക്ക് അർഹമായത് ചോദിക്കാൻ കഴിയുമെന്നും - [തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ല; കെ സി വേണുഗോപാല്‍](https://thekeralapost.com/archives/10457) - നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പരാജയപ്പെട്ടാലും സര്‍ക്കാര്‍ വന്നാല്‍ പദവികള്‍ ലഭിക്കുമെന്ന് ആരും കരുതേണ്ട. അര്‍ഹതയുണ്ടായിട്ടും സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ അവര്‍ക്കു നല്‍കും. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് വേണുഗോപാല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരുടെ ഭവനസന്ദര്‍ശനത്തിന് - [തൊണ്ടിമുതല്‍ കേസ് : കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണം, പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍](https://thekeralapost.com/archives/10454) - തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഹരജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആൻറണി രാജുവിന്റെ വാദം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും ഇന്നത്തെ വിധി നിർണായകമാണ്. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതിന് ആൻറണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എം.എല്‍.എ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനായത്. പിന്നീട് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു. കോടതിവിധി റദ്ദാക്കിയാല്‍ ആൻറണി രാജുവിന് എം.എല്‍.എയായി തിരികെയെത്താനാകും. - [വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും](https://thekeralapost.com/archives/10451) - മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും.വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ നാളെ സുരേഷ് പങ്കെടുക്കും. കെപിസിസി നേതാക്കള്‍ എ.സുരേഷുമായി ചർച്ച നടത്തി. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് 2013ല്‍ സുരേഷിനെ സിപിഎം പുറത്താക്കിയത്. പതിനഞ്ചുവര്‍ഷത്തോടൊപ്പം വിഎസിന്‍റെ സന്തത സഹചാരിയായിരുന്നു സുരേഷ്. വി.എസിനൊപ്പം നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നയാളാണ് സുരേഷ്. അതുകൊണ്ട് തന്നെ സുരേഷ് സ്ഥാനാര്‍ഥിയാക്കുമ്ബോള്‍ വി.എസിനെ സ്നേഹിക്കുന്നവരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം - [സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായില്ല കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതി പെരുവഴിയില്‍](https://thekeralapost.com/archives/10448) - സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തിലൂടെ നേടിയെടുത്ത നിർദ്ദിഷ്ട കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി പെരുവഴിയില്‍. സംസ്ഥാനത്ത് സ്ഥലമേറ്റെടുക്കല്‍ പൂർത്തിയാകാത്തതും ദേശീയപാതയുടെ പലസ്ഥലങ്ങളിലും മേല്‍പ്പാലങ്ങളുടെ നിർമ്മാണങ്ങള്‍ നടക്കുന്നതുമാണ് കാരണം. പാലക്കാട്ട് 1152 ഏക്കർ ഭൂമി ഏറ്റെടുത്തെങ്കിലും മറ്റിടങ്ങളില്‍ വൈകുകയാണ്. ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐ.ടി, പരമ്ബരാഗത വ്യവസായം എന്നിവ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളാണ് കേരളഭാഗത്ത് ലക്ഷ്യമിട്ടിരുന്നത്. രണ്ട് സംയോജിത നിർമ്മാണ ക്ലസ്റ്ററുകളില്‍ ഒന്ന് പാലക്കാട് കേന്ദ്രീകരിച്ചാണ്. ആലുവ അയ്യമ്ബുഴയില്‍ ഗ്ലോബല്‍ സിറ്റിയും വിഭാവനം ചെയ്തിരുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി - [മരണാന്തര അവയവദാനം; കേരളത്തിൽ അഭിമാനകരമായ മുന്നേറ്റം](https://thekeralapost.com/archives/10445) - സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻപ്ലാന്റേഷൻ ഓർഗനൈസേഷൻ്റെ (കെ-സോട്ടോ) നേതൃത്വത്തിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ സങ്കീർണ്ണതകളും പ്രായോഗിക വശങ്ങളും ഉപ്പെടുത്തിക്കൊണ്ട് ഡോക്ടർമാരുടെയും ട്രാൻസ്പ്ലാൻറ് കോർഡനേറ്റർമാരുടെയും ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന മലബാർ മേഖലയിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ പരിശീലനം സിഒഒ ലുഖ്മാൻ പൊന്മാടത്ത് ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെ ആറ് പേർ മരണാന്തര അവയധാനത്തിലൂടെ മറ്റുള്ളവരുടെ ജീവതത്തിന് വെളിച്ചം നൽകിയിട്ടുണ്ടെന്നും അതിൽ തന്നെ മൂന്ന് കുടുംബങ്ങൾക്ക് അവയവം - [ആലിന്‍ ഇനി ഓര്‍മ, സംസ്കാരം നാളെ](https://thekeralapost.com/archives/10442) - സ്വന്തം വേർപാടിലും അഞ്ചുപേർക്ക് പുതുജീവൻ നല്‍കി കേരളത്തിന്റെ അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം നാളെ നടക്കും. പത്തുമാസം മാത്രം പ്രായമുള്ള ആലിൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. നാളെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ അച്ഛൻ അരുണും അമ്മ ഷെറിനും എടുത്ത തീരുമാനം നാടിനാകെ മാതൃകയായി. മകളുടെ വിയോഗത്തിന്റെ - [ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവര്‍ക്ക് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് പാഠമാണ്;മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/10439) - ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശ് കയ്യൊഴിഞ്ഞുവെന്നും ഇത് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ട് നടക്കുന്നവർക്ക് പാഠമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമി വിജയിക്കുമെന്നാണ് ചിലർ കരുതിയത്. കേരളത്തില്‍ ചിലർ ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പല സംസ്ഥാനങ്ങളിലും അപരവല്‍ക്കരിക്കുന്നു.യുപിയില്‍ വീടുകള്‍ ബുള്‍ഡോസർ വെച്ച്‌ തകർക്കുന്നു. ആയിരങ്ങളാണ് വഴിയാധാരമായത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍ പക്ഷികളാണ്. പൗരത്വനിയമം നടപ്പാക്കില്ല എന്നത് നമ്മുടെ സുചിന്തിത തീരുമാനമണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി കേരളത്തില്‍ - [ഗുരുവായൂര്‍ ക്ഷേത്രം കീഴ്‌ശാന്തി വിവാദം: ദേവസ്വം നിലപാട് കടുപ്പം, രാമൻ നമ്പൂതിരി പുറത്തുതന്നെ](https://thekeralapost.com/archives/10436) - ഗുരുവായൂർ ക്ഷേത്രത്തില്‍നിന്ന് മാറ്റിനിർത്തിയ മുതിർന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയുടെ കാര്യത്തില്‍ ദേവസ്വം നിലപാടില്‍ അയവില്ല. ഔദ്യോഗിക നോട്ടീസ് കൈപ്പറ്റാത്തതും രേഖാമൂലം മറുപടി നല്‍കാത്തതുമാണ് കാരണം. എന്നാല്‍, കീഴ്ശാന്തിജോലിയില്‍നിന്ന് തന്നെ മാറ്റി നിർത്തുന്നെന്ന് കാണിച്ചുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് രാമൻ നമ്പൂതിരിയുടെ വാദം. വിഷയം സംബന്ധിച്ച്‌ ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് അദ്ദേഹം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. എന്നാല്‍, പോസ്റ്റ് പിൻവലിച്ചതല്ല, ഡിലീറ്റ് ആയതാകാമെന്നാണ് കുമ്മനം പറയുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ചർച്ചയായ വിഷയം - [സുരേഷ് ഗോപി കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കുകയാണ് ; ജോണ്‍ ബ്രിട്ടാസ്](https://thekeralapost.com/archives/10433) - കേരളത്തിലെ എയിംസ് വിഷയത്തില്‍ കേന്ദ്രമന്ത്രി സുരഷ് ഗോപിക്ക് മറുപടിയുമായി രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്. സുരേഷ് ഗോപി കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് തുറന്നടിച്ചു. ആരോഗ്യ രംഗത്ത് മികച്ചു നില്‍ക്കുന്ന കേരളത്തോട് മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും എയിംസിന് അർഹതയില്ലേയെന്നും മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിച്ച ശേഷം കേരളത്തിന് എയിംസ് ലഭിച്ചാല്‍ മതിയെന്നാണോ നിലപാടെന്നും അദ്ദേഹം ചോദിച്ചു. എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് - ['അയ്യപ്പൻ്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്, പന്തല്‍ മുതല്‍ മുഴുവൻ കാര്യങ്ങളിലും അഴിമതി, ശബരിമലയില്‍ നിന്ന് എന്തെല്ലാം അടിച്ചുമാറ്റിക്കാണും?': ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച്‌ VD സതീശൻ](https://thekeralapost.com/archives/10430) - ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് വൻ അഴിമതിയാണെന്നും സംഭവത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും പണം എഴുതിയെടുത്തത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.(Another scam, VD Satheesan on the Global Ayyappa Sangamam) പരിപാടിയില്‍ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസിന്റെ’ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. 4,000 പേർക്ക് ഭക്ഷണം നല്‍കിയെന്നാണ് രേഖകളിലുള്ളത്, എന്നാല്‍ ആകെ 600 പേർ മാത്രമാണ് പങ്കെടുത്തതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. - [നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം നയിക്കാൻ ചെന്നിത്തല](https://thekeralapost.com/archives/10427) - നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു.പ്രവർത്തകസമിതി അംഗം ശശി തരൂർ എംപിയാണ് കോ ചെയർമാൻ. ഷാഫി പറമ്ബില്‍ എംപിയാണ് കണ്‍വീനർ. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയാണ് നിയമനം പ്രഖ്യാപിച്ചത്. ഹൈബി ഈഡൻ എംപി, എംഎല്‍എമാരായ റോജി എം ജോണ്‍, സി.ആർ മഹേഷ്, മാത്യു കുഴല്‍നാടൻ, മുൻ എംപി രമ്യ ഹരിദാസ്, എം.ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങള്‍. ബെന്നി ബഹനാൻ എംപിയാണ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നില്‍ - [KSRTC വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി ഗൗരവമുള്ള വിഷയം- ഹൈക്കോടതി](https://thekeralapost.com/archives/10424) - കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി . നയപരമായ തീരുമാനം ഇക്കാര്യത്തില്‍ സാധ്യമാകുമോ എന്നതില്‍ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം തേടി. വിഷയം രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും. ശമ്ബളത്തോടുകൂടിയുള്ള ആർത്തവ അവധിക്ക് കേരള സർവീസ് ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സാമ്ബത്തികബുദ്ധിമുട്ടടക്കം കെ.എസ്.ആർ.ടി.സി.യും ചൂണ്ടിക്കാട്ടി. എന്നാല്‍, കെ.എസ്.ആർ.ടി.സി.യില്‍ ഡബിള്‍ ഡ്യൂട്ടി സമ്ബ്രദായമാണെന്നും പ്രതിദിനം 14-16 മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്നുണ്ടെന്നും ഹർജിക്കാരായ വനിതാ കണ്ടക്ടർമാർ വാദിച്ചു. കർണാടക, ഒഡിഷ, ബിഹാർ - [ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ വച്ചയാളെ തിരിച്ചറിഞ്ഞു](https://thekeralapost.com/archives/10421) - പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയില്‍ നിന്ന് വ്യക്തമായി. ഉമ്മൻ ചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിപിഎമ്മായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.അതേസമയം, യുവാവിനെക്കൊണ്ട് മറ്റാരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നതടക്കം പരിശോധിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. - [ഒബാമ ദമ്ബതികളെ കുരങ്ങന്‍മാരാക്കി ട്രംപിന്റെ വംശീയ അധിക്ഷേപം, വ്യാപക പ്രതിഷേധം; മാപ്പ് പറയില്ലെന്ന് ട്രംപ്](https://thekeralapost.com/archives/10418) - അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ വ്യാപക വിമര്‍ശനം. ട്രംപിന്റെ 'ട്രൂത്ത് സോഷ്യല്‍' അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ഒബാമ ദമ്ബതികളെ കുരങ്ങുകളായാണ് ചിത്രീകരിച്ചിരുന്നത്. വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും വിഡിയോ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ മാപ്പ് പറയില്ലെന്നാണ് ട്രംപിന്റെ നിലപാട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, അതിനാല്‍ - [ലക്ഷങ്ങള്‍ മാസശമ്പളമായി കിട്ടും, മാതൃഭൂമി വിട്ട് മാതു സജി റിപ്പോര്‍ട്ടറില്‍, ചാനലുകളിലെങ്ങും കൂട്ട കൂടുമാറ്റം, ലക്ഷ്യം തെരഞ്ഞെടുപ്പ്](https://thekeralapost.com/archives/10415) - കേരളത്തിലെ മാധ്യമ ലോകം ഇപ്പോള്‍ വലിയ കൂടുമാറ്റത്തിന്റെ തിരക്കിലാണ്. പ്രമുഖ ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ജേണലിസ്റ്റുകള്‍, ആങ്കറുകള്‍, ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ പുതിയ ചാനലുകളിലേക്ക് കൂട്ടത്തോടെ മാറുകയാണ്. ലക്ഷങ്ങളുടെ പ്രതിഫല വര്‍ധന, സൈനിങ് ബോണസുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തകരുടെ ആകര്‍ഷക ഘടകം. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ സ്ഥാപനങ്ങള്‍ തങ്ങളുടെ ടീമുകളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ നീക്കം. ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രമുഖ ന്യൂസ് പ്രസന്റര്‍ മാതു സജിയുടെ ചലനം. മാതൃഭൂമി - [സി.പി.എമ്മിനെ അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന് യു.ഡി.എഫിനെക്കാള്‍ ആഗ്രഹം ഇടതു സഹയാത്രികര്‍ക്ക് : വി.ഡി. സതീശൻ](https://thekeralapost.com/archives/10412) - സി.പി.എമ്മിനെ അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന് യു.ഡി.എഫിനെക്കാള്‍ ആഗ്രഹിക്കുന്നത് ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാംസ്‌കാരിക പ്രവർത്തകരിലൂടെ പുറത്തുവരുന്നത് ജനമനസിന്റെ പ്രതിഫലനമാണ്. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനം തലയില്‍ കൈവെക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫിൻറെ പുതുയുഗ യാത്രയുടെ ഭാഗമായി 'സംവദിക്കാം പുതുയുഗത്തിനായ്' എന്ന പരിപാടിക്കു ശേഷം മാനന്തവാടി റസ്റ്റ് ഹൗസില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവർ ഇപ്പോഴും ദുരിതത്തിലാണ്. അവരുടെ കൃഷി സ്ഥലങ്ങളിലേക്ക് പോകാൻ റോഡുകളോ - [ബേപ്പൂര്‍ തുറമുഖം; പിപിപി മാതൃകയില്‍ വികസിപ്പിക്കാൻ മന്ത്രിസഭാ അംഗീകാരം](https://thekeralapost.com/archives/10409) - കോഴിക്കോട് ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയില്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബേപ്പൂർ ഒരു പോർട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്ബത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറ‍ഞ്ഞു. നിരവധി പേർക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും നിലവില്‍ തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കുന്നതിനും തീരുമാനം സഹായിക്കും.പോർട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത് അവരുടെയെല്ലാം നിർദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ - ["ഞങ്ങളെ കാണേണ്ടത് തുല്യരായി, അടിമകളായല്ല"; ട്രംപിന് രാഹുല്‍ ഗാന്ധിയുടെ മൂന്ന് കര്‍ശന മുന്നറിയിപ്പുകള്‍](https://thekeralapost.com/archives/10406) - അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ്, ഇന്ത്യയെ അമേരിക്കയുടെ 'സേവകനെപ്പോലെ' മാറ്റുന്നതാണ് പുതിയ കരാറെന്ന് അദ്ദേഹം ആരോപിച്ചത്. ഇന്ത്യയെ ഒരു തുല്യ പങ്കാളിയായി കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടാന്‍ 'ഇന്ത്യ' സഖ്യത്തിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായി ചര്‍ച്ച നടത്തുമ്പോള്‍ നമ്മള്‍ തുല്യരായിട്ടാണ് ഇരിക്കേണ്ടത്, അല്ലാതെ സേവകരെപ്പോലെയല്ല. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഏകപക്ഷീയമായ കരാറുകള്‍ക്ക് വഴങ്ങുകയാണ്. ഇന്ത്യ സഖ്യമാണ് - [പി കെ ശശി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി? ഉന്നതതല ചര്‍ച്ചകള്‍ ആരംഭിച്ചതായി വിവരം](https://thekeralapost.com/archives/10403) - ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ പി കെ ശശിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ മത്സരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം ഉന്നതതല ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.സിപിഎം മുന്‍ എംഎല്‍എയായ പി കെ ശശി പാലക്കാട്ട് ഒരുകാലത്ത് പ്രബലനായ രാഷ്ട്രീയ നേതാവായിരുന്നു. ശശിയുമായി ചര്‍ച്ച നടക്കുകയാണെന്നും, അന്തിമ തീരുമാനം എടുക്കുന്നതുവരെ ഒറ്റപ്പാലത്തേക്ക് ബദല്‍ സ്ഥാനാര്‍ത്ഥിയെയും പ്രോത്സാഹിപ്പിക്കരുതെന്ന് ജില്ലാ നേതാക്കള്‍ക്ക് അനൗപചാരികമായി നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കോണ്‍ഗ്രസ് നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ - [മതപഠനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ അനുമതി വേണം : ഹൈകോടതി](https://thekeralapost.com/archives/10400) - വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന സർക്കാർ അനുമതിയോടെ മാത്രമേ സ്കൂളുകള്‍ക്ക് പ്രവർത്തിക്കാനാവൂവെന്ന് ഹൈകോടതി. നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം മത പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും സർക്കാർ അനുമതിയോടെയല്ലാതെ പ്രവർത്തിക്കാനാവില്ല. തൃശൂർ പുന്നയൂർ വടക്കേകാട് പ്രവർത്തിക്കുന്ന മഅ്ദിൻ നോളജ് ഗാർഡൻ പബ്ലിക് സ്കൂളിൻറെ പ്രവർത്തനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻറെ ഉത്തരവ്. സർക്കാർ അംഗീകാരമില്ലാത്തതിനാല്‍ സ്കൂള്‍ അടച്ചുപൂട്ടാൻ കോടതി നിർദേശിച്ചു. അതേസമയം, വിദ്യാർഥികള്‍ക്ക് ബദല്‍ ക്രമീകരണമൊരുക്കാൻ സമയം വേണ്ടതിനാല്‍ ഈ അക്കാദമിക് വർഷം പ്രവർത്തനം - ['ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; പ്രഖ്യാപനവുമായി എം വി ശ്രേയാംസ്‌കുമാര്‍](https://thekeralapost.com/archives/10396) - എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാര്‍ട്ടിയുടെ പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരല്‍,തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലയിടത്തും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചുകുത്തി. എല്‍ഡിഎഫ് നേതാക്കള്‍ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോള്‍ ആര്‍ജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും പ്രധാന പ്രശ്നം - [ശബരിമല സ്വര്‍ണക്കൊളള കേസ്: നടന്‍ ജയറാമിന് ഇ ഡി നോട്ടീസ്, പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും](https://thekeralapost.com/archives/10393) - ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ നടന്‍ ജയറാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് ഇ ഡി നോട്ടീസയച്ചിരിക്കുന്നത്. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് ജയറാമിന് പ്രത്യേക - ['പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്, ഇപ്പോഴത്തെ മന്ത്രിമാരില്‍ നിന്നും അവഗണന നേരിടുന്നു'; ജി സുധാകരൻ](https://thekeralapost.com/archives/10390) - മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് 'രണ്ട് ടേം' വ്യവസ്ഥയില്‍ ഒളിയമ്പെയ്തും ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തെ കടന്നാക്രമിച്ചും സിപിഎമ്മിലെ മുതിർന്ന നേതാവ് ജി. സുധാകരൻ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരൻ തന്റെ അമർഷം തുറന്നടിച്ചത്. പാർട്ടിയിലെ 'രണ്ട് ടേം' നിബന്ധന എല്ലാവരും ഒരുപോലെ പാലിക്കുന്നില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി. പാർട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താൻ തയ്യാറാണെന്ന സൂചനയും അദ്ദേഹം നല്‍കി. ആലപ്പുഴ സിപിഎം നേതൃത്വത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്. തന്നെ മനഃപൂർവ്വം നേതൃനിരയില്‍ നിന്ന് - [പ്രസിദ്ധീകരിക്കാത്ത പുസ്‌തകം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതെങ്ങനെ?; മുൻ കരസേനാ മേധാവിയുടെ ഓര്‍മ്മക്കുറിപ്പില്‍ വിവാദം മുറുകുന്നു](https://thekeralapost.com/archives/10387) - കരസേന മുൻമേധാവി ജനറല്‍ എംഎം നരവനയുടെ പുസ്‌തകത്തിന്റെ പതിപ്പ് രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ വിവാദം മുറുകുന്നു. പുസ്‌തകത്തിന്റെ പതിപ്പ് ചോർന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഡല്‍ഹി പൊലീസ് സംശയിക്കുന്നത്. പുസ്‌തകത്തിന്റ് ഹാർഡ് കോപ്പി രാഹുല്‍ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. നരവാനെയുടെ ഓർമ്മക്കുറിപ്പായ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനിയെച്ചൊല്ലിയാണ് വിവാദങ്ങള്‍ ഉയരുന്നത്. അതേസമയം, പുസ്‌തകത്തിന്റെ അനധികൃത പതിപ്പുകള്‍ സോഷ്യല്‍മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചതിനെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതിനു പിന്നാലെ പുസ്‌തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടില്ലെന്ന് പെൻഗ്വിൻ - [ജനസംഖ്യ വര്‍ദ്ധിച്ചതിനാല്‍ മലപ്പുറം വിഭജിക്കണം, പെരുന്നാളിന് മൂന്നു ദിവസമെങ്കിലും അവധി, വെള്ളിയാഴ്ച പരീക്ഷാ സമയം മാറ്റണം, നിര്‍ണായക നിര്‍ദ്ദേശങ്ങളുമായി സമസ്ത, ഭരണത്തിലെത്തിയാല്‍ പരിഗണിക്കാന്‍ ലീഗ്](https://thekeralapost.com/archives/10384) - കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പ്രധാന സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ. വിഭാഗം) തങ്ങളുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ ഉന്നയിച്ച നിര്‍ണായക ആവശ്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, ജനസംഖ്യാടിസ്ഥാനത്തിലുള്ള മലപ്പുറം ജില്ലാ വിഭജനം, പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി, വെള്ളിയാഴ്ച പരീക്ഷാ സമയക്രമീകരണം തുടങ്ങിയ ആവശ്യങ്ങളാണ് സമസ്ത മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായി എക്കാലവും ചേര്‍ന്നുനില്‍ക്കുന്ന സംഘടനയാണ് സമസ്ത. പാര്‍ട്ടിയുമായി പരസ്യമായ തര്‍ക്കമുണ്ടാകുമ്പോഴും - [100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ചു; 45 വര്‍ഷത്തിന് ശേഷം 65 കാരന്‍ അറസ്റ്റില്‍](https://thekeralapost.com/archives/10381) - നിയമത്തിന്റെ കണ്ണില്‍ നിന്ന് ആളുകള്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടൂ എന്ന യാഥാര്‍ഥ്യം മനസിലാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു 65 കാരന്‍. സലിം ഷെയ്ക്കും അഞ്ച് യുവാക്കളും ചേര്‍ന്ന് 100 രൂപ വിലയുള്ള ഗോതമ്പ് മോഷ്ടിച്ചു. എന്നാല്‍ ട്വിസ്റ്റ് അവിടെയല്ല. മോഷണം നടന്നത് 1980ലാണ്. 45 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സലിം അറസ്റ്റിലായി. 1980 ല്‍ ബാലസമുദ് കകദ് ഗ്രാമത്തിലാണ് മോഷണം നടന്നത്. അന്ന് സലിം ഷെയ്ഖിന് 20 വയസായിരുന്നു. പിടികൂടാതിരിക്കാന്‍ മുടി മൊട്ടയടിച്ചിരുന്നു. തൊട്ടടുത്തുള്ള ധാര്‍ ജില്ലയില്‍ നിന്നാണ് - [അനധികൃത സ്വത്ത് സമ്പാദന കേസ് ; മുൻ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീൻചിറ്റ്](https://thekeralapost.com/archives/10378) - അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിൻറെ ക്ലിൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് . വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്ന് പറയുന്ന റിപ്പോർട്ട് വിജിലൻസ് സർക്കാരിന് സമർപ്പിച്ചു. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആദായ നികുതി വകുപ്പിൻറെ അന്വേഷണം വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു. ശിവകുമാറിന്റെ സുഹൃത്തുക്കളായ എൻ.എസ് ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജുഹരൻ എന്നിവർ - [ഹോട്ടല്‍ മുറിയില്‍ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു;ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍](https://thekeralapost.com/archives/10375) - ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടി. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ് അഫ്രീദിയെ പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാത്രിയാണ് സംഭവം. ഷൂട്ടിങ്ങിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് യുവനടി ചെന്നൈയില്‍ എത്തിയത്. ടി നഗറിലെ പ്രമുഖ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. അതിനിടെ വൈകുന്നേരം ഇവരുടെ മുറിയിലെ ഇന്റര്‍കോം തകരാറിലായി. ഉടന്‍ തന്നെ റിസപ്ഷനില്‍ വിളിച്ചുപറഞ്ഞു. ഇതനുസരിച്ച്‌ ഫോണ്‍ ശരിയാക്കാന്‍ എത്തിയ 20കാരനായ - [കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതല്‍ പുതിയ ഫ്ലൈറ്റ് സര്‍വീസ് ആരംഭിക്കും](https://thekeralapost.com/archives/10372) - കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്ന് മുതല്‍ പുതിയ പ്രതിദിന വിമാന സർവീസ് ആരംഭിക്കും. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ- 91 ആണ് സർവീസ് നടത്തുന്നത്. അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് രാവിലെ 9.30ന് സർവീസ് ആരംഭിക്കുന്ന വിമാനം 1.50ന് കൊച്ചി ഇൻറർനാഷണല്‍ എയർപോർട്ടിലെത്തും. കൊച്ചിയില്‍ നിന്നും രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. നിലവില്‍ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ-91.ഇൻഡിഗോ, അലൈൻസ് എയർ എന്നിവയാണ് മറ്റ് - [ശബരിമല സ്വര്‍ണക്കൊളള: ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി](https://thekeralapost.com/archives/10369) - ശബരിമല സ്വര്‍ണക്കൊളള കേസില്‍ ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് എസ്‌ഐടിയുടെ തീരുമാനം. പോറ്റിയുമായി ആന്റോ ആന്റണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കില്‍ പണമിടപാടുണ്ടോ എന്നും അന്വേഷിക്കും. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ ആന്റോ ആന്റണി എംപിക്കെതിരെ ഇ ഡിയും അന്വേഷണം നടത്തും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് - [സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി, മൊഴി പരിശോധിക്കാന്‍ എസ്‌ഐടി](https://thekeralapost.com/archives/10366) - കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച്‌ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി. കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കര്‍ണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് പോറ്റിയുടെ മൊഴി. കര്‍ണാടകത്തിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നേടിയതെന്നും മൊഴി നല്‍കിയ പോറ്റി, സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം തുടര്‍നടപടി സ്വീകരിക്കാനാണ് - [ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ തലയില്‍ കെട്ടിവെച്ചാണ് പിണറായി വിജയന്‍ അടുത്ത മാസം സലാം പറയാന്‍ പോകുന്നത് ; വിമര്‍ശനവുമായി വി ഡി സതീശന്‍](https://thekeralapost.com/archives/10363) - യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചരിത്രത്തില്‍ ഇല്ലാത്തത്ര കടക്കെണിയിലേക്ക് സംസ്ഥാനത്തെ ജനങ്ങളെ തള്ളിയിട്ട ശേഷമാണ് ഭരണകൂടം വിടപറയുന്നത് എന്ന് സതീശന്‍ കുറ്റപ്പെടുത്തി. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ തലയില്‍ കെട്ടിവെച്ചാണ് പിണറായി വിജയന്‍ അടുത്ത മാസം സലാം പറയാന്‍ പോകുന്നത് എന്നും സതീശന്‍ ആഞ്ഞടിച്ചു. വരാനിരിക്കുന്ന തലമുറയുടെ കേരളത്തെ പിണറായി സര്‍ക്കാര്‍ ഇല്ലാതെയാക്കിയെന്നും കേരളത്തെ തകര്‍ത്തു തരിപ്പണമാക്കിയ സര്‍ക്കാരിനെതിരായ ജനരോഷം ആളിക്കത്തുകയാണ് എന്നും സതീശന്‍ - [കെ എസ് ആര്‍ ടി സിയെ തകര്‍ത്തു സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാട് ആണ് ഗതാഗത മന്ത്രിയുടേത് : രമേശ്‌ ചെന്നിത്തല](https://thekeralapost.com/archives/10360) - കെ എസ് ആർ ടി സി യെ തകർത്തു സ്വകാര്യ മുതലാളി മാരെ സഹായിക്കുന്ന നിലപാട് ആണ് ഗതാഗത മന്ത്രി സ്വീകരിക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസുകള്‍ വാങ്ങാതെയും നിയമനങ്ങള്‍ നടത്താതെയും ദയാവധത്തിന് വിട്ടിരിക്കുന്ന നിലപാട് ആണ് മന്ത്രിസ്വീകരിക്കുന്നത്.ഇടതു ഗവണ്‍മെന്റ് കെഎസ്‌ആർടിസിയെ തകർക്കുന്നതോടൊപ്പം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണ്. ഒരു ശതമാനം പോലും ഡിഎ നല്‍കാതെ - [കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി](https://thekeralapost.com/archives/10357) - കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാപഠനം നടത്താൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു . സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ഏകോപിപ്പിച്ചുകൊണ്ടു വേണം പഠനം നടത്തേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഫെബ്രുവരി 25-നകം രേഖാമൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. കാസര്‍കോട് ജില്ലയില്‍ 25,000 ഏക്കറോളം - [മദ്യപിച്ചിട്ടില്ല! ഭയന്നുപോയിരുന്നു! ഭാര്യ തനിച്ചായതിനാല്‍ നിര്‍ത്താതെ പോയി! പ്രതികരണവുമായി മണിയന്‍പിള്ള രാജു](https://thekeralapost.com/archives/10354) - മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച്‌ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാക്കള്‍ സഞ്ചരിച്ച ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. നിര്‍ത്താതെ പോയതായിരുന്നു ചര്‍ച്ചയായത്. അപകടത്തെക്കുറിച്ചുള്ള മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം സംഭവിച്ചതിനെക്കുറിച്ച്‌ വിശദീകരിച്ചത്. അപകടമുണ്ടായപ്പോള്‍ ശരിക്കും പേടിച്ചുപോയി. ഇടിച്ചിട്ട് നിര്‍ത്താതെ പോയതല്ല ഞാന്‍. ബൈക്ക് ഇങ്ങോട്ടേക്ക് വന്നാണ് ഇടിച്ചത്. ഞാന്‍ മദ്യപിച്ചിരുന്നില്ല. പതുക്കെയാണ് ഞാന്‍ വാഹനം ഓടിച്ചിരുന്നത്. എന്തോ ശബ്ദം കേട്ടിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ വീഴുന്നത് - [യു.ഡി.എഫിന്റെ 'പുതുയുഗയാത്ര'യ്ക്ക് ഇന്ന് തുടക്കം; പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ കാസര്‍കോട് ഒരുങ്ങി](https://thekeralapost.com/archives/10351) - വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കുമ്പള ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ പര്യടനം വിവിധ ജില്ലകളിലൂടെ കടന്നുപോയി മാർച്ച്‌ ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ അണിനിരക്കുന്ന ഈ യാത്ര കേവലം രാഷ്ട്രീയ റാലി എന്നതിലുപരി, ജനങ്ങളുമായി - [സ്കൂളിലെ ചുരിദാര്‍ വിവാദം പൊലീസ് കേസെടുത്തു, സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു](https://thekeralapost.com/archives/10348) - കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ചുരിദാർ ധരിച്ചുവന്ന പ്രഥമാദ്ധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രഥമാദ്ധ്യാപിക കൊട്ടാരക്കര അവണൂർ ശിവനിലയത്തില്‍ സിന്ധു എസ്.നായരുടെ പരാതിയിലാണ് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെ പ്രതിചേർത്ത് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശശാങ്കനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെ 8.45ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള മുട്ടയുമായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴാണ് സ്കൂളിന്റെ ഗേറ്റ് അടച്ചുകൊണ്ട് സെക്യൂരിറ്റി ജീവനക്കാരൻ - [ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാൻ കൃത്രിമമായി സീറ്റ് ക്ഷാമം ഉണ്ടാക്കി, ഇൻഡിഗോക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ](https://thekeralapost.com/archives/10345) - ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo), വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്ത് 'കൃത്രിമമായ സീറ്റ് ക്ഷാമം' (Artificial Scarcity) സൃഷ്ടിച്ചുവെന്ന പരാതിയില്‍ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസംബറിലെ യാത്രാ ക്ലേശങ്ങള്‍ക്കിടയില്‍ കമ്പനി ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയത് വഴി വിപണിയില്‍ സേവനങ്ങള്‍ ലഭ്യമാക്കാതെ നിയന്ത്രിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഡിസംബറിലെ പ്രതിസന്ധി ഡിസംബർ 3 മുതല്‍ 5 വരെയുള്ള മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 2,507 വിമാന സർവീസുകള്‍ ഇൻഡിഗോ റദ്ദാക്കുകയും - [നിയമസഭ തെരഞ്ഞെടുപ്പില്‍ സി.കെ.ജാനുവിന് സീറ്റില്ല](https://thekeralapost.com/archives/10342) - വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആദിവാസി നേതാവ് സി.കെ.ജാനുവിന് മത്സരിക്കാൻ സീറ്റ് നല്‍കാനാവില്ലെന്ന് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെയാണ് ജാനുവിനെ തീരുമാനം അറിയിച്ചത്. അടുത്തിടെ യു.ഡി.എഫില്‍ അസോസിയേറ്റ് അംഗമായ സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ രണ്ട് സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വയനാട്ടിലെ മാനന്തവാടിയും കോഴിക്കോട് ബാലുശ്ശേരിയുമാണ് അവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ട് സീറ്റുപോയിട്ട് ജാനുവിന് മത്സരിക്കാന്‍ പോലും സീറ്റ് നല്‍കാനാവില്ലെന്നാണ് യു.ഡി.എഫ് അറിയിച്ചിരിക്കുന്നത്. ഇതോടെ സീറ്റിനായി ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ് സി.കെ.ജാനു. മാനന്തവാടി സീറ്റില്‍ മത്സരിക്കാൻ ആവശ്യം ഉന്നയിച്ച്‌ - [പ്രതിഷേധം; പ്രധാനമന്ത്രി സംസാരിക്കുന്നതിന് മുമ്പേ ലോക്സഭ പിരിഞ്ഞു](https://thekeralapost.com/archives/10339) - രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. വ്യാഴാഴ്ച (ഫെബ്രുവരി 5) രാവിലെ 11-ന് സഭ വീണ്ടും ചേരും. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മുൻ സൈനിക മേധാവി ജനറല്‍ എം എം നരവാനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യ-യു എസ് വാണിജ്യ കരാറും ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ - ['എന്നാ താന്‍ പോയി കേസ് കൊട്': എം.വി. ഗോവിന്ദന് കുഞ്ഞികൃഷ്ണന്‍റെ മറുപടി](https://thekeralapost.com/archives/10336) - പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച്‌ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞി കൃഷ്ണന്റെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകം ഇന്ന് വൈകുന്നേരം പ്രകാശനം ചെയ്യും. അതിനിടെ പുസ്തകത്തില്‍ തെറ്റായ കണക്കോ, താനുള്‍പ്പടെയുള്ള നേതാക്കളെ തെറ്റായ രീതിയില്‍ പരാമർശിച്ചിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കേസ് കൊടുക്കുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന് രംഗത്തെത്തി. എന്നാ താൻ പോയി കേസ് കൊടുക്ക് എന്ന നിലയിലാണ് വി. കുഞ്ഞികൃഷ്ണൻ മറുപടി നല്‍കിയത്. പാര്ട്ടിയുടെ കൈയില്‍ കണക്കുണ്ടെങ്കില് തന്റെ - [മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു; ആണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി യുവതി](https://thekeralapost.com/archives/10333) - മൊബൈല് ഫോണില് ബ്ലോക്ക് ചെയ്തതിനെ തുടർന്ന് ആണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കാംത പ്രസാദ് സൂര്യവംശി(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാംത പ്രസാദിന്റെ പെണ്‍സുഹൃത്ത് റോഷ്നി സൂര്യവംശിയാണ് പിടിയിലായത്. ആറ് മാസം മുൻപ് ഇന്സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കാംത പ്രസാദ് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇരുവരും പ്രണയത്തിലായതിന് പിന്നാലെ യുവാവ് റോഷ്നിയുടെ ഫോണ് കോളുകളും മെസേജുകളും അവഗണിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം മുൻപ് കാംത പ്രസാദ് യുവതിയുടെ നമ്പറും ബ്ലോക്ക് - [മോദി ട്രംപിന് കീഴ്പ്പെട്ടു; വിമര്‍ശനവുമായി കോണ്‍ഗ്രസ്](https://thekeralapost.com/archives/10330) - ഡോണാള്‍ഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച്‌ കോണ്‍ഗ്രസ്. സ്വന്തം സർക്കാരിന്റെ വിവരങ്ങള്‍ മോദി അറിയുന്നത് ട്രംപ് പറഞ്ഞിട്ടാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. മോദി ട്രംപിന് കീഴ്പ്പെട്ടെന്നും ജയറാം രമേശ് ആരോപിച്ചു. ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് - ["ജാതി പറഞ്ഞ് പോരടിച്ചാല്‍ അധോഗതി"; ഹൈന്ദവ ഐക്യത്തിനായി കൈകോര്‍ക്കാൻ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശൻ](https://thekeralapost.com/archives/10327) - സമുദായങ്ങള്‍ തമ്മിലുള്ള ഐക്യനീക്കങ്ങളില്‍ എൻ.എസ്.എസ് മുഖംതിരിച്ചു നില്‍ക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ എസ്.എൻ.ഡി.പി. സമാന ചിന്താഗതിയുള്ളവർ ഒന്നിച്ചുനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജാതി പറഞ്ഞ് പോരടിച്ചാല്‍ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നറിയിപ്പ് നല്‍കി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാഥ’ത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മതന്യൂനപക്ഷ പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം വർധിക്കുമ്പോള്‍ ഭൂരിപക്ഷ വിഭാഗം അവഗണിക്കപ്പെടുകയാണെന്നും ഈ ദുരവസ്ഥ മാറ്റാൻ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യന്റെ വേദനയും - [നിയമസഭയില്‍ സംഘര്‍ഷാവസ്ഥ; സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഇടിച്ചുകയറി അൻവര്‍ സാദത്തും സനീഷ് കുമാറും](https://thekeralapost.com/archives/10324) - നിയമസഭയില്‍ സംഘർഷാവസ്ഥ. ഭരണപക്ഷവും പ്രതിപക്ഷവും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് സഭയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചതോടെ സഭ അക്ഷരാർത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്.മന്ത്രിമാർ സംസാരിക്കാൻ പ്രതിപക്ഷ ബഹളം കാരണം കഴിയുന്നില്ല.അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച്‌ ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷം പുനരാരംഭിച്ചു. ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭ ആരംഭിച്ച അന്നുമുതല്‍ സ്വർണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി - [സംസ്ഥാനത്തെ പകല്‍ ചൂടിന് കുളിര്‍മയേകി മഴയെത്തുന്നു](https://thekeralapost.com/archives/10321) - സംസ്ഥാനത്തെ പകല്‍ ചൂടിന് കുളിർമയേകി മഴയെത്തുന്നു. എന്നാല്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പില്ല എന്നത് ആശങ്കാജനകമാണ്.അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതിയ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ ജില്ലകളില്‍ (കണ്ണൂർ, കാസർകോട്, പാലക്കാട്) വരും ദിവസങ്ങളിലും ചൂട് കൂടാൻ തന്നെയാണ് സാധ്യത. എന്നാല്‍ മധ്യ-തെക്കൻ കേരളത്തില്‍ വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യാനുള്ള - [സി ജെ റോയിയും കപ്പൽ ജോയിയും](https://thekeralapost.com/archives/10318) - കെ ബാബുരാജ് തല മറന്നു എണ്ണ തേക്കുക എന്ന ചൊല്ല് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ .സി ജെ റോയിയുടെ കാര്യത്തിൽ അന്വർത്ഥമായി എന്നു വേണം കരുതാൻ. 2020 ഏപ്രിലിൽ ദുബൈയിൽ ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ച കപ്പൽ ജോയിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ രണ്ടു മലയാളി ബിസിനസുകാരുടെ വളർച്ചയിലും മരണത്തിലും താരതമ്യങ്ങൾ ഏറെയുണ്ട്. റോയിയുടെ മരണ വാർത്ത പുറത്തു വന്നപ്പോൾ അതിന്റെ ഉത്തരവാദിത്തം ആദായനികുതി വകുപ്പിന്റെ മേലാണ് ആദ്യം പതിച്ചത്. ആദായനികുതി - [ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പരോള്‍, സഭയില്‍ വാക്പോര്](https://thekeralapost.com/archives/10315) - ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികള്‍ക്കുള്‍പ്പടെ തുടർച്ചയായി പരോള്‍ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയില്‍ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികള്‍ നിർത്തിവച്ച്‌ ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാല്‍ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു. ആവശ്യമാണെങ്കില്‍ നോട്ടീസ് നല്‍കിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാല്‍ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചട്ടം ലംഘിച്ച്‌, നിയമം ലഘിച്ച്‌ പരോള്‍ കൊടുത്ത ക്രിമിനലുകള്‍ തെരുവിലിറങ്ങി കലാപം - [സി.ജെ. റോയിയുടെ മരണം; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി](https://thekeralapost.com/archives/10312) - കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആദായ നികുതി വകുപ്പ് പരിശോധനയ്ക്കിടെ റോയ് തോക്കെടുത്ത് സ്വയം വെടിവച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് മരണത്തിന് കാരണമായതെന്ന സി.ജെ. റോയിയുടെ സഹോദരന്റെ പരാതിയെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെങ്കിലും, പരിശോധനകളുടെ പേരില്‍ ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് - [സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വൻ ഇടിവ്](https://thekeralapost.com/archives/10309) - സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വൻ ഇടിവ്. പവന് 6,640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,120 രൂപയാണ്. ഗ്രാമിന് 830 കുറഞ്ഞതോടെ വില 13,890 രൂപയായി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,703.27 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരുവേളയില്‍ സ്വർണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം - [കേരളത്തിലെ അതിവേഗ റെയില്‍പാത; പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍](https://thekeralapost.com/archives/10306) - കേരളത്തിലെ അതിവേഗ റെയില്‍പാത പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്. ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും - [എയിംസ് വരും മറ്റേ മോനെയെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് ഇപ്പോള്‍ മിണ്ടാനൊന്നുമില്ല, കേരളത്തെ സമ്പൂര്‍ണമായി തഴഞ്ഞ് കേന്ദ്ര ബജറ്റ്, ബിജെപി എംപിയുടെ തൃശൂരിന് പോലും നാണക്കേട്](https://thekeralapost.com/archives/10303) - കേരളത്തില്‍ എയിംസ് വരുമെന്ന് പലവട്ടം വാഗ്ദാം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി ബജറ്റിനുശേഷം ഇതേക്കുറിച്ച്‌ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണെന്ന് സോഷ്യല്‍ മീഡിയ. എയിംസ് വരും മറ്റേ മോനെയെന്ന് പൊതുവേദിയില്‍ അധിക്ഷേപ പ്രസംഗം നടത്തിയത് അടുത്തിടെയാണ്. എന്നാല്‍, സുരേഷ് ഗോപിയുടെ വെല്ലുവിളി ബജറ്റില്‍ കേന്ദ്രം അവഗണിച്ചു. കേരളം ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആവശ്യങ്ങളായ എയിംസ്, ഹൈസ്പീഡ് റെയില്‍വേ, വിഴിഞ്ഞം തുറമുഖത്തിനുള്ള പ്രത്യേക പാക്കേജ് തുടങ്ങിയവ ബജറ്റില്‍ പരാമര്‍ശം പോലും നടത്തിയില്ല. കേരളം ഏറെക്കുറെ 'പൂര്‍ണമായും അദൃശ്യമായി' എന്നാണ് ശശി - [ട്രംപിന്‍റെ താരിഫ് യുദ്ധത്തിന് കീഴടങ്ങിയ ബജറ്റ്; കേരളത്തിന് നിരാശയെന്ന് ധനമന്ത്രി](https://thekeralapost.com/archives/10299) - കേന്ദ്രബജറ്റ് നിരാശജനകമെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്. കേരളം പ്രതീക്ഷിച്ചതൊന്നും നല്കിയില്ല. കേന്ദ്ര ബജറ്റില് നിറഞ്ഞുനിന്നത് ടാക്സ് മാത്രമായിരുന്നു. മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ താത്പര്യത്തേക്കാള് വിദേശതാത്പര്യങ്ങളാണ് ബജറ്റില് നിറഞ്ഞുനിന്നത്. യൂറോപ്യന് യൂണിയന്റെയും യുഎസിന്റെയും താത്പര്യങ്ങളുമാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ബജറ്റിലെ ടാക്സ് നിര്ദേശങ്ങളെന്ന് ബാലഗോപാല് കുറ്റപ്പെടുത്തി. വിദേശ യാത്ര നിരക്കും വിദേശ വസ്തുക്കളുടെ വില്പനയും മാത്രമാണ് ബജറ്റില് കൂടുതലായി പരാമര്ശിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. - [ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് തോന്നിപ്പോയെന്ന് സതീശൻ](https://thekeralapost.com/archives/10296) - കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് തോന്നിപ്പോയെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ബജറ്റില്‍ കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ല എന്നത് സങ്കടകരമാണ്. ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപ്പറേറ്റുകള്‍ക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. സംസ്ഥാനവുമായി കൂടിയാലോചിച്ച്‌ വേണം ഇക്കാര്യത്തില്‍ നയരൂപീകരണം നടത്താൻ കേരളത്തിലെ ധാതു സമ്പത്തില്‍ പലരും കണ്ണ് വച്ചിട്ടുണ്ടെന്നും സതീശൻ - [ഇന്ത്യയുടെ യഥാര്‍ഥ പ്രതിസന്ധികള്‍ക്ക് മുന്നില്‍ കണ്ണടച്ച ബജറ്റ്: രാഹുല്‍ ഗാന്ധി](https://thekeralapost.com/archives/10293) - ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികള്‍ക്ക് മുന്നില്‍ കണ്ണടച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരെയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാല്‍ എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്മല സീതാരാമനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ് ബജറ്റ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി - ['ഒരു കേന്ദ്രമന്ത്രി എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ പറഞ്ഞിരുന്നു, അദ്ദേഹം മലയാളികളെ വീണ്ടും കബളിപ്പിച്ചു'; ബിനോയ് വിശ്വം](https://thekeralapost.com/archives/10290) - കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സര്‍ക്കാറിന്റെ യഥാര്‍ത്ഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങള്‍ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീര്‍ത്ഥാടകരേയും തീര്‍ത്ഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം - [കേരളത്തെ പൂര്‍ണമായും അവഗണിച്ചു, രാജീവ് ചന്ദ്രശേഖറിന്റെത് പൊള്ളയായ ന്യായീകരണം; കെ സി വേണുഗോപാല്‍](https://thekeralapost.com/archives/10287) - കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്നും ഇത്തവണയും എയിംസ് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനും കെ സി വേണുഗോപാല്‍ മറുപടി നല്‍കി. രാജീവ് ചന്ദ്രശേഖറിന്റെത് പൊള്ളയായ ന്യായീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുത്തലുകള്‍ നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് - ['കേരളത്തോട് അവഗണന മാത്രം, യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയത്': കേന്ദ്ര ബജറ്റിനെതിരെ എം വി ഗോവിന്ദന്‍](https://thekeralapost.com/archives/10284) - കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. 'കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണ്. എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വെച്ചിരുന്നു. അതിവേഗ റെയില്‍ പദ്ധതി ഇല്ലാത്തതില്‍ ഇ ശ്രീധരന്‍ - [തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്ത്](https://thekeralapost.com/archives/10281) - തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സംസ്ഥാനത്ത് 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. എസ്‌ഐആര്‍ തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് 44,46,107 ഫോമുകള്‍ ലഭിച്ചിട്ടുണ്ടെന്നും 2025 ഒക്ടോബര്‍ 27 മുതല്‍ 2026 ജനുവരി 30 വരെയുളള കണക്കാണിതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ചവരെയും താമസം മാറിയവരെയുമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഹിയറിംഗ് തുടരുന്നതിനാല്‍ കണക്കില്‍ വ്യത്യാസം വരുമെന്നും അനര്‍ഹരായി കണ്ടെത്തുന്നവരെ ഇനിയും കരട് - [കേരളത്തിന്റെ ധാതു പുറത്തേക്ക് കൊണ്ടുപോകാന്‍ ആണോ പുതിയ നീക്കമെന്ന് പരിശോധിക്കേണ്ടതുണ്ട്; മന്ത്രി പി രാജീവ്](https://thekeralapost.com/archives/10278) - കേന്ദ്ര ബജറ്റില്‍ കേരളത്തോട് കടുത്ത വിവേചനമെന്ന് മന്ത്രി പി രാജീവ്. കേരളത്തിന് അതിവേഗ റെയില്‍ പാത അനുവദിച്ചില്ലെന്ന് മാത്രമല്ല, ഇത്തരമൊരു പദ്ധതി ആദ്യം മുന്നോട്ടുവെച്ച ഒരു സംസ്ഥാനമെന്ന നിലയില്‍ അത് പരിഗണിച്ച്‌ കൊണ്ട് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി. അതിവേഗ റെയില്‍ സംവിധാനം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ മുന്‍ കൈ എടുത്ത് കേന്ദ്രത്തിന് നല്‍കിയിരുന്നു. അതിന് അംഗീകാരം നല്‍കാതിരിക്കുകയും കേന്ദ്രം പുതുതായി പ്രഖ്യാപിക്കുമ്പോള്‍ അതില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരിക്കുന്നതും കടുത്ത വിവേചനമാണെന്ന് - [നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം എൻഡിഎയും യുഡിഎഫും തമ്മില്‍: രാജീവ് ചന്ദ്രശേഖര്‍](https://thekeralapost.com/archives/10275) - വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എല്‍ഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എല്‍ഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, - [ഇത്തവണ മത്സരിക്കാൻ മൂഡില്ല; എല്ലാം പാര്‍ട്ടി തീരുമാനിക്കും: കെ. മുരളീധരൻ](https://thekeralapost.com/archives/10272) - ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മൂഡില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും പാർട്ടിയായിരിക്കും തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി. 'എല്ലാ തവണയും മത്സരിക്കുന്നതില്‍ അല്ല കാര്യം. തിരുവനന്തപുരം അടക്കം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത്തവണ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമല്ലോ.'-മുരളീധരൻ പറഞ്ഞു. മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററ്റുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികള്‍ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പറഞ്ഞു. വട്ടിയൂർക്കാവ്, ഗുരുവായൂർ, തൃശൂർ, പാലക്കാട്, - [മുട്ടില്‍ മരംമുറി കേസ്; പ്രതികള്‍ക്ക് തിരിച്ചടി,ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു](https://thekeralapost.com/archives/10269) - മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് കനത്ത പ്രഹരം. പ്രതികളുടെ അപ്പീല്‍ വയനാട് ജില്ലാ കോടതി തള്ളി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. - ['വെടിയുണ്ട തുളച്ചു കയറിയത് ഇടതുനെഞ്ചില്‍ ',സിജെ റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്](https://thekeralapost.com/archives/10266) - കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ.റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത് . റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു. ഇടതു നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച്‌ പിൻഭാഗത്തുകൂടി പുറത്തുകടന്ന് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ്ണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകള്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം - [ഭാവിയില്‍ കേരളത്തില്‍ സിപിഐ മുഖ്യമന്ത്രി ഉണ്ടാകും. എപ്പോഴാണെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം](https://thekeralapost.com/archives/10263) - ഭാവിയില്‍ കേരളത്തില്‍ സിപിഐ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എപ്പോഴാണെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണെന്നും നാളത്തെ ബജറ്റില്‍ കേരളത്തെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ബിനോയ് പറഞ്ഞു. കർഷകർ അടക്കമുള്ള രാജ്യത്തിന്‍റെ അന്നദാതാക്കളെ മറക്കരുത് ജനങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷ എല്‍ഡിഎഫിലാണ് . ഞങ്ങള്‍ ജനങ്ങള്‍ക്ക് പറയാനുള്ളതും കേട്ടു . പത്തുവർഷം പൂർത്തിയാകുമ്പോള്‍ ഇനിയും ഈ സർക്കാർ തന്നെ വരണമെന്ന് ജനം ആഗ്രഹിക്കുന്നു. തിരുത്തേണ്ടത് തിരുത്തും. എല്‍ഡിഎഫ് മൂന്നാമതും - [പ്രസവം നിര്‍ത്തിയ യുവതികള്‍ വരെ പ്രസവിക്കണമെന്ന് പറഞ്ഞിട്ടില്ല..! തനിക്കെതിരേ നടത്തുന്നത് വ്യാജ പ്രചരണങ്ങള്‍, നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്](https://thekeralapost.com/archives/10260) - പ്രസവം നിർത്തിയ യുവതികള്‍ വരെ പ്രസവിക്കണമെന്ന് പറഞ്ഞിട്ടില്ല..! തനിക്കെതിരേ നടത്തുന്നത് വ്യാജ പ്രചരണങ്ങള്‍, നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരങ്ങള്‍ക്ക് നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.സർക്കാർ ആശുപത്രികളിലെ സൗകര്യം കണ്ട് പ്രസവം നിർത്തിയ യുവതികള്‍ വരെ പ്രസവിക്കണമെന്ന് മന്ത്രി പറഞ്ഞെന്നായിരുന്നു പ്രചാരണം. എന്നാല്‍ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജ പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പല പ്രൊഫൈലുകളില്‍ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ - [ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണം..! സ്വര്‍ണ്ണകൊള്ളക്കേസില്‍ ശിക്ഷിക്കപ്പെടുന്ന എ പത്മകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്](https://thekeralapost.com/archives/10257) - ശബരിമല സ്വർണക്കൊളള കേസില്‍ ശിക്ഷിക്കപ്പെടുന്ന മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറല്‍ സെക്രെട്ടറി എം എ ബേബിയ്ക്ക് തുറന്നകത്തയച്ചു. സ്വർണക്കൊളളയിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ പത്മകുമാറിനെ അടിയന്തിരമായി പുറത്താക്കണമെന്നും നടപടിസ്വീകരിച്ച്‌ കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടലുകളില്‍ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും വീഴ്ചയുണ്ടായെന്നാണ് പൊതുവെ പാര്‍ട്ടിയുടെ വിലയിരുത്തല്‍.കേസില്‍ എട്ടാം പ്രതിയായ - [സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല](https://thekeralapost.com/archives/10254) - സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കള്‍ നടത്തുന്ന ദുഷ്പ്രചാരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വർക്കിംഗ്‌ കമ്മറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഹർകിഷൻസിംഗ് സുർജിത്ത് മുതല്‍ സീതാറാം യെച്ചൂരിവരയെുള്ള സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ വളരെ ബഹൂമാനത്തോടെയും ആദരവോടെയും കണ്ട നേതാവാണ് സോണിയാഗാന്ധി. 2004 ലെ ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുമ്പോല്‍ സോണിയാഗാന്ധിക്ക് പിന്തുണയുമായി ആദ്യം മുന്നോട്ട് വന്നത് അന്നത്തെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജ്ജിത്തായിരുന്നു. പിന്നീട് സീതാറാം യെച്ചൂരി സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയുമായും വളരെ അടുപ്പും - [അതിവേഗ റെയില്‍പാതയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി ആര് കൊണ്ടുവന്നാലും അംഗീകരിക്കുമെന്ന് എം.വി.ഗോവിന്ദന്‍](https://thekeralapost.com/archives/10251) - അതിവേഗ റെയില്‍പാതയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി ആര് കൊണ്ടുവന്നാലും അംഗീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഒരു അതിവേഗ റെയില്‍പാതയാണ് നമുക്ക് വേണ്ടതെന്നും കെ റെയില്‍ ആയാലും ശ്രീധരന്റെതായാലും ഇനി അവസാനം പ്രഖ്യാപിച്ച റെയില്‍ ആയാലും പ്രശ്‌നമില്ല,തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട്ടേക്ക് നാല് മണിക്കൂറിനുള്ളില്‍ എത്തുന്ന ഏത് സംവിധാനവും സിപിഎം അംഗീകരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫില്‍ തര്‍ക്കമുണ്ടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഒരു വികസനവും അനുവദിക്കില്ലെന്ന എന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാടെന്നും രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടാണ് ഇരുപാര്‍ട്ടികളും വികസനത്തിന് - [ചോദ്യം ചെയ്യലിന് പിന്നാലെ ദാരുണാന്ത്യം: കോര്‍പ്പറേറ്റ് ലോകത്തെ നടുക്കി സി ജെ റോയിയുടെ മരണം](https://thekeralapost.com/archives/10248) - കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയത് ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച്‌. രാവിലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് - [കെ എം ഷാജിക്ക് മത്സരിക്കുന്നതില്‍ അയോഗ്യത ഇല്ലെന്ന് സുപ്രീംകോടതി](https://thekeralapost.com/archives/10245) - മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കെ എം ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍, ‌ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു. മതസ്പർധ വളർത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നടക്കമുള്ള ആരോപണങ്ങളാണ് കെ എം ഷാജിക്കെതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ ഉയർത്തിയത്. കേസ് പരിഗണിച്ച ഹൈക്കോടതി - [റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ;സ്വകാര്യ ആശുപത്രികളിലും സേവനം ലഭിക്കും](https://thekeralapost.com/archives/10242) - റോഡ് അപകടങ്ങളില്‍ പെടുന്നവർക്കുള്ള ലൈഫ് സേവർ പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി കെഎൻ ബാലഗോപാല്‍. റോഡ് അപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്ന ആളുകള്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ കീഴില്‍ രജിസ്റ്റർ പെട്ട സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പ്രതിവർഷം 48000 റോഡ് അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത്തരം അപകടങ്ങളില്‍ പെടുന്നവർക്ക് സമയബന്ധതമായി ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ലൈഫ് സേവർ പദ്ധതിക്കായി സർക്കാർ 15 - [കെഎസ്‌ആര്‍ടിസി പുതിയ ബസുകള്‍ക്കായി 127 കോടി, ഡിപ്പോകള്‍ നവീകരിക്കും](https://thekeralapost.com/archives/10239) - കെഎസ്‌ആർടിസിയെ ആധുനികവല്‍ക്കരിക്കുന്നതിനായി ബജറ്റില്‍ വൻ തുക വകയിരുത്തി. കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയ ബിഎസ്6 ബസുകള്‍ വാങ്ങുന്നതിനായി സർക്കാർ വിഹിതം 127 കോടി രൂപയായി വർദ്ധിപ്പിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. 2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കെഎസ്‌ആർടിസിക്കും സ്വിഫ്റ്റിനുമായി ഇതിനകം 662 പുതിയ ബസുകള്‍ നിരത്തിലിറക്കാൻ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാരെ കൂടുതല്‍ ആകർഷിക്കുന്നതിനായി ഡിപ്പോകളുടെയും വർക്ക്‌ഷോപ്പുകളുടെയും നവീകരണത്തിനായി 45.72 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മലപ്പുറം, തൃശ്ശൂർ, എറണാകുളം, കൊട്ടാരക്കര ഉള്‍പ്പെടെയുള്ള - [വിജിലൻസിനെ കണ്ടപ്പോള്‍ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പിടിയില്‍](https://thekeralapost.com/archives/10236) - വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്കിടെ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ച ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിലായി.നെടുമങ്ങാട് മുണ്ടേലയിലുള്ള ലീഗല്‍ മെട്രോളജി ഓഫീസിലാണ് സംഭവം. മുണ്ടേലയില്‍ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധന നടക്കുന്നതിനിടെയാണ് വിജിലൻസ് സംഘം അപ്രതീക്ഷിതമായി ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പരിഭ്രാന്തരായ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ കൈവശമുണ്ടായിരുന്ന കൈക്കൂലിപ്പണം ഓഫീസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞ 5,000 രൂപ വിജിലൻസ് സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു. തുടർന്ന് ഓഫീസിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 12,000 - [പത്രപ്രവര്‍ത്തക പെൻഷൻ വീണ്ടും വര്‍ദ്ധിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍](https://thekeralapost.com/archives/10233) - പത്രപ്രവർത്തക പെൻഷൻ വീണ്ടും ഉയർത്തി സംസ്ഥാന സർക്കാർ. 1,500 രൂപയാണ് പുതിയതായി വർധിപ്പിക്കുക. ഇതോടെ പത്രപ്രവർത്തക പെൻഷൻ 13,000 രൂപയാകും. രണ്ടാം പിണറായി സർക്കാറിൻറെ അവസാന ബജറ്റില്‍ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. പത്രപ്രവർത്തക പെൻഷൻ 11,000 രൂപയില്‍ നിന്ന് 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ) 15,000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറവും സർക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. - [2026 കേരള ബജറ്റ് : 12 ാം ശമ്ബള കമ്മിഷന്‍ പ്രഖ്യാപിച്ചു](https://thekeralapost.com/archives/10229) - രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ നിരന്തര ആവശ്യമായ12 ാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു. കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് എന്ന നിലയില്‍ സര്‍വതല സ്പര്‍ശിയും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്. ബജറ്റ് പ്രസംഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍: റീ ബില്‍ഡ് കേരള 1000 കോടി സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശിക മാര്‍ച്ച്‌ മാസത്തിനകം തീര്‍ക്കും പോലീസ് - [പുതുവർഷത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു](https://thekeralapost.com/archives/10226) - വയനാട് സ്വദേശി വിപിൻ്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുൽ ഹമീദിന് മിടിപ്പ് പകരും. കേരളത്തിലെ ഈ വർഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് വിജയകരമായി പൂർത്തീകരിച്ചത്. 32 വയസ്സ് മാത്രം പ്രായമുള്ള ഷാഹുൽ ഹമീദിന് 2020ൽ വിദേശത്ത് നിന്നാണ് ഹൃദയ സംബന്ധമായ രോഗലക്ഷണങ്ങൾ പിടിപെട്ടത്. വളരെ പെട്ടെന്നാണ് രോഗം മൂർച്ഛിച്ച് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയിലേക്ക് എത്തപ്പെട്ടത്. മാസത്തിൽ രണ്ടോ മൂന്നോ തവണ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയിൽ ഇനി അവയവമാറ്റ - [ഡല്‍ഹിയില്‍ ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍‌](https://thekeralapost.com/archives/10223) - വടക്കുകിഴക്കന് ഡല്ഹിയിലെ ഭജന്പുരയില് ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. 10, 13, 14 വയസുകളുള്ള പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടികളാണ് പെണ്കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്കുട്ടി ചികിത്സയിലാണ്. നടക്കാന് പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്കുട്ടിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില് നോര്ത്ത് ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതികളില് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര് പറഞ്ഞു. ജനുവരി 18 ന് വൈകുന്നേരം ഏഴിനാണ് സംഭവം നടന്നതെന്ന് പെണ്കുട്ടിയുടെ അമ്മ പറയുന്നു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് - ['വാസ്തവത്തില്‍ ഒരു തവണയാണ് എസ്‌ഐടി തന്റെ മൊഴി രേഖപ്പെടുത്തിയത്'; പി എസ് പ്രശാന്ത്](https://thekeralapost.com/archives/10220) - തന്നെ മൂന്ന് തവണ എസ്‌ഐടി ചോദ്യം ചെയ്തുവെന്ന പത്രവാർത്ത തള്ളി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വാസ്തവത്തില്‍ ഒരു തവണയാണ് എസ്‌ഐടി തന്റെ മൊഴി രേഖപ്പെടുത്തിയത്. വളരെ ക്രഡിബിലിറ്റിയുള്ള ചില മുഖ്യധാര പത്രങ്ങളാണ് ഇത്തരം വാർത്തകള്‍ കൊടുക്കുന്നത് എന്നുള്ളതുകൊണ്ടാണ് ഇത് പറയേണ്ടി വന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. '2025-ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി എന്നാണ് വാർത്ത. 2025 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും സംഘത്തിനും കൈമാറായിട്ടില്ല. തിരുവാഭരണം കമ്മീഷണർ, - [മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ മരണം: അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭ](https://thekeralapost.com/archives/10217) - മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തില്‍ കേരള നിയമസഭ അനുശോചനം രേഖപ്പെടുത്തി . എൻ‌സി‌പി നേതാവ് അജിത് പവാർ ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടത്തില്‍ മരിച്ചത്. പൈലറ്റുമാരും പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പറന്നുയർന്ന ചെറിയ വിമാനം 45 മിനിറ്റിനുശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാൻഡിംഗിനിടെ തകർന്നുവീ‍ഴുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് - ['സാമുദായിക ഐക്യം അടഞ്ഞ അധ്യായം, പിന്മാറ്റത്തില്‍ ബാഹ്യ ഇടപെടലില്ല': സുകുമാരൻ നായർ](https://thekeralapost.com/archives/10214) - കോട്ടയം: സാമാദായിക ഐക്യം അടഞ്ഞ അധ്യായമെന്ന് സുകുമാരൻ നായർ. പിന്മാറ്റത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ. വേറെ ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് തനിക്ക് നല്ല വിശ്വാസം ഉണ്ട്. ഡയറക്ടർ ബോർഡ് യോഗത്തില്‍ തന്റെ അഭിപ്രായം പറഞ്ഞു. ഏകകണ്ഠമായി തീരുമാനം എടുത്തു. അതുകൊണ്ട് അതില്‍ തർക്കം ഇല്ല. ഐക്യം വേണമെന്ന് ആവിശ്യം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയും തന്നെ വിളിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ വരാമെന്ന് പറഞ്ഞു. എന്തിനാണ് ഇത്രദിവസം കാത്തിരിക്കുന്നതെന്ന് - [സിപിഐഎം അധികാരത്തിന്റെ കരുത്തില്‍ അനധികൃത സ്വത്ത് സമ്പാദിക്കുന്നു ; വി ഡി സതീശൻ](https://thekeralapost.com/archives/10211) - ഭരണത്തിന്റെ മറവില്‍ സിപിഐഎം നടത്തുന്ന അഴിമതികളുടെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധികാരത്തിന്റെ കരുത്തില്‍ പാർട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കൊളളയിലെ പ്രതികളായ നേതാക്കള്‍ക്കെതിരെ നടപടിയില്ല. എന്നാല്‍ പാർട്ടിയിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കിയിരിക്കുന്നു. സിപിഐഎമ്മിലെ ജീർണ്ണതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂർ എംഎല്‍എയുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഐഎമ്മുകാർ മർദ്ദിച്ചു. കുറുവടി ഉപയോഗിച്ചായിരുന്നു മർദ്ദനം. പൊലീസ് ജീപ്പിന് നേരെ - [പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറിയില്‍ നിയമസഭയില്‍ ചര്‍ച്ചയില്ല, അടിയന്തര പ്രമേയത്തിന് അനുമതിയില്ല](https://thekeralapost.com/archives/10208) - പയ്യന്നൂരിലെ സി.പി.എം നേതാവും എം.എല്‍.എയുമായ ടി.ഐ. മധുസൂദനനെതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയില്‍ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച്‌ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തി സ്പീക്കറുടെ ചേംബർ പ്രതിപക്ഷ എം.എല്‍.എമാർ മറക്കാൻ ശ്രമിച്ചു. ഫണ്ട് തിരിമറിയില്‍ അവതരണാനുമതി തേടാനുള്ള അവസരം പോലും നല്‍കാതെയാണ് സ്പീക്കർ പ്രതിപക്ഷ ആവശ്യം തള്ളിയത്. പ്രതിപക്ഷത്ത് - [ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭാകവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം](https://thekeralapost.com/archives/10205) - മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചുകൊണ്ട് മുന്നോട്ടെത്തി പിന്നാലെ യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവർ സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചു. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമ്പോള്‍ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സമരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയെ അറിയിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം - [വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം ; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി വീണാ ജോര്‍ജ്](https://thekeralapost.com/archives/10202) - വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ തിരുവനന്തപുരം ഡിഎംഒ ഓഫീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പില്‍ശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ - ['തലമുറകളോട് മത്സരിച്ച്‌ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്ന നടന്‍'; പത്മ നേട്ടത്തില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി](https://thekeralapost.com/archives/10199) - പത്മഭൂഷണ്‍ നേട്ടത്തില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പല തലമുറകളോട് മത്സരിച്ച്‌ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്ന നടനാണ് മമ്മൂട്ടിയെന്നും മാറുന്ന കാലത്തിനും മൂല്യത്തിനുമൊത്ത് അദ്ദേഹം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഓരോ സിനിമയിലും നമുക്ക് പരിചയമുള്ള മമ്മൂട്ടിയാകാതിരിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതല്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. മമ്മൂട്ടിക്ക് പത്മ പുരസ്‌കാരം ലഭിക്കാനെടുത്ത കാലതാമസത്തെ മുഖ്യമന്ത്രി - [സര്‍ക്കാരിൻ്റെ ബ്രാൻഡി അടുത്തമാസം വില്‍പ്പനയ്ക്ക്; ലിറ്ററിന് 1000 രൂപയില്‍ താഴെയാകും വില](https://thekeralapost.com/archives/10196) - സർക്കാർ നേരിട്ട് നിർമിക്കുന്ന ബ്രാൻഡി അടുത്തമാസം വില്‍പനയ്ക്ക് എത്തുമെന്നാണ് വിവരം.ചിറ്റൂർ മേനോൻപാറയില്‍ സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ഡിസ്റ്റിലറീസില്‍ പ്ലാന്റിന് ആവശ്യമായ ടാങ്കുകള്‍ സ്ഥാപിച്ചു. അടുത്തമാസം നിർമാണോദ്ഘാടനം നടത്താനുള്ള തരത്തിലാണു ക്രമീകരണങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. ബ്രാൻഡിക്ക് ലിറ്ററിന് 1000 രൂപയില്‍ താഴെയാകും വിലയെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം സർക്കാർ ഇതുവരെ നടത്തിയിട്ടില്ല.മദ്യ നിർമാണത്തിന് ആവശ്യമായ ഇഎൻഎ ( എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ) സൂക്ഷിക്കുന്നതിനു രണ്ടരലക്ഷം ലീറ്ററിന്റെ 3 - [രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ](https://thekeralapost.com/archives/10193) - രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല, വിയോജിപ്പുകളുണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ വ്യക്തമാക്കി. പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതാണ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളം മുന്നിലാണെന്നും, തിരഞ്ഞെടുപ്പില്‍ നൂറ് ശതമാനം പോളിങ് ഉണ്ടാകണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. കേരളത്തില്‍ നിന്നും പത്മ പുരസ്കാരം ലഭിച്ചവരുടെ പേരെടുത്ത് ഗവർണർ അഭിനന്ദിച്ചു. വി. എസ് അച്യുതാനന്ദനെ പത്‌മവിഭൂഷണ്‍ - [കണ്ണൂരിലെ സിപിഎം നേതൃത്വം രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണം: കെ.സുധാകരൻ](https://thekeralapost.com/archives/10190) - പയ്യന്നൂരില്‍ രക്തസാക്ഷിഫണ്ട് മുക്കിയ സംഭവത്തില്‍ എംഎല്‍എ ടി .ഐ മധുസൂദനനടക്കമുള്ള നേതാക്കള്‍ക്ക് സംരക്ഷക കവചം തീർക്കുന്ന കണ്ണൂരിലെ സിപിഎം നേതൃത്വം കേരളത്തിലെ രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കെ .സുധാകരൻ എംപി ആവശ്യപ്പെട്ടു. രക്തസാക്ഷികളുടെ ഫോട്ടോ വെച്ച്‌ വോട്ട് പിടിച്ച്‌ എംഎല്‍എ യായ വ്യക്തി തന്നെ രക്തസാക്ഷി ഫണ്ട് മുക്കിയ സംഭവം കേരളത്തിലെ പൊതുപ്രവർത്തകർക്കാകെ അപമാനമാണ് . സാധാരണക്കാരായ പാർട്ടി പ്രവർത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും രക്തസാക്ഷികളുടെ പേരില്‍ പിരിച്ച ഫണ്ട് - [അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ടുവരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്സിസ്റ്റ്; കെ മുരളീധരന്‍](https://thekeralapost.com/archives/10187) - പയ്യന്നൂരിലെ വെളിപ്പെടുത്തല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധപതിച്ചു. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നവരെ പാര്‍ട്ടി പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ ബംഗാളിന്റെയും തൃപുരയുടെയും അവസ്ഥയിലേക്ക് കാര്യങ്ങള്‍ കടക്കും. അതിനെ ഗുണകരമായ കാര്യമായി കോണ്‍ഗ്രസ് കാണുന്നില്ല. ഒരു ജനാധിപത്യ പാര്‍ട്ടി ഇല്ലാതാവണമെന്നൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷെ സ്വയം ഉണ്ടാക്കുന്ന കാരണങ്ങള്‍ - [ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി](https://thekeralapost.com/archives/10184) - ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27-നും മാർച്ച് 13-നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള - [തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച രണ്ടര കോടി നഷ്ടമായിട്ടും തന്ത്രി പരാതി നല്‍കാത്തതില്‍ ദുരൂഹത](https://thekeralapost.com/archives/10181) - ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളില്‍ കര്‍ശന അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടി നിഗമനം. ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ല. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്‌ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്. ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്‌ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന - [ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസീന്ന് വി ഡി സതീശൻ](https://thekeralapost.com/archives/10177) - ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് ജാമ്യത്തിനായുള്ള അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസീന്ന് പ്രാർത്ഥിപക്ഷ നേതാവ് വി ഡി സതീശൻ. കേസില്‍ എസ് ഐ ടിക്ക് വീഴ്ച സംഭവിച്ചെന്നും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തത് വഴി പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയെന്നും ഇതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ലെന്നും വി സതീശൻ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഇനിയും തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മര്‍ദ്ദമാണ് എസ്‌ഐടിയെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാത്തതിന് - [ആ മഞ്ഞക്കുറ്റികള്‍ ആദ്യം ഊരി മാറ്റൂ, എന്നിട്ട് പോരെ പുതിയ റെയില്‍ പാത!](https://thekeralapost.com/archives/10173) - അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള പുതിയ പ്രഖ്യാപനങ്ങള്‍ വെറും തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ നേരത്തെ കൊണ്ടുവന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചെങ്കില്‍, ജനങ്ങളുടെ ഭൂമിയില്‍ സ്ഥാപിച്ച ആ മഞ്ഞക്കുറ്റികള്‍ ആദ്യം ഊരി മാറ്റാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കുറ്റികള്‍ കാരണം ജനങ്ങള്‍ക്ക് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണെന്നും, ഒന്നും നടപ്പിലാക്കാൻ കഴിയാത്ത ഈ സർക്കാരിന്റെ കാലത്ത് കെ.വി. തോമസിനെപ്പോലുള്ളവർ പറഞ്ഞതുപോലെ പുതിയ വാഗ്ദാനങ്ങള്‍ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു. ശശി - [ഇത്തരം പ്രസ്താവന നടത്തുന്നവര്‍ മൂക്കാതെ പഴുത്തവര്‍..! മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ](https://thekeralapost.com/archives/10170) - വർഗീയ പരാമർശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ രംഗത്ത്. ഇത്തരം പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണെന്നും മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നെങ്കിലും വരുന്നുണ്ടെങ്കില്‍ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാല്‍ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താൻ ഈ പോസ്റ്റ് വരെ വരാൻ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കില്‍ ആ യോഗ്യത നിലനിർത്തട്ടെ - [പണി വരുന്നുണ്ടേ !! വര്‍ഷത്തില്‍ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസൻസ് സസ്പെൻഡ് ചെയ്യും](https://thekeralapost.com/archives/10167) - വർഷത്തില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കേന്ദ്രസർക്കാർ പുതിയ മോട്ടോർവാഹനച്ചട്ടങ്ങള്‍ പുറത്തിറക്കി. ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തിലായി. ലൈസൻസ് മൂന്നുമാസംവരെയാണ് സസ്പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുൻവർഷങ്ങളിലെ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തില്ല. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേള്‍ക്കാനുള്ള അവസരം നല്‍കണമെന്നും ചട്ടത്തിലുണ്ട്. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയില്‍ വാഹനം നിർത്തിയിടല്‍, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി 24 ലംഘനങ്ങളാണ് - [ഗാസയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു](https://thekeralapost.com/archives/10164) - കയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തില്‍ ഗാസയില്‍ മൂന്നു മാധ്യമപ്രവർത്തകർ അടക്കം 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു. സെൻട്രല്‍ ഗാസയിലെ അല്‍ സഹ്റ മേഖലയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകരുടെ മരണം. ഹമാസ് ഭീകര സംഘടനയുടെ ഡ്രോണ്‍ പ്രവർത്തിച്ചവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഇവരുടെ നടപടികള്‍ സൈനികർക്കു ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ആക്രമണം നടത്തേണ്ടിവന്നത്. സംഭവം പരിശോധിച്ചുവരികയാണെന്നും ഇസ്രേലി സേന കൂട്ടിച്ചേർത്തു. ഗാസയിലെ പല ഭാഗങ്ങളിലായി ഉണ്ടായ മറ്റ് ആക്രമണങ്ങളിലാണ് എട്ടുപേർ കൂടി മരിച്ചത്. ഇതില്‍ പത്തും 13ഉം പ്രായമുള്ള രണ്ട് - [സ്വര്‍ണ്ണക്കൊള്ള കേസ്! എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം; വി ഡി സതീശൻ](https://thekeralapost.com/archives/10161) - നിയമസഭയില്‍ ഇന്ന് നാടകീയ രംഗങ്ങള്‍. മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്വർണ്ണക്കൊള്ള കേസില്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ സമ്മർദ്ദമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. “പോറ്റിയേ കേറ്റിയേ” എന്ന പാരഡി ഗാനം ആലപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാർഡുകളും ബാനറുകളുമായി എത്തിയ അവർ ഭരണപക്ഷത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിപക്ഷത്തിന്റെ നീക്കത്തിന് അതേ - [സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം, വീട്ടില്‍ സ്വര്‍ണമുണ്ട്: വി.ശിവൻകുട്ടി](https://thekeralapost.com/archives/10158) - ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സഭാതർക്കത്തിനിടെ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടത്. സോണിയയുടെ വീട്ടില്‍ സ്വർണമുണ്ടെന്നും സംഭവത്തിലെ പ്രതിയായ പോറ്റി അവരുടെ അടുത്ത് രണ്ട് തവണ പോയിട്ടുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. പ്രതിപക്ഷം സഭയില്‍ ഉയർത്തിയ പാരഡി ഗാനത്തിന് അതേ ശൈലിയില്‍ തന്നെ മറുപടി നല്‍കാനും മന്ത്രി - [പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍](https://thekeralapost.com/archives/10155) - കല്ലേക്കാട് പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. - [ദൈവത്തെ കൊള്ളയടിച്ചില്ലേ...!? ശബരിമല സ്വര്‍ണക്കൊള്ളയില്‍ എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി](https://thekeralapost.com/archives/10152) - ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി തന്‍റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്‍റെ വാദം. എന്നാല്‍, കവര്‍ച്ച സമയത്ത് - [കൂടെ 2026 കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്](https://thekeralapost.com/archives/10149) - മഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് "കൂടെ 2026" ജനുവരി 26 ന് മഞ്ചേരിയിൽ. രാവിലെ 10മുതൽ 2വരെ മഞ്ചേരി ചുള്ളക്കാട് ഗവ. യു പി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽനട്ടെല്ലിന്റ്റ വളവിനുള്ള സർജറി, കുട്ടികളുടെ ഹാർട്ട് സർജറി,കുട്ടികൾക്കുള്ള വിവിധ സർജറികൾ,കോങ്കണ്ണിനുള്ള സർജറി, അപസ‌രത്തിനുള്ള സർജറി, അസ്ഥിരോഗ സർജറി തുടങ്ങിയവയുടെ നിർണയവും ലഭ്യമാണ്.കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായും - [പോറ്റിയുടെ വീട്ടില്‍ പോയത് നിര്‍ബന്ധത്തിന് വഴങ്ങി; ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കടകംപള്ളി](https://thekeralapost.com/archives/10145) - ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ പ്രതികരിച്ച്‌ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു തവണ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. 2017ലാണ് പോറ്റിയുടെ വീട്ടില്‍ പോയത്. അത് ഒരു കുട്ടിയുടെ ജന്‍മദിന ചടങ്ങില്‍ പങ്കെടുക്കാനായിരുവെന്നാണ് ഓര്‍മ. ശബരിമല സ്വാമിയുടെ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. 2017ല്‍ ഒരു കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനായാണ് പോറ്റിയുടെ വീട്ടില്‍ പോയത്. ശബരിമല സ്വാമിയുടെ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയെ - ['നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വര്‍ഗീയ ധ്രുവീകരണ പ്രസ്താവന പിൻവലിക്കുന്നതായും സജി ചെറിയാൻ](https://thekeralapost.com/archives/10142) - വിവാദ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച്‌ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവന പിൻവലിക്കുന്നതായും മന്ത്രി അറിയിച്ചു. കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച്‌ നോക്കിയാല്‍ മതിയെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇന്ത്യയിലെ പല - [കൂടുതല്‍ സീറ്റുകള്‍ വേണ്ട...! കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കുകയാണ് വേണ്ടതെന്നും മുസ്ലീംലീഗ്](https://thekeralapost.com/archives/10139) - വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണ്ടെന്നും പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കുകയാണ് വേണ്ടതെന്നും മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്നാണ് വിവരം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതും നഷ്ടപ്പെട്ടതുമായ സീറ്റുകളുടെ വിജയസാധ്യത - [ഗര്‍ഭിണിയായിരുന്നപ്പോഴും മൃഗീയ പീഡനം; രാഹുലിന്റേത് ക്രൂരത: ജാമ്യാപേക്ഷ എതിര്‍ത്ത് പരാതിക്കാരി](https://thekeralapost.com/archives/10136) - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുടെ മറുപടി സത്യവാങ്മൂലം. നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ - [ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഇഡി റെയ്ഡ്](https://thekeralapost.com/archives/10133) - ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് ഇന്ന് വ്യാപക റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടക്കുന്നുണ്ട്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. - [വര്‍ഗീയത പറയുന്ന ഒരാളോടും യോജിപ്പില്ല; പാര്‍ട്ടിയെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍](https://thekeralapost.com/archives/10130) - വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. വര്‍ഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം .സിപിഎമ്മിനെ കടന്ന് ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു ഇന്ത്യയില്‍ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് - [സഭയില്‍ അസാധാരണ നീക്കം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ സഭയില്‍ വായിച്ച്‌ മുഖ്യമന്ത്രി](https://thekeralapost.com/archives/10127) - നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ വായിക്കാത്ത ഭാഗങ്ങള്‍ സഭയില്‍ വായിച്ച്‌ അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം. ഖണ്ഡിക 12,15,16 എന്നിവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.'ഖണ്ഡിക 12ലെ വാചകം ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16ലെ വാചകത്തില്‍ ചില - [റീച്ചിനായി വ്യക്തിഹത്യ: ആത്മഹത്യ പ്രേരണാ കേസിലെ പ്രതിയായ ഷിംജിത ഒളിവിലെന്ന് പൊലിസ്](https://thekeralapost.com/archives/10124) - പയ്യന്നൂരിലെ സ്വകാര്യ ബസില്‍ യാത്രക്കാരനെതിരെ ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് പൊലിസ് ഇവരുടെ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫാക്കിയ നിലവിലാണ്. ബന്ധുക്കളെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ആത്മഹത്യ പ്രേരണാ കേസില്‍ പ്രതിയായ തിനെ തുടർന്നാണ് വടകര സ്വദേശിനി ഷിംജിത മുസ്തഫ മുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇവർക്കായിതിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. ജീവനൊടുക്കിയ ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി - [മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ: വി ഡി സതീശന്‍](https://thekeralapost.com/archives/10121) - മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വര്‍ഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ബാലനും ഇപ്പോള്‍ സജി ചെറിയാനും വിവാദ പ്രസ്താവനകള്‍ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയില്‍ എത്തിക്കും. കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന രീതിയാണ്. സതീശനും - [നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുക പിണറായി തന്നെ; എം.എ ബേബി](https://thekeralapost.com/archives/10118) - നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. അദ്ദേഹം മത്സരിക്കുമോ, ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുമോ എന്നീ കാര്യങ്ങള്‍ അതാത് ഘട്ടത്തിലാണ് തീരുമാനിക്കുകയെന്നും എം.എ ബേബി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതിയില്ല. ഇടതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ആരും നയിക്കും എന്ന് തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയുമോ. അതിന് യോഗം ചേർന്ന് തീരുമാനമെടുക്കണം. ഏതെങ്കിലും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പാർട്ടിയല്ല ഇത്. ഇടതുമുന്നണിയിലെ ഘടക പാർട്ടി - [എലത്തൂരില്‍ പോരാട്ടം കടുക്കുന്നു; ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം](https://thekeralapost.com/archives/10115) - നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എലത്തൂർ മണ്ഡലത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. എല്‍ഡിഎഫ് കോട്ടയായ ഇവിടെ മൂന്നാം ഊഴത്തിനായി മന്ത്രി എ.കെ. ശശീന്ദ്രൻ തയ്യാറെടുക്കുമ്പോള്‍ എൻസിപി(എസ്) ജില്ലാ-ബ്ലോക്ക് കമ്മിറ്റികളില്‍ നിന്ന് ശക്തമായ എതിർപ്പാണ് ഉയരുന്നത്. എട്ടുതവണ തിരഞ്ഞെടുപ്പിനെ നേരിടുകയും ആറുതവണ എംഎല്‍എയാവുകയും ചെയ്ത ശശീന്ദ്രൻ ഇനി മാറിനില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. തർക്കം രൂക്ഷമായാല്‍ എല്‍ഡിഎഫിന്റെ ഈ ഉറച്ച സീറ്റ് സിപിഎം നേരിട്ട് ഏറ്റെടുത്തേക്കുമെന്ന സൂചനകളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 5,337 വോട്ടിന്റെ ഭൂരിപക്ഷം - [വാക്കുകള്‍ വളച്ചൊടിച്ചു, ഞാൻ മതേതരവാദി; വര്‍ഗീയ പരാമര്‍ശത്തില്‍ സജി ചെറിയാൻ രംഗത്തെത്തി](https://thekeralapost.com/archives/10112) - തന്റെ പ്രസ്താവന പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും വാക്കുകള്‍ വളച്ചൊടിച്ച്‌ തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നും വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നവരില്‍ ചിലർ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് ഉണ്ടാകുന്നതെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി പറഞ്ഞു. വർഗീയതയോട് സമരസപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് അപകടകരമാണെന്നും അത് ശക്തമായി എതിർക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർഗോഡ് നഗരസഭയിലെ തിരഞ്ഞെടുപ്പ് കണക്കുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി തന്റെ വാദങ്ങള്‍ വിശദീകരിച്ചത്. 39 അംഗങ്ങളുള്ള നഗരസഭയില്‍ മതേതരത്വം ഉയർത്തിപ്പിടിച്ച എല്‍.ഡി.എഫിനും - [റീച്ചിന് ഒരു ജീവൻ :ഇൻസ്റ്റയിലൂടെ വ്യക്തിഹത്യ ജീവനൊടുക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു](https://thekeralapost.com/archives/10109) - സോഷ്യല്‍ മീഡിയയില്‍ അപകീർത്തിപ്പെടുത്തിയ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു. അനാവശ്യമായി വിവാദമുണ്ടാക്കി തൻ്റെ ഇൻസ്റ്റ അക്കൗണ്ടില്‍ റീച്ചു കൂട്ടാൻ ശ്രമിച്ച യുവതി ഒരു ജീവനെടുത്തുവെന്നാണ് ആരോപണം. ഇവർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധ മാണു യരുന്നത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.പയ്യന്നൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സ്വകാര്യബസില്‍ അതിക്രമം കാണിച്ചെന്ന പേരില്‍ ഇൻസ്റ്റയില്‍ ലൈവ് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. യുവാവിനെ മോശക്കാരനായി ചിത്രീകരിച്ചു ഇൻസ്റ്റയില്‍ വീഡിയോയിട്ട - [ശബരിമലയിലെ വഴിപാടുകളില്‍ വ്യാപക ക്രമക്കേട്; ബുക്കിങ്ങിലും വന്‍ തട്ടിപ്](https://thekeralapost.com/archives/10105) - ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കെവേ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് ക്രമക്കേടുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ 'പടി പൂജ' വഴിപാട് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം - [പണമടച്ചില്ല: പോളിസി ലാപ്സായെന്ന് സന്ദേശം ,ആശങ്കപ്പെട്ട് സർക്കാർ ജീവനക്കാർ](https://thekeralapost.com/archives/10102) - മൂന്നുമാസത്തെ പണമടയ്ക്കാത്തതിനെത്തുടർന്ന് പോളിസി ലാപ്സായെന്ന് എല്‍ഐസിയുടെ സന്ദേശം . ആശങ്കപ്പെട്ട് സർക്കാർ ജീവനക്കാർ. ശമ്പളത്തില്‍നിന്ന് തുക ഈടാക്കിയിട്ടും ഇത്തരമൊരു സന്ദേശമെത്തിയതോടെ കൂട്ടത്തോടെ എല്‍ഐസി ഓഫീസുകളിലേക്ക് അന്വേഷണമെത്തി. പോളിസി ലാപ്സായതിനാല്‍ ഈ കാലയളവില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ കിട്ടാതെപോവുമോ എന്നായിരുന്നു സർക്കാർ ജീവനക്കാരുടെ ആശങ്ക. തങ്ങളില്‍നിന്ന് പണമീടാക്കിയിട്ട് സർക്കാർ അടച്ചില്ലെന്ന സംശയവുമുണ്ടായി. സന്ദേശം കണ്ട് പലരും ഓണ്‍ലൈനായി പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതോടെ ആളുകള്‍ നേരിട്ട് എല്‍ഐസി ഓഫീസുകളില്‍ എത്തി. പരിരക്ഷ തുടരാൻ വൈകിയതിനുള്ള തുകയടക്കം - [മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്](https://thekeralapost.com/archives/10099) - മലപ്പുറത്ത് പതിനാലുകാരിയായ സ്കൂള്‍ വിദ്യാർത്ഥിനിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കുക. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് തവനൂർ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. വ്യാഴാഴ്ച രാവിലെ രാവിലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. വൈകുന്നേരം ആറുമണിയോടെ ഒരു ഫോണില്‍ നിന്ന് താൻ അല്പം വൈകുമെന്ന് പെണ്‍കുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു. ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ - [ഗൃഹ സന്ദര്‍ശനത്തിന് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സി പി എം](https://thekeralapost.com/archives/10096) - കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി സിപിഎം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിർദേശത്തിലാണ് ജനങ്ങളോട് ഇടപെടേണ്ട വിധത്തെ കുറിച്ചും, വിശദീകരിക്കേണ്ട വിഷയങ്ങളെ കുറിച്ചും പരാമർശിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂർവം കേള്‍ക്കണം. തർക്കിക്കാൻ മുതിരരുത്. ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് പാർട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ആവശ്യപ്പടുന്നത്.ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ നല്‍കേണ്ട മറുപടിയുള്‍പ്പെടെയാണ് കുറിപ്പിലുള്ളത്. ഉയർന്നുവരാൻ സാധ്യതയുള്ള ചോദ്യങ്ങളില്‍ പാർട്ടിയുടെ നിലപാട് എന്ന നിലയിലാണ് കുറിപ്പില്‍ വിഷയങ്ങള്‍ വിശദീകരിക്കുന്നത്. ഗൃഹ - [ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല്‍](https://thekeralapost.com/archives/10092) - ഭരണഘടന അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയില്‍ നിയമനിർമ്മാണം നടക്കുന്ന കാലത്ത് ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല്‍ എംപി. മനുഷ്യരോടൊപ്പം എന്ന മഹനീയമായ മുദ്രാവാക്യമാണ് കേരള യാത്ര ഉയർത്തിപ്പിടിക്കുന്നത്.കേരള യാത്ര നാടിന്റെ വികസനത്തിന്റെ സന്ദേശങ്ങളും ഉയർത്തി പിടിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ പേര് പോലും - [മഹത്തായ ദാനം:കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച 17 വയസ്സുകാരി അവയവദാനത്തിലൂടെ നാല് പേർക്ക് പുതു ജീവനേകും](https://thekeralapost.com/archives/10089) - പയ്യാവൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ബ്രെയിൻ ഡെത്ത് സംഭവിക്കുകയും ചെയ്ത 17 വയസ്സുകാരി അയോണ മോണ്‍സണ്‍ മരണാനന്തര അവയവദാനത്തിലൂടെ നാല് പേർക്ക് പുതു ജീവനേകും. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലില്‍ വച്ച്‌ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ രോഗിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്കും ലഭ്യമാക്കി. കരള്‍ നല്‍കിയത് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലെ രോഗിക്കാണ്.കോർണിയകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ ബാങ്കിലേക്കും ദാനം - [ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്യും](https://thekeralapost.com/archives/10086) - സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്യും. കട്ടിളപാളി കേസില്‍ അറസ്റ്റിലായ തന്ത്രിയെ ജയിലിലെത്തിയാവും എസ്‌ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. കോടതിയില്‍ നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് എസ്‌ഐടി നീക്കം. - [21,000 കോടി കമ്മി പരിഹരിക്കാന്‍ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം ](https://thekeralapost.com/archives/10083) - സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവുവരുത്തിയതുകൊണ്ടുണ്ടായ 21,000 കോടി രൂപയുടെ കമ്മി പരിഹരിക്കാനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. 17,000 കോടി രൂപ നേരിട്ട് കടമെടുപ്പ് പരിധിയില്‍ വരുത്തിയ കുറവാണ്. ഇതിനു പുറമേയാണ് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി) കണക്കാക്കുന്നതിലെ വ്യത്യാസം മൂലമുണ്ടായ 4,250 കോടി രൂപയുടെ - [സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു](https://thekeralapost.com/archives/10080) - ശ്യാംകൊപ്പറമ്പില്‍കൊച്ചി: എത്ര ബോധവല്‍ക്കരിച്ചാലും പഠിക്കാത്തവരാണ് മലയാളികള്‍.ഓണ്‍ലൈൻ തട്ടിപ്പുകള്‍ സംബന്ധിച്ച്‌ സർക്കാർ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും,തങ്ങള്‍ക്ക് അതൊന്നും വരില്ലെന്ന ഉറച്ച ബോധത്തിലാണ് മലയാളുകളില്‍ ഏറെയും,എളുപ്പത്തില്‍ എങ്ങനെ പണം ഉണ്ടാക്കാമെന്ന ചിന്തകളാണ് തട്ട കോടിക്കണക്കിനു രൂപയാണ് കേരളത്തില്‍ നിന്നും പ്രതിമാസം ഈ സംഘം തട്ടിച്ചെടുക്കുന്നത്.രാജ്യ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തില്‍ കോടികളുടെ കള്ളപ്പണ ഇടപാടുകളാണ് ഈ തട്ടിപ്പ് . എന്നാല്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ചെറുപ്പക്കാരെ ഏജന്റുമാരാക്കി മാറ്റി ഏവരുടെയും,ബന്ധുക്കളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്ത് അതിലൂടെ പണം അന്വേഷണം - [കൊല്ലത്ത് സായി വനിതാ ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി](https://thekeralapost.com/archives/10077) - സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കൊല്ലത്തെ വനിതാ ഹോസ്റ്റലില്‍ രണ്ട് വിദ്യാർഥിനികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സാന്ദ്ര പ്ലസ്ടു വിദ്യാർഥിനിയും വൈഷ്ണവി പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്. വ്യാഴാഴ്ച (15.01.2026) പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സായിയിലെ പതിവ് പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് സഹപാഠികള്‍ മുറിയിലെത്തി അന്വേഷിക്കുകയായിരുന്നു. മുറിയുടെ വാതില്‍ അകത്തുനിന്ന് അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് ജനലിലൂടെ - [ബേപ്പൂരില്‍ റിയാസും അൻവറും നേര്‍ക്കുനേര്‍?](https://thekeralapost.com/archives/10074) - നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുന്നു. ബേപ്പൂരില്‍ ആര് വന്ന് മത്സരിച്ചാലും വിജയം എല്‍ഡിഎഫിനായിരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് പിന്തുണയോടെ ബേപ്പൂരില്‍ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂരില്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അധികാരം യുഡിഎഫിനുണ്ടെന്നും വോട്ടർ പട്ടികയില്‍ പേരുള്ള ആർക്കും എവിടെയും മത്സരിക്കാമെന്നും റിയാസ് പറഞ്ഞു. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ മുഹമ്മദ് - [അനധികൃത സ്വത്ത് സമ്പാദനം ; മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്](https://thekeralapost.com/archives/10071) - അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്.ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. ഇന്നു ഹാജരാകണമെന്നാണ് നോട്ടീസില്‍ കോടതി നിർദേശിച്ചിട്ടുള്ളത്. കെ ബാബു എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ ബാർ കോഴ ആരോപണം ഉയർന്നിരുന്നു. കെ ബാബുവിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) നേരത്തെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. പുതിയ ബിഎൻഎസ് പ്രകാരം, തന്നെക്കൂടി കേട്ടശേഷമാകണം - [ശബരിമലയില്‍ വരുമാന വര്‍ധനവ്; അപ്പം, അരവണ ഇനങ്ങളില്‍നിന്ന് 190 കോടി രൂപയുടെ വരുമാനം](https://thekeralapost.com/archives/10067) - മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 380 കോടിയായിരുന്നു വരുമാനം. ജനുവരി 12വരെയുള്ള കണക്കാണിത്. റെക്കോർഡ് വരുമാനമാണിതെന്നും ജയകുമാർ പറഞ്ഞു. അപ്പം, അരവണ ഇനങ്ങളില്‍നിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ നിന്നായി 160 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം. കാണിക്കയായി ഇത്തവണ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇത് - [ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി62 ഇന്ത്യൻ മഹാസമുദ്രത്തില്‍ പതിച്ചു](https://thekeralapost.com/archives/10064) - ജനുവരി 12-ന് വിക്ഷേപണത്തിനിടെ പരാജയപ്പെട്ട ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി62 റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റോക്കറ്റിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചിരുന്നില്ല. റോക്കറ്റ് വഹിച്ചിരുന്ന ഡിആര്‍ഡിഒയുടെ തന്ത്രപ്രധാന ഉപഗ്രഹമായ ഇഒഎസ്-എന്‍1 ഉള്‍പ്പെടെയുള്ള 15 ഉപഗ്രഹങ്ങളും അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനിടെ ഉണ്ടായ ഘര്‍ഷണത്തില്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്‌ഡൊവലിന്റെ വിശകലനമനുസരിച്ച്‌, റോക്കറ്റിന് നിശ്ചിത ഭ്രമണപഥത്തില്‍ എത്താന്‍ ആവശ്യമായ വേഗത കൈവരിക്കാനായില്ല. തുടര്‍ന്ന് സബ് ഓര്‍ബിറ്റല്‍ പാതയിലൂടെ സഞ്ചരിച്ച - [ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും ..! മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി](https://thekeralapost.com/archives/10061) - കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ജോസ് - [തൃശൂരില്‍ ഇനി കലയുടെ ഉത്സവം; 64ാമത് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി](https://thekeralapost.com/archives/10058) - 64ാമത് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. സർവംമായ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.25 വേദികളിലായി നടക്കുന്ന ഈ കൗമാര കലാമേളയില്‍ 250 ഇനങ്ങളിലായി പതിനയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ജനുവരി 18 വരെ നീളുന്ന ഈ മഹാമേള തൃശ്ശൂരിനെ കലയുടെ ഉത്സവ നഗരിയാക്കി മാറ്റും. വിവിധ പൂക്കളുടെ പേരുകളാണ് - [തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അംഗസംഖ്യ വര്‍ദ്ധിപ്പിച്ച്‌ യുഡിഎഫ്](https://thekeralapost.com/archives/10055) - തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച്‌ യുഡിഎഫ്. 83 വോട്ടിനാണ് യുഡിഎഫിന്റെ കെ എച്ച്‌ സുധീർഖാൻ വിജയിച്ചത്. ഹാർബർ വാർഡിലെ മുൻ കൗണ്‍സിലറായിരുന്നു സുധീർഖാൻ. ഇതോടെ കോർപ്പറേഷനില്‍ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് ആണ്. വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയില്‍ കോ‌ർപ്പറേഷനില്‍ കേവല ഭൂരിപക്ഷം തികയ്‌ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിർത്താൻ മത്സരത്തിനിറങ്ങിയ എല്‍ഡിഎഫിനും കനത്ത തിരിച്ചടിയായി. ഏറെക്കാലത്തിന് ശേഷമാണ് വിഴിഞ്ഞം - [അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; അപൂര്‍വ നടപടിയുമായി എസ്‌ഐടി](https://thekeralapost.com/archives/10052) - രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി എസ്‌ഐടി. അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു പ്രത്യേ അന്വേഷണ സംഘം. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച്‌ ചോദ്യം ചെയ്തത്. അതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച്‌ സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കള്‍ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവില്‍നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്. രാഹുലിനെ - [സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി](https://thekeralapost.com/archives/10049) - സംസ്ഥാന സർക്കാരിന്റെ നവകേരള സർവേക്കെതിരെ ഹൈക്കോടതിയില്‍ ഹർജി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജനുവരി മാസത്തിലാണ് നവ കേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ആരംഭിക്കുന്നത്. പൊതു ഖജനാവിന്റെ ദുർവിനിയോഗവും നിയമവിരുദ്ധമായി സർക്കാർ ഫണ്ട് ഉപയോഗിച്ച്‌ രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. സർക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വികസന നിർദേശങ്ങളും ആശയങ്ങളും ജനങ്ങളില്‍നിന്ന് സമാഹരിക്കുന്നതിനുമാണ് സർവേ. പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരാണ് ഗൃഹ സന്ദർശനം നടത്തുന്നത്. - [കുമളിയില്‍ നവജാതശിശുവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി](https://thekeralapost.com/archives/10046) - ജനിച്ചയുടൻ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച്‌ കടന്നു. സംസ്ഥാന അതിർത്തിയിലെ തേനി വീരപാണ്ടിക്ക് സമീപം കുമളി-ദിണ്ടുക്കല്‍ റോഡരികിലാണ് ജനിച്ച്‌ മണിക്കൂറുകള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി വഴി ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉപ്പുക്കോട്ട വില്ലേജ് ഓഫിസർ കണ്ണന്‍റെ പരാതിയില്‍ മൃതദേഹം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സമീപത്തെ ആശുപത്രി, വീടുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. - [ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കോ ?](https://thekeralapost.com/archives/10043) - കേരള കോണ്‍ഗ്രസ് എമ്മില്‍ ഉദ്വേഗ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് പുറത്തുവരുന്ന സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്ന അഭ്യൂഹം കോണ്‍ഗ്രസ് - [സംസ്ഥാനത്ത് പുതിയ എച്ച്‌ഐവി ബാധിതരില്‍ കൂടുതലും 15-24 പ്രായമുള്ളവര്‍](https://thekeralapost.com/archives/10040) - എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്.ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്. കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ 2022 മുതല്‍ 2024 വരെ യഥാക്രമം 9%, 2%, 14.2% എന്ന തോതിലാണ്. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തന്നെ 15.4% ആണ് ഈ പ്രായത്തിലുള്ള പുതിയ അണുബാധിതര്‍. ഇത് മനസിലാക്കിക്കൊണ്ട് യുവജനങ്ങളുടെ ഇടയിലുള്ള - [95 ശതമാനം തടവുകാരും ലഹരിക്ക് അടിമകള്‍ ; തടവുകാരുടെ കൂലി വർദ്ധിപ്പിക്കുന്നത് കുറ്റകൃത്യങ്ങളെ നിസാരവല്‍ക്കരിക്കുന്ന നിലപാടാണെന്ന് കെസിബിസി മദ്യവിരുദ്ധ സമതി](https://thekeralapost.com/archives/10037) - സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ കൂലി കൂട്ടിയ സർക്കാർ നടപടിക്കെതിരെ കെസിബിസി മദ്യ വിരുദ്ധ സമിതി. തടവുകാരുടെ കൂലി വർദ്ധിപ്പിക്കുന്നത് കുറ്റകൃത്യങ്ങളെ നിസാരവല്‍ക്കരിക്കുന്ന നിലപാടാണെന്ന് കെസിബിസി മദ്യവിരുദ്ധ സമതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പ്രതികരിച്ചു. കുറ്റകൃത്യത്തില്‍പ്പെട്ട് ജയിലിലാകുന്ന 95 ശതമാനം തടവുകാരും ലഹരിക്ക് അടിമകളാണെന്നും ഇവർക്ക് കൈ നിറയെ പണം ലഭിക്കുന്നത് കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് വഴി തെളിക്കുമെന്നും നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും പ്രസാദ് കുരുവിള പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ ജിയിലില്‍ ഡ്രോണ്‍ പറന്നത് - [ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി](https://thekeralapost.com/archives/10033) - ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി. ബിഹാറില്‍ നിന്നും വിവേക് എക്സ്പ്രസ്സില്‍ എത്തിയ സംഘത്തില്‍ 10 മുതല്‍ 16 വയസ്സ് വരെയുള്ള ആണ്‍കുട്ടികളാണുള്ളത്.ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക് രണ്ട് മാസത്തെ കോഴ്സിനാണ് കൊണ്ടുവന്നത് എന്നാണ് ഇവരുടെ മൊഴി. ഇന്നലെ ഉച്ചയോടെയാണ് 21 കുട്ടികളുമായി രണ്ടുപേർ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. കുട്ടികളുടെ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി - [ഇറാന്‍ നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് ട്രംപ്](https://thekeralapost.com/archives/10030) - ഇറാനിലെ വന്തോതിലുള്ള ഖമനയ് വിരുദ്ധ പ്രതിഷേധങ്ങള്ക്കിടെ നിര്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. അയത്തൊള്ള അലി ഖമനയിയുടെ ഭരണത്തിനെതിരെ ഇറാനില് രാജ്യവ്യാപക പ്രക്ഷോഭങ്ങള് തുടരുന്നതിനിടെ ഇറാൻ നേതൃത്വം തന്നെ ഫോണില്‍ വിളിച്ച്‌ ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതായി ട്രംപ് വ്യക്തമാക്കി. എന്നാല്, പ്രതിഷേധക്കാര്ക്കെതിരായ ക്രൂരമായ അടിച്ചമര്ത്തല് തുടര്ന്നാല് ചര്ച്ച നടക്കുന്നതിനു മുന്പ് തന്നെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിലെ സ്ഥിതിഗതികള് യുഎസ് സൈന്യം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും - [ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് ബാക്കി കാര്യത്തെ കുറിച്ച്‌ കോണ്‍ഗ്രസിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് കെ മുരളീധരൻ ](https://thekeralapost.com/archives/10027) - പാർട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസില്‍ ഉള്‍പ്പെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരൻ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്. അതിനുശേഷം വരുന്ന കാര്യത്തെ കുറിച്ച്‌ കോണ്‍ഗ്രസിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല. കൂട്ടത്തില്‍ കൂട്ടാൻ കൊള്ളാത്തതുകൊണ്ടാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത് ഇനി അതിനെകുറിച്ച്‌ ഒരുചർച്ചയുടെയും ആവശ്യമില്ല. ഉചിതമായ തീരുമാനം - [ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയില്ലെന്ന് അമിത് ഷാ](https://thekeralapost.com/archives/10024) - ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ശബരിമല സ്വർണക്കൊള്ള കേസ് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സന്ദർശനത്തിനിടെ ബിജെപിയുടെ ജനപ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള കേരളത്തിലെ ഭക്തരെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരെ ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസില്‍ നിലവില്‍ തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐആർ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് അമിത് ഷാ ആരോപിച്ചു. എല്‍ഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേർ സംശയനിഴലില്‍ - [എന്നെ തകര്‍ക്കാൻ കഴിയില്ല, സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും വവിജയിക്കുമെന്നും രാഹുല്‍](https://thekeralapost.com/archives/10021) - പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പരാതിക്കാരിയുമായുള്ള ബന്ധങ്ങള്‍ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കല്‍ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും താൻ വിജയിക്കുമെന്നും രാഹുല്‍ വെല്ലുവിളി നടത്തി. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകർക്കാൻ കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം, അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 - [തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു; സബ്ജയിലിലേയ്ക്ക് മാറ്റി](https://thekeralapost.com/archives/10018) - ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലുള്ള തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർന്ന് തന്ത്രി രാജീവരെ സബ്ജയിലിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെയാണ് സ്പെഷ്യല്‍ സബ് ജയിലില്‍ വച്ച്‌ തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഐസിയുവിലേയ്ക്ക് മാറ്റിയ തന്ത്രിയെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡിസ്ചാർജ് ചെയ്തത്. അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശില്‍പ - [ജനാഭിപ്രായം തേടാനെന്ന വ്യാജേന സര്‍ക്കാര്‍ ചിലവില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് വി.ഡി. സതീശൻ.](https://thekeralapost.com/archives/10015) - സർക്കാർ കോടികള്‍ ചെലവഴിച്ച്‌ വികസന കാര്യങ്ങള്‍ക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ ഖജനാവില്‍ നിന്ന് പണമെടുത്താണ് ഈ നീക്കമെന്നും സ്വന്തം പാർട്ടിക്കാരെ വോളണ്ടിയർമാരാക്കി സർക്കാരില്‍ നിന്ന് ശമ്ബളം നല്‍കി ഇതുവരെയുള്ള സർക്കാരിന്റെ നേട്ടങ്ങള്‍ ലഘുലേഖകളാക്കി ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതില്‍ വിരോധമില്ല. എന്നാല്‍ സർക്കാർ ഖജനാവില്‍ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. ഏതറ്റം വരെയും നിയമപോരാട്ടം - [ഇനിയും അതിജീവിതകളുണ്ട്, അവരെല്ലാം മുന്നോട്ട് വരണം: റിനി ആൻ ജോര്‍ജ്](https://thekeralapost.com/archives/10012) - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച്‌ നടി റിനി ആൻ ജോർജ്. പരാതി നല്കിയ യുവതിയെ അഭിനന്ദിക്കുന്നുവെന്നും സൈബര് ആക്രമണങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടുവന്ന ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അവസാനിക്കുകയും രാഹുലിനെ പാര്ട്ടിയില് നിന്ന് പുറത്താക്കുകയും ചെയ്തതിന് ശേഷമാണ് മൂന്നാമത്തെ പരാതി വന്നത്. ഇനിയെങ്കിലും പരാതികള് രാഷ്ട്രീയ പ്രേരിതമെന്ന് പറയരുതെന്ന് റിനി കൂട്ടിച്ചേര്ത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമാണ് കേരളത്തിന്റെ മനസാക്ഷി. ഇത് ഇവിടെ അവസാനിക്കുന്ന കേസല്ല. ഇനിയും അതിജീവിതകളുണ്ട്. അവരെല്ലാം മുന്നോട്ട് വരണം. അവർക്കുണ്ടായ പ്രശ്നങ്ങള്‍ - [കേന്ദ്രത്തിന്റെ സാമ്ബത്തിക ഉപരോധം; മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ശക്തമായ പ്രതിഷേധത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍](https://thekeralapost.com/archives/10009) - കേന്ദ്രത്തിന്റെ സാമ്ബത്തിക ഉപരോധത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍. ജനുവരി 12ന് തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്... കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുന്നതാണ് കേന്ദ്രത്തിന്റെ സാമ്ബത്തിക ഉപരോധമെന്നും അതിനെതിരായ സത്യാഗ്രഹ സമരത്തില്‍ വിവിധ ജനപ്രതിനിധികളും നാടും അണിനിരക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം - [വാജിവാഹന വിവാദം മുതല്‍ സ്വര്‍ണക്കൊള്ള വരെ ; തന്ത്രികുടുംബത്തെ വിടാതെ വിവാദങ്ങള്‍](https://thekeralapost.com/archives/10006) - ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത് വിശ്വാസികളെയടക്കം ഞെട്ടിച്ചിരിക്കുകയാണ്.ക്ഷേത്രത്തിന്റെ സർവ്വാധിപതിയായ തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ള കേസില്‍ നിർണ്ണായകമാവുകയാണ്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ വച്ച്‌ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഈ പശ്ചാത്തലത്തിലാണ് തന്ത്രി കുടുംബങ്ങള്‍ക്ക് നേരെ മുൻപ് ഉയർന്ന് വന്ന വിവാദങ്ങളും ചർച്ചയാകുന്നത് ശബരിമലയില്‍ 2017-ല്‍ പുതിയ സ്വർണക്കൊടിമര പ്രതിഷ്ഠ നടന്നപ്പോള്‍ പഴയ കൊടിമരത്തിന്റെ മുകളിലെ വാജിവാഹനം തന്ത്രി രാജീവര് കൈവശപ്പെടുത്തിയെന്ന ആരോപണം ശബരിമല സ്വർണക്കൊള്ളക്കേസിന്റെ തുടക്കത്തില്‍ ഉയർന്നിരുന്നു. പഴയ കൊടിമരം മാറ്റുമ്ബോള്‍ - [തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍മാരെ ചായസല്‍ക്കാരത്തിന് ലോക് ഭവനിലേക്ക് ക്ഷണിച്ച്‌ ഗവർണർ](https://thekeralapost.com/archives/10003) - ബി.ജെ.പി കോർപറേഷൻ ഭരണത്തിലെത്തിയതിന് പിന്നാലെ കൗണ്‍സിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ച്‌ ഗവർണർ. ശനിയാഴ്ച വൈകിട്ട് കൂടിക്കാഴ്ചയും ചായ സല്‍ക്കാരവും നടത്താനാണ് ലോക്ഭവൻ തീരുമാനം. പുതിയ ഭരണ സമിതി അധികാരമേറ്റതിനെത്തുടർന്ന് മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയർ ആശാനാഥും ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചിരുന്നു. ചായ സല്‍ക്കാരത്തിലേക്ക് കോർപറേഷനിലെ എല്ലാ കൗണ്‍സിലർമാർക്കും ക്ഷണമുണ്ട്. മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരെ വിവിധ അവസരങ്ങളില്‍ ലോക്ഭവനിലേക്ക് ചായസല്‍ക്കാരത്തിന് ഗവർണർ ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും കോർപറേഷനുകളിലെ കൗണ്‍സിലർമാരെ ക്ഷണിക്കുന്നത് ആദ്യമാണ്. - ['മലയാള ഭാഷാ ബില്‍ 2025' പിൻവലിക്കണം ; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ](https://thekeralapost.com/archives/10000) - കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'മലയാള ഭാഷാ ബില്‍ 2025' പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിർമ്മാണം എത്രയും വേഗം പിൻവലിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബില്ലില്‍ നിന്ന് പിന്മാറണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന നടപടി ഒരു കമ്മ്യൂണിസ്റ്റ് സർക്കാരില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്ലില്‍ പുനർവിചിന്തനം - [ഗുരുവായൂർ ദേവസ്വത്തില്‍ നിയമനങ്ങള്‍ നടത്താൻ മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്ന് ഹൈകോടതി](https://thekeralapost.com/archives/9997) - ഗുരുവായൂർ ദേവസ്വത്തില്‍ നിയമനങ്ങള്‍ നടത്താൻ മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്ന് ഹൈകോടതി. ഗുരുവായൂരിലെ നിയമനങ്ങളില്‍നിന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ (കെ.ഡി.ആർ.ബി) ഒഴിവാക്കിയാണ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻറെ ഉത്തരവ്. ഗുരുവായൂർ ദേവസ്വത്തിലും അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനങ്ങളും കോടതി റദ്ദാക്കി. ദേവസ്വം മാനേജിങ് കമ്മിറ്റി നിയമാനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച്‌ നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിർദേശിച്ചു. റിക്രൂട്ട്‌മെന്റ് ബോർഡ് - [മകനോടുള്ള വിരോധത്തില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍.](https://thekeralapost.com/archives/9994) - മകനോടുള്ള വിരോധത്തില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷനില്‍ ജെ. സുരേഷ് (36), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മാട്ടുപ്പട്ടി സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ടൗണില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പ്രതികള്‍ മാട്ടുപ്പട്ടി ഭാഗത്തുവെച്ച്‌ തടഞ്ഞുനിർത്തി കമ്ബിവടി ഉപയോഗിച്ച്‌ കൈ തല്ലിയൊടിക്കുകയായിരുന്നു. മൂന്നാർ പോലീസാണ് പ്രതികളെ പിടികൂടിയത്. നാട്ടുകാരാണ് സ്ത്രീയെ മൂന്നാറില സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്തു. - [പുറത്താക്കലിന് പിന്നില്‍ ഗൂഢാലോചന ; രാഹുലിനെതിരെ പരാതിയുമായി പോകരുതെന് ബിജെപി നേതൃത്വം](https://thekeralapost.com/archives/9989) - ബിജെപിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും യുവാവ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. വിശദീകരണം പോലും കേള്‍ക്കാതെയാണ് നടപടി. തന്റെ കുടുംബം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം - [തദ്ദേശസ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം](https://thekeralapost.com/archives/9986) - തദ്ദേശ സ്ഥാപനങ്ങളിലെ ആയിരത്തിലേറെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും 10 വർഷമായി കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ, തസ്തിക സൃഷ്ടിച്ച്‌ സ്ഥിരപ്പെടുത്താനാണ് നടപടി. ഇ-ഗവേണൻസ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സാങ്കേതികസഹായത്തിനുമായി 2012-ല്‍ നിയമിച്ചവരെയാണ് സ്ഥിരപ്പെടുത്തുക. അതത് തദ്ദേശ സ്ഥാപനങ്ങളാണ് സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ നെറ്റ്‌വർക്കിങ്‌ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ള ആളുകളെ നിയമിച്ചത്. 32,550 രൂപ കരാർ വേതനത്തിലായിരുന്നു നിയമനം. കേരള ഗ്രാമപ്പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി, സിഐടിയു സംസ്ഥാന കമ്മിറ്റി മുഖേന - [ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടയ്ക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുനിര്‍ത്താൻ കഴിയില്ല ;ഉപഭോക്തൃ കമ്മീഷൻ](https://thekeralapost.com/archives/9982) - ഡിസ്ചാർജ്ജ് ചെയ്ത രോഗിയെ ബില്ല് അടയ്ക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുനിർത്താനകില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം ചുങ്കത്തറ സ്വദേശി നല്‍കിയ പരാതിയില്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് ഉത്തരവ്. ഇൻഷ്യുറൻസ് കമ്ബനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്കു നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. 2024 സെപ്റ്റംബർ 18 നാണ് ചുങ്കത്തറ സ്വദേശി കോയക്കുട്ടിയുടെ മകന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ സർജറി നടത്തിയത്. സെപ്റ്റംബർ 19 ന് ഡിസ്ചാർജ്ജ് ആവുകയും ചെയ്തു. ചികിത്സക്ക് അഡ്വാൻസ് ആയി 11,000 - [ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന് വൻ തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി](https://thekeralapost.com/archives/9979) - ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശില്‍പങ്ങളു‌ടെ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കട്ടിളപ്പാളി കേസില്‍ വിജിലൻസ് കോടതിയും ഹൈക്കോടതിയും പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധിയും കോടതി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പത്മകുമാർ പൂർണമായും നിഷേധിച്ചിരുന്നു. ശബരിമലയില്‍ ജീവനക്കാരെ നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും കൂട്ടമായി - [രാജ്യത്താദ്യം ; വയനാട് കോടതികളില്‍ ഇനി കടലാസില്ല, മുഴുവൻ മൗസ് ക്ലിക്കില്‍](https://thekeralapost.com/archives/9976) - വയനാട് കോടതികളില്‍ ഇനി കടലാസില്ല.വയനാട് കല്പറ്റ ജുഡീഷ്യല്‍ ജില്ലയിലെ കോടതികളെല്ലാം പൂർണമായും കടലാസ് രഹിതമാക്കുന്നതിന്റെ ഉദ്ഘാടനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഓണ്‍ലൈൻ വഴി നിർവഹിച്ചു. ജനാധിപത്യവത്കരണമാണ് കോടതികളുടെ ഡിജിറ്റലൈസേഷനിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസ് ഫയല്‍ ചെയ്യുന്നതുമുതല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പൂർണമായും കടലാസ് രഹിതമാകുന്നു എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്.ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായി. സുപ്രീംകോടതി ഇ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് - [ഭക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍; അന്നനാളത്തില്‍ 15cm നീളമുള്ള കത്രിക,അടിയന്തര ശസ്ത്രക്രിയ](https://thekeralapost.com/archives/9973) - ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച, ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ രോഗിയുടെ അന്നനാളത്തില്‍നിന്ന് 15cm നീളമുള്ള കത്രിക പുറത്തെടുത്തു. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് യുവാവിനെ മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ കൊണ്ടുവന്നത്. എക്സ്‌റേ എടുത്തു പരിശോധിച്ചപ്പോഴാണ് അന്നനാളം തുടങ്ങുന്ന ഭാഗത്തായി കത്രിക കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഉടനെ രോഗിയെ ഇഎൻടി വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ രാത്രി എട്ടോടെ അടിയന്തരശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തതായി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. - ["ഗിഫ്റ്റ് ഓഫ് ലൈഫ്" കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു](https://thekeralapost.com/archives/9970) - കണ്ണൂർ: റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി "ഗിഫ്റ്റ് ഓഫ് ലൈഫ്"ൻ്റെ പ്രഖ്യാപനം കോഴിക്കോട് ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊൻമാടത്ത് നിർവ്വഹിച്ചു.നിലവിൽ വിവിധ ജില്ലകളിലെ റോട്ടറി ക്ലബ്ബിൻ്റെയും മറ്റു സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ ഇരുനൂറിൽ പരം കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ കോഴിക്കോട് ആസ്റ്റർ മിംസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹൃദയ സംബന്ധമായ അസുഖത്തെ - [കോഴിക്കോട് ബീവറേജ് കോര്‍പറേഷനിലേക്ക് മദ്യവുമായി വന്ന ലോറി മറിഞ്ഞ് അപകടം ; ഡ്രെവര്‍ മരിച്ചു](https://thekeralapost.com/archives/9967) - ബീവറേജ് കോർപറേഷനിലേക്ക് മദ്യവുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻപള്ളിയില്‍ നടന്ന അപകടത്തില്‍ ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച്‌ മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. കാർ യാത്രികർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. മൈസുരുവില്‍നിന്ന് ബിയറുമായി എറണകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപെട്ടാണ് മറിഞ്ഞ ലോറിയില്‍നിന്ന് ഡ്രൈവറെ - [പാര്‍ട്ടിയും അധികാരവും പിടിച്ചെടുത്ത് ഏകാധിപത്യ രീതിയില്‍ സ്വയംപ്രഖ്യാപിത നേതാവായി മാറിയ വ്യക്തിയാണ് പിണറായി വിജയൻ : കെ.സി. വേണുഗോപാല്‍](https://thekeralapost.com/archives/9964) - നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് ലക്ഷ്യവുമായി കെ.പി.സി.സിയുടെ 'ലക്ഷ്യ' നേതൃക്യാമ്ബിന് വയനാട് സുല്‍ത്താൻ ബത്തേരിയില്‍ തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് തയാറാക്കിയ 'വിഷൻ 2025' വൻ വിജയമായിരുന്നു. അന്നും വയനാട്ടില്‍ ക്യാമ്ബ് ചെയ്താണ് തന്ത്രങ്ങള്‍ ആവിഷ്‍കരിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും തന്ത്രങ്ങളും 'ലക്ഷ്യ' ക്യാമ്ബില്‍ തയാറാക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്ബ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മാര്‍ഗരേഖക്കനുസരിച്ച്‌ സ്ഥാനാർഥി നിർണയം നേരത്തെ നടത്തുമെന്നും അതിനു മുന്നോടിയായി ആരും സ്വയംപ്രഖ്യാപിത - [അതിജീവിതയു ടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിലാണ് വീഡിയോ ചെയ്ത് 'തനിക്കെതിരെയുള്ളത് വ്യാജ പരാതി'; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍](https://thekeralapost.com/archives/9961) - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പരാതിയിലെ അതിജീവിതക്കെതിരെ രാഹുല്‍ ഈശ്വര്‍. അതിജീവിതയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി. തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അതിജീവിതയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിലായിരുന്നു വീഡിയോ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പരാതിയില്‍ പറയുന്നു. നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. വീഡിയോ ചെയ്യരുതെന്ന് ജാമ്യോപാധിയിലില്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. രാഹുലിനെതിരെ നേരത്തേ അതിജീവിതയും പരാതി നല്‍കിയിരുന്നു. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത - [ഞാൻ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്‍കിയവരോട് പറഞ്ഞേക്ക്: പുനര്‍ജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്](https://thekeralapost.com/archives/9958) - പുനർജ്ജനി കേസ് വിജിലൻസ് സി.ബി.ഐക്ക് ശിപാർശ ചെയ്‌തെന്ന വാർത്ത ശരിയല്ലെന്നാണ് തോന്നുന്നത്. അങ്ങനെ ഒരു കേസ് എടുക്കണമെന്ന ശിപാർശ നല്‍കാനാകില്ല. ഒരു വർഷം മുൻപുള്ള കാര്യം ഇപ്പോള്‍ വന്നത് തിരഞ്ഞെടുപ്പായതു കൊണ്ടാണ്. ഒരു കാരണവശാലും നിലനില്‍ക്കില്ലെന്ന വിജിലൻസ് റിപ്പോർട്ടില്‍ ആദ്യം ആഭ്യന്തര വകുപ്പ് പരാതി തള്ളിക്കളഞ്ഞതാണ്. രണ്ടാമത് വീണ്ടും പരാതി എഴുതി വാങ്ങി വീണ്ടും അന്വേഷണം നടത്തി. ആ അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോർട്ടിലെ ഒരു ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ആരും അറിയാത്ത എന്തെങ്കിലും കണ്ടെത്തല്‍ ഉണ്ടെങ്കില്‍ - [രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബ ജീവിതം തകര്‍ത്തു; പരാതിയുമായി അതിജീവിതയുടെ മുന്‍പങ്കാളി](https://thekeralapost.com/archives/9955) - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതെരെ വീണ്ടും പരാതി. ലൈംഗിക പീഡനക്കേസിലെ അതിജീവതയുടെ മുൻപങ്കാളിയാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബ ജീവിതം തകർത്തുവെന്നും കേസിലെ യഥാർത്ഥ ഇര താനാണെന്നും കാട്ടിയാണ് യുവാവ് പരാതി നല്‍കിയത്. വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും തന്റെ അസാന്നിധ്യം രാഹുല്‍ അവസരമാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് യുവാവ് - [കെഎസ്‌ആര്‍ടിസിക്ക് സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു; മന്ത്രി കെ എന്‍ ബാലഗോപാല്‍](https://thekeralapost.com/archives/9952) - കെഎസ്‌ആര്‍ടിസിക്ക് സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ച്‌ സര്‍ക്കാര്‍. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപ കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കി. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി 900 കോടി രൂപയാണ് നീക്കിവച്ചത്. ബജറ്റ് - [കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു; മന്ത്രി വി ശിവൻകുട്ടി](https://thekeralapost.com/archives/9949) - സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ് സര്ക്കാര് ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹര്ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി - [തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി](https://thekeralapost.com/archives/9946) - തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച്‌ 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍, കള്ള തെളിവ് നിർമ്മിക്കല്‍, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഡ്ഡലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത് 32 വർഷത്തിന് - [വൈദികനെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ](https://thekeralapost.com/archives/9943) - നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച്‌ നാഗ്പൂരില്‍ ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സിഎസ്‌ഐ ദക്ഷിണ കേരള രൂപതയായ നാഗ്പൂര്‍ മിഷന്റെ വൈദികനായ ഫാദര്‍ സുധീര്‍, ഭാര്യ ശ്രീമതി ജാസ്മിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിത്. രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ ഇഷ്ടമുള്ള മതത്തില്‍ - [സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്](https://thekeralapost.com/archives/9940) - സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതോടെയാണ് പൊലീസ് നടപടികള്‍ കടുപ്പിക്കുന്നത്.സിദ്ധാര്‍ത്ഥിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. സിദ്ധാർത്ഥ് പ്രഭുവിന്‍റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കരാജ്. എംസി റോഡില്‍ അപകടംക്രിസ്മസ് തലേന്ന് രാത്രിയിലായിരുന്നു അപകടം നടന്നത്. മദ്യപിച്ച്‌ അമിതവേഗത്തില്‍ വാഹനം ഓടിച്ചിരുന്ന സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിടുകയായിരുന്നു എന്നാണ് - [ബോചെ 1000 ഏക്കറിലെ പാപ്പാഞ്ഞിക്ക് റെക്കോര്‍ഡ്](https://thekeralapost.com/archives/9937) - വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി 65 അടിയുള്ള ഭീമാകാരമായ പാപ്പാഞ്ഞിയെ കത്തിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പാപ്പാഞ്ഞി എന്ന യൂണിവേഴ്‌സല്‍ ഫോറത്തിന്റെ റെക്കോര്‍ഡാണ് പാപ്പാഞ്ഞി സ്വന്തമാക്കിയത്. പുതുവത്സരരാവില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ബോചെ അമ്ബെയ്തുകൊണ്ടാണ് പാപ്പാഞ്ഞിയെ കത്തിച്ചത്. പ്രശസ്ത ഗായകരായ വേടന്‍, ഗൗരിലക്ഷ്മി എന്നിവരുടെ സംഗീതവിരുന്നും ബോചെ 1000 ഏക്കറില്‍ അരങ്ങേറി. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ ബോചെ 1000 ഏക്കറില്‍ എത്തി. ഡിസംബര്‍ - [ഇനി നീളം കൂടും തോറും സിഗരറ്റിന്‍റെ വില കൂടും; രാജ്യത്ത് ഫെബ്രുവരി ഒന്ന് മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും](https://thekeralapost.com/archives/9934) - ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് സിഗരറ്റ് വില കുത്തനെ ഉയരും. ടാക്‌സ് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് സിഗരറ്റിന്റെ എല്ലാ ബ്രാന്‍ഡുകളുടെയും വിലയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 15 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. സിഗരറ്റിന്റെ നീളത്തിന് അനുസരിച്ചാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. നീളം കൂടും തോറും സിഗരറ്റിന്റെ വില കൂടും. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് ഗണ്യമായ വില വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രാന്‍ഡഡ്, കിങ് സൈസ് - [സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിനോട് ഏവരും പൂര്‍ണമനസ്സോടെ സഹകരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/9931) - ഭാവി തലമുറയുടെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന 'സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം' പദ്ധതിയോട് എല്ലാവരും പൂർണമനസ്സോടെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവിവികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്നതിനായി സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിൻറെയും വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി അവിടങ്ങളില്‍ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍, പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ - [കേരളത്തില്‍ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നു, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം,ഗുരുവായൂരില്‍ യേശുദാസിന് ഇപ്പോഴും പ്രവേശനമില്ല-സ്വാമി സച്ചിദാനന്ദ](https://thekeralapost.com/archives/9928) - ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ .വർഷങ്ങള്‍ക്കു മുൻപ്‌ ഗുരു നിത്യചൈതന്യയതി അത്തരമൊരു നിർദേശം നല്‍കിയിരുന്നു. അതാണ് ശിവഗിരി മഠം ഇന്നും അനുവർത്തിക്കുന്നത്. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നുണ്ട്. ഹിന്ദുവല്ലാത്തതിനാല്‍ ഗുരുവായൂരില്‍ യേശുദാസിന് ഇപ്പോഴും പ്രവേശനമില്ല. വാസ്തവത്തില്‍ യേശുദാസിനേക്കാള്‍ നല്ല ഹിന്ദു വേറെയാരുണ്ടെന്നും സ്വാമി ചോദിച്ചു. ഇതിനൊക്കെ മാറ്റംവരണം. ഗുരുവായൂർ - [ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച്‌ വെള്ളാപ്പള്ളി നടേശൻ](https://thekeralapost.com/archives/9925) - തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച്‌ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെയാണ് ഇന്ന് വെള്ളാപ്പള്ളി അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 'കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളില്‍ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ - [വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും](https://thekeralapost.com/archives/9922) - ബെംഗളൂരുവിലെ ബുള്‍ഡോസർ രാജ് വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് കർണാടക മുഖ്യമന്ത്രി പിണറായി വിജയനും കേരള മുഖ്യമന്ത്രി പിണറായി വിജയനും.വർക്കല ശിവഗിരി തീർത്ഥാടന മഹാ സമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്. ബുള്‍ഡോസർ രാജ് വിവാദത്തില്‍ കർണാടക സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പിണറായിയെ വിമർശിച്ച്‌ സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഒരു വേദിയില്‍ ഇരുവരും ഒന്നിച്ചെത്തിയത്. ബുധനാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റി - [കെഎസ്‌ആര്‍ടിസിയില്‍ കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം; ഒരു കുപ്പി വിറ്റാല്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും](https://thekeralapost.com/archives/9919) - കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുറത്തുകിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കും. ഒരു കുപ്പി വില്‍ക്കുമ്ബോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉടന്‍ തന്നെ ഈ സംവിധാനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ 113 ബസുകളില്‍ നല്ലാരു ഭാഗവും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ ഓടുന്നുവെന്ന മേയര്‍ വി വി രാജേഷിന്റെ പ്രസ്താവനക്കെതിരെയും മന്ത്രി സംസാരിച്ചു.സിറ്റി ബസുകളില്‍ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ലെന്നും മേയറെ - [ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം : അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്.ഐ.ടി](https://thekeralapost.com/archives/9916) - ശബരിമല സ്വർണക്കൊള്ളയില്‍ യു.ഡി.എഫ് കണ്‍വീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ വിവരം തേടാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായി പോറ്റി കൂടിക്കാഴ്ച നടത്തുമ്ബോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. നേരത്തെ പോറ്റിക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രം പുറത്തുവന്നത് സി.പി.എം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. കഴിഞ്ഞദിവസം കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എയെയും ദേവസ്വം - [സാൻവിച്ചില്‍ ചിക്കൻ കുറഞ്ഞുപോയെന്ന് പരാതി; വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജര്‍](https://thekeralapost.com/archives/9913) - കൊച്ചിയില്‍ സാൻവിച്ചില്‍ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റില്‍ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളും ചിക്കിംഗ് മാനേജരും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്.കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് കയ്യാങ്കളി. വിദ്യാർഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതിന് മാനേജർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാർഥികളുടെ സഹോദരന്മാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.ഇടപ്പള്ളി ഔട്ട് ലെറ്റിലെ മാനേജരാണ് കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്തത്. കൊച്ചിയില്‍ നടക്കുന്ന സെൻട്രല്‍ സ്പോർട്സ് മീറ്റില്‍ പങ്കെടുക്കാൻ എത്തിയതാണ് വിദ്യാർഥികള്‍. മാനേജർ കത്തിയുമായി പുറത്ത് കാത്തു നിന്നതോടെ വിദ്യാർഥികള്‍ - [കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വൈകിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനാല്‍ : അടൂര്‍ പ്രകാശ്](https://thekeralapost.com/archives/9910) - ശബരിമല സ്വർണക്കൊള്ളയിലെ പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്വേഷണം ഉന്നതരിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനർ അടൂർ പ്രകാശ്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതില്‍ കാലതാമസം ഉണ്ടായി. അതിന് കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപിള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നു അടൂർ പ്രകാശ് - ['ഹൃദയഭാരം തോന്നുന്നു'; തളരാതെയിരിക്കൂ പ്രിയ ലാല്‍ , മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ മമ്മൂട്ടി](https://thekeralapost.com/archives/9907) - മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ മമ്മൂട്ടി. മോഹന്‍ലാലും അമ്മയും ചേര്‍ന്നുള്ള ഒരു ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. "നമുക്കെല്ലാവര്‍ക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗത്തിന്‍റെ വേളയില്‍ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാല്‍", എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. മരണവിവരം അറിഞ്ഞതിന് പിന്നാലെ എറണാകുളം എളമക്കരയിലെ വീട്ടില്‍ മമ്മൂട്ടി എത്തിയിരുന്നു. സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.വിയോഗം ഇന്നലെ ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. - [സംസ്ഥാനത്ത് ബാറുകള്‍ ഇന്ന് രാത്രി 12 വരെ പ്രവര്‍ത്തിക്കും](https://thekeralapost.com/archives/9904) - പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും.പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകള്‍ക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച്‌ സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. പുതുവത്സരാഘോഷങ്ങള്‍ക്കായി വലിയ തോതില്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും ഹോട്ടലുകളില്‍ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് തീരുമാനം. - [ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി](https://thekeralapost.com/archives/9900) - ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികാകും. അതേസമയം, ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഡി. മണിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഡി മണിയോട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി. മണിയുടെ സഹായികളായ ശ്രീകൃഷ്ണൻ, ബാലമുരുകൻ തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് - [ഇലക്‌ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്‌ആര്‍ടിസിയും തമ്മില്‍ തര്‍ക്കം രൂക്ഷം](https://thekeralapost.com/archives/9897) - ഇലക്‌ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്‌ആര്‍ടിസിയും തമ്മില്‍ തർക്കം തുടരുകയാണ് . സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്‌ആര്‍ടിസിക്കു നല്‍കിയ ഇലക്‌ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നാണ് മേയര്‍ വി വി രാജേഷ് നിര്‍ദേശം നല്‍കിയിരിക്കുന്നത് . കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തേണ്ട ബസുകള്‍ നഗരത്തിനു പുറത്ത് സര്‍വീസ് നടത്തുകയാണ്. കോര്‍പ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്‌ആര്‍ടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ - [മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ](https://thekeralapost.com/archives/9894) - കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒട്ടോ റൈനോ ലാറിംഗോളജി (ഇ.എൻ.ടി), ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലാണ് ഈ മികച്ച നേട്ടം. കോളേജിൽ നിലനിൽക്കുന്ന ഉയർന്ന അക്കാദമിക് മാനദണ്ഡങ്ങളും വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ - ['പെറ്റിക്കേസിന് തുല്യം, എന്നിട്ടെന്തിനാണ് നാടകീയ നടപടി'; പ്രതിഷേധത്തിനൊടുവില്‍ എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു](https://thekeralapost.com/archives/9891) - കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു. ഏറെനേരമായി പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട നേതാക്കളടക്കം സ്റ്റേഷനിലെത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ പ്രവീണ്‍ കുമാർ പൊലീസിന് നേരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു. 'എൻ സുബ്രഹ്മണ്യനെതിരെ പിണറായി വിജയന്റെ പൊലീസ് സ്വീകരിച്ച നടപടി അന്യായവും അകാരണവുമാണ്. ഈ നടപടി അവഗണനയോടെ ഞങ്ങള്‍ തള്ളുകയാണ്. അകാരണമായ ഈ നടപടിക്ക് പൊലീസ് കടുത്ത വില - ['ഹൃദയം സ്വീകരിച്ച ദുര്‍ഗ കാമിയുടെ ആരോഗ്യനിലയില്‍ പുരോഗതി, ചൊവ്വാഴ്ചയോടെ വെൻ്റിലേറ്ററില്‍ നിന്ന് മാറ്റും: മന്ത്രി വീണാ ജോര്‍ജ്ജ്](https://thekeralapost.com/archives/9888) - അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ ക‍ഴിഞ്ഞിരുന്ന ഷിബുവിൻ്റെ ഹൃദയം സ്വീകരിച്ച നേപ്പാള്‍ സ്വദേശിനിയുടെ ആരോഗ്യനിലയില്‍ പ്രതീക്ഷിച്ച പുരോഗതിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ചൊവ്വാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുർഗ കാമിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരളംഒരുമിച്ചു നിന്നു. സർക്കാർ ആശുപത്രി എന്ന നിലയില്‍ നേടിയത് ചരിത്രപരമായ നേട്ടമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി. ക‍ഴിഞ്ഞ 23ന് വൈകിട്ട് 3.15 - [കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച്‌ യുഡിഎഫ്;പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു](https://thekeralapost.com/archives/9885) - കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരസിച്ചു കോണ്‍ഗ്രസ് . ഇതേതുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. എസ്ഡിപിഐ പിന്തുണയോടുകൂടിയുള്ള അധികാരം വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്. മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്. ബിജെപിയെ ഒഴിവാക്കാനാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നായിരുന്നു എസ്ഡിപിഐ നിലപാട്. ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് രാജിവച്ച പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്ഡിപിഐക്ക് - [മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നു: ഷിബു ബേബി ജോണ്‍](https://thekeralapost.com/archives/9882) - മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പുറത്തുവിട്ട ചിത്രം കയ്യില്‍ കിട്ടിയിട്ട് രണ്ടുമാസമായി. പോറ്റി സോണിയാ ഗാന്ധിയെ കണ്ടതില്‍ മുഖ്യമന്ത്രിക്ക് സംശയം തോന്നിയെങ്കില്‍ ഒന്നാംപ്രതിയും അന്ന് മന്ത്രിയായിരുന്ന കടകംപള്ളിയും പൊലീസും എന്ത് ചര്‍ച്ച ചെയ്തു - [പ്രാവുകള്‍ക്ക് തീറ്റ നല്‍കി; മുബൈ നിവാസിക്ക് 5000 രൂപ പിഴ ചുമത്തി കോടതി](https://thekeralapost.com/archives/9879) - പൊതു സ്ഥലത്ത് പ്രാവുകള്‍ക്ക് തീറ്റ നല്‍കിയ വ്യക്തിക്ക് പിഴ ചുമത്തി മുംബൈ കോടതി. ബാന്ദ്ര അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് മുംബൈയിലെ വ്യവസായി കൂടിയായ ദാദര്‍ നിവാസിയായ നിതിന്‍ ഷെത്തിന് 5000 രൂപ പിഴ ചുമത്തിയത്. പൊതു ഇടത്തില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയ ഇയാളുടെ ഇടപെടല്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കബൂത്തര്‍ ഖാനകള്‍ എന്ന പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന സംവിധാനം നിര്‍ത്തലാക്കിക്കൊണ്ടുള്ള മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നടപടി - [കൊച്ചി കോര്‍പറേഷൻ മേയറായി വി.കെ. മിനിമോള്‍ ; 48 വോട്ടുകള്‍, സ്വതന്ത്രനും പിന്തുണച്ചു](https://thekeralapost.com/archives/9876) - കൊച്ചി കോർപറേഷൻ മേയറായി യു.ഡി.എഫിൻറെ വി.കെ. മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രൻറെ വോട്ട് ഉള്‍പ്പെടെ 48 വോട്ടുകളാണ് മിനിമോള്‍ക്ക് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. മിനിമോളെ ഷാള്‍ അണിയിച്ച്‌ ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. കോർപറേഷൻ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എൻ.ഡി.എ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും ജയിച്ചിരുന്നു. ആദ്യ രണ്ടരവർഷമാണ് മിനിമോള്‍ മേയറാവുക. തുടർന്നുള്ള - [സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല, അപ്പോയിൻമെൻ്റ് എടുത്താല്‍ ആര്‍ക്ക് വേണമെങ്കിലും കാണാം ; പോറ്റിയുമായുള്ള ചിത്ര വിവാദത്തില്‍ പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശൻ](https://thekeralapost.com/archives/9873) - സോണിയ ഗാന്ധി - ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോ വിവാദം നിസ്സാരവല്‍ക്കരിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ വിമർശിച്ചു. സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അപ്പോയിൻമെൻ്റ് എടുത്താല്‍ ആർക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കാണാൻ അത്ര എളുപ്പമല്ലല്ലോ എന്നും സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയും അതീവ സുരക്ഷയുള്ള ആളല്ലേ. - [കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയില്‍](https://thekeralapost.com/archives/9870) - കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച്‌ ബി.ജെ.പി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. മുതിർന്ന കേന്ദ്ര നേതാക്കള്‍ നേരിട്ട് ശ്രീലേഖയുമായി സംസാരിക്കുമെന്നാണ് വിവരം അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള - [തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറ്റുകാലമ്മയുടെയും അയ്യപ്പൻ്റെയും പേരില്‍ സത്യപ്രതിജ്ഞ; ചട്ടലംഘനത്തിന് പരാതി നല്‍കി സിപിഐഎം](https://thekeralapost.com/archives/9867) - കോർപ്പറേഷൻ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മറ്റും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലമാർക്കെതിരെ ചട്ടലംഘനത്തിന് പരാതി നല്‍കി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലർമാർക്കെതിരെസത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. 20 കൗണ്‍സിലർമാർക്കെതിരെയാണ് പരാതി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഗുരുദേവൻ, ബലിദാനികള്‍ എന്നിവരുടെയല്ലാം പേരിലാണ് ഈ 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ജില്ലയില്‍ പലയിടത്തും ഇത്തരത്തിലുള്ള സത്യപ്രതിജ്ഞകള്‍ തിരുത്തിയെങ്കിലും കോർപ്പറേഷനില്‍ അങ്ങനെയുണ്ടായിരുന്നല്ല. നാടകീയ രംഗങ്ങളാണ് കോർപ്പറേഷനില്‍ സത്യപ്രതിജ്ഞ ദിവസം ഉണ്ടായത്. ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞയ്ക്ക് പുറമെ ശരണം - [ഡി മണി എന്ന ബാലമുരുകൻ; പത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാനും ലക്ഷ്യമിട്ടു , ശബരിമല സ്വര്‍ണപ്പാളി മോഷണകേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍](https://thekeralapost.com/archives/9864) - ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നല്‍കിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ 'ഡി മണി' എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം നീങ്ങുന്നത്. ഈ കേസിന് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡി മണിയെ കണ്ടെത്തിയ അന്വേഷണ സംഘം അയാളുടെ മൊഴിയെടുത്തുവെന്നാണ് വിവരം. ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പുരാവസ്തു കച്ചവടക്കാരനാണ് ഡി മണിയെന്നും ഇയാള്‍ക്ക് കേസിലെ പ്രതിയായ - ['ആട് 3' ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയില്‍](https://thekeralapost.com/archives/9861) - സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലാണ് പരിക്കേറ്റ നടന്‍ വിനായകന്‍ ആശുപത്രിയില്‍. 'ആട് 3' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന്‍റെ പേശികള്‍ക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിനായകന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികള്‍ക്കും ഞരമ്ബിനും സാരമായ പരിക്കേറ്റതായി - [ട്രെയിൻ യാത്രയ്ക്കിടയില്‍ പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു, 40,000 രൂപയും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു](https://thekeralapost.com/archives/9858) - ട്രെയിൻ യാത്രയ്ക്കിടയില്‍ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. ബാഗില്‍ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈല്‍ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് ട്രെയിനില്‍ നിന്നും മോഷണം നടന്നത്. കൊല്‍ക്കത്തയില്‍ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനില്‍ പോകുകയായിരുന്നു വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്നും ഉറങ്ങുമ്ബോള്‍ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നു. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും - ['ബാഹുബലി' കുതിച്ചുയര്‍ന്നു, ഇന്ത്യക്ക് അഭിമാനനേട്ടം](https://thekeralapost.com/archives/9855) - ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എല്‍വിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കൻ കമ്ബനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയാണ് എഎസ്ടി സ്പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ - [ലൈംഗികാതിക്രമ കേസ്; സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു](https://thekeralapost.com/archives/9852) - ലൈംഗികാതിക്രമ കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ചോദ്യംചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു.ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ പൊലീസ് പി ടി കുഞ്ഞുമുഹമ്മദിനെ ചോദ്യംചെയ്തിരുന്നില്ല.പരാതിയില്‍ സൂചിപ്പിച്ച സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച്‌ പൊലീസ് - [വന്ദേഭാരതില്‍ ദം ബിരിയാണി, ഉണ്ണിയപ്പം, പരിപ്പുവട; ശുപാര്‍ശ നല്‍കി കാറ്ററിങ് കമ്ബനി](https://thekeralapost.com/archives/9849) - തിരുവനന്തപുരം - കാസർകോട്, തിരുവനന്തപുരം - മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. ഐആർസിടിസിയുടെ നിർദേശങ്ങള്‍ അനുസരിച്ചാകും മെനുവില്‍ മാറ്റങ്ങള്‍ വരുത്തുക. കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് വന്ദേ ഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏതെല്ലാം വിഭവങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച്‌ ഐആർസിടിസിയുമായി ചർച്ചകള്‍ നടക്കുകയാണ്. ഓടുന്ന ട്രെയിനില്‍ കറികള്‍ യാത്രക്കാരുടെ വസ്ത്രങ്ങളില്‍ വീഴുക പതിവാണ്. ഇത് ഒഴിവാക്കാൻ കറികള്‍ക്ക് കട്ടി കൂട്ടും. ഇപ്പോള്‍ നല്‍കുന്ന കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, - [ലഹരി ഉപയോഗിച്ചാല്‍ ജോലി പോകും ; 'PODA' പദ്ധതിക്കു തുടക്കമായി](https://thekeralapost.com/archives/9846) - മയക്കുമരുന്ന് ദുരുപയോഗം തടയാൻ സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് എന്ന പദ്ധതിക്കു തുടക്കമായി. സിഐഐയുടെ 40 വയസ്സിനു താഴെയുള്ളവരുടെ സംഘടനയായ യങ് ഇന്ത്യൻസ് അവരുടെ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. യങ് ഇന്ത്യൻസിന്റെ ഭാഗമായുള്ള 21 കമ്ബനികളില്‍നിന്ന് 1100-ഓളം യുവതീയുവാക്കള്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജോലിയില്‍ ചേരുന്ന സമയത്ത് മയക്കുമരുന്ന് ദുരുപയോഗത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് നിർബന്ധിത പ്രതിജ്ഞ എഴുതിവാങ്ങുക, ജോലിസമയത്ത് മയക്കുമരുന്ന് - [ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ മന്ത്രാലയം](https://thekeralapost.com/archives/9843) - ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ മന്ത്രാലയം ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 26 മുതലാണ് ടിക്കറ്റ് നിരക്ക് കൂട്ടുക. 215 കിലോമീറ്ററിലധികം ദൂരത്തിന് മുകളിലേക്ക് ഓര്‍ഡിനറി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കില്‍ വര്‍ധനയുണ്ടാകും. മെയില്‍, എക്‌സ്പ്രസ് നോണ്‍-എസി ട്രെയിനുകളില്‍ കിലോമീറ്ററിന് 2 പൈസ നിരക്ക് വര്‍ദ്ധിക്കും. എസി ക്ലാസ് യാത്രയുടെ നിരക്കില്‍ എല്ലാ വിഭാഗങ്ങളിലും കിലോമീറ്ററിന് 2 പൈസ വര്‍ദ്ധനവുണ്ടാകും. നോണ്‍-എസി കോച്ചില്‍ 500 കിലോമീറ്റര്‍ - [പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം: സംസ്ഥാന സര്‍ക്കാരിൻ്റെ നിസ്സംഗത ഞെട്ടിക്കുന്നതെന്ന് കെസി വേണുഗോപാല്‍ എംപി](https://thekeralapost.com/archives/9840) - പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ ഭാഗേല്‍ എന്ന ദളിത് തൊഴിലാളിയെ ക്രൂരമായി മർദിച്ചുകൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും ആള്‍ക്കൂട്ട കൊലപാതകം നിരന്തരം ആവർത്തിക്കപ്പെടാതിരിക്കാൻ ചെറുവിരലനക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് അപലപനീയമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകളെ നിരന്തരം അപലപിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സ്വന്തം മണ്ണില്‍ വീഴുന്ന ചോരയോട് അയിത്തമുണ്ടാകുന്നത് എങ്ങനെയാണ്? സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിലുണ്ടായ ഗുരുതര വീഴ്ചയില്‍ നിന്ന് കൈകഴുകിപ്പോവാൻ സർക്കാരിന് കഴിയില്ല. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. കൊല്ലപ്പെട്ടയാളുടെ - [ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല](https://thekeralapost.com/archives/9837) - നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി. ഷൈന്‍ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് നടന് അനുകൂലമാണ്. ഇതോടെ ഷൈനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടും. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. താന്‍ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് ഷൈന്‍ മൊഴി നല്‍കിയിരുന്നു. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ലഹരി - [സപ്ലൈകോ ക്രിസ്തുമസ് - പുതുവത്സര ഫെയറുകള്‍ ഇന്ന് മുതല്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻ വിലക്കുറവ്](https://thekeralapost.com/archives/9834) - സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയറുകള്‍ ഇന്ന്‌ ആരംഭിക്കും.ജനുവരി ഒന്നുവരെയാണ് ഫെയറുകള്‍. 20 കിലോഗ്രാം അരി കിലോയ്ക്ക് 25 രൂപയ്ക്ക് ഫെയറുകളില്‍ ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50% വരെ വിലക്കുറവും നല്‍കും. ആറ് ജില്ലകളില്‍ പ്രത്യേകമായി - [UL സൈബർപാർക്കിൽ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സമാപിച്ചു](https://thekeralapost.com/archives/9830) - വ്യവസായ–വിദ്യാഭ്യാസ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡോ. മൂപ്പൻസ് AI ആൻഡ് റോബോട്ടിക്സ് സെന്റർ UL സൈബർപാർക്കിൽ സംഘടിപ്പിച്ച "ഇൻഡസ്ട്രി ഡിമാൻഡ് ഡേ" സമാപിച്ചു.വരാനിരിക്കുന്ന സംസ്ഥാനതല വിദ്യാർത്ഥി ഹാക്കത്തോണിന് മുന്നോടിയായി നടന്ന പരിപാടിയിൽ മുപ്പതിലധികം കമ്പനികൾ പങ്കെടുത്തു. ഓട്ടോമേഷൻ, സാങ്കേതിക മേഖലകളിൽ നിന്നുള്ള അൻപതിൽ അധികം പ്രബന്ധങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ജനുവരിയിൽ നടത്താനിരിക്കുന്ന ഹാക്കത്തോണിൽ വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ ഇതിലൂടെ സഹായകരമാകും.AIയും റോബോട്ടിക്സും - [ബില്‍ പിൻവലിക്കാൻ രാജ്യവ്യാപക സഖ്യം കെട്ടിപ്പടുക്കും: രാഹുല്‍ ഗാന്ധി](https://thekeralapost.com/archives/9827) - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരം കേന്ദ്രം കൊണ്ടുവന്ന വികസിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീണ ബില്ലിനെ (വിബി-ജി റാം ജി ബില്‍) രൂക്ഷമായി വിമർശിച്ച്‌ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ബില്ല് തൊഴിലുറപ്പ് നിയമത്തിന്റെ നവീകരിച്ച പതിപ്പല്ലെന്നും അതിന്റെ രൂപകല്പന സംസ്ഥാന, ഗ്രാമീണ വിരുദ്ധമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. അവകാശാധിഷ്ഠിത, ആവശ്യാധിഷ്ഠിത തൊഴിലുറപ്പിനെ ഡല്‍ഹിയില്‍നിന്നു നിയന്ത്രിക്കുന്ന ഒരു റേഷൻ പദ്ധതിയാക്കി വിബി-ജി റാം ജി മാറ്റുന്നുവെന്നും നിയമം പിൻവലിക്കുമെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക - [തമിഴ്നാട്ടിലെ വോട്ടര്‍ പട്ടിക പരിഷ്കരണം; ഒരു കോടിയോളം വോട്ടര്‍മാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ](https://thekeralapost.com/archives/9824) - തമിഴ്നാട്ടിലെ തീവ്ര വോ്‍ട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഒരു കോടിയോളം വോട്ടർമാരെ നീക്കിയത് ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ പ്രതികരിച്ചു. കരട് വോട്ടർ പട്ടികയില്‍ നിന്ന് ഏകദേശം ഒരു കോടിയോളം പേരെ നീക്കുന്നതു കഴിഞ്ഞു. ഇതിനെതിരെ ഡിഎംകെ ശക്തമായ പ്രതികരണം നല്‍കുകയും, പാർട്ടി എല്ലാ ബൂത്ത് തലങ്ങളില്‍ പരിശോധന നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. “ഒരു വോട്ടറെയും അനർഹമായി ഒഴിവാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും” ഡിഎംകെ വാദിച്ചു. ഇതിനോട് ചേർന്നാണ് കോണ്‍ഗ്രസ്സ് എംപി പി.ചിദംബരം, 66 ലക്ഷത്തോളം പേരുടെ മേല്‍വിലാസം കണ്ടെത്താനായില്ലെന്ന - [ആ ചിരി മാഞ്ഞു ; നടൻ ശ്രീനിവാസൻ അന്തരിച്ചു](https://thekeralapost.com/archives/9821) - മലയാളികളുടെ പ്രിയനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഡയാലിസിന് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി. 200-ലധികം സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. 48വർഷം നീണ്ട സിനിമാ ജീവിതത്തില്‍ നിന്നുകൂടിയാണ് അദ്ദേഹത്തിന്റെ മടക്കം. സാധാരണക്കാരുടെ ജീവിതത്തെ തന്റെ കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മുന്നിലെത്തിച്ച കലാകാരൻ. സംവിധായകനായും നടനായും മലയാളികള്‍ക്കിടയില്‍ സജീവമായ ശ്രീനിവാസന് പുതുതലമുറയുടെ - [ദേശീയ പാതകളില്‍ 2026 അവസാനത്തോടെ എഐ അടിസ്ഥാനമാക്കിയുളള ടോള്‍ ശേഖരണം നടപ്പാക്കും ;നിതിൻ ഗഡ്കരി](https://thekeralapost.com/archives/9818) - ദേശീയ പാതകളില്‍ 2026 അവസാനത്തോടെ എഐ അടിസ്ഥാനമാക്കിയുളള ടോള്‍ ശേഖരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി . മള്‍ട്ടി ലെയ്ൻഫ്രീ ഫ്ളോ (എം.എല്‍എഫ്‌എഫ്) ടോള്‍ സിസ്റ്റവും എഐ അടിസ്ഥാനമാക്കിയുള്ള ഹൈവേ നിയന്ത്രണ സംവിധാനവുമാണ് ഇതിനായി ഏർപ്പെടുത്തുകയെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. ടോള്‍പ്ലാസകളില്‍ കാത്തുകിടക്കുന്ന സ്ഥിതി പൂർണ്ണമായും അവസാനിക്കും. രാജ്യത്ത് പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നത്. മുൻകാലങ്ങളില്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനായി വാഹനം 3 മുതല്‍ 10 മിനിറ്റ്‌വരെ നിർത്തിയിടേണ്ടി വന്നിരുന്നു. ഹാസ്ട്രാഗ് - [സംഘപരിവാറിന്റെ അതേവഴികളിലാണ് സിപിഎം സഞ്ചരിക്കുന്നത്, ഇത് തീവ്രവലതുപക്ഷ സര്‍ക്കാരാണ്: വി.ഡി സതീശൻ](https://thekeralapost.com/archives/9815) - കേരളത്തിലുള്ളത് തീവ്രവലതുപക്ഷ സർക്കാരാണെന്നും സംഘപരിവാറിന്റെ അതേ വഴികളിലാണ് സിപിഎം സഞ്ചരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാരഡി പാട്ടിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും പാരഡി പാട്ടിനെതിരായ കേസ് തരംതാണ നടപടിയാണെന്നും വി.ഡി സതീശൻ പ്രതികരിച്ചു. ബിജെപി സർക്കാരുകള്‍ എടുക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. സിനിമാ വിലക്കിനെതിരെ പ്രതികരിച്ച മുഖ്യമന്ത്രിയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടാക്കിയ ആഘാതം വ്യക്തമാക്കുന്നതാണ് നടപടിയെന്നും അയ്യപ്പനെ അധിക്ഷേപിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും - [അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി](https://thekeralapost.com/archives/9811) - കൊച്ചിയില്‍ തലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിവായി. നെടുമ്ബാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്ബാശ്ശേരിയില്‍ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് - [സ്വര്‍ണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാന്‍ കഴിയുമോ? സ്വസ്ഥമായി കിടന്നുറങ്ങാനാകുന്നില്ല; സതീശനോട് കടകംപള്ളി](https://thekeralapost.com/archives/9808) - സ്വര്‍ണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷ നേതാവിനോട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തില്‍ കടകംപള്ളി നല്‍കിയ മാനനഷ്ടക്കേസിലെ കോടതി വാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ ജീവനക്കാരെയോ രാഷ്ട്രീയ നേതാക്കളെയോ വിമര്‍ശിക്കുന്നതിന് താന്‍ എതിരല്ല. എന്നാല്‍ തന്നെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുതെന്നാണ് കടകംപള്ളി ഉന്നയിച്ച ആവശ്യം. ഇത്തരം ആരോപണങ്ങള്‍ കേട്ട് സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാനാകുന്നില്ലെന്ന് കടകംപള്ളി പറഞ്ഞു. എന്നാല്‍ - [തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണം : കെസി വേണുഗോപാല്‍ എംപി](https://thekeralapost.com/archives/9805) - മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍ അവകാശം ഉറപ്പാക്കിയ പദ്ധതിയെ മോദി സര്‍ക്കാര്‍ ഭേദഗതിയിലൂടെ അട്ടിമറിച്ചു. തൊഴിലുറപ്പെന്നത് കടലാസില്‍ മാത്രമാക്കി ചുരുക്കി. ഭേദഗതി ബില്ലിലൂടെ തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാന വഹിക്കണമെന്നത് സാമ്ബത്തിക ഭാരം വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ 125 ദിവസത്തെ പ്രവര്‍ത്തിദിനമെന്ന പൊള്ളയായ വാഗ്ദാനം ഒരിക്കലും നടക്കില്ല. പ്രധാനമന്ത്രി എല്ലാ - [വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടുത്തഘട്ട നിര്‍മ്മാണപ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കും ;മന്ത്രി വി.എൻ.വാസവൻ](https://thekeralapost.com/archives/9802) - വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട നിർമ്മാണ പ്രവർത്തനം ജനുവരിയില്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു . മുഖ്യമന്ത്രിയുടെയും അദാനിയുടെയും സമയം ലഭിക്കുന്ന മുറയ്ക്കാകും ഉദ്ഘാടനം നടക്കുക എന്നും അദ്ദേഹം പറഞ്ഞു . വാണിജ്യ പ്രവർത്തനം ആരംഭിച്ച്‌ ഒരു വർഷം പൂർത്തീകരിച്ചപ്പോള്‍ ലക്ഷ്യമിട്ടതിലും 4 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ അധികമായി കൈകാര്യം ചെയ്യാനായെന്നു അവലോകനയോഗത്തിനുശേഷം മന്ത്രി പറഞ്ഞു. ഇതുവരെ 636 കപ്പലുകളെത്തി. 4 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനായി. മുംബൈയിലെ തുറമുഖകോണ്‍കേ്‌ളവില്‍ പ്രധാനമന്ത്രി ഒരു മിനിറ്റോളം സംസാരിച്ചതു വിഴിഞ്ഞം തുറമുഖത്തെയും - [ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച്‌ ഫെഫ്ക](https://thekeralapost.com/archives/9799) - ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച്‌ ഫെഫ്ക. വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ ദിലീപിനെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മി രാജിവെച്ചത്. ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ - ['പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നു'; മുഖ്യമന്ത്രിക്കെതിരെ സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം](https://thekeralapost.com/archives/9794) - തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന ചര്‍ച്ച യോഗത്തിലുണ്ടായി. മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണ്. പി എം ശ്രീ അതിന് ഉദാഹരണമാണ്. പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എല്‍ഡിഎഫില്‍ നിന്നകറ്റിയെന്നും യോഗം വിലയിരുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് കാരണമായി. ഭരണവിരുദ്ധ വികാരം അടിത്തട്ടില്‍ ഉണ്ടായെന്നും യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫ് - [അനൗണ്‍സ്മെന്റില്‍ പോലും ശരണമന്ത്രം നിറയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത് ; എ എ റഹീം എംപി](https://thekeralapost.com/archives/9791) - തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് ഉപയോഗിച്ച ഗാനത്തെ വിമര്‍ശിച്ച്‌ എ എ റഹീം എംപി. തെരഞ്ഞെടുപ്പിലുടനീളം എല്‍ഡിഎഫ് ക്ഷേമവും വികസനവുമാണ് ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പറയാന്‍ ശ്രമിച്ചത് വിശ്വാസമാണെന്ന് എ എ റഹീം എം പി പറഞ്ഞു.കോണ്‍ഗ്രസ് സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഗാനമാണ് പ്രചാരണത്തിനായി ഉപയോഗിച്ചത്. അതിലാണ് അവര്‍ ഊന്നിയത്. അനൗണ്‍സ്മെന്റില്‍ പോലും ശരണമന്ത്രം നിറയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ഭരണകാലത്താണെങ്കില്‍ ഇത്തരമൊരു നല്ല അന്വേഷണം പോലും നടക്കില്ലെന്ന് എ എ റഹീം പറഞ്ഞു. - [തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ ഉയരുന്നു](https://thekeralapost.com/archives/9788) - ബിജെപി വന്‍ വിജയം നേടിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ പരിഗണനയില്‍. വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നതോടെയാണ് കൂടുതല്‍ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കും പുറമേ സംസ്ഥാന ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി കരമന അജിത്തിന്റെയും വി ജി ഗിരികുമാറിന്റെയും പേരുകളാണ് ചര്‍ച്ചയിലുള്ളത്. പ്രഥമ പരിഗണന വി വി രാജേഷിനാണെങ്കിലും ഇതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. രാജേഷ് അല്ലെങ്കില്‍ ഗിരികുമാറിനെ പരിഗണിക്കണമെന്നാണ് ആര്‍എസ്‌എസ് നിലപാട്. - [ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നു! തൊഴില്‍ ദിനങ്ങള്‍ ഉയര്‍ത്തിയേക്കും; കേന്ദ്ര വിഹിതം കുറയും](https://thekeralapost.com/archives/9785) - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ പേരിനൊപ്പം പദ്ധതിയില്‍ സുപ്രധാനമായ മറ്റ് മാറ്റങ്ങളും വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) എന്നായിരിക്കും. ഈ പുതിയ പേരിന്റെ ചുരുക്കപ്പേര് വി.ബി.ജി. റാം. ജി എന്നും അറിയപ്പെടും. പദ്ധതിയില്‍ വരുന്ന പ്രധാന മാറ്റങ്ങളിലൊന്ന് അതിന്റെ സാമ്ബത്തിക വിഹിതത്തിലാണ്. നിലവില്‍ - [മുന്നണി വിപുലീകരണത്തിന് മുൻകൈ എടുക്കാൻ കോണ്‍ഗ്രസ്; മാണി വിഭാഗത്തെയും ആര്‍ജെഡിയെയും യുഡിഎഫിലെത്തിക്കാൻ നീക്കം](https://thekeralapost.com/archives/9782) - നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണത്തിന് മുൻകൈ എടുക്കാൻ കോണ്‍ഗ്രസ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിലെ ചില അസ്വസ്ഥതകളെ ബഹുമാന്യമായി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഈ ഭാഗത്ത്, കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി ബന്ധപ്പെടുകയും അവരെ യുഡിഎഫില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുന്നു. മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്തിയാല്‍ മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തല്‍. ഇതോടൊപ്പം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു, അതിനൊപ്പം ആർജെഡിയെ യുഡിഎഫില്‍ ആകർഷിക്കുന്നതും ലക്ഷ്യമിടുന്നു. യുഡിഎഫ് - [എല്‍ഡിഎഫിന് തിരിച്ചടി; യുഡിഎഫിന് മുന്നേറ്റം; ഞെട്ടിച്ച്‌ ബിജെപി](https://thekeralapost.com/archives/9779) - 2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുനേടുമെന്ന ആകാംക്ഷയില്‍ കേരളം.വോട്ടെണ്ണല്‍ രാവിലെ 8 മണിയോടെ തുടങ്ങി. ‌തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എണ്ണും.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ഒരേസമയം ഒരു മേശയില്‍ നടക്കും. ഒരേ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിലാണ് 3 - [പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് നന്ദികേട് കാണിച്ചു: വോട്ടര്‍മാരെ അപമാനിച്ച്‌ എം എം മണി](https://thekeralapost.com/archives/9776) - തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച്‌ സിപിഎം നേതാവ് എം എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് ജനങ്ങള്‍ നന്ദികേട് കാണിച്ചെന്നാണ് എം എം മണിയുടെ പരാമര്‍ശം. നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു. കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു. 'പെന്‍ഷന്‍ എല്ലാം കൃത്യതയോട് കൂടി നല്‍കി. അതെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ഏതോ തക്കതായ നൈമിഷികമായ വികാരത്തിന് എല്ലാവരും വോട്ട് ചെയ്തു. പെന്‍ഷന്‍ വാങ്ങിക്കുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്തു. - [തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം ; സണ്ണി ജോസഫ്](https://thekeralapost.com/archives/9773) - തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണി കക്ഷികളും കൂട്ടായ പരിശ്രമമാണ് നടത്തിയത്. എല്ലാവരും ഒന്നിച്ചിറങ്ങുകയും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുകയും ചെയ്തു. സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. കോണ്‍ഗ്രസിനെ ജനങ്ങള്‍ മനസ്സിലാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ആദ്യമേ തന്നെ തുറന്നുകാട്ടി. ഇത് സെമി ഫൈനലാണ്. നിയമസഭാ - [രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാനൊരുങ്ങി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ](https://thekeralapost.com/archives/9770) - ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി 120 കോടി രൂപയുടെ നിക്ഷേപത്തിൽ തുടങ്ങുന്ന പദ്ധതിയുടെ ആദ്യ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ. ആസ്റ്റർ ഡി എം ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ - [ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാല സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും](https://thekeralapost.com/archives/9766) - കേരളത്തിലെ ഡിജിറ്റല്‍ - സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് അറിയിച്ചു. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ മുദ്ര വെച്ച കവറില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് നിര്‍ദേശിച്ചു. കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്തെന്നും എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഇതില്‍ - [ബാങ്ക് സേവന ചാര്‍ജുകളില്‍ ഏകീകരണം; ഉപഭോക്തൃ അറിയിപ്പില്ലാതെ അന്യായ ചാര്‍ജ് ഈടാക്കില്ല](https://thekeralapost.com/archives/9763) - സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ഉപഭോക്താക്കളെ അറിയിക്കാതെ വന്‍തുക ചാര്‍ജുകള്‍ ഈടാക്കുന്ന ബാങ്കുകളുടെ കൊള്ള ഉടന്‍ അവസാനിക്കും. സേവന ചാര്‍ജുകള്‍ വ്യക്തമാക്കുകയും ഉപഭോക്താക്കളുടെ ആശയക്കുഴപ്പം ഒഴിവാക്കുകയും ചെയ്യുന്നതിനായി എല്ലാ ബാങ്കുകളിലും ഏകീകൃത സംവിധാനം നടപ്പാക്കാനുള്ള നടപടികളിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നിലവില്‍ ഒരേ സേവനത്തിന് വിവിധ ബാങ്കുകള്‍ വ്യത്യസ്ത ഫീസുകളാണ് ഈടാക്കുന്നത്. ചില ബാങ്കുകള്‍ ചാര്‍ജുകള്‍ മറച്ചുവെക്കുകയോ സങ്കീര്‍ണമായ പദങ്ങള്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ സംവിധാനവുമായി - [എല്‍ഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്, തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും ; കെ സുരേന്ദ്രൻ](https://thekeralapost.com/archives/9760) - തദ്ദേശ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എല്‍ഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിൻറെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എല്‍ ഡി എഫിൻറെ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും. തീവ്രവാദ ശക്തികളുമായിട്ടാണ് എല്‍ഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതില്‍ ജനങ്ങള്‍ക്ക് വലിയ അമർഷമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് - ['യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു' ; എം വി ഗോവിന്ദൻ](https://thekeralapost.com/archives/9757) - യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ്‌ ന്യായീകരിക്കുകയാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. രാഹുല്‍ വിഷയത്തില്‍ സണ്ണി ജോസഫിന്‍റെ പരാമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. - [നടിയെ ആക്രമിച്ച കേസ്: വിധി ചോര്‍ന്നുവെന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്](https://thekeralapost.com/archives/9753) - നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപനത്തിന് മുമ്ബ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. 'ഇന്ത്യന്‍ പൗരന്‍' എന്ന പേരിലെഴുതിയ ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് - [തൃശൂരിലും തിരുവനന്തപുരത്തും വോട്ട് ; സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി വി.എസ് സുനില്‍കുമാര്‍](https://thekeralapost.com/archives/9750) - കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ ആരോപണവുമായി സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാർ. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടിടത്ത് വോട്ട് ചെയ്ത സുരേഷ് ഗോപിയും ഇതെങ്ങനെ സംഭവിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷനും മറുപടി പറയണമെന്ന് സുനില്‍കുമാർ ആവശ്യപ്പെട്ടു. നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കണമെന്നും സുനില്‍കുമാർ പറഞ്ഞു. 'സുരേഷ് ഗോപി തൃശൂരിലേക്ക് വന്നപ്പോള്‍ കുറേ വോട്ടർമാരേയും കൊണ്ടാണ് വന്നത്. തെരഞ്ഞെടുപ്പ് ജനപ്രാതിനിത്യ നിയമത്തിന്റെ റൂള്‍ അനുസരിച്ച്‌ - ['നടൻമാരെയും നടിമാരെയും കുറിച്ച്‌ ഒന്നും അറിയില്ല,ഞാൻ സിനിമ കാണാറില്ല' : വെള്ളാപ്പള്ളി നടേശൻ](https://thekeralapost.com/archives/9747) - നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ആലപ്പുഴയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. "നടന്മാരെയും നടിമാരെയും കുറിച്ച്‌ ഒന്നും അറിയില്ല, ഞാൻ സിനിമ കാണാറില്ല," അദ്ദേഹം പറഞ്ഞു. ദിലീപിനെക്കുറിച്ച്‌ വ്യക്തിപരമായ കാര്യങ്ങള്‍ തനിക്കറിയില്ലെന്നും, എന്നാല്‍ അദ്ദേഹം നല്ല നടനാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപരിയാണ്. വ്യക്തിബന്ധങ്ങള്‍ ഉള്‍പ്പെടെ പല ഘടകങ്ങളും ഇതില്‍ പ്രവർത്തിക്കുന്നുണ്ടെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി - [ഫോണില്‍ മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങള്‍; കൊല നടത്തിയത് സംശയത്തെത്തുടര്‍ന്നെന്ന് ആണ്‍സുഹൃത്ത്](https://thekeralapost.com/archives/9744) - മലയാറ്റൂരില്‍ ബിരുദവിദ്യാർത്ഥി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച്‌ സുഹൃത്ത് അലൻ. സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് അലൻ പൊലീസിന് മൊഴി നല്‍കിയത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേയ്ക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ ഫോണില്‍ യുവാവുമൊത്തുള്ള ചിത്രങ്ങള്‍ കണ്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും അലൻ പൊലീസിനോട് പറഞ്ഞു. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ (19). ബംഗളൂരുവില്‍ ഏവിയേഷൻ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ പെണ്‍കുട്ടിയെ - [''യുവനടി എനിക്കെതിരേ സംസാരിക്കാന്‍ കാരണം പ്രത്യേക പോലിസ് സംഘം, ഉത്തരവാദികള്‍ക്കെതിരേ നിയമ നടപടികളുണ്ടാവും'': ദിലീപ്](https://thekeralapost.com/archives/9741) - യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന കേസിലെ ഗൂഡാലോചന കുറ്റത്തില്‍ നിന്നും മോചിതനായ നടന്‍ ദിലീപ് നിയമനടപടികളിലേക്ക്. തനിക്കെതിരേ ഗൂഡാലോചന നടന്നെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു. സ്വന്തം വ്യക്തി താല്‍പര്യത്തിനും ജനപ്രിയതക്കും വേണ്ടി ചില പോലിസ് ഉദ്യോഗസ്ഥരാണ് തന്നെ പ്രതിയാക്കിയതെന്ന് ദിലീപ് അവകാശപ്പെട്ടു. '' പരാതിക്കാരിയുമായി എല്ലാ കാലത്തും നല്ല ബന്ധമായിരുന്നു. പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.കേസ് നല്‍കി ആദ്യ നാലുമാസം എന്നെ കുറിച്ച്‌ അവര്‍ ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചില്ല. പ്രത്യേക - [അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി; 'ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്, അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടി'; രമേശ് ചെന്നിത്തല](https://thekeralapost.com/archives/9738) - നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ നേതാക്കള്‍. നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയും. ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടി. വിധി വായിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് - ["നിയമങ്ങള്‍ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാൻ വേണ്ടിയുള്ളതല്ല": ഇൻഡിഗോ വിഷയത്തില്‍ പ്രധാനമന്ത്രി](https://thekeralapost.com/archives/9735) - യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാനത്തിന്റെ നീക്കത്തില്‍ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും രാജ്യത്തെ പൗരന്മാരെ ബുദ്ധിമുട്ടിലാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തിലെ പ്രധാനമന്ത്രിയുടെ നിലപാടിനെ കുറിച്ച്‌ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് പറഞ്ഞത്. സർക്കാർ കാരണം ഒരു ഇന്ത്യൻ പൗരനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നിയമങ്ങള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ അവ നമ്മുടെ സംവിധാനം മെച്ചപ്പെടുത്താൻ വേണ്ടിയായിരിക്കണം. അല്ലാതെ - [വോട്ടിങ് ദിനത്തില്‍ ഫെയ്സ്ബുക്കില്‍ സര്‍വേ ഫലം; ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ](https://thekeralapost.com/archives/9732) - വോട്ടിങ് ദിനത്തില്‍ പ്രി പോള്‍ സര്‍വേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്‌, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ.തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം എന്ന സര്‍വ്വേ ഫലമാണ് പങ്കുവെച്ചത്.കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍ ശ്രീലേഖ. ഇന്ന് രാവിലെയാണ് ഫെയ്‌സ്ബുക്കിലൂടെ ശ്രീലേഖ സര്‍വേ ഫലം പങ്കുവെച്ചത്. പ്രീപോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം. ബിജെപിക്കു തി രുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും, എല്‍ഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സര്‍വേ ഫലമാണ് - [തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സുഗമമായി നടത്താൻ നടപടി സ്വീകരിക്കണം ; ഹൈകോടതി](https://thekeralapost.com/archives/9728) - സംസ്ഥാനത്ത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും ഹൈകോടതി നിർദേശം. പ്രശ്ന ബാധിത ബൂത്തുകള്‍ക്കായി മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിർദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെൻസിറ്റീവ് ബൂത്തുകളെന്ന് വിലയിരുത്തിയ ഇടങ്ങളില്‍ തത്സമയ ലൈവ് വെബ്കാസ്റ്റിങിനും അധിക പൊലീസുകാരെ വിന്യസിക്കുന്നതിനും നടപടിയെടുക്കണം. പോളിങ് ബൂത്തുകളില്‍ വിഡിയോഗ്രഫി വേണമെന്ന് കരുതുന്നവർ മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അപേക്ഷ നല്‍കണം. അപേക്ഷകരുടെ ചെലവില്‍ വിഡിയോഗ്രഫിക്ക് അനുമതി നല്‍കാം. നിലവില്‍ - [ബലാത്സംഗക്കേസില്‍ രാഹുലിന് ആശ്വാസം ; അറസ്റ്റ് തടഞ്ഞ് ഹൈകോടതി](https://thekeralapost.com/archives/9725) - ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തല്‍കാലത്തേക്ക് തടഞ്ഞ് ഹൈകോടതി. പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരാഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസിന്‍റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. വിശദമായ വാദം കേട്ട ശേഷം മറ്റു കാര്യങ്ങള്‍ കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. വ്യാഴാഴ്ചയാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹരജി - [രാഹുല്‍ വിഷയത്തില്‍ എന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ല, എന്റെ പേര് പറയുന്നവര്‍ പറയട്ടെ : മുകേഷ്](https://thekeralapost.com/archives/9722) - രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ലെന്ന് കൊല്ലം എം.എല്‍.എ എം.മുകേഷ്. അതില്‍ താൻ കമന്റ് പറയാൻ പാടില്ല. എന്റെ വായില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഉണ്ടാവില്ലെന്നും എം. മുകേഷ് പറഞ്ഞു. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുകേഷ് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ഏശിയിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. അതിനാല്‍ തനിക്ക് ഒരു ആശങ്കയുമില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണത്. കോടതി ഇക്കാര്യത്തില്‍ - [ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഷോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ: വി ഡി സതീശന്‍](https://thekeralapost.com/archives/9719) - ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഷോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ: വി ഡി സതീശന്‍ തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള മറക്കാനുള്ള ശ്രമമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു പൊലീസുകാരന്‍ വിചാരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും എന്നാല്‍ അവരത് ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിഷയം മാറ്റിവെച്ച്‌ വേറെ വിഷയം ചര്‍ച്ച ചെയ്യണം അതിനായിരുന്നു ഇതെല്ലാം എന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതി - [രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; അന്വേഷണത്തിന് ജി പൂങ്കുഴലി ഐപിഎസ്](https://thekeralapost.com/archives/9716) - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പീഡന കേസ് ജി പൂങ്കുഴലി ഐപിഎസ് നേതൃത്വം നല്‍കുന്ന പ്രത്യേക സംഘം അന്വേഷിക്കും. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണം സംഘം. ഒമ്ബതാം - [അപകടങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചക്കും കാരണമാകുന്നു ; ദേശീയപാതകളില്‍ അമിതഭാരം കയറ്റിയ ട്രക്കുകള്‍ അനുവദിക്കരുതെന്ന് ഹൈകോടതി](https://thekeralapost.com/archives/9713) - അമിതഭാരം കയറ്റിയ ട്രക്കുകളടക്കം വാഹനങ്ങളെ ദേശീയപാതയില്‍ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഇത്തരം വാഹനങ്ങള്‍ അപകടങ്ങള്‍ക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ നിർദേശം. ദേശീയപാതയില്‍ ഇവയുടെ സഞ്ചാരം തടയാൻ അടിയന്തര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി തയാറാക്കിയ കരട് പ്രവർത്തന നടപടിക്രമം (എസ്.ഒ.പി) എങ്ങനെ നടപ്പാക്കാനാവുമെന്ന് സർക്കാർ അറിയിക്കാനും കോടതി നിർദേശിച്ചു. കരിങ്കല്‍ ഉല്‍പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതി വെട്ടിപ്പും - [പാക് സൈനിക മേധാവിയുടെ നയങ്ങള്‍ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ](https://thekeralapost.com/archives/9710) - പാക്കിസ്ഥാൻ സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീറിന്റെ നയങ്ങള്‍ രാജ്യത്തിന് “വിനാശകരം” എന്ന് ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അദ്ദേഹം അഫ്ഗാനിസ്ഥാനുമായി മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ വെച്ച്‌ സഹോദരി ഡോ. ഉസ്മ ഖാൻ തന്നെ സന്ദർശിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് 73 കാരനായ ഖാൻ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇക്കാര്യം പറഞ്ഞത്. അസിം മുനീറിന്റെ നയങ്ങള്‍ കാരണം തീവ്രവാദം നിയന്ത്രണാതീതമായി വളർന്നിരിക്കുന്നു, അത് എന്നെ - [കോടികള്‍ ചെലവഴിച്ച്‌ നടത്തിയ അയ്യപ്പ സംഗമം ഫലം കണ്ടില്ല; ശബരിമലയുടെ മാസ്റ്റര്‍പ്ലാൻ പദ്ധതികള്‍ക്ക് സ്പോണ്‍സര്‍മാരെ കിട്ടിയില്ല, സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ മുങ്ങിപ്പോയോ ?](https://thekeralapost.com/archives/9707) - ശബരിമല മാസ്റ്റർപ്ലാൻ ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി പണം കണ്ടെത്താൻ നടത്തിയ ആഗോള അയ്യപ്പ സംഗമം ഫലംകണ്ടില്ല. സംഗമത്തില്‍ വരുന്നവർക്ക് മാസ്റ്റർപ്ലാൻ പദ്ധതികളെ കുറിച്ച്‌ വിശദീകരിച്ച്‌ ആ പദ്ധതികള്‍ക്ക് സ്പോണ്‍സറെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.എന്നാല്‍ അയ്യപ്പ സംഗമത്തില്‍ ഉരിത്തിരിഞ്ഞ ആശയങ്ങള്‍ സ്വർണ്ണപ്പാളികേസ് വിവാദത്തില്‍ മുങ്ങിപ്പോയെന്ന് വേണം കരുതാൻ. അയ്യപ്പ സംഗമം നടത്തി ഇവിടെ ഉണ്ടാകുന്ന ആശയങ്ങള്‍ ചേർത്ത് പദ്ധതി നടപ്പിലാക്കാനും അതിൻ്റെ മോണിറ്ററൈസേഷനുമായി ഒരു ഉന്നത സമതി രൂപീകരിക്കാനും ആശയം ഉണ്ടായിരുന്നു.എന്നാല്‍ അയ്യപ്പ സംഗമം നടത്തുന്നതിന് നേതൃത്വം നല്‍കിയ - [തദ്ദേശ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍](https://thekeralapost.com/archives/9703) - തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്ബളത്തോട് കൂടിയുള്ള അവധി നല്‍കണമെന്നാണ് ഉത്തരവ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വോട്ടെടുപ്പ് - [രാഹുലിനെതിരായ ബലാത്സംഗ പരാതി: കെപിസിസി നിലപാട് എടുത്തിട്ടുണ്ട്; നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെ: ഷാഫി പറമ്ബില്‍](https://thekeralapost.com/archives/9700) - രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച്‌ ഷാഫി പറമ്ബില്‍ എംപി. പരാതിയില്‍ കെപിസിസി നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയില്‍ കോണ്‍ഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും ഷാഫി പറഞ്ഞു. പാര്‍ട്ടിക്ക് ലഭിച്ച പരാതി ഉടന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമല കൊള്ളയില്‍ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു ? സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലെ സമീപനം. ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും സിപിഐഎം നല്‍കിയില്ല. നിയപരമായി തന്നെ കാര്യങ്ങള്‍ - ['നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖര്‍](https://thekeralapost.com/archives/9697) - നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നറിയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്ഥാനാര്‍ത്ഥികളെ പറ്റിയുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ ആരംഭിക്കുന്നതിന് മുന്‍പേയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷമാണ് ബിജെപിയില്‍ സാധാരണയായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. എന്നാല്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് പാര്‍ട്ടി അധ്യക്ഷന്റെ പ്രഖ്യാപനം. തൃശൂര്‍ പ്രസ് ക്ലബിന്റെ വോട്ട് വൈബ് എന്ന പരിപാടിയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തല്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു താന്‍ നൂറ് ശതമാനം - [സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും വീടിനു നേരെ ചാഞ്ഞാല്‍ മുറിച്ചു മാറ്റണം: പയ്യന്നൂരിലെ സി.പി.എം വിമത സ്ഥാനാര്‍ത്ഥിക്ക് താക്കീതുമായി എം.വി.ജയരാജൻ](https://thekeralapost.com/archives/9694) - തെരഞ്ഞെടുപ്പുകള്‍ വരുമ്ബോള്‍ ഭീഷണിയുമായി ഇഡി സ്ഥിരമായി വരികയാണെന്നും ഇഡി എന്നത് ഇപ്പോള്‍ കേന്ദ്ര സർക്കാരിൻ്റെ കേഡിയായി മാറിക്കഴിഞ്ഞതായും സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. പയ്യന്നൂർ നഗരസഭയിലെ കാര 36-ാം വാർഡ് എല്‍ ഡി എഫ് സ്ഥാനാർഥി കോണ്‍ഗ്രസ് എസിലെ പി ജയൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവും വെറുപ്പിൻ്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകുന്ന മോഡിയുടെ ബിജെപിയുടെ ആർഎസ്‌എസ് നയിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയാൻ നമുക്ക് കഴിയണം. - [സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സിപിഐഎം നീക്കമാണ് രാഹുലിനെതിരായ നടപടികള്‍ ; എം ടി രമേശ്](https://thekeralapost.com/archives/9691) - പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടികള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സിപിഐഎം ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കൊടുങ്ങല്ലൂരില്‍ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സിപിഐഎം നേതാക്കളുടെ പേരുകള്‍ പുറത്തുവന്നു തുടങ്ങിയതോടെയാണ് ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പെട്ടെന്നുള്ള പൊലീസ് നടപടികളും രാഷ്ട്രീയ നാടകങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനമധ്യത്തില്‍ ആരോപണമുയര്‍ന്നപ്പോള്‍ത്തന്നെ പരാതിക്ക് കാത്തുനില്‍ക്കാതെ എഫ്‌ഐആര്‍ ഇടാനും അറസ്റ്റുചെയ്ത് ചോദ്യംചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണകൊള്ള വലിയ - [നെയ്യാറ്റിൻകരയില്‍ കുടുംബ ക്ഷേത്രത്തിനുള്ളില്‍ വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ഇടയില്‍ 30 ലിറ്റര്‍ മദ്യം ഒളിപ്പിച്ചു; പിടിച്ചെടുത്ത് എക്സൈസ്](https://thekeralapost.com/archives/9688) - കുടുംബ ക്ഷേത്രത്തിനുള്ളില്‍ മദ്യ ശേഖരം പിടിച്ചെടുത്തു. വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ഇടയില്‍ സൂക്ഷിച്ച 30 ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത്. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി അർജുനൻ (65) അറസ്റ്റിലായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്‍പ്പന തടയുന്നതിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ എക്സൈസ് സംഘം ഞെട്ടിപ്പോകുകയായിരുന്നു. നിരവധി മദ്യക്കുപ്പികളാണ് അര്‍ജുനന്‍ എന്നയാള്‍ വിഗ്രഹങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്. നേരത്തെയും ഇയാള്‍ അനധികൃത മദ്യവില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. - [കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ ജീവനൊടുക്കിയ സംഭവം: പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു](https://thekeralapost.com/archives/9685) - പള്ളിക്കുന്നിലെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ കഴുത്തുമുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജില്‍സനാ ണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്. കഴിഞ്ഞ ഏഴ് മാസമായി റിമാന്‍ഡിലാണ്.തിങ്കളാഴ്ച്ച രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. ജയില്‍ അടുക്കളയില്‍ നിന്നുംകത്തി കൈക്കലാക്കുകയും രാത്രിയോടെ - [ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി](https://thekeralapost.com/archives/9682) - വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ക്കിടെ ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ കേരളീയരായ 237പേർ തിരുവനന്തപുരത്തെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍ നിന്ന് എത്തിയവരെ വിമാനത്താവളത്തില്‍ നോർക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. 80ഓളം പേർ കൂടി ഉടൻ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യൻ ഹൈകമീഷൻ ഒരുക്കിയ അടിയന്തര ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം. സഹായത്തിനായി +94 773727832 (വാട്ട്സ് ആപ്പിലും ലഭ്യമാണ്) എന്ന നമ്ബറില്‍ - [പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്: മുൻകൂര്‍ ജാമ്യം തേടി സന്ദീപ് വാര്യര്‍ കോടതിയില്‍](https://thekeralapost.com/archives/9679) - രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്തിട്ടില്ലെന്നും പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എ‍ടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്നും സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകള്‍ - ['ഇ.ഡി നോട്ടീസ് അയച്ചത് വെറുതെ ഒന്ന് പേടിപ്പിക്കാൻ' ; മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ ഒന്നും ചെയ്യില്ലെന്ന് വി.ഡി. സതീശൻ](https://thekeralapost.com/archives/9676) - മസാല ബോണ്ടില്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചത് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെറുതെ ഒന്ന് പേടിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.ഡി. ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും സതീശൻ പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുമ്ബോള്‍ ഇവിടെ ഇടക്കൊരു നോട്ടീസ് അയച്ച്‌ ഭയപ്പെടുത്തുകയാണ്. മുമ്ബും സമാനരീതിയില്‍ നോട്ടീസ് അയച്ചിട്ട് ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അയച്ച നോട്ടീസിനെ കുറിച്ചും യാതൊരു വിവരവുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ അയക്കുന്ന നോട്ടീസില്‍ സി.പി.എം ഭയപ്പെടാറുണ്ട്. തൃശ്ശൂർ ലോക്സഭ - [വറുതേ വിരട്ടേണ്ട, നിങ്ങളെ പേടിയില്ല, ഹാജരാകാന്‍ മനസില്ല, ഇഡിയോട് തോമസ് ഐസക്, തെരഞ്ഞെടുപ്പ് കാലത്ത് പതിവ് നാടകം](https://thekeralapost.com/archives/9673) - കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചതോടെ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്തെ ഇഡിയുടെ പതിവ് കലാപരിപാടിയാണ് ഇതെന്നും വെറുതെ വിരട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ഇഡിക്ക് ഇതുവരെ മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയം കളിച്ച്‌ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വില കളയരുത്. നിങ്ങള്‍ എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്, തെരഞ്ഞെടുപ്പ് - [വഖഫില്‍ വഴങ്ങി പശ്ചിമ ബംഗാള്‍; സ്വത്ത് വിവരങ്ങള്‍ കേന്ദ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാൻ നിര്‍ദേശം](https://thekeralapost.com/archives/9670) - കേന്ദ്രസർക്കാരിന്റെ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ പശ്ചിമ ബംഗാള്‍. മാസങ്ങളോളം നിയമത്തെ എതിർത്ത ശേഷമാണ് ബംഗാള്‍ സർക്കാർ നിയമം അംഗീകരിക്കുന്നത്. ഡിസംബർ 5 നകം സംസ്ഥാനത്തുടനീളമുള്ള 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ കേന്ദ്ര പോർട്ടലില്‍ അപ്‌ലോഡ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നല്‍കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ഏപ്രിലിലായിരുന്നു വഖഫ് ഭേദഗതി നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. വ്യാഴാഴ്ച വൈകുന്നേരം എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും അയച്ച കത്തില്‍, പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന വകുപ്പ് - [നാഷണല്‍ ഹെറാള്‍ഡ് കേസ് : വിധി പറയുന്നത് ഡിസംബര്‍ 16 ലേക്ക് മാറ്റി](https://thekeralapost.com/archives/9667) - നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തില്‍ വിധി പറയുന്നത് ഡിസംബർ 16 ലേക്ക് മാറ്റി. ഡിസംബർ 16ന് വിചാരണ കോടതി കേസില്‍ വിധി പറയും. ദില്ലി റൗസ് അവന്യു കോടതിയാണ് സമർപ്പിച്ച കുറ്റപത്രത്തിന്മേല്‍ വിധി പറയുക. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണ്‍ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഓവർസീസ് മേധാവി സാം പിട്രോഡ, സുമൻ ദുബെ തുടങ്ങിയവരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പ്രതിചേർത്തതാണ് ഇ ഡി കുറ്റപത്രം - [അറബിക്കടല്‍ ഇരമ്ബി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടില്‍ മാറ്റമില്ല - വിഡി സതീശൻ](https://thekeralapost.com/archives/9664) - രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനമാണെന്ന് ഹോർത്തൂസ് വേദിയില്‍ വിഡി സതീശൻ പറഞ്ഞു. അറബിക്കടല്‍ ഇരമ്ബി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല. പാർട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിനിടെ, രാഹുലിനെതിരെയുള്ള ലുക്ക്‌ ഔട്ട്‌ സർക്കുലർ പ്രതിപക്ഷ നേതാവിന് കൊടുക്കാനുള്ള എസ്‌എഫ്‌ഐ ശ്രമം പൊലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് ഹോർത്തൂസ് സെഷൻ - [തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; വോട്ടിംഗ് മെഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും](https://thekeralapost.com/archives/9661) - തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. തൃശ്ശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ 13 ദിവസവും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുളള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ തയ്യാറായി. ഇന്ന് മുതല്‍ ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇവിഎമ്മുകള്‍ ജില്ലകളിലെ സ്ട്രോങ് റൂമുകളില്‍ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ച്‌ തുടങ്ങും - [ശ്രീലങ്കയില്‍ നാശം വിതച്ച്‌ 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; മരണസംഖ്യ 50 കടന്നു; സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും അടച്ചു](https://thekeralapost.com/archives/9658) - ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച്‌ 'ഡിറ്റ് വാ' ചുഴലിക്കാറ്റ്. രാജ്യത്തുടനീളമുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക മണ്ണിടിച്ചിലിലും ഇതുവരെ 56 പേർ മരണപ്പെട്ടതായാണ് വിവരം. ശക്തമായ മഴയെ തുടർന്ന് രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച മുതല്‍ ശ്രീലങ്കയില്‍ കാലാവസ്ഥ മോശമായി തുടരുകയാണ്. വ്യാഴാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി വീടുകളും റോഡുകളും വയലുകളും വെള്ളത്തിനടിയിലായി. വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോർട്ടു ചെയ്തു. ഇതുവരെ 600 - [ചിത്രീകരണം പൂര്‍ത്തിയാകും മുൻപേ തന്നെ ദൃശ്യം 3 യ്ക്ക് ലഭിച്ച ആ ഡീല്‍](https://thekeralapost.com/archives/9655) - ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റല്‍, എയർബോണ്‍ അവകാശങ്ങള്‍ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്. ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീല്‍ കൂടിയാണിത്. അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്റെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നല്‍കിയിട്ടില്ല. ബോളിവുഡ് നിര്മാണക്കമ്ബനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്റ്റോക്ക് - [രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍!, കേരളം വിട്ടതായി സൂചന](https://thekeralapost.com/archives/9652) - ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടതായി സൂചന. പാലക്കാട് എംഎല്‍എ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്റെ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ മുങ്ങിയത്. രാഹുലിന്റെ സഹായികളുടെ ഫോണുകളും സ്വിച്ച്‌ ഓഫാണ്. കോയമ്ബത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ - [രാഹുലിന്റെ വീടിനു കനത്ത പോലീസ് കാവല്‍](https://thekeralapost.com/archives/9649) - അടൂരില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ വീടിനു കനത്ത പോലീസ് കാവല്. ഇന്നലെ രാത്രി മുതല് വീടിനു പോലീസ് കാവല് ഏര്പ്പെടുത്തിയിരുന്നു. ഇന്നു രാവിലെയോടെ വീട്ടിലേക്കുള്ള വഴിയില് ബാരിക്കേഡ് സ്ഥാപിച്ചു. കൂടുതല് പോലീസിനെയും സ്ഥലത്തു നിയോഗിച്ചു.രാഹുലിന്റെ വീട്ടിലേക്ക് രാഷ്ട്രീയസംഘടനകള് പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. നേരത്തെ രാഹുലിനെതിരേ ആരോപണം ഉയര്ന്ന ഘട്ടത്തിലും വീടിനു മുമ്ബില് ബാരിക്കേഡ് തീര്ത്ത് പോലീസ് കാവല് ഏര്പ്പെടുത്തിയിരുന്നു. - [പോറ്റിയുമായി അടുത്ത ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്‍റെ മൊഴി](https://thekeralapost.com/archives/9646) - ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ മൊഴി നല്‍കിയിരിക്കുന്നത്. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും. ശബരിമലയില്‍ സ്പോണ്‍സർ ആകാൻ പോറ്റി സർക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാർ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് വർക്കുകള്‍ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് - [ബാദുഷയെ അത്രയ്ക്കു വിശ്വസിച്ചു, എന്നാല്‍, ഞാൻ ചതിക്കപ്പെട്ടു: ഹരീഷ് കണാരൻ](https://thekeralapost.com/archives/9643) - ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നല്‍കാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്നു മാത്രമല്ല സിനിമകളില്‍നിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്റെ വാക്കുകള്‍ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ - [ആശുപത്രികള്‍ക്കെതിരായ പരാതികള്‍ ഉപഭോക്തൃ കോടതിയിലും സമര്‍പ്പിക്കാം : ഹൈകോടതി](https://thekeralapost.com/archives/9640) - ചികിത്സയിലെ അപാകതകളും ന്യൂനതകളും സംബന്ധിച്ച്‌ ആശുപത്രികള്‍ക്കെതിരായ പരാതികള്‍ ഉപഭോക്തൃ കോടതിയിലും സമർപ്പിക്കാമെന്ന് ഹൈകോടതി. പരാതികള്‍ ചികിത്സയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പും വഞ്ചനയുമായി ബന്ധപ്പെട്ടതാണെങ്കില്‍ പൊലീസിനെയും സമീപിക്കാം. ഗുരുതരസ്വഭാവമുള്ള പരാതികള്‍ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ നേരിട്ട് നല്‍കാമെന്നും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമവും ചട്ടങ്ങളും ചോദ്യം ചെയ്യുന്ന ഹരജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഇതിനുപുറമെ പരാതിപരിഹാര സംവിധാനം എല്ലാ ആശുപത്രികളിലും നിർബന്ധമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. പരാതിക്ക് രസീത് നല്‍കുകയും ഏഴുദിവസത്തിനകം - [സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി അടക്കം ജയിലില്‍ പോകും : വി.ഡി. സതീശന്‍](https://thekeralapost.com/archives/9637) - ശബരിമല സ്വര്ണക്കൊള്ളയില് അറസ്റ്റ് തുടങ്ങിയിട്ടേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന് ഉള്പ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കള് ജയിലില് പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ശബരിമല അയ്യപ്പന്റെ സ്വര്ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള് തദ്ദേശ തെരഞ്ഞെടുപ്പില് സര്ക്കാരിനെതിരേ വിധി പറയും. സ്വര്ണക്കൊള്ളയില് മുഖ്യപങ്കുള്ള ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ. പത്മകുമാര് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള് കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും - [ബി എസ് സി നഴ്സിംഗ് - 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്](https://thekeralapost.com/archives/9634) - മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ 2021 ബാച്ചിലെ 74 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 66 പേർ ഫസ്റ്റ് ക്ലാസും 6 പേർ സെക്കൻഡ് ക്ലാസും നേടി. വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ്, നഴ്സിംഗ് റിസർച്ച് & സ്റ്റാറ്റിസ്റ്റിക്സ്, മിഡ്‌വൈഫറി/ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിങ്തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിർണ്ണയത്തിലൂടെയാണ് ഡോ. - [കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍.പി സ്കൂളും മൂന്ന് കിലോമീറ്ററില്‍ യു.പി സ്കൂളും അനുവദിക്കണം : സുപ്രീംകോടതി](https://thekeralapost.com/archives/9631) - കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റർ പരിധിയില്‍ സർക്കാർ എല്‍.പി സ്കൂളുകളും മൂന്ന് കിലോമീറ്റർ പരിധിയില്‍ സർക്കാർ യു.പി സ്കൂളുകളും സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭാ പരിധിയിലെ എലാമ്ബ്രയില്‍ സർക്കാർ എല്‍.പി സ്കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതിരുന്ന സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. നൂറുശതമാനം സാക്ഷരതയുള്ള കേരളം പോലുള്ള സംസ്ഥാനം വിദ്യാഭ്യാസ അവകാശ നിയമത്തിലെ - [സി പി എമ്മിന് ഒഴിഞ്ഞുമാറാനാവില്ല ; രാഷ്ട്രീയ സംരക്ഷണമില്ലാതെ ശബരിമലയില്‍ സ്വര്‍ണകൊള്ള നടക്കില്ലെന്ന് കെ സി വേണുഗോപാല്‍ എം പി](https://thekeralapost.com/archives/9628) - ശബരിമല ശ്രീകോവിലെ സ്വർണം പോലും മോഷ്ടിക്കാനുള്ള ധൈര്യം ദേവസ്വംബോർഡ് പ്രസിഡന്റുമാർക്ക് എവിടെ നിന്നുകിട്ടിയെന്നും, രാഷ്ട്രീയ സംരക്ഷമില്ലാതെ മോഷണം നടത്താനാവില്ലെന്നും എ ഐ സി സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വയനാട് വെള്ളമുണ്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വത്തുപോലും കവർന്നെടുക്കാൻ ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്തത്. ശബരിമല സ്വർണക്കൊള്ള ജനങ്ങളാകെ ചർച്ച ചെയ്യുകയാണ്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് രണ്ട് മുൻദേവസ്വം - [കാസര്‍ഗോഡ് വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി ഗര്‍ഭിണി](https://thekeralapost.com/archives/9625) - വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി ഗര്‍ഭിണി. സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്‌റ്റലില്‍ താമസിച്ച്‌ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്. ഡോക്ട‌റെ കണ്ട് പരിശോധിച്ചപ്പോള്‍ ഗർഭിണിയാണെന്ന് വ്യക്‌തമായി. തുടർന്ന് ഡോക്ടർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയഡുക്ക പോലീസ് സ്‌റ്റേഷൻ പരിധിയില്‍ താമസക്കാരനായ യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഒളിവില്‍ കഴിയുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. - [ഭാരതാംബക്ക് ചിലര്‍ അയിത്തം കല്‍പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ട് : ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍](https://thekeralapost.com/archives/9622) - ഭാരതാംബക്ക് ചിലർ അയിത്തം കല്‍പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരില്‍ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു. രാജ്‌ഭവനില്‍വെച്ച ചിത്രം നോക്കി, 'ഈ സ്ത്രീ ആരാണെന്ന്' ചിലർ ചോദിച്ചു. രാജ്യത്തെ എല്ലാവരും സഹോദരീ സഹോദരന്മാരെന്ന് പറയുന്നത് ഭാരത്‌മാത എന്ന ഒറ്റ അമ്മയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈകോടതി യൂനിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ നിയമദിനാചരണത്തില്‍ 'ഭരണഘടനയിലെ സാംസ്‌കാരിക ദേശീയത' എന്ന വിഷയത്തില്‍ പ്രഭാഷണം - [രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് കരുതേണ്ട; തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍](https://thekeralapost.com/archives/9619) - തുടര്‍ച്ചയായി മോദി പ്രശംസ നടത്തുന്ന ശശി തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി . രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. എല്ലാ പരിഗണനയും നല്‍കിയ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഏറ്റവും നല്ല പദവിയാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ - [എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീംകോടതിയില്‍](https://thekeralapost.com/archives/9615) - എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീംകോടതിയില്‍. കേരളത്തിലെ എസ്‌ഐആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചത്. പുതുപ്പളളി മണ്ഡലത്തിലെ 61, 67, 92 നമ്ബർ ബൂത്തുകളില്‍ എസ്‌ഐആർ ഫോം വിതരണം പൂർത്തിയായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാല്‍ ഇതുവരെയും ഫോം ലഭിക്കാത്ത വോട്ടർമാരുണ്ടെന്നും ഇവരുടെ പേരുകള്‍ കൈമാറാൻ തയാറാണെന്നും ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എസ്‌ഐആർ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് മുസ്ലീം ലീഗ് - [കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്](https://thekeralapost.com/archives/9612) - കോണ്ഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാന് ശ്രമിച്ചെന്ന ആരോപണത്തില് ബിജെപി നേതാക്കള്ക്കെതിരെ കേസ്. പാലക്കാട് ടൗണ് നോര്ത്ത് പോലീസാണ് കേസെടുത്തത്. 50-ാം വാര്ഡ് കോണ്ഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാന് ശ്രമിച്ചതായി പരാതി ഉയര്ന്നത്. നാമനിര്ദേശ പത്രിക പിന്വലിക്കാന് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ബിജെപിയുടെ നിലവിലെ കൗണ്സിലര് ജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം രമേശിന്റെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരെയും കേസില് പ്രതിയാക്കിയിട്ടുണ്ട്. രമേശ് വീട്ടിലില്ലാതിരുന്ന സമയത്താണ് ബിജെപി നേതാക്കള് വീട്ടിലെത്തിയത്. - [നടിയെ ആക്രമിച്ച കേസ്; ഡിസംബര്‍ എട്ടിന് കോടതി വിധി പറയും](https://thekeralapost.com/archives/9609) - നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ ഡിസംബർ എട്ടിന് കോടതി വിധി പറയും. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പള്സര് സുനി എന്ന സുനില്കുമാറാണ് കേസില് ഒന്നാം പ്രതി. നടന് ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില് വച്ച്‌ നടി ആക്രമിക്കപ്പെട്ടത്. പള്‍സർ സുനിയെ പിടികൂടിയതിന് പിന്നാലെ 2017 ജൂലൈ 10ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി ഫസ്റ്റ് - [സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി](https://thekeralapost.com/archives/9606) - സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റും പാര്ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില് പങ്കെടുക്കുന്നുണ്ട്. പത്മകുമാറിനെ കേസില് എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില് ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന് സമ്മര്ദമുണ്ട്. എന്നാല് ഇപ്പോള് നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. - [തലപ്പത്ത് ഇനി സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു](https://thekeralapost.com/archives/9603) - സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും, രാജ് നാഥ് സിംഗും പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റീസുമാർ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു. സ്ഥാനമൊഴിഞ്ഞ ജസ്റ്റീസ് ബി.ആർ. ഗവായിയുടെ പിൻഗാമിയായാണ് ഹരിയാന സ്വദേശിയായ സൂര്യകാന്ത് ചുമതലയേല്‍ക്കുന്നത്. 65 വയസ് എന്ന വിരമിക്കല്‍ പ്രായം പൂർത്തിയാകുന്ന 2027 ഫെബ്രുവരി ഒന്പതുവരെ സൂര്യകാന്ത് ചീഫ് ജസ്റ്റീസായി - [കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍](https://thekeralapost.com/archives/9600) - കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുൻ കൗണ്‍സിലർ അനില്‍കുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്ബത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് - ['ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം'; ഇന്ത്യക്ക് ഔദ്യോഗികമായി കത്ത് നല്‍കി ബംഗ്ലാദേശ്](https://thekeralapost.com/archives/9597) - 'ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം'; ഇന്ത്യക്ക് ഔദ്യോഗികമായി കത്ത് നല്‍കി ബംഗ്ലാദേശ് ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച്‌ ബംഗ്ലാദേശ് സര്‍ക്കാര്‍. ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി കത്ത് അയച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടാവില്ലെന്ന സൂചനയാണ് ഇന്ത്യയില്‍ നിന്നുമുണ്ടായത്. ഹസീന എവിടെയായാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ - [പാലക്കാട് 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബി ജെ പിക്കു സ്ഥാനാര്‍ഥികളില്ല](https://thekeralapost.com/archives/9593) - ബി ജെ പിയുടെ ശക്തികേന്ദ്രമെന്ന് അഭിമാനിക്കുന്ന പാലക്കാട് പലയിടത്തും ബി ജെ പിക്ക് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടിയില്ല. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ഥികളില്ല. നാലു വാര്‍ഡുകളിലും ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ചിടങ്ങളിലും സ്ഥാനാര്‍ഥികളില്ല. ഇവിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണക്കില്ലെന്ന് പാര്‍ട്ടി പറയുന്നു. വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളില്‍ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും - [നമൻ സ്യാലിന് എന്തുകൊണ്ട് ഇജക്‌ട് ചെയ്യാനായില്ല? ബ്ലാക്ക് ബോക്സിനായി തിരച്ചില്‍, ദുബായില്‍ തേജസ് വിമാനം തകര്‍ന്നതില്‍ അന്വേഷണം](https://thekeralapost.com/archives/9589) - യുഎഇയില്‍ ദുബായ് എയർഷോയില്‍ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വ്യോമസേന ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകള്‍ നടത്തുകയാണ്. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്‌ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. ഹിമാചല്‍ പ്രദേശിലെ കാൻഗ്ര സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡർ നമൻ സ്യാല്‍ ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് അല്‍-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. കഴിഞ്ഞ കൊല്ലം മാർച്ചില്‍ ജയ്സല്‍മേറില്‍ - [കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം](https://thekeralapost.com/archives/9585) - തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച്‌ നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ - [ആര്‍ക്കെങ്കിലും ക്ഷേമ പെന്‍ഷന്‍ 200 രൂപ കുറവുണ്ടോ? എങ്കില്‍ ഉറപ്പിച്ചോ അതിന് കാരണം ബിജെപി, കേന്ദ്രം ഭരിക്കുന്നത് അല്‍പന്മാര്‍, ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചില്ലെന്ന് തോമസ് ഐസക്](https://thekeralapost.com/archives/9581) - രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനായ 3,600 രൂപ വിതരണം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍, പെന്‍ഷന്‍ തുകയില്‍ കുറവ് വരുന്നുണ്ടെങ്കില്‍ അതിന് കാരണം ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 2000 രൂപ പെന്‍ഷനില്‍ 200 രൂപ കേന്ദ്രം നേരിട്ട് അക്കൗണ്ടിലിടുന്നതാണ്. അതുകൊണ്ട്, കിട്ടിയത് 1,800 രൂപയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തരാതിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ഇന്ത്യാ രാജ്യത്ത് ക്ഷേമപെന്‍ഷനുകള്‍ക്ക് ഏറ്റവും വലിയ ബജറ്റ്‌ച്ചെലവ് കേരള സംസ്ഥാനത്താണ്. നടപ്പുവര്‍ഷത്തില്‍ - [നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കും](https://thekeralapost.com/archives/9577) - നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കുമെന്ന് കോടതി. കേസില്‍ ഇന്ന് തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് 25 ലേക്ക് മാറ്റിയത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2017 ഫെബ്രുവരിയില്‍ അങ്കമാലിയില്‍ വെച്ച്‌ ഓടുന്ന കാറില്‍ വെച്ച്‌ നടിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ക്വട്ടേഷൻ സംഘത്തലവൻ പള്‍സർ സുനിയാണ് ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ പത്താം പ്രതിയെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. - [ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിങ്ങിൻറെ എണ്ണം കുറച്ചു ; സന്നിധാനത്ത് തിരക്കൊഴിഞ്ഞു](https://thekeralapost.com/archives/9573) - ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് 5000മായി നിജപ്പെടുത്തിയതോടെ സന്നിധാനത്ത് സുഖദർശനം. ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു തീരുമാനം. ഇതിൻറെ ഭാഗമായി നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിൻറെ പ്രവർത്തനം ബുധനാഴ്ച രാത്രി താല്‍ക്കാലികമായി നിർത്തി. പിന്നീട് വ്യാഴാഴ്ച രാവിലെ 8.15 ഓടെയാണ് തുറന്നത്. ഇതോടെ രാത്രി മുതല്‍ കാത്തുനിന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇത് ബഹളത്തിനിടയാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കിങ് അവസാനിച്ചതും പ്രതിഷേധത്തിനിടയാക്കി. ഇതോടെ പൊലീസ് ഇടപെട്ട് ഭക്തരെ ശാന്തരാക്കുകയായിരുന്നു. പീന്നീട് ബുക്കിങ്ങ് ലഭിക്കാതെ കാത്തുനിന്നവരെ വിവിധ ബാച്ചുകളായി കെ.എസ്.ആർ.ടി.സി ബസില്‍ - [തൃശൂരില്‍ ക്വട്ടേഷന്‍ ആക്രമണം; രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു](https://thekeralapost.com/archives/9569) - തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു. തൃശൂര്‍ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുമ്ബിലാണ് കുത്തേറ്റത്. ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്ബോഴായിരുന്നു അക്രമം. മൂന്നംഗ ഗുണ്ടാ സംഘമാണ് ആക്രമിച്ചത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റിട്ടുണ്ട്. കാറിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമാണെന്നാണ് സൂചന. കാറിനകത്തിരുന്ന സുനിലിന്റെ കാലിനും ഡ്രൈവര്‍ക്ക് കൈയ്ക്കുമാണ് പരിക്കേറ്റത്. - [മുട്ടയ്ക്ക് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില](https://thekeralapost.com/archives/9565) - ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി. മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയാണിത്. ഇനിയും വില കൂടുമെന്നാണ് പറയുന്നത്. കോഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബർ ഒന്നിന് നാമക്കലില്‍ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി. 2021-ല്‍ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ല്‍ 5.35, 2023-ല്‍ - [ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും](https://thekeralapost.com/archives/9561) - ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് നീക്കം. അതേസമയം, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സര്‍ക്കാര്‍ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. - [പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്](https://thekeralapost.com/archives/9557) - മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രൈവര്‍ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലാണ് പരിശോധന. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് - [പിണറായി സര്‍ക്കാര്‍ ചെയ്ത 80% പദ്ധതികളും എന്റെ ബുദ്ധിയില്‍ ഉണ്ടായത്: സാബു എം ജേക്കബ്](https://thekeralapost.com/archives/9553) - പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ (2016-21) ഭൂരിഭാഗം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണ് എന്ന അവകാശ വാദവുമായി ട്വന്റി 20 സ്ഥാപകനും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ്. ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്ത 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണെന്നാണ് സാബു പറയുന്നത്. സമകാലികം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയനുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു എന്നും അക്കാലത്ത് ഓരോ രണ്ടാഴ്ച കൂടുമ്ബോഴും പിണറായി - [ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല: മോഹന്‍ ഭാഗവത്](https://thekeralapost.com/archives/9549) - ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയില്‍ പറഞ്ഞു. ''ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ആര്‍എസ്‌എസ് രൂപീകരിക്കപ്പെട്ടത് ആരെയും എതിര്‍ക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല, മറിച്ച്‌ സ്വഭാവ രൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതിനു സംഭാവന - [ശബരിമല തീര്‍ത്ഥാടത്തിന് വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവം ഉണ്ട് : ദേവസ്വം പ്രസിഡൻ്റ് കെ.ജയകുമാര്‍](https://thekeralapost.com/archives/9545) - ശബരിമല തീർത്ഥാടത്തിന് വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവം ഉണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. കോണ്‍ട്രാക്ടർക്ക് മെസ് കൊടുത്തത് 16 നാണ്. പിന്നെ കോണ്‍ട്രാക്ടർ എന്തു ചെയ്യും. ജീവനക്കാരുടെ മെസിൻ്റെ കാര്യത്തില്‍ പരാതികള്‍ ഉണ്ട്. ജീവനക്കാർ പലരും ജോലിക്ക് വന്നിട്ടില്ല. വരാത്ത വരോട് വിശദീകരണം ചോദിച്ച്‌ ബാക്കിയാളുകളെ നിയോഗിക്കാൻ പറഞ്ഞിട്ടുണ്ട്. പമ്ബനദി മലിനമാണ് .കുറെമാറ്റങ്ങള്‍കഴിഞ്ഞ ദിവസം ഉണ്ടായി. പമ്ബ എന്തു കൊണ്ട് ഇങ്ങനെ ആയി എന്നറിയില്ല. ദേവസ്വം മരാമത്തിൻ്റെ നിർമ്മാണ അവശിഷ്ടങ്ങള്‍ പമ്ബയില്‍ ഉണ്ടായിരുന്നു. - [എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു : കെസി വേണുഗോപാല്‍ എംപി](https://thekeralapost.com/archives/9541) - ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്.പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും - [ഐഎസില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചെന്ന കേസ് ; എന്‍ഐഎയ്ക്ക് കൈമാറും](https://thekeralapost.com/archives/9537) - വെഞ്ഞാറമൂട് യുഎപിഎ കേസ് എന്‍ഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എന്‍ഐഎക്ക് കൈമാറാന്‍ ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എന്‍ഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടല്‍ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഡാലോചന കേസില്‍ മുന്നുവര്‍ഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോള്‍ ഐസില്‍ചേരാന്‍ അമ്മ നിര്‍ബന്ധിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.വെഞ്ഞാറമൂട് പൊലീസാണ് യുഎപിഎ പ്രകാരം കേസെടുത്തത്. നാട്ടിലേക്കയച്ച കുട്ടിയെ സ്വീകരിച്ചതും സംരക്ഷിച്ചതും അമ്മയുടെ നാട്ടിലെസുഹൃത്തായ - [സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി](https://thekeralapost.com/archives/9533) - സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ട പളളിക്കല്‍ ഡിവിഷനില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശ്രീനാദേവി ജനവിധി തേടുക. ഇന്നലെ രാവിലെയാണ് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ പളളിക്കല്‍ ഡിവിഷനിലെ സിപിഐ പ്രതിനിധിയായിരുന്നു. അംഗത്വം സ്വീകരിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുമുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. - [അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കേന്ദ്രം](https://thekeralapost.com/archives/9529) - അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 26 ശതമാനമാണ് നിരക്കില്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോപ്പികളുള്ള പത്രങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യം നല്‍കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത് സ്‌ക്വയര്‍ സെന്റീമീറ്ററിന് 47.40 രൂപയാണ്. ഇത് ഇനി 59.68 ആവും. പ്രധാന്യമുള്ള പേജുകളില്‍ നല്‍കുന്ന കളര്‍ പരസ്യങ്ങള്‍ക്ക് പ്രീമിയം നിരക്ക് ഇടാക്കുക എന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. അച്ചടി മാധ്യമങ്ങളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഒന്‍പതാം നിരക്ക് നിര്‍ണയ സമിതിയുടെ - [ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടര്‍ന്നുവീണു ; അമ്മക്കും മകള്‍ക്കും പരിക്ക്](https://thekeralapost.com/archives/9525) - ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നുവീണ് രോഗിക്കും മാതാവിനും പരിക്കേറ്റു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് ഹരിത (29), മകള്‍ ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ഡെന്‍റല്‍ കോളജിലെ എക്സ്-റേ വിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. അഥിതിയുടെ പല്ലുകള്‍ പരിശോധിച്ച ശേഷം ഇരുവരും എക്സ്-റേ എടുക്കാന്‍ കാത്തുനില്‍ക്കുമ്ബോള്‍ ജിപ്സം ബോര്‍ഡ് കൊണ്ട് നിര്‍മിച്ച സീലിങ്ങിന്‍റെ ഒരുഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. രണ്ട് അടി നീളവും വീതിയുമുള്ള ജിപ്സം ബോര്‍ഡ് എട്ടടിയോളം - ['എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം'; സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍](https://thekeralapost.com/archives/9521) - എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളില്‍ നില്‍ക്കേ ധൃതിപ്പെട്ട് എസ്‌ഐആര്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നില്‍ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. - [ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്തുവെന്ന് വി എം വിനുവിന്റെ വാദം കള്ളം: 2020ലെ വോട്ടര്‍ പട്ടികയിലും പേരില്ല](https://thekeralapost.com/archives/9517) - വോട്ടർ പട്ടികയില്‍ പേരില്ലാത്ത കോ‍ഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി വി എം വിനുവിന്റെ വാദങ്ങള്‍ പൊളിയുന്നു. ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്നായിരുന്നു വി എം വിനുവിന്റെ വാദം. എന്നാല്‍ ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും വി എം വിനുവുന്റെ പേര് വോട്ടർ പട്ടികയില്‍ ഇല്ലായിരുന്നു. ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയില്‍ പേരില്ലായിരുന്നു എന്ന് തെളിഞ്ഞതിനു ശേഷവും തന്റെ വാദത്തില്‍ ഉറച്ചു തന്നെ നില്‍ക്കുയാണ് യുഡിഎഫ് സ്ഥാനാർഥിയായ വി എം വിനു. വോട്ടർ പട്ടികയില്‍ പേരുണ്ടെന്ന് - [സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍](https://thekeralapost.com/archives/9513) - സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്ബിലെ മരക്കൊമ്ബില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാര്‍ഡായ 19-ല്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം - [കൊയിലാണ്ടിയില്‍ മകൻ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു](https://thekeralapost.com/archives/9509) - കൊയിലാണ്ടിയില്‍ മകൻ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. വീട്ടിലെ തർക്കത്തിനിടെ മകൻ സുഭാഷ് (35) അമ്മ മാധവിയെ (65) കൊടുവാള്‍ കൊണ്ട് ആക്രമിച്ചു. പരുക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാധവിയുടെ തലയ്ക്കാണ് മുറിവേറ്റിട്ടുള്ളത്. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാളെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്യുകയാണ്. - [പാലക്കാട് ബിജെപിയില്‍ പ്രതിസന്ധി; കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ വന്‍ വിമര്‍ശനം](https://thekeralapost.com/archives/9505) - സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തന്നോട് അഭിപ്രായം പോലുമാരാഞ്ഞില്ലെന്ന് ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ ആരോപിച്ചു. അവസാന ഘട്ടത്തില്‍ ഒരുവിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് പോലും ക്ഷണിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും പ്രമീള വ്യക്തമാക്കി. 'പാലക്കാട് സ്ഥാനാര്‍ഥിയാവുന്നില്ല എന്ന തീരുമാനം നേരത്തെ സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിരുന്നു. നഗരസഭയില്‍ ഒരുവിഭാഗം ആളുകള്‍ക്ക് മാത്രമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്കും ജനങ്ങള്‍ക്കും വ്യക്തമായ - ['ശബരിമല സ്വര്‍ണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം; തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കില്ല' ; വെള്ളാപ്പള്ളി നടേശന്‍](https://thekeralapost.com/archives/9499) - തദ്ദേശ തെരഞ്ഞെടുപ്പിനെ ശബരിമല സ്വര്‍ണപ്പാളി വിവാദം സ്വാധീനിക്കില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണ്. അത് ജനം തിരിച്ചറിഞ്ഞുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചാരമംഗലം കുമാരപുരം എസ്‌എന്‍ഡിപി ശാഖയോഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു വെള്ളാപ്പള്ളി. സ്വര്‍ണം കട്ടവര്‍ ഓരോരുത്തകായി ജയിലിലേക്ക് പോകുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ - [തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കുഴപ്പത്തില്‍, തുടര്‍ച്ചയായ മൂന്ന് ആത്മഹത്യകള്‍, പുറത്തുവരുന്നത് നേതാക്കളുടെ അഴിമതിയും ലൈംഗിക ചൂഷണവും, തെരഞ്ഞെടുപ്പില്‍ ജയിക്കുക എളുപ്പമല്ല](https://thekeralapost.com/archives/9495) - തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പാര്‍ട്ടി കടുത്ത പ്രതിരോധത്തില്‍. തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കെ ബിജെപിയെ വെട്ടിലാക്കുന്നത് മൂന്ന് മുന്‍ നേതാക്കളുടെ ആത്മഹത്യയാണ്. ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍, ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അനന്തു അജി, ആനന്ദ് കെ. തമ്ബി എന്നിവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കുറിപ്പെഴുതിയാണ് ആത്മഹത്യ ചെയ്തത്. സഹകരണ ബാങ്കിന്റെ സാമ്ബത്തിക തകര്‍ച്ച, ആര്‍എസ്‌എസ് ക്യാമ്ബുകളിലെ ലൈംഗിക ചൂഷണം, തിരഞ്ഞെടുപ്പ് സീറ്റ് നിഷേധം, അപമാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ഇവര്‍ സൂചിപ്പിക്കപ്പെടുന്നത്. തിരുവനനന്തപുരം കോര്‍പ്പറേഷനിലെ - [മദീനയ്ക്ക് സമീപം ബസ്സും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച്‌ 11 കുട്ടികള്‍ ഉള്‍പ്പെടെ 42 ഇന്ത്യൻ തീര്‍ത്ഥാടകര്‍ മരണപ്പെട്ടു](https://thekeralapost.com/archives/9491) - മദീനയ്ക്ക് സമീപം വെച്ചുണ്ടായ റോഡപകടത്തില്‍ ഉംറ തീർത്ഥാടകരായ 42 പേർ മരണപ്പെട്ടു. ബദർ, മദീന എന്നിവയ്ക്കിടയിലെ മുഫ്റഹാത്ത് എന്ന പ്രദേശത്ത് വെച്ച്‌ ഞായറാഴ്ച ഇന്ത്യൻ സമയം അർദ്ധ രാത്രി ഒന്നരയോടെയായിരുന്നു മഹാദുരന്തം. മരണപ്പെട്ടവർ ഹൈദരാബാദില്‍ നിന്നുള്ള തീർത്ഥാടകരാണ്. മക്കയിലെ കർമങ്ങള്‍ക്ക് ശേഷം മദീനാ സിയാറത്തിന് പോവുകയായിരുന്ന തീർത്ഥാടകരുടെ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിക്കുകയും തല്‍ക്ഷണം അഗ്നിയില്‍ അമരുകയുമായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് സൗദി സിവില്‍ ഡിഫൻസ് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ വിസ, മറ്റു രേഖകള്‍ - [ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷിന് സിപിഎമ്മിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് കോണ്‍ഗ്രസ്; അനീഷിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും ഡിസിസി](https://thekeralapost.com/archives/9487) - പയ്യന്നൂരില്‍ ജീവനൊടുക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. അനീഷിന് ചിലരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റിനെ വീട് കയറാന്‍ കൂട്ടരുതെന്ന് അനീഷിനെ ചിലര്‍ ഭീഷണിപ്പെടുത്തിയതായി രജിത്ത് നാറാത്ത് ആരോപിച്ചു. അനീഷ് ജോര്‍ജിനെ ഭീഷണിപ്പെടുത്തുന്ന ഡിജിറ്റല്‍ തെളിവ് ഉണ്ട്. ഇത് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അനീഷിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും രജിത്ത് നാറാത്ത് പറഞ്ഞു. - [14 വാര്‍ഡ് വര്‍ധിച്ചിട്ടും ഒരു വാര്‍ഡ് പോലും സിപിഐയ്ക്ക് നല്‍കിയില്ലെന്ന് പരാതി](https://thekeralapost.com/archives/9483) - ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വര്‍ധിച്ച വാര്‍ഡുകള്‍ കൈയടക്കി സിപിഎം. എട്ട് പഞ്ചായത്തുകളിലായി 14 വാര്‍ഡുകളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ചില പഞ്ചായത്തുകളില്‍ രണ്ടും, ചിലയിടത്ത് ഒരു വാര്‍ഡുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. എന്നാല്‍ 14 വാര്‍ഡിന്റെ വര്‍ധനവ് ഉണ്ടായിട്ടും അതില്‍ ഒരു വാര്‍ഡ് പോലും ഘടകകക്ഷിയായ സിപിഐക്ക് നല്‍കാതെ പതിനാലും സിപിഎം കയ്യടക്കി വച്ചിരിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ആക്ഷേപമുയരുന്നു. തര്‍ക്കം മണ്ഡലം തലത്തില്‍ ചര്‍ച്ച ചെയ്യാതെ അതാത് പഞ്ചായത്തുകളില്‍ തന്നെ തീര്‍ക്കുക എന്ന നയതന്ത്രമാണ് - [കേരളത്തിന് ലോകോത്തര നിലവാരത്തിലുളള ഗതാഗതാനുഭവം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി](https://thekeralapost.com/archives/9479) - കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത 66-ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ തെക്ക് വരെ ആറുവരി പാതയും നാലുവരി പാതയുടെ വികസനവും ഉള്‍ക്കൊളളുന്ന പദ്ധതി നടപ്പാക്കുന്നതിനായി എന്‍എച്ച്‌എഐയും ആര്‍ഐടിഇഎസും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്. - [തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും](https://thekeralapost.com/archives/9475) - ശബരിമല സ്വര്‍ണക്കൊളള വിവാദം തുടരുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ.രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാര്‍ വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാളം സര്‍വകലാശാല വിസിയായിരുന്നു. നിലവില്‍ ഐഎംജി ഡയറക്ടറായി - [സഞ്ജു സാംസണ്‍ ഇനി ചെന്നൈയില്‍; ജഡേജ റോയല്‍സില്‍; കാത്തിരുന്ന പ്രഖ്യാപനം എത്തി](https://thekeralapost.com/archives/9471) - ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു സാംസണ്‍- രവീന്ദ്ര ജഡേജ താരക്കൈമാറ്റത്തില്‍ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയല്‍സും തമ്മില്‍ ധാരണ. സൂപ്പർ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ തുകയായ 18 കോടി രൂപയ്ക്കാണ് സഞ്ജു ചെന്നൈയിലെത്തുന്നത്. 14 കോടി രൂപയ്ക്കാണ് തന്റെ ആദ്യ ഐ‌പി‌എല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയല്‍സിലേക്ക് ജഡേജ മടങ്ങിയെത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു, ടൂർണമെന്റില്‍ 177 മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുണ്ട്. കൈമാറ്റം പൂർത്തിയാകുന്നതോടെ സഞ്ജുവിന്റെ കരിയറിലെ - [ബീഹാറില്‍ എന്തുകൊണ്ട് തോറ്റു? ഖാര്‍ഗെയുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം](https://thekeralapost.com/archives/9467) - ബീഹാറിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ യോഗം. രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബീഹാറിന്റെ ചുമതലയുണ്ടായിരുന്നു സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ അജയ് മാക്കനും യോഗത്തിനെത്തിയിട്ടുണ്ട്. എന്തുകൊണ്ട് തോറ്റു എന്ന് യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് കമ്മിഷനെയും ബി ജെ പിയെയും ലക്ഷ്യമിട്ട് നടത്തിയ വോട്ടുക്കൊള്ള ആരോപണം തെല്ലും ഏശിയില്ല. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ 'വോട്ടർ അധികാർ യാത്ര' കടന്നുപോയ 23 ജില്ലകളില്‍ ദയനീയ പ്രകടനമായിരുന്നു. - [ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്](https://thekeralapost.com/archives/9463) - എസ്‌എടി ആശുപത്രിയില്‍ പ്രസവത്തെ തുടർന്നു ചികിത്സയിലിരിക്കെ മരിച്ച കരിക്കകം സ്വദേശിയായ ജെ.ആർ.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടർന്നാണെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാൻ കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി. ആശുപത്രിയില്‍ അണുനശീകരണത്തിനുള്ള നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികള്‍ - [മകള്‍ കരഞ്ഞുവിളിച്ചു; പാഞ്ഞെത്തി പോലീസ്; തൃശ്ശൂരില്‍ രക്ഷിച്ചത് ഒരു ജീവൻ](https://thekeralapost.com/archives/9459) - മുറിയില്‍ കയറിയ അമ്മ വാതില്‍ തുറക്കുന്നില്ലെന്നും രക്ഷിക്കണമെന്നും കരഞ്ഞുപറയുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ കോളാണ് വെള്ളിയാഴ്‌ച രാവിലെ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തിയത്.പാഞ്ഞെത്തിയ പോലീസ് ഒരു ജീവൻ നഷ്ടപ്പെടാതെ കാത്തു. ഫോണ്‍ വന്നയുടൻ എസ്‌ഐ ജിനുകുമാർ, എഎസ്‌ഐ സജീവൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ നിഷി എന്നിവർ അതിവേഗം സ്ഥലത്തെത്തി. വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത്‌ കടന്നു. കുട്ടിയുടെ അമ്മ ഫാനില്‍ തൂങ്ങി പിടയുന്നതാണ് കണ്ടത്. ജിനുകുമാറും നിഷിയും സ്ത്രീയെ ഉയർത്തിപ്പിടിച്ചു. സജീവൻ വീട്ടില്‍നിന്ന് കത്തിയെടുത്ത് കയർ മുറിച്ചു. മൂവരും പോലീസ് - [മുക്കം നഗരസഭയിലേക്ക്‌ ഒറ്റക്ക് മത്സരിക്കാൻ വെല്‍ഫെയര്‍ പാര്‍ട്ടി](https://thekeralapost.com/archives/9455) - മുക്കം നഗരസഭയിലേക്ക്‌ ഒറ്റക്ക് മത്സരിക്കാൻ വെല്‍ഫെയർ പാർട്ടി. മുൻസിപ്പാലിറ്റിയിലേക്ക് പത്തു സീറ്റുകളിലേക്കാണ് വെല്‍ഫയർ പാർട്ടി മത്സരിക്കുന്നത് . കഴിഞ്ഞ തവണ നാലു സീറ്റുകളില്‍ യുഡിഎഫുമായി ചേർന്നാണ് മത്സരിച്ചിരുന്നത്.നിലവില്‍ 18,19,20,21 ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഡിവിഷൻ 18 കണക്കുപറമ്ബില്‍ മുഹമ്മദ് നസീം എ.പി, ഡിവിഷൻ 19 മംഗലശ്ശേരിയില്‍ മുൻ കൗണ്‍സിലർ കൂടിയായ ശഫീഖ് മാടായി, ഡിവിഷൻ 20 ചേന്ദമംഗല്ലൂരില്‍ ബനൂജ വടക്കു വീട്ടില്‍, ഡിവിഷൻ 21 പുല്‍പ്പറമ്ബില്‍ വെല്‍ഫെയർ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജസീല കെ.സി എന്നീ - [ബിഹാറില്‍ എൻഡിഎ കൊടുങ്കാറ്റ്; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി](https://thekeralapost.com/archives/9451) - ബിഹാറില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂർ പിന്നിടുമ്ബോള്‍ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എൻഡിഎ. നിലവില്‍ എൻഡിഎ നേതൃത്വം നല്‍കുന്ന മഹാസഖ്യം 200 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ മഹാഗണ്‍ബന്ധന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 35 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ ആറ് സീറ്റിലും മുന്നേറുന്നു. തപാല്‍ വോട്ടിലും എല്‍ഡിഎ തപാല്‍ വോട്ടെടുപ്പിലും എൻഡിഎയുടെ മുന്നേറ്റമായിരുന്നു. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിൻറെ ജൻ സ്വരാജ് പാർട്ടിക്കും ഒരുഘട്ടത്തിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. രാജ്യം ഉറ്റുനോക്കുന്ന - [ഡല്‍ഹി സ്ഫോടനം ; ചാവേറായ ഉമര്‍ ഉൻ-നബിയുടെ കശ്മീരിലെ കൂറ്റൻ വീട് തകര്‍ത്ത് സുരക്ഷാ സേന](https://thekeralapost.com/archives/9447) - ഡല്‍ഹി കാർ സ്‌ഫോടനത്തില്‍ ചാവേറായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ-നബിയുടെ കശ്മീരിലെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെ, തെക്കൻ കശ്മീരിലെ സുരക്ഷാ സേനയുടെ മേല്‍നോട്ടത്തിലായിരുന്നു വീട് തകർത്തത് . തിങ്കളാഴ്ച 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറായ ഉമർ ആണ് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നത് . സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതും അമ്മയില്‍ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്ബിളുകള്‍ - [എസ്‌ഐആറില്‍ ജാഗ്രത പുലര്‍ത്താന്‍ കോണ്‍ഗ്രസ്](https://thekeralapost.com/archives/9443) - സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) ജാഗ്രത പുലര്‍ത്താന്‍ കോണ്‍ഗ്രസ്. എസ്‌ഐആറുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എസ്‌ഐആര്‍ ബഹിഷ്‌കരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കും. എസ്‌ഐആര്‍ വിലയിരുത്താന്‍ ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കും. എസ്‌ഐആറില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ നടപടികള്‍ കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. എസ്‌ഐആര്‍ നടപടികളുടെ ചുമതല കെപിസിസി ഭാരവാഹികള്‍ക്ക് നല്‍കും. ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ ക്യാമ്ബ് ചെയ്തു എസ്‌ഐആര്‍ പ്രവര്‍ത്തനം - [എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി](https://thekeralapost.com/archives/9439) - ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. കേന്ദ്രസര്‍ക്കാരാണ് ആറുമാസത്തേക്കുകൂടി സസ്പന്‍ഷന്‍ നീട്ടിയത്. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. നിലവിലെ സസ്‌പെന്‍ഷന്‍ അടുത്തവര്‍ഷം മെയ് വരെ തുടരും. ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. 2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് പലതവണ സസ്പെന്‍ഷന്‍ നീട്ടിയിരുന്നു.എ ജയതിലകിനെതിരെ സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷവിമര്‍ശനമാണ് സസ്‌പെന്‍ഷനിലേക്ക് - [ട്രെയിൻ യാത്രക്കിടെ ഇനി ചൂടുവെള്ളത്തില്‍ കുളിക്കാം](https://thekeralapost.com/archives/9435) - ദീർഘദൂര യാത്രികരെല്ലാം ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും ട്രെയിനില്‍ വൃത്തിയുള്ള സൗകര്യങ്ങളില്‍ കുളിക്കാൻ സാഹചര്യം ഉണ്ടായിരുന്നെങ്കിലെന്ന്. എന്നാല്‍, ഇനി മുതല്‍ ട്രെയിനില്‍ കുളിക്കാൻ ചൂടുവെള്ളം കിട്ടും എന്ന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വന്നിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഏതൊക്കെ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭിക്കുക എന്നതും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ പോലുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളില്‍ ചൂടുവെള്ളം ലഭിക്കും. എന്നാല്‍, ഉയർന്ന ടിക്കറ്റ് ചാർജ് മൂലം സാധാരണക്കാർക്ക് ഇവ അപ്രാപ്യമാണ്. അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പർ - [സിപിഐഎം എന്തെല്ലാം ചെയ്യുമെന്ന് സിപിഐക്ക് അറിയാം,പിഎം ശ്രീയില്‍ പഠനം നടത്തുന്ന സബ് കമ്മിറ്റി അതിന്റെ വഴിക്ക് പോകും ; ബിനോയ് വിശ്വം](https://thekeralapost.com/archives/9431) - പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചതില്‍ പ്രതികരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കത്തയക്കുമോ, തീരുമാനമുണ്ടാകുമോ എന്നതെല്ലാം മാധ്യമങ്ങളുടെ മാത്രം ആശങ്കയായിരുന്നു എന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയം എന്താണെന്ന് സിപിഐയ്ക്ക് അറിയാമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 'സിപിഐഎം എന്തെല്ലാം ചെയ്യുമെന്ന് സിപിഐക്ക് അറിയാം. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. സിപിഐക്കും സിപിഐഎമ്മിനും ഈ വഴിയല്ലാതെ മറ്റ് വഴികളില്ല. ഇത് ആർഎസ്‌എസ് അജണ്ടയ്ക്ക് എതിരായ വിജയമാണ്. എല്‍ഡിഎഫില്‍ എല്ലാവർക്കും അഭിമാനമുണ്ട്', ബിനോയ് വിശ്വം - [ആരുമറിയാതെ പുറത്തുപോകും, പലരും കാണാന്‍ വരും; ഡോക്ടര്‍ ഷഹീന്റേത് വിചിത്ര പെരുമാറ്റമെന്ന് സഹപ്രവര്‍ത്തകര്‍](https://thekeralapost.com/archives/9427) - പലപ്പോഴും വിചിത്രമായ പെരുമാറ്റമായിരുന്നു എന്നും, പലരും കാണാനെത്താറുണ്ടായിരുന്നുവെന്നും ഭീകരസംഘവുമായി ബന്ധമുള്ളതിന് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെക്കുറിച്ച്‌ സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജില്‍ നിന്നു പുറത്തുപോകാറുണ്ട്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യത്തില്‍ അവർ ഉള്‍പ്പെടുമെന്ന് ഒരിക്കലും കരുതിയില്ല എന്നും സഹപ്രവർത്തകർ പറയുന്നു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകള്‍ക്ക് ചുമതലപ്പെടുത്തിയിരുന്നത് ഡോക്ടർ ഷഹീനെയാണെന്നാണ് വിവരം. - [കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും](https://thekeralapost.com/archives/9423) - കേരളത്തിന് വീണ്ടും പുത്തൻ ലോകോത്തര അംഗീകാരം. 2026ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി നഗരവും ഉള്‍പ്പെട്ടിരിക്കുകയാണ്. ഏറ്റവും വലിയ ട്രാവല്‍ ഏജൻസിയായ ബുക്കിംഗ് ഡോട്ട് കോം തയ്യാറാക്കിയ പത്ത് ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണ് കൊച്ചി. കേരളത്തിന് ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടം ടൂറിസം വളർച്ചയ്‌ക്ക് ഗുണകരമാകുമെന്നും മന്ത്രി - [ഗവേഷക വിദ്യാര്‍ത്ഥിക്കെതിരായ ജാതി അധിക്ഷേപം; ഹൈക്കോടതിയെ സമീപിച്ച്‌ സംസ്‌കൃത വിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരി](https://thekeralapost.com/archives/9419) - കേരള സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ സംസ്‌കൃത വിഭാഗം മോധാവി ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചു. ദളിത് ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഡോ. സി എന്‍ വിജയകുമാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വിജയകുമാരിയുടെ ഹര്‍ജിയില്‍ സര്‍വകലാശാലയോടും പൊലീസിനോടും ഹൈക്കോടതി വിശദീകരണം തേടി. കഴിഞ്ഞ - [ഡല്‍ഹി സ്ഫോടനം ചാവേറാക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍; പരിഭ്രാന്തിക്കിടെ അബദ്ധത്തില്‍ പൊട്ടിയതെന്ന് നിഗമനം](https://thekeralapost.com/archives/9415) - ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍. പ്രതികള്‍ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ ബന്ധമുള്ളവരെ പിടികൂടാൻ റെയ്ഡ് നടന്നതും, ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോഗ്രാം ബോംബ് നിർമാണ വസ്തുക്കള്‍ കണ്ടെടുത്തതും പ്രതികളെ പരിഭ്രാന്തരാക്കുകയും സ്ഥലം മാറ്റാൻ നിർബന്ധിതരാക്കുകയും ചെയ്തിരിക്കാമെന്നാണ് വൃത്തങ്ങള്‍ - [ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല, നിയമത്തിന് മുന്നില്‍ കൊണ്ടുവരും; പ്രധാനമന്ത്രി](https://thekeralapost.com/archives/9411) - ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ശിക്ഷിക്കും. അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം വൈകീട്ടുണ്ടായ സ്ഫോടനം അതീവ ദുഃഖകരമായ ഒന്നാണ്. ആക്രമണത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ വേദന മനസ്സിലാക്കുന്നു. അവരുടെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രാത്രി മുഴുവന്‍ അന്വേഷണ സംഘങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. - [സംഭരിച്ച നെല്ലിൻ്റെ തുക കര്‍ഷകര്‍ക്ക് നല്‍കി തുടങ്ങി](https://thekeralapost.com/archives/9407) - നെല്ല് സംഭരണത്തില്‍ വാക്ക് പാലിച്ച്‌ സർക്കാർ. കർഷകർക്ക് സംഭരിച്ച നെല്ലിൻ്റെ തുക നല്‍കി തുടങ്ങി. വർധിപ്പിച്ച തുകയായ 30 രൂപ നിരക്കിലാണ് നല്‍കുന്നത്. 33109 മെട്രിക് ടണ്‍ നെല്ലാണ് രണ്ടാഴ്ചയ്ക്കകം സംഭരിച്ചത്. 7 ജില്ലകളിലാണ് നെല്ല് സംഭരണം തുടരുന്നത്. നെല്ല് സംഭരിച്ച്‌ ഒരാഴ്ചയ്ക്കകം കർഷകർക്ക് തുക ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ പൂർത്തിയാക്കിയത്. കൊടകരയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച്‌ അപകടം കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച്‌ അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊടകര മേല്‍പ്പാലത്തിന് - [ഇതുപോലൊരു ദുരന്തം ആവര്‍ത്തിച്ചു കൂടാ, ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും ഉടൻ കണ്ടെത്തി ശിക്ഷനല്‍കണം; പിണറായി വിജയൻ](https://thekeralapost.com/archives/9403) - ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി . ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നല്‍കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നില്‍ക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ ഭീകരകൃത്യത്തിന് പിന്നില്‍ - [പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു](https://thekeralapost.com/archives/9399) - പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു.പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത് അതെ സമയം പുത്തൂരിലെ തൃശൂർ സുവോളജിക്കല്‍ പാർക്കിലേക്ക് സന്ദർശകരുടെ പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. സ്കൂള്‍, കോളേജ് വിദ്യാർഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കും.336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയത്. - [രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട സ്ഫോടനം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്നത് ഒന്നിലധികം പേ‍ര്‍](https://thekeralapost.com/archives/9395) - രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ഡല്‍ഹി കമ്മീഷണർ പറഞ്ഞു. കാറിനുള്ളില്‍ ഒന്നിലധികം പേ‍ർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പുതിയ വാഹനമാണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ - [തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാര്‍: ടി.പി രാമകൃഷ്ണൻ](https://thekeralapost.com/archives/9391) - തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാറായെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ. സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമാവും തെരഞ്ഞെടുപ്പ് ഫലമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. വർഗീയ ചേരിതിരിവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വെല്‍ഫെയർ പാർട്ടിയേയും എസ്ഡിപിയേയും യുഡിഎഫില്‍ ഉറപ്പിച്ച്‌ നിർത്താനാനാണ് ലീഗിന്റെ ശ്രമമെന്നുെ എല്‍ഡിഎഫ് കണ്‍വീനർ ആരോപിച്ചു. വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പറഞ്ഞു. സീറ്റ് വിഭജനം നേരത്തെ ആരംഭിച്ചു. വോട്ടിന് വേണ്ടിയുള്ള തട്ടിപ്പാണ് സർക്കാർ അവസാനം നടത്തിയ പ്രഖ്യാപനങ്ങളെന്ന് ജനങ്ങള്‍ തിരിച്ചറിയും. അഭ്യന്തരവകുപ്പിനും, - [ബിഹാറില്‍ ആദ്യ ഘട്ടത്തിലെ വമ്ബൻ പോളിങില്‍ കണ്ണുനട്ട് മുന്നണികള്‍; ഇത്തവണ അധികം ബൂത്തിലെത്തിയത് 31 ലക്ഷം വോട്ടര്‍മാര്‍](https://thekeralapost.com/archives/9386) - ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ബമ്ബർ പോളിങ് നേട്ടമാകുമെന്ന അവകാശ വാദവുമായി എൻഡിഎയും ഇൻഡ്യാ സഖ്യവും. എസ്‌ഐആർ നടപടിയുടെ വിജയമെന്ന് അവകാശവാദമുയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തിറങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 31ലക്ഷം വോട്ടർമാരാണ് അധികമായി പോളിംഗ്ബൂത്തിലെത്തിയത്. ഒന്നാംഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാന വർധനയെ പുകഴ്ത്തിയാണ് ഹിന്ദി പത്രങ്ങള്‍ ഇന്ന് വാർത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ കൂട്ടത്തോടെ വോട്ട്ചെയ്യാനെത്തിയത് മൂലം എൻഡിഎയുടെ അനുകൂലവിധിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എൻഡിഎ വാഗ്‌ദാനം പൊള്ളയാണെന്നും ഉയർന്ന പോളിങ് നിരക്ക് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് കോണ്‍ഗ്രസ് - [തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം](https://thekeralapost.com/archives/9382) - തലസ്ഥാന നഗരിയുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് സംസ്ഥാന സർക്കാർ അംഗീകാരം നല്‍കി. പാതയുടെ ദൈർഘ്യം ആദ്യ ഘട്ടത്തില്‍ 31 കിലോമീറ്റർ. 27 സ്റ്റേഷനുകള്‍ ഉണ്ടാകും. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചയ്ക്കലില്‍ അവസാനിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎല്‍) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലില്‍ അവസാനിക്കുന്ന രീതിയിലാണ് അലൈൻമെന്റ് നിശ്ചയിച്ചിട്ടുള്ളത്. പ്ലാമൂട്, പട്ടം, മുറിഞ്ഞപ്പാലം, - ['എല്ലാ കീരിടങ്ങള്‍ക്കും മുള്ള് ഇല്ല, അത് നമ്മള്‍ വെക്കുന്ന രീതി പോലെയിരിക്കും' : രണ്ടുമാസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനം ഭംഗിയായി നടത്തുകയെന്നതിന് മുൻഗണന നല്‍കുമെന്ന് കെ ജയകുമാര്‍ ഐഎഎസ്](https://thekeralapost.com/archives/9378) - തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേല്‍ക്കാൻ സാധ്യത. വിവരം മന്ത്രി അറിയിച്ചെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 'ഇന്നലെ ദേവസ്വം മന്ത്രിയെ തൃശൂരില്‍ വച്ച്‌ കണ്ടു. തിങ്കളാഴ്ച ഓർഡർ ഇറങ്ങുമായിരിക്കും. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം ലഭിച്ചത്' കെ ജയകുമാർ മാധ്യമങ്ങളോട് സംസാരിക്കവേ കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം മുള്‍ക്കീരിടമാണ്, ആശങ്കയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് ജയകുമാർ നല്‍കിയത്. എല്ലാ കീരിടങ്ങള്‍ക്കും മുള്ള് ഇല്ലെന്നും അത് നമ്മള്‍ വെക്കുന്ന - [പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കും](https://thekeralapost.com/archives/9374) - പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വർണം കാണാതായ സംഭവത്തില്‍ ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കാൻ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.ആറ് ജീവനക്കാരെയാണ് നുണപരിശോധനയ്‌ക്ക് വിധേയരാക്കുക. ശ്രീകോവിലിന്റെ വാതില്‍ സ്വർണം പൂശാൻ സ്‌ട്രോംഗ് റൂമില്‍ നിന്നെടുത്ത സ്വർണത്തില്‍ നിന്ന് 13 പവനാണ് കാണാതായത്. പൊലീസ് അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വർണം മണലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഫോർട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ്. വടക്കേ നടയ്ക്ക് അകത്ത് നവീകരണ ജോലികള്‍ നടത്തുന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് സ്വർണം കണ്ടത്. സ്വർണ്ണം സൂക്ഷിക്കുന്ന - [തെരുവുനായ നിയന്ത്രണം വെല്ലുവിളി : മന്ത്രി എം.ബി. രാജേഷ്](https://thekeralapost.com/archives/9370) - കേരളത്തിലെ എല്ലാ തെരുവ് നായകളെയും പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യുക എന്നത് പ്രായോഗികമല്ല എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. മൃഗങ്ങളെ വന്ധ്യംകരിക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനെതിരെ പോലും ശക്തമായ പ്രാദേശിക പ്രതിഷേധങ്ങളുള്ള സാഹചര്യത്തില്‍, തെരുവ് നായ്ക്കളെ പൂർണ്ണമായും മാറ്റാൻ കഴിയില്ലെന്നും മന്ത്രി ചോദിച്ചു. തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, അത്തരമൊരു നിർദേശം വന്നാല്‍ അതിന് അപ്പോള്‍ മറുപടി നല്‍കുമെന്നും മന്ത്രി അറിയിച്ചു. - ['ഓപ്പറേഷൻ രക്ഷിത' ; അമിതമായി മദ്യപിച്ച്‌ ട്രെയിൻ യാത്രയ്ക്കെത്തിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്](https://thekeralapost.com/archives/9366) - അമിതമായി മദ്യപിച്ച്‌ ട്രെയിൻ യാത്രയ്ക്കെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്. യാത്ര ചെയ്യാൻ സാധിക്കാത്ത വിധം മദ്യപിച്ചെത്തിയ 72 പേർക്കെതിരെയാണ് റെയില്‍വെ പോലീസ് കേസെടുത്തിരിക്കുന്നത്. റെയില്‍വേ പൊലീസിന്റെ 'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വർക്കലയില്‍ ട്രെയിനിലെ ആക്രമണത്തെ തുടർന്നാണ് മദ്യപിച്ച്‌ എത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയത്. തിരുവനന്തപുരം വർക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയർ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് - [ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു](https://thekeralapost.com/archives/9362) - ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച്‌ ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്നാണ് ജസ്ന റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയല്‍സ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയില്‍ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനില്‍ക്കുകയാണ് ജസ്ന വീണ്ടും റീല്‍സ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർ എല്‍ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. - ['നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെ. ഇക്കാര്യം ജെൻസിയെ ബോധ്യപ്പെടുത്തും': രാഹുല്‍ ഗാന്ധി](https://thekeralapost.com/archives/9358) - വോട്ട് കൊള്ളക്ക് എതിരെയുള്ള പോരാട്ടം തുടരുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് വോട്ട് കൊള്ളയിലൂടെ എന്ന് തുറന്നു കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു. ബിഹാറില്‍ പ്രചാരണത്തിനായി പുറപ്പെടുന്നതിന് മുമ്ബ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പക്കല്‍ ധാരാളം 'മെറ്റീരിയലുകളുണ്ടെന്നും' ഈ പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. വോട്ട് കൊള്ളയിലൂടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എങ്ങനെയെന്ന് രാജ്യത്തെ ജെന്‍ സിക്കും യുവാക്കള്‍ക്കും ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും - അദ്ദേഹം വ്യക്തമാക്കി. ഹരിയാനയില്‍ വലിയതോതില്‍ വോട്ട് കൊള്ള - [കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/9354) - രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തില്‍ ഊഷ്മള സ്വീകരണം. വ്യാഴാഴ്ച രാവിലെ കുവൈത്തിലെത്തിയ മുഖ്യമന്ത്രി കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ.സബീഹ് അല്‍ മുഖൈസിമും സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച്‌ കൂടിക്കാഴ്ചയില്‍ പരാമർശിച്ചു. കുവൈത്തിന്റെ പുനനിർമാണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ സമൂഹം നല്‍കിവരുന്ന - [കേരളത്തില്‍ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിച്ച്‌ വരില്ല : സുരേഷ് ഗോപി](https://thekeralapost.com/archives/9350) - കേരളത്തില്‍ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിച്ച്‌ വരില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തില്‍ നടന്ന എസ്.ജി കോഫി ടൈംസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയും ഇടുക്കിയുമാണ് ഏറ്റവും അർഹതയുള്ള ജില്ലകള്‍. ഭൂമിശാസ്ത്രപരമായ കാരണത്താല്‍ ഇടുക്കിയില്‍ എയിംസ് പറ്റില്ല. ആലപ്പുഴയില്‍ അനുവദിച്ചില്ലെങ്കില്‍ പാർലമെന്റില്‍ തൃശൂരിന്റെ തണ്ടെല്ല് കാണിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴക്കല്ലെങ്കില്‍ തൃശൂരിനുതന്നെ എയിംസ് വേണമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് തൃശൂരിലേക്ക് മെട്രോ വരില്ലെന്നും അത് ഒരു സ്വപ്നമായി - [ചാലക്കുടി നഗരസഭയില്‍ യു.ഡി.എഫിന് നേട്ടം; സ്വതന്ത്ര കൗണ്‍സിലര്‍ മുന്നണിയില്‍ ചേര്‍ന്നു](https://thekeralapost.com/archives/9346) - ചാലക്കുടി നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലർ ടി.ഡി. എലിസബത്ത് യു.ഡി.എഫില്‍ ചേർന്നതായി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. 20-ാം വാർഡായ ഹൗസിംഗ് ബോർഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്. ഇതോടെ 36 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ്. അംഗസംഖ്യ 29 ആയി ഉയർന്നു. നേരത്തെ സ്വതന്ത്രയായി വിജയിച്ച റോസി ലാസർ, ബിജെപി സ്വതന്ത്രന്‍ വത്സന്‍ ചമ്ബക്കര എന്നിവരും കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. അതേസമയം ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മൻതറയില്‍ കോണ്‍ഗ്രസ് - [കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടതായി ഗവേഷക വിദ്യാര്‍ഥിയുടെ പരാതി](https://thekeralapost.com/archives/9342) - കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ച്‌ ഗവേഷക വിദ്യാര്‍ഥി പോലീസില്‍ പരാതി നല്‍കി. ഡീന്‍ ഡോ.സി എന്‍ വിജയകുമാരിക്കെതിരെ വിദ്യാര്‍ഥി വിപിന്‍ വിജയനാണ് പരാതി നല്‍കിയത്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഇത്തരത്തിലുള്ള അധിക്ഷേപം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട - [എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി](https://thekeralapost.com/archives/9338) - എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. നൂറിലധികം വിമാനങ്ങള്‍ വൈകിയതായും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. 'എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ടീം ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും സജീവമായി പ്രവര്‍ത്തിക്കുന്നു,' ഏറ്റവും പുതിയ - [ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല, പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുത് : ഹൈക്കോടതി](https://thekeralapost.com/archives/9334) - ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ലെന്ന് ഹൈക്കോടതി. പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുതെന്നും ഫിസിയോ തെറാപ്പിസ്റ്റുകള്‍ പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാതെ ഡോക്ടര്‍ എന്ന് പേരിനുമുന്നില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് ഹൈക്കോടതി പറയുന്നത്. തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നത് തടയണം എന്ന ഫിസിക്കല്‍ മെഡിസിൻ അസോസിയേഷന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ടിലെ വ്യവസ്ഥകളും ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി - [പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി](https://thekeralapost.com/archives/9330) - പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ തെരുവു നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണമെന്നും എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുതെന്നും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ - [എല്ലാ രോഗികളും ഒരുപോലെ, പ്രോട്ടോക്കോള്‍ അനുസരിച്ച്‌ എല്ലാ ചികിത്സയും നല്‍കി; വേണുവിന്റെ മരണത്തില്‍ പ്രതികരിച്ച്‌ ഡോക്ടര്‍മാര്‍](https://thekeralapost.com/archives/9326) - തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ ലഭിക്കാതെയാണ് വേണു മരിച്ചതെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച്‌ എല്ലാ ചികിത്സയും നല്‍കിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് മാധ്യമങ്ങളോട് പറഞ്ഞു. വേണുവിന് ചികിത്സ നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ല. വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് വേണു എത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ നല്‍കാന്‍ സാധിച്ചില്ല. മറ്റ് - [അഴിമതി ഇല്ലാതാക്കാനായില്ലെന്ന് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി, ചിലര്‍ അതൊരു അവകാശമായി കാണുന്നുവെന്നും നിരീക്ഷണം](https://thekeralapost.com/archives/9322) - ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന ചില വകുപ്പുകളും ആ വകുപ്പുകളിലെ ഏറ്റവും താഴെ തട്ടിലുള്ള ചില ഓഫീസുകളും വളരെ വലിയ തോതില്‍ അഴിമതിയുടെ രംഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ അതൊരു അവകാശമായി കാണുന്നു. ഓഫീസുകളുമായി ബന്ധപ്പെട്ട് ഏജന്റുമാരും ദല്ലാളുമാരും കാര്യങ്ങള്‍ നീക്കുന്നുണ്ടെങ്കില്‍ കരുതല്‍ നടപടി ഉണ്ടാകണം. വിവിധ വകുപ്പുകളിലെ ചീഫ് / ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് അഴിമതി നീക്കാനായിട്ടില്ല. അഴിമതിയുടെ വ്യത്യസ്ത പ്രവണതകള്‍ കണ്ടുവരുന്നു. അഴിമതിക്ക് വല്ലാതെ അടിമപ്പെടുന്ന - [അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍](https://thekeralapost.com/archives/9318) - അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്ബതികളുടെ മകളായ മറിയം സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ - [സൊഹ്‌റാൻ മംദാനി: നവ രാഷ്ട്രീയത്തിൻ്റെ പതാകവാഹകൻ](https://thekeralapost.com/archives/9314) - ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ആഫ്രിക്കൻ വേരുകളുള്ള ഇന്ത്യൻ വംശജനായ മുസ്‌ലിം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെറുസലേമിനെക്കാള്‍ ജൂത ജനസംഖ്യയുള്ള നഗരത്തില്‍ നിരുപാധികം ഫലസ്തീനൊപ്പം നിലയുറപ്പിച്ച 33കാരനായ സൊഹ്‌റാൻ മംദാനി. കോർപറേറ്റ് ഭീമന്മാരുടെ നാട്ടില്‍ ഡെമോക്രാറ്റിക് സോഷ്യലിസമെന്ന ആശയം ഉയർത്തിപ്പിടിച്ചു മംദാനി നടത്തിയ ധീരമായ പോരാട്ടം ഫലം കണ്ടു. അമേരിക്കൻ പ്രസിഡന്റും, കോർപറേറ്റുകളും മാധ്യമ ഭീമന്മാരുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, ഭീഷണിപ്പെടുത്തിയിട്ടും, നാടിനുതന്നെ ആപത്തെന്ന് കുപ്രചാരണങ്ങള്‍ നടത്തിയിട്ടും ന്യൂയോർക്ക് സൊഹ്‌റാൻ മംദാനിയെ അവരുടെ മേയറായി തെരഞ്ഞെടുത്തു. ടൈം സ്ക്വയറിലെ ബില്‍ - [കിഫ്‌ബി രജതജൂബിലി ആഘോഷം: ലോകം അംഗീകരിക്കുന്ന നാടായി കേരളം മാറി: മുഖ്യമന്ത്രി](https://thekeralapost.com/archives/9310) - 'ഭ്രാന്താലയം' എന്ന്‌ ആക്ഷേപിക്കപ്പെട്ടതില്‍നിന്ന്‌ രാജ്യം ആകെ അംഗീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന 'മാനവാലയ'മായി കേരളം മാറിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഇന്‍ഫ്രാസ്ര്‌ടക്‌ചര്‍ ഇന്‍വെസെ്‌റ്റ്‌മന്റ്‌ ഫണ്ട്‌ ബോര്‍ഡി (കിഫ്‌ബി)ന്‌ രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യ സ്‌ഥാപനം എന്ന നിലയില്‍ കിഫ്‌ബിയെക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്‌ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സുവനീറും ഇംീഷ്‌, മലയാളം കോഫി ടേബിള്‍ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു.'കിഫ്‌ബിയുടെ പ്രസക്‌തി ഗൗരവമായി ആലോചിക്കണം. പഴയകാല കേരളത്തെക്കുറിച്ച്‌ ഓര്‍ക്കുന്നതു - [ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു പ്രതി പട്ടികയില്‍](https://thekeralapost.com/archives/9306) - ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസു പ്രതി പട്ടികയില്‍. കട്ടിള പാളി കേസില്‍ മൂന്നാം പ്രതി സ്ഥാനത്തുള്ളത് എന്‍ വാസുവാണ്. 2019 മാര്‍ച്ചിലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്ബായി രേഖപ്പെടുത്തിയെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.ഈ കാലയളവില്‍ എന്‍ വാസുവാണ് കമ്മീഷണര്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങിളില്‍ കൊണ്ടുപോയി പോറ്റിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. - [ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ; രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും](https://thekeralapost.com/archives/9302) - ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങി. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണ അതേ സമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. വോട്ട് ചോരി വിഷയത്തിലാണ് - [മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി](https://thekeralapost.com/archives/9298) - മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കരുത്. വിവാഹ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കാത്ത കാസര്‍കോട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യംചെയ്ത് മുസ്ലിം ദമ്ബതിമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം വ്യക്തിനിയമം - [എന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കാൻ ബിജെപി ശ്രമിച്ചു ; വെളിപ്പെടുത്തി ഇ പി ജയരാജൻ](https://thekeralapost.com/archives/9294) - ബിജെപി തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തന്റെ പുതിയ ആത്മകഥയായ 'ഇതാണെന്റെ ജീവിതം' എന്ന പുസ്തകത്തിലാണ് ഇപി ജയരാജൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപി നേതാവ് പലതവണ മകനെ ഫോണില്‍ വിളിച്ചെങ്കിലും അവൻ ഫോണ്‍ എടുക്കാൻ തയ്യാറായില്ലെന്നും ഇ പി ജയരാജൻ പറയുന്നു. ബിജെപിയുമായി താൻ ചർച്ച നടത്തിയെന്ന പ്രചാരണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നു. "അത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ചിലർ അതിനായി ആസൂത്രിത ശ്രമങ്ങള്‍ നടത്തി," - - ['എല്ലാ മന്ത്രിമാരും കക്കുകയാണ്, ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രം, തടിയെല്ലാം അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി' : കെ. മുരളീധൻ](https://thekeralapost.com/archives/9290) - സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്ബോള്‍ ചെറിയേട്ടനായ സി.പി.ഐ കിണ്ടി കക്കും. ഒന്നും കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി. ഒടുവില്‍ അയ്യപ്പന്റെ സ്വർണം വരെ കട്ടുവെന്നും മുരളീധരൻ പറഞ്ഞു. കേരളം ഭരിക്കുന്നവർ കേരളത്തില്‍ നിന്ന് പരമാവധി കക്കും. കേന്ദ്രം ഭരിക്കുന്നവർ ഇന്ത്യ മുഴുവൻ കക്കും. ഈ സാഹചര്യത്തില്‍ ഒരു നഗരത്തിന്റെ സൗന്ദര്യം കിട്ടാനാണ് ശബരീനാഥന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരുവനന്തപുരം - [പാലക്കാട് കിടപ്പുരോഗിയെ തെരുവുനായ കടിച്ചു](https://thekeralapost.com/archives/9286) - വടക്കഞ്ചേരി ഗ്രാമം റോഡില്‍ പുളിമ്ബറമ്ബില്‍ കിടപ്പു രോഗിയായ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പുളിമ്ബറമ്ബ് വിശാലത്തിനാണ് (55) കടിയേറ്റത്. വീടിനു മുന്‍പിലെ ചായ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലത്തെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. ബഹളം വെച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയാണ് നായയെ ഓടിച്ചത്. കൈയില്‍ ആഴത്തില്‍ മുറിവേറ്റ വിശാലത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. വടക്കഞ്ചേരി വെറ്റിനറി സര്‍ജനെത്തി ജഡം മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. - [ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം;ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്](https://thekeralapost.com/archives/9282) - വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച്‌ മദ്യലഹരിയില്‍ സഹയാത്രികൻ തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു.19 വയസുകാരി സോന എന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനിലയാണ് മാറ്റമില്ലാതെ തുടരുന്നത്.ശ്രീക്കുട്ടിയുടെ തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറില്‍ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളതെന്നും വെന്റിലേറ്ററിന്‍റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയില്‍ കഴിയുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും, മികച്ച ചികിത്സയാണ് കുട്ടിക്ക് നല്‍കുന്നതെന്നും - [55മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മിച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ](https://thekeralapost.com/archives/9278) - 55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത. ഭ്രമയുഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്. മികച്ച ചിത്ര‌മായി മഞ്ഞുമ്മല്‍ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ - [കെഎസ്‌ആര്‍ടിസി പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു](https://thekeralapost.com/archives/9274) - കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്.ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്‌ആർടി സിയ്ക്ക് നല്‍കി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയാണ്. കഴിഞ്ഞ സാമ്ബത്തിക വർഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി - [കേരളത്തിലെ പൊലീസ് ബാഹ്യസമ്മര്‍ദങ്ങളില്ലാതെ നീതിയുക്തമായിപ്രവര്‍ത്തിക്കുന്ന സേന: മുഖ്യമന്ത്രി](https://thekeralapost.com/archives/9268) - ബാഹ്യസമ്മർദങ്ങളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന പൊലീസ് സേനയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാങ്ങാട്ടുപറമ്ബിലെ കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഏത് സമയത്തും ഭയരഹിതരായി കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനുകളിലും കടന്നു ചെല്ലാനാകുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ബാഹ്യസമ്മർദ്ദങ്ങള്‍ക്കും പൊലീസ് വഴങ്ങിയ കാലമുണ്ടായിരുന്നു. നിലവില്‍ അത്തരമൊരു സാഹചര്യം ഇല്ല. നീതിപൂർവ്വം ഉത്തരവാദിത്തം പൊലീസുകാർക്ക് ചെയ്യാനാകുന്നുണ്ട്. ആ - [ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിര്‍മ്മാണ ചിലവിനേക്കാള്‍ തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .](https://thekeralapost.com/archives/9264) - ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിർമ്മാണ ചിലവിനേക്കാള്‍ അധികമായി തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് നിർത്തി വയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു ഷാജി കോടങ്കടത്തു . അങ്കമാലി മുതല്‍ മണ്ണുത്തി വരെ ബിഒടി റോഡില്‍ അടിയന്തരമായി ടോള്‍ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയില്‍ കോടതി വിശദമായി വാദം കേള്‍ക്കും. ടോള്‍ പിരിവിനെതിരായ മറ്റ് ഹർജികള്‍ കോടതി ഇന്ന് പരിഗണിച്ചു. റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. - [തിരുവനന്തപുരം കോര്‍പറേഷൻ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നല്‍കുന്ന ഏതു ചുമതലയും ഏറ്റെടുക്കുമെന്ന് കെ എസ് ശബരിനാഥൻ](https://thekeralapost.com/archives/9260) - തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പില്‍ പാർട്ടി നല്‍കുന്ന ഏതു ചുമതലയും താൻ ഏറ്റെടുക്കുമെന്നും മത്സരരംഗത്തു ഇറങ്ങുന്നതില്‍ എക്സൈറ്റഡ് ആണെന്നും മുൻ എംഎല്‍എ കെ എസ് ശബരീനാഥൻ പറഞ്ഞു . ജില്ലയുടെ മുന്നേറ്റമാണ് ആ​ഗ്രഹമെന്നും എല്ലാം പാർട്ടി നല്‍കിയതാണെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു . താൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകള്‍ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാർത്ഥികളെ - ['മറ്റൊന്നും ചോദിക്കാനില്ലെ? കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ സിദ്ധരാമയ്യ](https://thekeralapost.com/archives/9256) - കർണാടകയില്‍ നേതൃമാറ്റത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിങ്ങള്‍ക്ക് മറ്റൊന്നും ചോദിക്കാനില്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'നിങ്ങള്‍ക്ക് മറ്റൊന്നും ചോദിക്കാനില്ലേ? ആളുകള്‍ എന്ത് വേണമെങ്കിലും സംസാരിക്കട്ടെ, നേതൃമാറ്റമൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ നേതൃമാറ്റത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടോ?" അദ്ദേഹം റിപ്പോർട്ടറോട് ചോദിച്ചു. അതേസമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച്‌ ഹൈക്കമാൻഡുമായി സംസാരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഈ മാസം അവസാനം കോണ്‍ഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധിയുടെ പകുതി - ['മെസി മാര്‍ച്ചില്‍ എത്തും, ഇ മെയില്‍ വന്നിട്ടുണ്ട്'; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ](https://thekeralapost.com/archives/9252) - സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്ബ് അർജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നു. മാർച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നേരത്തേ ഒക്‌ടോബറില്‍ വരുമെന്നും പിന്നീട് നവംബറില്‍ - [എന്‍ഡിഎ പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി രാജീവ് ചന്ദ്രശേഖര്‍](https://thekeralapost.com/archives/9248) - എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ. രാജീവ്ചന്ദ്രശേഖര്‍. വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ അഭിപ്രായങ്ങള്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു. നാട് നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കുവെയ്‌ക്കാം. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാനും ബിജെപി അധ്യക്ഷൻ ഫേസ് ബുക്ക് പോസ്റ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ - ['മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവം, വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്'; പ്രതികരിച്ച്‌ മുഹമ്മദ് റിയാസ്](https://thekeralapost.com/archives/9244) - മൂന്നാറില്‍ മുംബയ് സ്വദേശിനിയ്ക്ക് ഉണ്ടായ ദുരനുഭവം വളരെ ദൗർഭാഗ്യകരമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവർ മുംബയില്‍ നിന്ന് കേരളത്തിലെത്തിയതെന്നും ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് കേന്ദ്രം കേരളമാണെന്നും മന്ത്രി പറഞ്ഞു. കാസർകോട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. 'മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണ്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുത്. ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ ഇങ്ങനെയൊരു അനുഭവം ഇതര - ['ഹരിതവിദ്യാലയം 4.0': പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ റിയാലിറ്റി ഷോയുമായി വിദ്യാഭ്യാസ വകുപ്പ്](https://thekeralapost.com/archives/9240) - പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ 'ഹരിതവിദ്യാലയം 4.0' റിയാലിറ്റി ഷോയുമായി കേരളം. അക്കാദമിക നിലവാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, കലാ-കായിക രംഗത്തെ പ്രാഗത്ഭ്യം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിയാണ് 'ഹരിതവിദ്യാലയം 4.0' വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളും വന്‍ വിജയമാക്കിയതിന് പിന്നാലെയാണ് നാലാം സീസണ്‍ ആരംഭിക്കുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നാം നേടിയെടുത്ത ഭൗതികവും അക്കാദമികവുമായ മികവുകള്‍, ഓരോ വിദ്യാലയത്തിന്റെയും - [58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍](https://thekeralapost.com/archives/9236) - സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി ആരംഭിച്ചു.പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കെ.എം.എസ്.സി.എല്‍. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ മുഖേന കാന്‍സര്‍ രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ലാഭരഹിതമായി 90 ശതമാനത്തിലേറെ വില കുറച്ചാണ് കാന്‍സര്‍ മരുന്നുകള്‍ വിതരണം നടത്തിയത്. - [റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിക്കാത്തതിലെഅതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍](https://thekeralapost.com/archives/9232) - ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും തന്നെ ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമായി പ്രകടമാക്കി നടനും മുൻ അധ്യക്ഷനുമായ പ്രേം കുമാർ. ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ചടങ്ങിന് ലക്ഷണിക്കാത്തത് കൊണ്ടാണെന്നും . ഔദ്യോഗികമായി ഒരു അറിയിപ്പും ഇത് സംബന്ധിച്ച്‌ തനിച്ച്‌ ലഭിച്ചിരുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി . ഇത്തരം കാര്യങ്ങള്‍ തന്നെ വിഷമിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു .ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രേം - [ആനുകൂല്യം ലഭിക്കേണ്ടവര്‍ക്ക് സര്‍ക്കാരായി അത് നിഷേധിക്കുകയാണ് ; സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ സണ്ണി ജോസഫ്](https://thekeralapost.com/archives/9228) - സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രഖ്യാപനം ദരിദ്രര്‍ പുച്ഛത്തോടെയാണ് കാണുന്നതെന്നും ആനുകൂല്യം ലഭിക്കേണ്ടവര്‍ക്ക് സര്‍ക്കാരായി അത് നിഷേധിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടും. അതുകൊണ്ടാണ് ചെപ്പടി വിദ്യകള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടന്നത് തെറ്റായ അവകാശ പ്രഖ്യാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. - [മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനെന്ന പിഎംഎ സലാമിന്റെ അധിക്ഷേപം ; വാക്കുകള്‍ പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് സിപിഐഎം](https://thekeralapost.com/archives/9224) - മുഖ്യമന്ത്രിക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത്. പിഎംഎ സലാമിന്റേത് തരംതാണ നിലപാടാണെന്നും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്ത നിലപാടാണെന്നും മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുസ്ലീം ലീഗിന്റെ അപചയമാണ് ഇതിലൂടെ വ്യക്തമായതെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച്‌ പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അനുകരണീയമല്ലാത്ത മാതൃകയാണ് പിഎംഎ സലാമില്‍ നിന്നുണ്ടായതെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന - [SSLC: മാര്‍ക്ക് എത്രയാണെന്ന് വിദ്യാര്‍ഥികള്‍ അറിയേണ്ട, നിലപാട് മാറ്റാതെ സര്‍ക്കാര്‍](https://thekeralapost.com/archives/9220) - എസ്‌എസ് എല്‍സി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ മാർക്ക് മറച്ചുപിടിച്ചുകൊണ്ടാവും ഇക്കുറിയും ഫലപ്രഖ്യാപനം. 2026 മാർച്ചില്‍ നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം പുറത്തുവന്നപ്പോഴാണ് മാർക്ക് എത്രയെന്ന് വിദ്യാർഥികള്‍ അറിയേണ്ടതില്ലെന്ന നിലപാട് തുടരുമെന്ന് വ്യക്തമായത്. കഴിഞ്ഞവർഷങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ക്ക് ദുരനുഭവമുണ്ടായിട്ടും വിമർശനമുയർന്നിട്ടും അതേരീതി തുടരുകയാണ് സർക്കാർ. 2026 മാർച്ച്‌ അഞ്ചിനുതുടങ്ങി 30-ന് അവസാനിക്കും വിധമാണ് ഇക്കുറി എസ്‌എസ്‌എല്‍സി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തോടൊപ്പം ഗ്രേഡ് മാത്രമേ വെളിപ്പെടുത്തൂ. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഹയർസെക്കൻഡറി ഉള്‍പ്പെടെയുള്ള തുടർകോഴ്സുകളുടെ പ്രവേശനം. ഒരേ ഗ്രേഡില്‍ ഒട്ടേറെ കുട്ടികളെത്തുന്നതുകൊണ്ടുണ്ടാവുന്ന പ്രയാസം കഴിഞ്ഞവർഷങ്ങളില്‍ - [തമിഴ്‌നാട്ടില്‍ ബി ജെ പിയില്‍ മടുപ്പ് പ്രകടമാക്കി കെ അണ്ണാമലൈ](https://thekeralapost.com/archives/9216) - ഐ പി എസ് ഉപേക്ഷിച്ച്‌ ബി ജെ പിയില്‍ എത്തിയ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ രാഷ്ട്രീയം ഉപേക്ഷിച്ചേക്കുമെന്നു മുന്നറിയിപ്പു നല്‍കി. അമിത് ഷായും മോദിയും ശുദ്ധമായ രാഷ്ട്രീയം നല്‍കുമെന്ന പ്രതീക്ഷയിലാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്നും തനിക്ക് രാഷ്ട്രീയം ഇഷ്ടമല്ലെങ്കില്‍ പാര്‍ട്ടി വിട്ട് കൃഷിയിലേക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഇഷ്ടമാണെങ്കില്‍, ഞാന്‍ ഇവിടെ തുടരും. എനിക്ക് ഇഷ്ടമില്ലെങ്കില്‍, ഞാന്‍ രാജിവച്ച്‌ കൃഷി തുടരും. സമയം വരുമ്ബോള്‍ ഞാന്‍ അത് പറയും. നിര്‍ബന്ധ - [എറണാകുളം-ബെംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും](https://thekeralapost.com/archives/9212) - എറണാകുളം-ബെംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.എറണാകുളത്ത് നിന്ന് തൃശൂര്‍, പാലക്കാട് വഴിയുള്ള ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11-ന് കെഎസ്‌ആര്‍ ബെംഗളൂരുവിലെത്തും. തിരിച്ച്‌, രാവിലെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്തെത്തും. തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നിവടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. - [കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഒപ്പിടണമെന്ന ഉപാധികള്‍ ഒഴിവാക്കി ; റാപ്പര്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച്‌ ഹൈക്കോടതി](https://thekeralapost.com/archives/9207) - ഹിരണ്‍ദാസ് മുരളിയെന്ന വേടനു സെഷൻസ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളില്‍ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി. ഗവേഷകവിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്. കോടതി അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളാണു ജസ്റ്റീസ് സി. പ്രദീപ്കുമാർ റദ്ദാക്കിയത്. നവംബർ, ഡിസംബർ മാസങ്ങളില്‍ വിദേശങ്ങളിലടക്കം തനിക്കു സ്റ്റേജ് പരിപാടികളുള്ളതിനാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വേടൻ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. അതേസമയം, വിദേശപര്യടനത്തിൻറെ എല്ലാ വിശദാംശങ്ങളും ഹർജിക്കാരൻ പോലീസിനു കൈമാറണമെന്നും - [പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്‌എസ്‌കെ ഫണ്ട് തടഞ്ഞെന്ന് സൂചന](https://thekeralapost.com/archives/9203) - പിഎം ശ്രീയില്‍ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്‌എസ്‌കെ ഫണ്ട് മുടങ്ങി. ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ ബുധനാഴ്ച നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ ഫണ്ട് തടഞ്ഞെന്നാണ് സൂചന. അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാൻ കേരളം കേന്ദ്രസർക്കാരിന് അയക്കുന്ന കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും - [തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സമഗ്ര ഓഡിറ്റിങ് വേണം: ഹൈക്കോടതി](https://thekeralapost.com/archives/9199) - തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്ബത്തിക വർഷം അവസാനിക്കും മുമ്ബ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2002 വരെയുള്ള ഓഡിറ്റിങ് റിപ്പോർട്ടുകളേ ഉള്ളുവെന്ന് ഇന്ന് കോടതിയില്‍ ഹർജി പരിഗണിക്കവേ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർക്കുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതിയുടെ ഉത്തരവ് വന്നത്.എത്രയും വേഗം ഒഡിറ്റിങ് നടപ്പാക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിനിയോഗിക്കണം. അതിനായി ഒരു മാസത്തിനകം ടെക്‌നിക്കല്‍ ഉപദേശങ്ങള്‍ക്കായി ഒരു - [കെഎസ്‌യുവില്‍ പ്രൊമോഷന്‍; 18 സംസ്ഥാന കണ്‍വീനര്‍മാരെ ജനറല്‍ സെക്രട്ടറിമാരാക്കി](https://thekeralapost.com/archives/9195) - കെഎസ്‌യു സംസ്ഥാന ഭാരവാഹികളില്‍ 18 പേർക്ക് സ്ഥാനക്കയറ്റം. 18 സംസ്ഥാന കണ്‍വീനർമാരെ ജനറല്‍ സെക്രട്ടറിമാരാക്കി അഖിലേന്ത്യാ നേതൃത്വം വാർത്താകുറിപ്പ് ഇറക്കി. ആസിഫ് മുഹമ്മദ്, ആഘോഷ് വി സുരേഷ്, അബാദ് ലുത്‍ഫി, അതുല്യ ജയാനന്ദ്, അന്‍സില്‍ ജലീല്‍, ഫെനിന്‍ നൈനാന്‍, ജെയിന് ജെയ്സണ്‍, ജെസ്വിന്‍ റോയ്, ജിഷ്ണു രാഘവ്, ലിവിന്‍ വെങ്ങൂർ, മുഹമ്മദ് ആസിഫ് എം എ, മുഹമ്മദ് ആദില്‍, പ്രിയ സി പി, സാജന്‍ എഡിസണ്, സെബാസ്റ്റ്യന് ജോയ്, ഷംലിക് ഗുരിക്കള്‍, ശ്രീജിത്ത് പുലിമേല്‍, തൗഫീഖ് രാജന്‍ - [ദരിദ്രരുടെ അവകാശങ്ങള്‍ ആര്‍ജെഡി കൊള്ളയടിക്കുന്നു: ബീഹാറില്‍ ഇന്ത്യ മുന്നണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി](https://thekeralapost.com/archives/9191) - ബിഹാറില്‍ കളം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനുമെതിര ആഞ്ഞടിച്ചാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാഹുലും തേജസ്വിയും അഴിമതിയുടെ യുവരാജാക്കന്മാരാണെന്ന് മോദി പറഞ്ഞു. ആര്‍ജെഡിയും കോണ്‍ഗ്രസും ബിഹാറിലെ ജനങ്ങള്‍ക്ക് നല്‍കിയത് വ്യാജവാഗ്ദാനങ്ങളും വഞ്ചനയും മാത്രമാണ്. ഇവര്‍ക്ക് ബിഹാറില്‍ ഒരിക്കലും വികസനം കൊണ്ടുവരാന്‍ കഴിയില്ല. എന്‍ഡിഎ ബിഹാറില്‍ വികസനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. മുസാഫര്‍പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ രണ്ട് - [ശബരിമല തീര്‍ഥാടനം: ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിര്‍ദ്ദേശം നല്‍കി](https://thekeralapost.com/archives/9187) - ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂർത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നല്‍കി. തീർത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയേറ്റ് ദർബാർഹാളില്‍ ചേർന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. നേരത്തേ രണ്ട് അവലോകന യോഗങ്ങള്‍ പൂർത്തിയാക്കി നിർദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വർഷം കൂടുതല്‍ തീർത്ഥാടകർ എത്തിച്ചേരും എന്ന നിലയില്‍ വേണം ക്രമീകരണങ്ങള്‍ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും - [ഇതൊക്കെ താൻ കൊടുക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിക്കറിയാം, നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍ ; പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പെന്ന് രമേശ് ചെന്നിത്തല](https://thekeralapost.com/archives/9183) - സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പിച്ചതാണ്. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ അന്നു പ്രഖ്യാപിക്കാമായിരുന്നു. ഇപ്പോള്‍ നടത്തിയ ഈ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. അതുകൊണ്ടു തന്നെ ജനം യാതൊരു ഗൗരവവും ഇതിന് നല്‍കില്ല. ആശാവര്‍ക്കാര്‍മാരുടെ - [ക്ഷേമപെൻഷൻ ₹400 വര്‍ദ്ധിപ്പിച്ച്‌ ₹2000 ആക്കി; കേന്ദ്രത്തിന്റെ സാമ്ബത്തിക ഉപരോധത്തെ അതിജീവിച്ച്‌ കേരളം അതിദാരിദ്ര്യമുക്തമായെന്ന് മുഖ്യമന്ത്രി](https://thekeralapost.com/archives/9179) - കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഔപചാരികമായി ഉയർത്തപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ഷേമപെൻഷനുകള്‍ ₹2000 രൂപയായി വർദ്ധിപ്പിച്ചതും 'സ്ത്രീ സുരക്ഷാ പെൻഷൻ' ഉള്‍പ്പെടെയുള്ള പുതിയ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചതും ഇതിനോടനുബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങളാണ്. 2025 ഒക്ടോബർ 29 ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. 2021-ല്‍ അധികാരമേറ്റശേഷം ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത അതിദാരിദ്ര്യം പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യം ഇപ്പോള്‍ പൂർത്തീകരിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സാമ്ബത്തിക ഉപരോധ ശ്രമങ്ങളെയും വലതുപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങളെയും - [കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നു : മന്ത്രി വി എൻ വാസവൻ](https://thekeralapost.com/archives/9175) - സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 നവംബറില്‍ അഞ്ച് വർഷം പൂർത്തിയാക്കുമ്ബോള്‍ കേരള ബാങ്ക് മികച്ച ബിസിനസ്സ് വളർച്ച കൈവരിച്ചു. 2019-20 സാമ്ബത്തിക വർഷത്തിലെ 1.01 ലക്ഷം കോടി രൂപ ബിസിനസ്സ് നിലവില്‍ 1.24 ലക്ഷം കോടിയായി ഉയർന്നു. 2024 സെപ്തംബർ മുതല്‍ 2025 സെപ്റ്റംബർ വരെയുള്ള കാലയളവില്‍ മാത്രം 7900 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. - ['ടി പി വധക്കേസ് പ്രതികളെ രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലാവധി പൂര്‍ത്തിയാകും മുൻപെ ജയില്‍മോചിതരാക്കാൻ അണിയറ നീക്കം'; ജയില്‍ മേധാവിയുടെ കത്ത് വിവാദത്തില്‍](https://thekeralapost.com/archives/9171) - ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി പൂർത്തിയാകും മുൻപെ ജയില്‍മോചിതരാക്കാൻ അണിയറ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആഭ്യന്തര വകുപ്പിലെ പ്രമുഖൻ്റെ നിർദ്ദേശപ്രകാരമാണ് ജയില്‍ വകുപ്പ് രഹസ്യമായി കരുനീക്കങ്ങള്‍ തുടങ്ങിയതെന്നാണ് ആക്ഷേപം. നേരത്തെ ടി പി കേസിലെ പ്രതികള്‍ക്കായി വിചാരണ കോടതിയില്‍ ഹാജരായ അഭിഭാഷകൻ കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എന്നതും ഈ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ള ടി പി - [സംശയരോഗംമൂലം ഭാര്യയെ ബുദ്ധിമുട്ടിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണം : ഹൈകോടതി](https://thekeralapost.com/archives/9167) - സംശയരോഗം മൂലം ഭാര്യയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈകോടതി. സ്നേഹം, വിശ്വാസം, പരസ്പരധാരണ എന്നിവയില്‍ അധിഷ്ഠിതമായ വിവാഹത്തിന്റെ അടിത്തറയെത്തന്നെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായ സംശയവും അവിശ്വാസവും. ഇത് വിവാഹജീവിതത്തെ നരകതുല്യമാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. സംശയരോഗിയായ ഭർത്താവ് നിർബന്ധിച്ച്‌ ജോലി രാജിവെപ്പിക്കുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നതിനാല്‍ വിവാഹമോചനം തേടി യുവതി നല്‍കിയ ഹരജി അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലെന്നുമുള്ള ഭർത്താവിന്റെ - [അഭിപ്രായങ്ങളുള്ള സ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങളും കാണും,അത് പരിഹരിച്ച്‌ മുന്നോട്ടുപോകുകയെന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം: കെ.മുരളീധരൻ](https://thekeralapost.com/archives/9163) - പാർട്ടിയില്‍ അഭിപ്രായങ്ങള്‍ പറയാൻ സ്വാതന്ത്യമുള്ള ജനാധിപത്യപാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുകൊണ്ട് കോണ്‍ഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെ.മുരളീധരൻ. ജനാധിപത്യ പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമേ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ ഇന്ന് ചേർന്ന കൂടിക്കാഴ്ചയില്‍ ഹൈക്കമാൻഡിനെ അത‍ൃപ്തി അറിയിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു മറുപടി.'എല്ലാവരുടെയും അഭിപ്രായങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അഭിപ്രായങ്ങളുള്ള സ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങളും കാണും. അത് പരിഹരിച്ച്‌ മുന്നോട്ടുപോകുകയെന്നതാണ് പാർട്ടിയുടെ നയം.' മുരളീധരൻ പറഞ്ഞു.ഭാരവാഹി പട്ടികയുമായി - ['വോട്ടര്‍ പട്ടികതീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി'; മുഖ്യമന്ത്രി](https://thekeralapost.com/archives/9159) - കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു. നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍ റജിസ്ട്രേഷന്‍ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കേണ്ടത്. കേരളത്തില്‍ തദ്ദേശ - [ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍, ഉത്തരവിട്ട് റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി](https://thekeralapost.com/archives/9155) - ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയില്‍ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉള്‍പ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. പ്രതി ഭാഗം ജാമ്യാപേക്ഷ നല്‍കിയില്ല. മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ലഭിച്ച ശേഷമായിരിക്കും എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച്‌ - [സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്](https://thekeralapost.com/archives/9151) - സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഇടിവാണ് സ്വർണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ കേരളത്തിലെ സ്വർണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 89,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് - [കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക് ആരംഭിച്ചു.](https://thekeralapost.com/archives/9147) - കാൻസർ രോഗം മുൻകൂട്ടി കണ്ടെത്താനും അവയ്ക്കെ‌തിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസിൽ "ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക്" പ്രവർത്തനമാരംഭിച്ചു.ക്ലിനിക്കിൻ്റെയും, സ്ത്രീകളിലെ കാൻസർ, പ്രത്യേകിച്ച് സ്തനാർബുദത്തിനെതിരെ മുൻകാലങ്ങളിൽ ആസ്റ്റർ മിംസ് വിജയകരമായി പൂർത്തിയാക്കിയ 'She Can ' കാമ്പയിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ (She Can 2.0) ഉദ്ഘാടനവും സിനിമാതാരം അപർണ്ണ ബാലമുരളി നിർവ്വഹിച്ചു. ജീവിതശൈലിയിലെ മാറ്റങ്ങൾ, സ്ക്രീനിംഗ് എന്നിവ പോലുള്ള നടപടികളിലൂടെ - [പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം ; ജി സുധാകരന്‍ ദീപശിഖ കൈമാറും](https://thekeralapost.com/archives/9143) - പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ഏഴരയ്ക്ക് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ ദീപശിഖ കൈമാറും. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച്‌ കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്. സൈബര്‍ അധിക്ഷേപങ്ങളില്‍ നടപടിയെടുക്കാത്തതില്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തോട് അതൃപ്തി ഉണ്ടെങ്കിലും സുധാകരന്‍ വലിയ ചുടുകാട്ടില്‍ ചടങ്ങിനെത്തും. വലിയ ചുടുകാട്ടില്‍ നിന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ദീപശിഖ പ്രയാണം. വിവിധ - [പഴയ പോസ്റ്റ് മറന്നോ ; കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കല്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ സുരേഷ്‌ഗോപിയെ ട്രോളി സോഷ്യല്‍മീഡിയ](https://thekeralapost.com/archives/9139) - കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്ബത്തൂരിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാല്‍ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2019-ലെ ഫേസ്ബുക്ക് പോസ്റ്റ് 'ദൂരത്തെ കീഴടക്കലാണ് - [രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയില്‍ സമഗ്രമായ അന്വേഷണം വേണം ; എഐവൈഎഫ്](https://thekeralapost.com/archives/9135) - ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. സംസ്ഥാന എക്സിക്യൂട്ടീവാണ് ആവശ്യം ഉന്നയിച്ചത്. 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്ന പരാതി അത്യന്തം ഗൗരവമേറിയതാണെന്നും ഭൂമി കുംഭകോണത്തെ സംബന്ധിച്ച്‌ ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. കര്‍ഷകരില്‍ നിന്ന് വ്യാവസായിക ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മൂന്നുവര്‍ഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കില്‍ പ്രസ്തുത ഭൂമി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഭൂമി മറിച്ചുവിറ്റതെന്നും ഭരണ - [യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും](https://thekeralapost.com/archives/9131) - യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. അധ്യക്ഷനായി ഒജെ ജനീഷും വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല. ' സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗവും ഇന്ന് ചേരും.രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് തുടങ്ങിയവര്‍ പങ്കെടുക്കും. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനെ - [പിഎം ശ്രീ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ്, എന്നാല്‍, ലീഗ് നേതാക്കളുടേയും മുസ്ലീം മാനേജ്‌മെന്റുകളുടേയും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാഠങ്ങള്‍](https://thekeralapost.com/archives/9127) - കേരള രാഷ്ട്രീയ രംഗത്ത് പുതിയ വിവാദമായി മാറിയിരിക്കുകയാണ് പിഎം ശ്രീ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഒപ്പിട്ടതോടെ പ്രതിപക്ഷവും സിപിഐയും ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തുന്നത്. പ്രതിപക്ഷ നിരയിലെ പ്രധാന എതിര്‍പ്പ് മുസ്ലീം ലീഗിന്റേതാണ്. സമസ്ത പോലുള്ള സംഘടനകളും പദ്ധതിക്കെതിരെ രംഗത്തുണ്ട്. പിഎം ശ്രീയിലൂടെ സംഘപരിവാര്‍ ആശയങ്ങള്‍ പാഠപുസ്തകളിലെത്തുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍, ലീഗ് നേതാക്കളും മുസ്ലീം മാനേജ്‌മെന്റുകളും നടത്തുന്ന സിബിഎസ്‌ഇ സ്‌കൂളുകളില്‍ ഏറെക്കാലമായി പഠിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാഠങ്ങളാണ്. ഇതിനെതിരെ ഈ സംഘടനകള്‍ - [എല്ലാത്തിനും ഒടുവില്‍ പിണറായിയുടെ അടുത്ത് പത്തി താഴും. അല്ലാതെ സിപിഐ എവിടെ പോകാന്‍ ; പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ പരിഹസിച്ച്‌ വെള്ളാപ്പള്ളി നടേശന്‍](https://thekeralapost.com/archives/9123) - പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ പരിഹസിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ സിപിഐയുടെ പ്രശ്നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സിപിഐ ഇതിന് മുമ്ബ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്ബോള്‍ നടുവേ ഓടണം. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. ആദര്‍ശം പറഞ്ഞ് നശിപ്പിക്കാതെ - [നവീന്‍ ബാബുവിന്റെ മരണം ; 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹര്‍ജി നല്‍കി](https://thekeralapost.com/archives/9119) - കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹര്‍ജി നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയും നവീന്‍ ബാബു കൈകൂലി വാങ്ങിയെന്ന് ആരോപിച്ച ടി വി പ്രശാന്തും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പത്തനംതിട്ട സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തിനും സമന്‍സ് അയച്ചു. നേരിട്ടോ അഭിഭാഷകര്‍ മുഖാന്തരമോ നവംബര്‍ 11-ന് ഹാജരാകാനാണ് - [മണ്ണിടിച്ചിലില്‍ 45 കാരന്‍ മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാത നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍](https://thekeralapost.com/archives/9115) - അടിമാലിയിലെ മണ്ണിടിച്ചിലില്‍ 45 കാരന്‍ മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാത നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. അന്വേഷണത്തിനുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പഠന റിപ്പോര്‍ട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച്‌ 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ദേശീയപാത അതോറിറ്റി പ്രൊജക്‌ട് ഡയറക്ടര്‍ക്കാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. റോഡിലും - ['അമേരിക്ക കോടികള്‍ നല്‍കിയപ്പോള്‍ പാകിസ്ഥാൻ ആണവായുധ നിയന്ത്രണം വിട്ടുകൊടുത്തു' വെളിപ്പെടുത്തല്‍](https://thekeralapost.com/archives/9111) - കോടിക്കണക്കിന് ഡോളർ പ്രതിഫലം കിട്ടിയതോടെ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയെന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ. പാകിസ്ഥാനിലെ പ്രസിഡന്റായിരുന്ന പർവേസ് മുഷാറഫാണ് നിയന്ത്രണം കൈമാറിയതെന്നും സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ കിരിയാക്കോ വെളിപ്പെടുത്തി. പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വൻ അഴിമതിക്കാരാണെന്നും എഎൻഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. 'മുഷറഫ് സർക്കാരുമായി അമേരിക്കയ്ക്ക് നല്ല ബന്ധമായിരുന്നു. സ്വേച്ഛാധിപതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അമേരിക്കയ്ക്ക് വലിയ ഇഷ്ടമാണ്. പാെതുജനങ്ങളെയും മാദ്ധ്യമങ്ങളെയും ഭയക്കേണ്ട എന്നതുതന്നെ കാരണം. അതിനാല്‍ അമേരിക്ക മുഷാറഫിനെ വിലകൊടുത്ത് - [പിഎം ശ്രീയില്‍ അനുനയത്തിന് വി.ശിവൻകുട്ടി; സിപിഐ നേതാക്കളെ കാണും](https://thekeralapost.com/archives/9107) - പിഎം ശ്രീയില്‍ അനുനയത്തിന് മന്ത്രി വി. ശിവൻകുട്ടി. എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കാണും. ബിനോയ് വിശ്വത്തെയും ജി.ആർ അനിലിനെയും സിപിഐ ഓഫീസിലെത്തി വിദ്യാഭ്യാസ മന്ത്രി കാണും. അതേസമയം പിഎം ശ്രീയില്‍എന്താണ് ഒപ്പിടാൻ ഉള്ള കാരണം എന്ന് ശിവൻകുട്ടി വിശദീകരിക്കണമെന്ന് മന്ത്രി. ജി ആർ അനില്‍ പറഞ്ഞു. വിശദീകരണം തൃപ്തി ആകുമോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ല.മന്ത്രിസഭയെ ഒഴിവാക്കി മന്ത്രിസഭ അറിയാതെ എന്തിന് ഒപ്പുവെച്ചുവെന്നും തൃപ്തിയാകുന്ന വിഷയം അല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പി എം ശ്രീയില്‍ - [തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.](https://thekeralapost.com/archives/9103) - തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്. 2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു. ഇത്തവണ രണ്ടുതവണയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടിയുണ്ടയത്. നേരത്തെ സെപ്റ്റംബര്‍ രണ്ടിന് എല്ലാ നടപടികള്‍ക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ച സവിശേഷ നമ്ബറിന് പിന്നാലെയാണ് വീണ്ടും വോട്ടര്‍ - [ആരാധകര്‍ക്ക് നിരാശ ; മെസിയും സംഘവും കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച്‌ സ്‌പോണ്‍സര്‍](https://thekeralapost.com/archives/9099) - അർജന്റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച്‌ സ്‌പോണ്‍സർ. ആന്റോ അഗസ്റ്റിൻ. അംഗോളയില്‍ മാത്രം കളിക്കുമെന്ന അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ (എ.എഫ്.എ.) പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സ്ഥിരീകരണം. കേരളത്തെ പഴിച്ചുകൊണ്ട് എ.എഫ്.എ ഭാരവാഹികള്‍ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ട്. കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എ.എഫ്.എ ഭാരവാഹികളെ ഉദ്ധരിച്ച്‌ അർജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കൊച്ചിയില്‍ വേണ്ട ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയില്‍ കളിക്കുമെന്നായിരുന്നു കേരള സർക്കാരും സ്പോണ്‍സറും നേരത്തെ - [വിവാദമായ പൊറോട്ടയും ബീഫും പരാമര്‍ശം; എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതി നല്‍കി ബിന്ദു അമ്മിണി](https://thekeralapost.com/archives/9095) - ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതി നല്‍കി ബിന്ദു അമ്മിണി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്. എന്‍ കെ പ്രേമചന്ദ്രന്റേത് തെറ്റായതും അധിക്ഷേപകരവുമായ പ്രസ്താവനയാണെന്ന് പരാതിയില്‍ പറയുന്നു. തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണ് പ്രസ്താവന. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പൊലീസ് ക്ലബിലോ പോയിട്ടില്ലെന്നും തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് ചേര്‍ത്തു പറഞ്ഞത് ഒരു മുസ്ലിം വനിതയുടെ പേര് തന്റെ പേരിനൊപ്പം ചേര്‍ക്കണമെന്ന - [പിഎം ശ്രീ പദ്ധതി: ഒരു മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം](https://thekeralapost.com/archives/9091) - ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയില്‍ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ ആലോചനയുള്ളതായാണ് വിവരം. പുറത്തുനിന്ന് പിന്തുണ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് നേതാക്കള്‍ . സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും. സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്ബ് - [രാജ്യത്ത് മൂന്ന് പ്രധാന അവയവങ്ങള്‍ ഒരേസമയം മാറ്റിവെച്ച ആദ്യ സര്‍ക്കാര്‍ ആശുപത്രി, ചരിത്ര നേട്ടങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ‌](https://thekeralapost.com/archives/9087) - ചരിത്രംകുറിച്ച രണ്ട് നേട്ടങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി. ഒരേ സമയം മൂന്ന് പ്രധാന അവയവങ്ങള്‍ മാറ്റിവെച്ച രാജ്യത്തെ ഏക സർക്കാർ ആശുപത്രി എന്ന നേട്ടമാണ് ബുധനാഴ്ച രാത്രിയില്‍ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈവരിച്ചത്. ഒപ്പം, ഡല്‍ഹിയിലെ എയിംസ് കഴിഞ്ഞാല്‍, സർക്കാർ മേഖലയില്‍ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കുന്ന ആശുപത്രിയുമായി. ഇതോടെ, മനുഷ്യശരീരത്തില്‍ സാധ്യമായ ശസ്ത്രക്രിയകളെല്ലാം ചെയ്യുന്ന അന്താരാഷ്ട്ര നിലവാരത്തിലുമായി. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയവരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ - [ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ മുഴുവൻ വിവരങ്ങളും അറിയിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി](https://thekeralapost.com/archives/9082) - ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ മുഴുവൻ വിവരങ്ങളും അറിയിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി. സഹായികള്‍ എത്രപേർ, ആരെല്ലാം, വർഷങ്ങളായി തുടരുന്നവരുണ്ടോ, ഇവരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം, പൊലീസ് വെരിഫിക്കേഷൻ നടത്തുന്നുണ്ടോ, ഇവരുടെ ചെലവുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം സമർപ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുഴുവൻ വിവരങ്ങളും ഈ മാസം 31 ന് സമർപ്പിക്കാനാണ് നിർദേശം. മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെക്കുറിച്ച്‌ നിലവില്‍ ദേവസ്വം ബോർഡിന് വ്യക്തമായ ധാരണയില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘൻ, ജസ്റ്റിസ് കെ വി. - [ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ഒരു തരി പൊന്നോ വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം](https://thekeralapost.com/archives/9078) - ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ഒരു തരി സ്വര്‍ണമോ വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം . ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി പ്രതിഷേധിച്ചു. ഭണ്ഡാരത്തില്‍നിന്ന് ലഭിക്കുന്ന സ്വര്‍ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി നിയോഗിച്ച പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. ഓരോ മാസവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, - [തന്നെ ആക്രമിച്ചത് സേനയില്‍ നിന്നും പിരിച്ചുവിടപ്പെട്ട പോലീസുകാരൻ: ഷാഫി പറമ്ബില്‍](https://thekeralapost.com/archives/9073) - പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയത് ആസൂത്രിത അക്രമമെന്ന് ഷാഫി പറമ്ബില്‍ എംപി.മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ആക്രമിച്ചത് അഭിലാഷ് ഡേവിഡ് എന്ന പോലീസുകാരനാണെന്നും ശ്രീകാര്യം എസ്‌എച്ച്‌ഓ ആയിരുന്ന ഇയാളെ ലൈംഗീക പീഡനക്കേസില്‍ നടപടി സ്വീകരിക്കാത്തതിന് 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തിരുന്നുവെന്നും ജനുവരി 19ന് ഇയാളെ സേനയില്‍ നിന്നും പിരിച്ചുവിട്ടതാണെന്നും ഷാഫി പറഞ്ഞു. അഭിലാഷ് ഡേവിഡ് ഉള്‍പ്പടെ മൂന്നു പോലീസുകാരെ സേനയില്‍ നിന്നും പിരിച്ചുവിട്ടെന്ന മാധ്യമവാർത്തകള്‍ ഉള്‍പ്പടെ കാണിച്ചുകൊണ്ടാണ് ഷാഫി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ - [രാഷ്ട്രപതിക്ക് അത്താഴവിരുന്നൊരുക്കി ഗവര്‍ണര്‍ശബരിമല സ്വര്‍ണപ്പാളി വിവാദം ; ദേവസ്വം ഇടപെടല്‍ മറച്ച്‌ വിജിലൻസ് റിപ്പോര്‍ട്ട്രാഷ്ട്രപതിക്ക് അത്താഴവിരുന്നൊരുക്കി ഗവര്‍ണര്‍](https://thekeralapost.com/archives/9069) - ദ്വാരപാലക ശില്‍പപാളികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതിലെ ബോർഡ് ഇടപെടല്‍ ദേവസ്വം വിജിലൻസ് മറച്ചുവെച്ചു. പാളികളില്‍ വീണ്ടും സ്വർണംപൂശാൻ ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും സന്നിധാനത്തുതന്നെ പരമ്ബരാഗതരീതിയില്‍ ജോലി നിർവഹിക്കണമെന്നുമായിരുന്നു തിരുവാഭരണം കമീഷണറുടെ ആദ്യ ഉത്തരവ്. എന്നാല്‍, ഏഴ് ദിവസത്തിനുശേഷം ഇത് തിരുത്തി സ്വർണപ്പാളികള്‍ ചെന്നൈക്ക് കൊടുത്തുവിടാൻ അനുമതി നല്‍കി. ഇത് ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ ഇടപെടലിലാണെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. എന്നാല്‍, ഹൈകോടതി നിർദേശപ്രകാരം സ്വർണക്കൊള്ള ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസ് ഇക്കാര്യം റിപ്പോർട്ടില്‍ - [കാഞ്ഞിരപ്പുഴയില്‍ വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ കടിച്ചെടുത്ത് പുലി](https://thekeralapost.com/archives/9063) - പാലക്കാട് കാഞ്ഞിരപ്പുഴയില്‍ വീട്ടുമുറ്റത്തുനിന്ന വളർത്തുനായയ്ക്കു നേരെ പുലിയുടെ ആക്രമണം. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെയാണ് പുലർച്ചെ പുലി പിടികൂടിയത്.വളർത്തുനായയെ കാണാതായതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെത്തിയ കാര്യം അറിഞ്ഞത്. സംഭവസമയം വീട്ടുമുറ്റത്ത് മൂന്നു നായക്കുട്ടികളാണ് ഉണ്ടായിരുന്നത്. ഇരുട്ടില്‍ പതുങ്ങിയെത്തിയ പുലി നായക്ക് നേരെ ചാടിവീണ ശേഷം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. പ്രദേശത്ത് പുലിയെത്തിയെന്ന വാർത്തയ്ക്കു പിന്നാലെ കാഞ്ഞിരപ്പുഴയിലെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വനം വകുപ്പ് ഉടൻതന്നെ ഇടപെട്ട് പുലിയെ പിടികൂടാൻ നടപടി - [ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ അഞ്ച് കോടിയുടെ നാശനഷ്ടം; 361 പേര്‍ക്കെതിരെ കേസ്](https://thekeralapost.com/archives/9059) - താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തില്‍ പൊലീസ് 361 പേർക്കെതിരെ കേസെടുത്തു. മൂന്ന് എഫ്‌ഐആറുകളിലായാണ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് കേസില്‍ ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഘർഷത്തിന് പുറമെ, പ്ലാന്റിന് തീയിട്ട് കണ്ടെയ്‌നർ ലോറി കത്തിച്ചുനശിപ്പിച്ച സംഭവത്തില്‍ 30 പേർക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടന്നതെന്നും - [കാബൂളില്‍ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി ആരംഭിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; നയതന്ത്ര നീക്കം](https://thekeralapost.com/archives/9055) - അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തേ 'കാബൂള്‍ നയതന്ത്ര ദൗത്യം' എന്ന പേരില്‍ പ്രവർത്തിച്ചിരുന്ന ഓഫിസാണ് ഇപ്പോള്‍ എംബസിയായി ഉയർത്തിയിട്ടുള്ളത്. താലിബാൻ ഭരണകൂടവുമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ സുപ്രധാന നയതന്ത്ര നീക്കം. ബന്ധം മെച്ചപ്പെടുത്താൻ നീക്കം 2021 ഓഗസ്റ്റില്‍ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിനുശേഷം ഇന്ത്യ അഫ്ഗാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിക്കുകയും എല്ലാ നയതന്ത്ര ദൗത്യങ്ങളും അവസാനിപ്പിക്കുകയും - [രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താഴ്‌ന്നു; പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തള്ളിനീക്കി](https://thekeralapost.com/archives/9051) - പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടർ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്‌ന്നു. പിന്നാലെ പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. നേരത്തെ നിലയ്‌ക്കലില്‍ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് തീരുമാനം മാറ്റി പ്രമാടത്തേക്ക് ആക്കിയത്. ഇന്ന് രാവിലെയായിരുന്നു പ്രമാടത്ത് ഹെലികോപ്ടർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. 9.05ന് പ്രമാടത്ത് ഇറങ്ങി - [തടസ്സങ്ങള്‍ മാറി ; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നിര്‍മാണം വൈകാതെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്](https://thekeralapost.com/archives/9047) - സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനായുള്ള എച്ച്‌എംടിയുടെയും എന്‍എഡിയുടെയും ഭൂമി കൈമാറി കിട്ടിയതായി മന്ത്രി പി രാജീവ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസ്സം പൂര്‍ണമായും മാറ്റാന്‍ സാധിച്ചതിനാല്‍ ഇനി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. റോഡിനായുള്ള ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മാണത്തിനുള്ള വഴിയൊരുങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തിലെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എച്ച്‌എംടി മുതല്‍ - [രാഷ്ട്രിയ പാര്‍ട്ടികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ച്‌ കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാം ; മുന്നറിയിപ്പുമായി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍](https://thekeralapost.com/archives/9043) - സമുദായത്തോട് രാഷ്ട്രിയ പാര്‍ട്ടികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ച്‌ കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അവഗണനകള്‍ക്ക് മറുപടി നല്‍കാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തു വരുന്നത്. മറ്റുള്ളവര്‍ക്ക് ആവശ്യത്തിലേറെ കൊടുത്തിട്ട് സഭയെ പരിഗണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാനുയാനുള്ള ബുദ്ധി കത്തോലിക്കര്‍ക്ക് ഉണ്ട്. ഏതേലും രാഷ്ട്രീയ കക്ഷിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് സഭ, വിശ്വാസികളില്‍ സമ്മര്‍ദം ചെലുത്താറില്ല. എന്നാല്‍ സഭക്കെതിരായ അവഗണനകള്‍ക്ക് മറുപടി നല്‍കാന്‍ അറിയാമെന്നും - [സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍ആക്കി ഏകീകൃത ഷിഫ്റ്റ്നിലവില്‍ വരുന്നു .](https://thekeralapost.com/archives/9037) - സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുള്‍പ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ഇനി ഏകീകൃത ഷിഫ്റ്റ് നിലവില്‍ വരുന്നു . അധികസമയം ജോലി ചെയ്താല്‍ ഓവർടൈം അലവൻസിനും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ദീർഘകാല ആവശ്യമായിരുന്നു കിടക്കകളുടെ എണ്ണം നോക്കാതെ ആശുപത്രികളിലെ ഷിഫ്റ്റ് സമ്ബ്രദായം ഏകീകരിക്കണമെന്നത്. 100ല്‍ അധികം കിടക്കകള്‍ ഉള്ള ആശുപത്രികളില്‍ നഴ്സുമാരുള്‍പ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് ഏർപ്പെടുത്തി, 2021ല്‍ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചെറിയ ആശുപത്രികള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനകള്‍ തൊഴില്‍ വകുപ്പിനെ സമീപിച്ചിരുനനു.നിലവില്‍ - [വയനാട് ഉരുള്‍പൊട്ടല്‍ : അതിജീവന പാതയില്‍ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടല്‍: മന്ത്രി എം.ബി രാജേഷ്](https://thekeralapost.com/archives/9033) - ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനർനിർമ്മിക്കാൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ്- പാർലമെന്ററി കാര്യാ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഉപജീവനമാർഗം നഷ്ടപ്പെട്ട മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നല്‍കുന്ന ഉപജീവന സംരംഭങ്ങളുടെ ധനസഹായം വിതരണം ചെയ്ത് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ ദുരന്തബാധിതരെ അതിവേഗം തിരികെ പിടിക്കുകയാണ് സർക്കാറെന്നും മന്ത്രി - [കൊച്ചിയില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി](https://thekeralapost.com/archives/9029) - കൊച്ചിയില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി നഗരമധ്യത്തിലെ അമ്മത്തൊട്ടിലിനരികിലാണ് പ്രസവിച്ച്‌ ഏതാനും മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മത്തൊട്ടിലിനരികിലെ പ്ലാവിൻചുവട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു നവജാത ശിശുവിനെ കണ്ടെത്തിയത്.തിങ്കളാഴ്ച്ച രാവിലെ ആറുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.2.6 കിലോഗ്രാമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലാണ് പ്രസവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. - [രാഷ്‌ട്രപതിയുടെ സന്ദര്‍ശനം: നഗരത്തില്‍ ഗതാഗത നിയന്ത്രണം](https://thekeralapost.com/archives/9025) - നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്നു കേരളത്തിലെത്തുന്നതിനെതുടര്‍ന്നു തിരുവനന്തപുരത്ത് ഇന്നും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി എട്ടു വരെയും നാളെ രാവിലെ ആറു മുതല്‍ രാത്രി 10 വരെയും മറ്റന്നാള്‍ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരത്തിലെ റോഡുകളില്‍ ഗതാഗത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടു വരെ ശംഖുംമുഖം ആള്‍സെയിന്‍റ്‌സ്, - [പാലക്കാട് മലയാളി സൈനികൻ വെടിയേറ്റ് മരിച്ച നിലയില്‍](https://thekeralapost.com/archives/9021) - കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് മലയാളി സൈനിക ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി 47 കാരനായ സനു ശിവരാമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് കോയമ്ബത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു. - [തുലാമാസം ഗുരുവായൂരില്‍ കല്ല്യാണത്തിരക്ക് ; ഞായറാഴ്ച നടന്നത് 187 കല്യാണങ്ങള്‍](https://thekeralapost.com/archives/9017) - തുലാമാസം പിറന്നതോടെ കണ്ണന്റെ സന്നിധിയില്‍ കല്യാണത്തിരക്കേറി . ഞായറാഴ്ച 187 വിവാഹങ്ങളാണ് നടന്നത്. തുലാം ആദ്യ ഞായര്‍ നല്ല മുഹൂര്‍ത്തമുള്ള ദിവസമായിരുന്നു. ചിങ്ങം കഴിഞ്ഞാല്‍ കല്യാണത്തിന് തിരക്കുള്ള മാസം തുലാം ആണ്. ഞായറാഴ്ച രാവിലെ അഞ്ചിന് താലികെട്ട് ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കി. രാവിലെ എട്ടിനുള്ളില്‍ 100 കല്യാണങ്ങള്‍ നടന്നു. കിഴക്കേനടപ്പുരയില്‍ കല്യാണക്കാരുടെ തിരക്ക് പ്രകടമാകാത്ത തരത്തിലായിരുന്നു ആസൂത്രണങ്ങള്‍. എന്നാല്‍, മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്ത് നിയന്ത്രണാതീതമായ തിരക്കനുഭവപ്പെട്ടു. കല്യാണക്കാര്‍ക്ക് ടോക്കണ്‍ നല്‍കുന്നതും ക്രമമനുസരിച്ച്‌ മണ്ഡപത്തിലേക്ക് വിടുന്നതും ഓഡിറ്റോറിയത്തിന്റെ - [50 വര്‍ഷം പഴക്കമുള്ള നിയമം റദ്ദാക്കി സൗദി അറേബ്യ; പ്രവാസികളായ തൊഴിലാളികള്‍ക്ക് പുതു സ്വാതന്ത്രം](https://thekeralapost.com/archives/9013) - തൊഴില്‍ മേഖലയില്‍ സുപ്രധാന പരിഷ്കരണവുമായി സൗദി അറേബ്യ. 50 വർഷം പഴക്കമുള്ള കഫാല സമ്ബ്രദായം സൗദി അറേബ്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിർത്തലാക്കി. വിദേശ തൊഴിലാളികളുടെ ജീവിത, തൊഴില്‍ അവകാശങ്ങള്‍ ഒരൊറ്റ കമ്ബനിയിലോ തൊഴിലുടമയിലോ ബന്ധിപ്പിക്കുന്ന സ്പോണ്‍സർഷിപ്പ് ചട്ടക്കൂടായിരുന്നു കഫാല. പുതിയ മാറ്റം 2025 ജൂണില്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ നിയമം നടപ്പിലാകുന്നത്. ഫാല സമ്ബ്രദായം നിർത്തലാക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉള്‍പ്പെടെ 13 ദശലക്ഷത്തിലധികം വിദേശ തൊഴിലാളികള്‍ക്ക് ഇത് അനുഗ്രഹമായി മാറും. എന്താണ് കഫാല - [അവധി ലഭിക്കാത്തതില്‍ മനംനൊന്ത് പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു](https://thekeralapost.com/archives/9009) - അവധി ലഭിക്കാത്തതില്‍ മനംനൊന്ത് തൃശൂർ വെള്ളിക്കുളങ്ങരയില്‍ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷൻ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയച്ച ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്‌റ്റേഷനിലെ ആള്‍ക്ഷാമം പരിഹരിക്കാൻ റൂറല്‍ എസ്പിക്ക് താത്പര്യമില്ലെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. അവധി ലഭിക്കാത്തിനാല്‍ അമ്മയുടെ ശസ്ത്രക്രിയ ഉള്‍പ്പടെ മാറ്റിവെക്കേണ്ടി വന്നിരുന്നു. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ മുഖത്ത് പരിക്കേറ്റ് പത്തിലധികം തുന്നലുണ്ട്. സ്റ്റേഷനില്‍ പൊലീസുകാരുടെ കുറവുണ്ടെന്നും ആവശ്യപ്പെട്ട പണം പിരിച്ചുകൊടുക്കാത്തുകൊണ്ടാണോ വെള്ളിക്കുളങ്ങര സ്‌റ്റേഷനോടുള്ള വിവേചനമെന്നും സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്. ഒൻപതുപേരുടെ കുറവ് പരിഹരിക്കാൻ റൂറല്‍ എസ്പിക്ക് - [നടൻ വിജയ്‌യുടെ ടിവികെയ്ക്ക് അംഗീകാരമില്ലന്ന നിര്‍ണായകമായ വെളിപ്പെടുത്തലുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍](https://thekeralapost.com/archives/9005) - നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) യ്ക്ക് അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു . അംഗീകൃത സംസ്ഥാന പാർട്ടിയായി യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങള്‍ ടിവികെ പാലിച്ചിട്ടില്ലെന്ന് കമ്മീഷന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകൻ നിരഞ്ജൻ രാജഗോപാല്‍ വാദിച്ചു. പോള്‍ ചെയ്യപ്പെട്ട ആറ് ശതമാനം വോട്ടോ, നിയമസഭയില്‍ 2 സീറ്റുകളോ, ലോക്‌സഭയില്‍ ഒരു സീറ്റോ നേടാനായില്ലെങ്കില്‍ ടിവികെയ്ക്ക് സംസ്ഥാന പാർട്ടിയായി - [മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു ; ജാഗ്രതാ നിര്‍ദേശം](https://thekeralapost.com/archives/9001) - മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കർവ് പിന്നിട്ട സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടു മണിക്കത്തെ കണക്കുകള്‍ പ്രകാരം ജലനിരപ്പ് 138.25 അടിയായിട്ടുണ്ട്. പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.ശനിയാഴ്ച പുലർച്ചേ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചിട്ടുണ്ട്. ജനങ്ങള്‍ - [ശിരോവസ്ത്രവിലക്ക്:മന്ത്രി വി.ശിവൻകുട്ടിക്ക് വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി, 'എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'](https://thekeralapost.com/archives/8997) - ശിരോവസ്ത്രവിലക്കില്‍ മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ' മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നല്ലത്, എന്നിട്ട് എന്തുണ്ടായി ? എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'-പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഇടപെടാൻ വൈകിയിട്ടില്ല. ഇത്തരം വിഷയത്തില്‍ മുഖ്യധാര പാർട്ടികള്‍ ഇടപെടണം. പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. കേരളത്തിന് അപമാനമാണ്. പ്രശ്‌നം ഊതി വീർപ്പിക്കാൻ ക്ഷുദ്രശക്തികള്‍ ശ്രമിച്ചു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. - [കെ.പി.സി.സിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നടപടി കെ.പി.സി.സി. പുനസംഘടനയില്‍ തഴയപ്പെട്ടതിനു പിന്നാലെ. പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും ചാണ്ടി വിശദീകരിച്ചതായി സൂചന](https://thekeralapost.com/archives/8993) - കെപിസിസിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. കെ.പി.സി.സി. പുനസംഘടനയില്‍ ചാണ്ടി ഉമ്മന്‍ തഴയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. പല പ്രധാനപ്പെട്ട ഗ്രൂപ്പുകളില്‍ നിന്നും വെള്ളിയാഴ്ച രവിലെ തന്നെ ചാണ്ടി പുറത്തു പോയതായാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച റാന്നിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയുടെ പൊതു യോഗത്തില്‍നിന്ന് ചാണ്ടി വിട്ടുനിന്നു. ഉദ്ഘാടകനായിരുന്നു അദ്ദേഹം. ഇന്നു പദയാത്രയിലും അദ്ദേഹം പങ്കെടുക്കുമോ എന്നതില്‍ അനിശ്ചിതാവസ്ഥയുണ്ട്. പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങള്‍ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ഏത് ഗ്രൂപ്പുകളില്‍നിന്നാണ് - [ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണം, അതിനായി നല്ല പ്രായത്തില്‍ കല്യാണം കഴിക്കണം : ചിദാനന്ദപുരി](https://thekeralapost.com/archives/8989) - കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ധർമ്മസന്ദേശ യാത്രയില്‍ ഹിന്ദു ജനസംഖ്യാ വർധനക്ക് ആഹ്വാനം. കോട്ടയം തിരുനക്കര ക്ഷേത്രമൈതാനിയില്‍ നടന്ന വിരാട് ഹിന്ദുസംഗമത്തിലാണ് യാത്രാ നായകനായ മാർഗദർശക മണ്ഡലം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഹിന്ദുക്കള്‍ ജനസംഖ്യ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഹിന്ദുവിൻറെ വീട്ടില്‍ മൂന്നില്‍ കുറയാതെ മക്കള്‍ വേണം. അതിനായി നല്ല പ്രായത്തില്‍ കല്യാണം കഴിക്കണം. നാല് കുട്ടികള്‍ ഉണ്ടായാല്‍ ഒരു കുട്ടിയെ സന്യാസിയാക്കണം. ഹിന്ദുധർമ്മ പരിപാലനം തുടരാൻ അത് ആവശ്യമാണ്. രണ്ട് പേർക്ക് ഒരുകുട്ടി എന്ന് തീരുമാനിച്ചാല്‍ - [ഹിജാബ് വിവാദം : രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തി, സര്‍ക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ട :മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി ശിവൻകുട്ടി](https://thekeralapost.com/archives/8985) - ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സ്കൂള്‍ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച്‌ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി.സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അഭിഭാഷകയുടെ പരാമർശങ്ങള്‍ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളില്‍ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു. - [നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തു; ചര്‍ച്ചകള്‍ക്ക് പുതിയ മധ്യസ്ഥൻ: കേന്ദ്രം സുപ്രീം കോടതിയില്‍](https://thekeralapost.com/archives/8981) - യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിഷയത്തില്‍ ഒരു പുതിയ മധ്യസ്ഥൻ ഇടപെട്ടിട്ടുണ്ടെന്നും, പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ഏക ആശ്വാസകരമായ കാര്യമെന്നും അറ്റോർണി ജനറല്‍ ആർ. വെങ്കിട്ടരമണി കോടതിയില്‍ പറഞ്ഞു. നേരത്തെ ഹർജി നല്‍കിയ കെ എ പോള്‍ ആണോ മധ്യസ്ഥൻ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിമിഷ പ്രിയയെ രക്ഷപ്പെടുത്താൻ നയതന്ത്ര - [5 ദിവസം രക്ഷയുണ്ടാകില്ല! 24 മണിക്കൂറില്‍ 204 എംഎം മഴ പെയ്തിറങ്ങാൻ സാധ്യത](https://thekeralapost.com/archives/8977) - തുലാവർഷം അതിശക്തമായതോടെ കേരളത്തില്‍ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ടും 7 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളത്ത് ഓറ‍ഞ്ച് അലർട്ടും തിരുവനന്തപുരം, - [ഗസ്സ യുദ്ധം അവസാനിച്ചു, ഖത്തറിന്റേത് ധീരമായ ഇടപെടല്‍: ഡോണള്‍ഡ് ട്രംപ്](https://thekeralapost.com/archives/8972) - ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിർത്തല്‍ കരാർ പൂർത്തിയാക്കുന്നതില്‍ ഖത്തർ വലിയൊരു സഹായമായിരുന്നുവെന്നും ഖത്തർ അമീർ വളരെ ധീരനാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഖത്തറിന്റെ സഹായം ആളുകള്‍ക്ക് മനസ്സിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ വളരെ ധീരരായിരുന്നു. ഖത്തറിന് ചില അംഗീകാരങ്ങള്‍ ലഭിക്കാൻ തുടങ്ങണമെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. കാലങ്ങളായി നിലനില്‍ക്കുന്ന നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ചും ട്രംപ് - [സിനിമയില്‍നിന്നും ഇനിയും പണമുണ്ടാക്കണം, മന്ത്രിസ്ഥാനം വലിച്ചെറിയാന്‍ ഒരുങ്ങി സുരേഷ് ഗോപി, കണ്ണൂരിലെ സദാനന്ദനെ മന്ത്രിയാക്കണമെന്ന് നടന്‍](https://thekeralapost.com/archives/8968) - കേരളത്തിലെ ബിജെപിയുടെ ഏക ലോക്‌സഭാ അംഗമായ തൃശ്ശൂര്‍ എംപി സുരേഷ് ഗോപി സിനിമാ അഭിനയത്തിലേക്ക് വീണ്ടും മടങ്ങുന്നു. സാമ്ബത്തിക ആവശ്യങ്ങള്‍ കാരണമാണ് ഈ തീരുമാനം. വരുമാനം പൂര്‍ണമായും നിന്നുപോയി. കൂടുതല്‍ വരുമാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ പൂര്‍ണസമയ രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നതോടെ സിനിമാ രംഗത്ത് നിന്ന് അകലുകയായിരുന്നു. മന്ത്രിസ്ഥാനം കൂടി ചുമലിലെത്തിയതോടെയാണ് അഭിനയം നിര്‍ത്തിയത്. രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ സിനിമകള്‍ പൂര്‍ണമായി നിര്‍ത്തി. പക്ഷേ, ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ വരുമാനം - [ശബരിമല സ്വര്‍ണക്കൊള്ള : അന്വേഷണം ഹൈദരാബാദിലേക്ക്](https://thekeralapost.com/archives/8964) - ശബരിമലയിലെ സ്വർണക്കൊള്ളക്കേസ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചു. കേസിലെ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദില്‍ സ്വർണപ്പണി സ്ഥാപനം നടത്തുന്നയാളുമായ നാഗേഷിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. നാഗേഷിന്റെ സഹായത്തോടെയാണ് പോറ്റി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് സ്വർണ്ണപ്പാളികള്‍ കൊണ്ടുപോയത് നാഗേഷിന്റെ സ്ഥാപനത്തിലേക്കാണ്. ഏകദേശം ഒരു മാസത്തോളം നാഗേഷാണ് സ്വർണ്ണം കൈവശം വെച്ചത്. ഈ സ്വർണ്ണം പിന്നീട് സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചതും ഇയാളാണ്. ഈ സാഹചര്യത്തില്‍ നാഗേഷിനെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ - [കരൂര്‍ ദുരന്തം; അന്വേഷണം സിബിഐയ്‌ക്ക് വിട്ട് സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതിക്ക് വിമര്‍ശനം](https://thekeralapost.com/archives/8960) - കരൂർ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സിബിഐ നിർദേശിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതിനായി മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. വ്യാജ കുറ്റങ്ങള്‍ ചുമത്തി തങ്ങളെ കുടുക്കാൻ ഡിഎംകെ സർക്കാർ പദ്ധതിയിട്ടതായി ടിവികെ നേതാക്കള്‍ ആരോപിച്ചു. വിജയ് വൈകി എത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർട്ടിയെ തളർത്താനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും ടിവികെ വ്യക്തമാക്കി. സിബിഐ അന്വേഷണം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തെ നടുക്കിയ - [എറണാകുളത്ത് ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ പിക്ച്ചറായി ഇട്ട യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്](https://thekeralapost.com/archives/8956) - ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചറായി ഇട്ട യുവാവിനെ പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്വദേശി 28 വയസുള്ള ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്ബാവൂരിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. അതിനിടെ രാത്രിയില്‍ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും, തന്റെ വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ചർ ആയി ഇടുകയും ചെയ്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ - [ശബരിമല സ്വര്‍ണപ്പാളി വിവാദം; ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചെത്തിക്കുമെന്ന് വി എൻ വാസവൻ](https://thekeralapost.com/archives/8952) - ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചെത്തിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഹൈക്കോടതി വിധിയും ഇതുവരെ സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണ്. കോടതിയുടെ നിലപാട് തന്നെയാണ് സർക്കാറിനും ഉള്ളത്. 2019 മാർച്ചിലും ജൂലൈയിലുമാണ് ശില്‍പം അറ്റകുറ്റപ്പണിക്ക് കൊണ്ട് പോയത്. ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ദ്വാരപാലക പീഠം കാണാനില്ലെന്ന് 17 ന് പറഞ്ഞ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. കൊള്ള വെളിച്ചത്ത് കൊണ്ടുവന്നത് സർക്കാരിന് ഏറെ സന്തോഷമുള്ള - [പ്രധാനമന്ത്രി ശബരിമലയിലേക്ക്?? സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍](https://thekeralapost.com/archives/8948) - പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സന്ദർശിച്ചേക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുകയും ശബരിമല കർമ്മസമിതിയുടെ പ്രമേയം പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണ കവർച്ചയില്‍ സർക്കാരിന് തടിയൂരാൻ ആവില്ലെന്നാണ് പുറത്തുവരുന്ന തെളിവുകളില്‍ സൂചിപ്പിക്കുന്നത്. ദേവസ്വം ബോർഡ് ദല്ലാള്‍മാരുടെ കൂട്ടായ്മയായി മാറിയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ശബരിമലയില്‍ ക്രൈം നടന്നിട്ടുണ്ട്. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം തന്നെ വേണം. ദേവസ്വം ബോർഡുകള്‍ - [എട്ടുമുക്കാലട്ടി എന്നത് നാടൻപ്രയോഗം'; അധിക്ഷേപത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി,](https://thekeralapost.com/archives/8944) - ശബരിമല സ്വർണപ്പാളി വിവാദത്തില്‍ കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്‍റെ കരങ്ങളില്‍പ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് പീഠം നഷ്ടമായെന്ന് പോറ്റി ആരോപണമുന്നയിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതിയും സർക്കാരും രണ്ട് ഭാഗങ്ങളിലല്ലെന്നും മുഖ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു. നിയമസഭയില്‍ നടത്തിയ എട്ടുമുക്കാലട്ടി എന്ന പ്രയോഗത്തെ കുറിച്ച്‌ മുഖ്യമന്ത്രി വിദശീകരിച്ചു. എട്ടുമുക്കാലട്ടിയെന്നത് നാടൻപ്രയോഗമാണ്. പ്രതിഷേധത്തനിടെ വാച്ച്‌ ആന്‍ഡ് - [സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്](https://thekeralapost.com/archives/8940) - 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ അവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. വെനസ്വേലയിലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല. വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ്. ഏഴ് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തിയെന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. സമാധാന നൊബേല്‍ ലഭിക്കുന്ന 20-ാമത്തെ വനിത കൂടിയാണ് മരിയ. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. നോര്‍വേയിലെ - ['ശബരിമലയിലെ സ്വര്‍ണം 100 കോടിക്ക് വരെ വാങ്ങാൻ ആളുണ്ട്, സിനിമാ മേഖലയിലേക്കടക്കം പോയിട്ടുണ്ട്, പിന്നില്‍ വമ്ബൻ സ്രാവുകള്‍'](https://thekeralapost.com/archives/8936) - ശബരിമലയിലെ സ്വർണപ്പാളി കാണാതായ വിഷയത്തില്‍ പ്രതികരണവുമായി ശില്‍പ്പി മഹേഷ് പണിക്കർ. ദ്വാരപാലക ശില്‍പ്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണത്തിന് ഡിവൈൻ വാല്യു വളരെ കൂടുതലാണെന്നും അതിനാല്‍ വലിയ തുകയ്‌ക്കായിരിക്കും വില്‍പ്പന നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പായിരിക്കണം നടന്നിട്ടുണ്ടാവുക. ഇതിന് പിന്നില്‍ വമ്ബൻ സ്രാവുകളാണ്. ഹൈക്കോടതി ഉത്തരവ് വന്നതോടെ നടന്നത് വലിയ കൊള്ളയാണെന്ന് വ്യക്തമായി. ശബരിമലയിലെ ദൈവിക ചൈതന്യത്തിനാണ് വില. സ്വർണപ്പാളി ഉള്‍പ്പെടെ വിറ്റിരിക്കാനാണ് സാദ്ധ്യത. സ്വർണം ഉരുക്കി നല്‍കുന്നതിനേക്കാള്‍ പാളി ഉള്‍പ്പെടെ - [മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു.](https://thekeralapost.com/archives/8932) - ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ. ഡോ. ആസാദ്‌ മൂപ്പൻ നിർവ്വഹിച്ചു.വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷമീർ ഇസ്മായിൽ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ കല്പറ്റ സൈബർ ക്രൈം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ.എ. 'റാഗിംഗും അനുബന്ധ വിഷയങ്ങളും' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള - [ഭൂട്ടാൻ വാഹനക്കടത്ത്; ദുല്‍ഖറിനെ വിളിച്ചുവരുത്തി ഇഡി](https://thekeralapost.com/archives/8928) - ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടൻ ദുല്‍ഖർ സല്‍മാനെ ഇഡി കൊച്ചിയിലേക്ക് വിളിപ്പിച്ചു. ചെന്നൈയില്‍ നിന്നും താരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തി. എളംകുളത്തെ വീട്ടിലേക്കാണ് ദുല്‍ഖർ എത്തുന്നത്. നടന്മാരായ ദുല്‍ഖർ സല്‍മാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ - [യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഡോ. ഷംഷീര്‍ വയലില്‍](https://thekeralapost.com/archives/8924) - യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി ബുർജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലില്‍ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച അബൂദബിയിലെ ഖസർ അല്‍ ബഹ്ർ കൊട്ടാരത്തില്‍, എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റും ബുർജീല്‍ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ പ്രൊഫസർ ഹുമൈദ് ബിൻ ഹർമല്‍ അല്‍ ഷംസിക്ക് നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രമുഖ എമിറാത്തി അർബുദരോഗ വിദഗ്ദൻ പ്രൊഫസർ ഹുമൈദിന് സമീപകാല അക്കാദമിക നേട്ടങ്ങളുടെ അംഗീകാരമായാണ് സ്വീകരണം നടന്നത്. യോഗത്തില്‍ - ['കുറ്റവാളികളെ ഒരുകാലത്തും സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ല, തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്താണ് ശീലം' ; സ്വര്‍ണപ്പാളി വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി](https://thekeralapost.com/archives/8919) - ശബരിമല ദ്വാരപാലകശില്‍പ്പത്തിലെ സ്വർണപ്പാളി തിരിമറിയില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. കുറ്റവാളികളെ ഒരുകാലത്തും സർക്കാർ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 'വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോർഡും വകുപ്പും സ്വീകരിച്ച നിലപാട്. ഒരുകുറ്റവാളികളെയും സംരക്ഷിക്കാൻ നിന്നിട്ടില്ല. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇവിടെ പറയുന്നില്ല. അന്വേഷണം - [അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു](https://thekeralapost.com/archives/8915) - അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ശാന്തകുമാറിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ ശാന്തകുമാറിനെ ഉടൻ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മണ്ണാർക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അട്ടപ്പാടിയിലെ പ്ലാമരം മേഖലയില്‍ പുലിയുടെ ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്ലാമരം സ്വദേശി തങ്കവേലുവിന്റെ പശുവിനെ ഇന്നലെ വൈകുന്നേരം പുലി ആക്രമിച്ചു കൊന്നു. പ്രദേശത്ത് ഭീതി പരത്തിയ പുലിയെ - [ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു](https://thekeralapost.com/archives/8911) - എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പ് നൽകുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും, പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലേയ്ക്കുള്ള - [സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനുനേരെ അതിക്രമം; കോടതിമുറിക്കുളളില്‍ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം](https://thekeralapost.com/archives/8907) - സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കുനേരെ കോടതി മുറിക്കുളളില്‍ അതിക്രമം. ജസ്റ്റിസിനുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമം നടത്തിയെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ കേസുകള്‍ പരാമർശിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. കോടതിമുറിക്കുളളിലേക്ക് അഭിഭാഷകൻ എത്തുകയും സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയായിരുന്നു. സുപ്രീംകോടതിയിലെ സുരക്ഷാ വിഭാഗം ജീവനക്കാർ അഭിഭാഷകനെ കോടതിമുറിയില്‍ നിന്ന് മാറ്റിയതോടെ സംഘർഷം അവസാനിച്ചു. ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. ഖജുരാഹോയില്‍ ഏഴടി ഉയരമുളള - [ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരൻ](https://thekeralapost.com/archives/8903) - ശബരിമല സ്വർണപാളി വിവാദത്തില്‍ സർക്കാറിനെ വിമർശിച്ച്‌ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. എല്ലാവരും നമ്മള്‍ നമ്ബർ വണ്‍ ആണെന്ന് മത്സരിച്ച്‌ പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം. സ്വർണപ്പാളി മോഷണത്തില്‍ നമ്മള്‍ ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. കെപിസിസി സാംസ്കാര സാഹിതി വേദിയില്‍ 'സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തില്‍ സംസാരിക്കുമ്ബോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്. 'എല്ലാവരും ആവർത്തിച്ച്‌ നമ്മള്‍ നമ്ബർ വണ്‍ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളില്‍ നമ്ബർ വണ്‍ ആണെന്നത് - [ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ ഹൈക്കോടതി](https://thekeralapost.com/archives/8899) - ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ ഹൈക്കോടതി. എ ഡി ജി പി എച്ച്‌ വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.എസ്‌ പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഒരു മാസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കണം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു.ഹൈക്കോടതിയുടെ തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്‌തു. കോടതി ഇടപെടലില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂർണ്ണമായും സർക്കാർ സഹകരിക്കുമെന്നും ഉറപ്പു നല്‍കി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു - [കഫ് സിറപ്പ് മരണം; കേരളത്തിലും ഫാര്‍മസികളില്‍ പരിശോധന](https://thekeralapost.com/archives/8895) - കഫ് സിറപ്പ് കഴിച്ച്‌ കുട്ടികള്‍ മരിക്കാൻ ഇടയായ സംഭവത്തില്‍ കേരളത്തിലും ജാഗ്രത. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്ബികളുകള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ് കേരളത്തില്‍ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളില്‍ നിന്നാണ് ഇത് ശേഖരിച്ചത്. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച്‌ കേരളത്തില്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നിഗമനം. കോള്‍ഡ്രിഫിന്റെ വില്‍പന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്‍ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല. ഈ കഫ് - ['പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്'; മോഹൻലാലിനെ ആദരിക്കുന്ന വേദിയിലെ എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി കെ.സി വേണുഗോപാല്‍](https://thekeralapost.com/archives/8890) - മോഹൻലാനിനെ ആദരിക്കുന്ന വേദിയിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിമർശനവുമായി കെ.സി വേണുഗോപാല്‍ എംപി. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പിആർ വർക്കിന്റെ ഭാഗമായി പരിപാടിയെ മാറ്റിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മോഹൻലാല്‍ കേരളത്തിൻ്റെ പൊതു സ്വത്താണ്. ദേശീയ പുരസ്കാരം കിട്ടിയതില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ല. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്‍ - ['ലീഗിന് നല്‍കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന് തുല്യം'; വിമര്‍ശനവുമായി പി. സരിന്‍](https://thekeralapost.com/archives/8886) - മുസ്ലിം ലീഗിനെതിരെ ഡോ. പി സരിന്‍. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന് തുല്യമാണെന്ന് സരിന്‍ വിമര്‍ശിച്ചു. മുസ്ലിം ലീഗ് സമം മുസ്ലിം എന്നാണ് പ്രചരിപ്പിക്കുന്നത്. അതൊടെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നു. ബിജെപിക്കാര്‍ക്ക് വളരാന്‍ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ - [മന്ത്രി മുഹമ്മദ് റിയാസും പിണറായി വിജയനും കെട്ടുംകെട്ടി ശബരിമലക്ക് പോയാല്‍ പോലും അയ്യപ്പഭക്തര്‍ ഇക്കൂട്ടരെ വിശ്വസിക്കാന്‍ പോകുന്നില്ല ; സന്ദീപ് വാര്യര്‍](https://thekeralapost.com/archives/8882) - മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദുക്കളിലെ മുനാഫിഖ് എന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. സിപിഐഎമ്മിന്റെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഇറങ്ങിയെന്നും സന്ദീപ് വാര്യര്‍ കടന്നാക്രമിച്ചു. കുന്ദമംഗലം പഞ്ചായത്തിലെ യൂത്ത് ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്. 'ഹിന്ദുക്കളിലെ മുനാഫിഖ് ആണ് പിണറായി വിജയന്‍. അതില്‍ ഒരു തര്‍ക്കവും വേണ്ട. നോമ്ബുനോറ്റ് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തനാണ് ഞാന്‍. മനസ്സ് വലിയ വിഷമത്തിലാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ് ഭക്തര്‍. ദേവസ്വം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും സിപിഐഎം - [കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല ; ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ്](https://thekeralapost.com/archives/8878) - ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു. സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ. ഇവിടെനിന്ന് അന്വേഷിച്ചാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവരില്ല. അങ്ങനെയെങ്കില്‍ അയ്യപ്പന്‍ അതിനു മാപ്പു നല്‍കില്ല. അതുകൊണ്ടാണല്ലോ അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഇങ്ങനെ ഒരു വിഷയം പൊന്തിവന്നത്. ഭക്തജനങ്ങളെ സംബന്ധിച്ച്‌ വൈകാരികമായുള്ള ബന്ധമാണ് ശബരിമല. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ചുപോകുന്ന - [സമ്ബന്നരായ ഭക്തരില്‍ നിന്ന് പണം തട്ടുന്ന ദേവസ്വം ജീവനക്കാരുടെ ഗൂഢസംഘം ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നു ; വിമര്‍ശനവുമായി വെള്ളാപ്പള്ളി](https://thekeralapost.com/archives/8874) - ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമ്ബന്നരായ ഭക്തരില്‍ നിന്ന് പണം തട്ടുന്ന ദേവസ്വം ജീവനക്കാരുടെ ഗൂഢസംഘം ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എസ്‌എന്‍ഡിപി മുഖപത്രമായ യോഗനാദം മാസികയുടെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സ്വയംഭരണാവകാശമുള്ള ദേവസ്വം ബോര്‍ഡുകളില്‍ സ്വയംഭരണം പേരിന് മാത്രമാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ അനുമതി വാങ്ങി കോടികളുടെ തട്ടിപ്പുകളാണ് നടത്തുന്നത്. മതേതര രാഷ്ട്രത്തില്‍ ക്ഷേത്രഭരണത്തില്‍ മാത്രം സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ട കാര്യമില്ല. ദേവസ്വം - [വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി 'ആസ്റ്റർ മിംസ് കാസർഗോഡ്' പ്രവർത്തനം ആരംഭിച്ചു.](https://thekeralapost.com/archives/8870) - 190 കോടി രൂപയുടെ നിക്ഷേപത്തിൽ 264 കിടക്കകളുള്ള അത്യാധുനിക ആശുപത്രി കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ എട്ടാമത്തെ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്തു.കർണാടക ആരോഗ്യ - കുടുംബക്ഷേമ മന്ത്രിദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി. കാസർഗോഡ്:രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ - [ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു](https://thekeralapost.com/archives/8866) - ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്സ് ഹൈറിസ്ക് ഇൻഡിക്കേറ്റ്ഡ് പേഷ്യൻ്റ്സ് റിക്വയറിംങ് ആഞ്ജിയോപ്ലാസ്റ്റി) കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെയും , ഹൃദയ സംബന്ധമായ അസുഖങ്ങളെ തരണം ചെയ്ത കുടുംബങ്ങളുടെ "ഹൃദയപൂർവ്വം" സംഗമവും ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവ്വഹിച്ചു. വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികളും സാങ്കേതിക മികവും നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ - [ദാദാ സാഹിബ് പുരസ്കാരം; മോഹൻലാലിനെ സര്‍ക്കാര്‍ ആദരിക്കും, ചടങ്ങ് ശനിയാഴ്ച തിരുവനന്തപുരത്ത്](https://thekeralapost.com/archives/8862) - ദാദാ സാഹിബ് പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ‌ ആദരിക്കുന്നു, ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിന് സർക്കാരിന്റെ ആദരവും അഭിനന്ദനവും ഒരുക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ‌ പങ്കെടുക്കും. മോഹൻലാലിന് കേരളത്തിന്റെ അഭിനന്ദനവും ആദരവും നല്‍കാൻ തലസ്ഥാനത്ത് വൻസ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു, മോഹൻലാലിന് ലഭിച്ച പുരസ്കാരം കേരളത്തിനു ലഭിച്ച ബഹുമതിയാണ്. സ്വീകരണ തീയതി മോഹൻലാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സൗകര്യം - [കായിക പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി കെ. എൻ. ബാലഗോപാല്‍](https://thekeralapost.com/archives/8858) - കായിക പരിശീലനത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാല്‍. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും അമച്വർ ബോക്സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കട ബസ് ബേയില്‍ കായിക താരങ്ങളെയും പരിശീലകരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാൻ ജില്ലയ്ക്കായി. കായിക പരിശീലന രംഗത്ത് അറിയപ്പെടുന്ന പല സ്ഥാപനങ്ങളും കൊല്ലത്തുണ്ട്. ഹോക്കി സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ചു. കർബലയിലെ ലാല്‍ ബഹദൂർ സ്റ്റേഡിയത്തില്‍ ഫ്ലഡ്ലൈറ്റ്, സിന്തറ്റിക് ട്രാക്ക് എന്നിവ നിർമിക്കാൻ - [144 പൊലീസുകാരെ പിരിച്ചുവിട്ടു; നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കി ചെന്നിത്തല](https://thekeralapost.com/archives/8851) - മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കി.സംസ്ഥാന പൊലീസ് സേനയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച്‌ നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കിയത്.നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമം സംബന്ധിച്ച്‌ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചർച്ച ആവശ്യപ്പെട്ട് റോജി എം ജോണ്‍ അടിയന്തര പ്രമേയ നോട്ടീസിനുമേലുള്ള ചര്‍ച്ചയിലെ - [പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി](https://thekeralapost.com/archives/8847) - പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത് എന്നതിനാല്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുക.പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് കോടതി വിലക്കിയിരുന്നു. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല. ഇതോടെ സര്‍വീസ് റോഡുകള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു.തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് വീണ്ടും വഴിതെളിച്ചത്. - [ഖദര്‍ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ല : വി ടി ബല്‍റാം](https://thekeralapost.com/archives/8843) - ഖദർ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ലെന്ന് കെപിസിസി വൈസ് പ്രിസിഡണ്ട് വി .ടി.ബല്‍റാം പറഞ്ഞു. ഒരോരുത്തരുടെയും രൂചിയും ആശ്വാസവും താല്‍പര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത് ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്.അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങള്‍ കുറവായിരുന്നു.ഇന്ന് ഖദർ വിലകൂടുതലുളള വസ്ത്രം കൂടിയാണ്.എന്നാല്‍ രാഷ്ട്രീയ സന്ദേശം കെമാറുന്നതില്‍ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും ബല്‍റാം കൂട്ടിച്ചേർത്തു കോഴിക്കോട് നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർത്ഥികള്‍ക്ക് ഒപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഖദറിനെ - [അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം , പമ്ബയില്‍ കാലുകുത്തുമ്ബോള്‍ പശ്ചാത്താപഭാരം കൊണ്ട് വിയര്‍ക്കും; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാല്‍](https://thekeralapost.com/archives/8839) - ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്ബയിലേക്ക് കാലുകുത്താന്‍ - [സ്വര്‍ണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തില്‍ വേദന ഉണ്ടാക്കി, 7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം വേണ്ട; കുമ്മനം രാജശേഖരൻ](https://thekeralapost.com/archives/8835) - സ്വർണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തില്‍ വേദന ഉണ്ടാക്കി, 7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം വേണ്ട; കുമ്മനം രാജശേഖരൻ ടുത്തതിന്‍റെ ഗിമ്മിക്കാണ് അയപ്പ സംഗമമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്വർണ്ണപ്പാളി കാണാതായ സംഭവത്തില്‍ എന്തുകൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നില്ല. അയ്യപ്പ സംഗമത്തില്‍ സുതാര്യത വരണമെങ്കില്‍ കുറ്റക്കാരെ കണ്ടെത്തണം. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇത്രയും സ്വർണം നഷ്ടപ്പെട്ടതില്‍ സർക്കാരിന് എന്താണ് വിശദീകരിക്കാൻ ഉള്ളത്. കോടതിയിലാണ് കേസ് എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അയ്യപ്പ - [നിയമലംഘനങ്ങളൊന്നുമില്ല; ഹിൻഡൻബര്‍ഗ് കേസില്‍ അദാനി ഗ്രൂപ്പിന് സെബിയുടെ ക്ലീൻ ചിറ്റ്](https://thekeralapost.com/archives/8830) - യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച്‌ നല്‍കിയ ആരോപണങ്ങളില്‍ നിന്ന് അദാനി ഗ്രൂപ്പിനെയും അതിന്റെ ചെയർമാൻ ഗൗതം അദാനിയെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വ്യാഴാഴ്ച കുറ്റവിമുക്തരാക്കി. ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് കൃത്രിമം കാണിക്കുവെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ആയിരുന്നു ഹിന്‍ഡന്‍ഹര്‍ഗ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. എന്നാല്‍ ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സെബി വ്യക്തമാക്കി. ലിസ്റ്റിംങ് കരാറിന്റെ ലംഘനം കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ തന്നെ ഇനി അദാനി ഗ്രൂപ്പിനെതിരെ ഒരു നടപടിയും ഇല്ലെന്നുമാണ് സെബിയുടെ - [വികസന പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരമായ മാതൃകകള്‍ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/8825) - വികസന പ്രവർത്തനങ്ങളില്‍, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്ബോള്‍ നമുക്ക് സുസ്ഥിരമായ മാതൃകകള്‍ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളില്‍ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതല്‍ മികവുറ്റ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങള്‍ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോക ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയെ - [വഖഫ് വ്യവസ്ഥകളുടെ സ്‌റ്റേ കേന്ദ്രത്തിനേറ്റ കനത്തപ്രഹരം : മന്ത്രി വി അബ്ദുറഹിമാൻ](https://thekeralapost.com/archives/8821) - വഖഫ് ഭേദഗതി നിയമത്തിലെ തികച്ചും ഭരണഘടനാവിരുദ്ധമായ ചില വ്യവസ്ഥകള്‍ സ്‌റ്റേ ചെയ്ത സുപ്രീം കോടതി വിധി കേന്ദ്ര സർക്കാറിനുള്ള കനത്ത തിരിച്ചടിയാണെന്ന് വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. 'വഖഫ് നിയമ ദേദഗതി കടുത്ത അനീതിയാണെന്ന കേരള സർക്കാരിന്റെ നിലപാട് ഈ വിധിയിലൂടെ സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനുള്ള നീക്കത്തിനുള്ള കനത്ത പ്രഹരമാണ് ഭാഗികമായി സ്‌റ്റേ ചെയ്തു കൊണ്ടുള്ള വിധി. വഖഫ് ചെയ്യാൻ 5 വർഷം മുസ്ലീം ആയിരുന്ന ആള്‍ക്കേ - [സാമൂഹികവും സാമ്ബത്തികവുമായ പരിമിതികള്‍ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ നേടുന്നതിന് തടസ്സമാകരുത്: മുഖ്യമന്ത്രി പിണറായി വിജയൻ](https://thekeralapost.com/archives/8817) - സാമൂഹികവും സാമ്ബത്തികവുമായ പരിമിതികള്‍ വിദ്യാർഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതിന് തടസ്സമാകരുതെന്നാണ് സംസ്ഥാന സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴില്‍ ആയിരത്തിലധികം വിദ്യാർഥികള്‍ക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതി പദ്ധതിയിലൂടെ ഇതുവരെ 1,104 വിദ്യാർഥികള്‍ക്ക് സ്‌കോളർഷിപ്പുകള്‍ ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി കേരളത്തിന്റെ സാമൂഹ്യ വികാസത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം - [ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി : മന്ത്രി പി. രാജീവ്](https://thekeralapost.com/archives/8813) - ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കി വ്യവസായരംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോർപ്പറേഷൻ ബിസിനസ് പാർക്കില്‍,ആർ സി സി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ തറക്കല്ലിടല്‍ കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളില്‍ ഒന്നാണിത്.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പുവെച്ചവയില്‍ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി . മറ്റു - [വായ്‌പ തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം കടം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ആലോചിച്ച്‌ ആര്‍ബിഐ](https://thekeralapost.com/archives/8809) - കിട്ടാക്കടങ്ങളുടെ ഒരു സമ്ബദ് ഘടനയാകരുത് ഇന്ത്യ എന്ന മുന്‍കരുതലിന്റെ ഭാഗമായി ചെറിയ വായ്‌പകളെടുത്ത് തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം വായ്‌പ നല്‍കിയ കമ്ബനികള്‍ക്ക് കൊടുക്കുന്നതിനെക്കുറിച്ച്‌ റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നു. ഏറ്റവും കൂടുതല്‍ കുടിശ്ശികയായി മാറുന്നത് ഒരു ലക്ഷത്തില്‍ താഴെയുള്ള കുട്ടിവായ്‌പകളാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വായ്‌പകള്‍ തിരിച്ചടക്കാത്തവരുടെ മേല്‍ ചെറിയ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചാല്‍ അവര്‍ വായ്‌പ തിരിച്ചടവ് മുടക്കില്ല എന്നാണ് റിസര്‍വ്വ് ബാങ്ക് കരുതുന്നത്. ഇന്നത്തെ നിലയില്‍ മൊബൈല്‍ ഫോണ്‍ ആണ് ഒരു ശരാശരി - [കേരളം ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ല, എല്ലാം പരിഹരിച്ചുവെന്ന് പറയാനാകില്ല; രാജീവ് സദാനന്ദന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ കെ ശൈലജ](https://thekeralapost.com/archives/8805) - മുൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദൻ ഉന്നയിച്ച വിമർശനങ്ങള്‍ക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ രംഗത്തെത്തി. കേരളം ആരോഗ്യരംഗത്ത് ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ലെന്നും, ആരും അങ്ങനെ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പല കാര്യങ്ങളും ഇനിയും പരിഹരിക്കാനുണ്ടെങ്കിലും സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി. 2016-ല്‍ ശിശുമരണം 12 ആയിരുന്നെങ്കില്‍, 2020-ല്‍ അത് അഞ്ചായി കുറഞ്ഞു. അമേരിക്കയെക്കാള്‍ പോലും മികച്ച നിലയിലാണ് കേരളം. മാതൃമരണ - [അര്‍ബൻ കോണ്‍ക്ലേവ് ചരിത്ര മുഹൂര്‍ത്തം:മന്ത്രി എം.ബി രാജേഷ്](https://thekeralapost.com/archives/8801) - കേരള ചരിത്രത്തിലെ മഹത്തായ മുഹൂർത്തമാണ് കേരള അർബൻ കോണ്‍ക്ലേവ് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കോണ്‍ക്ലേവ് ഒരു തുടക്കമല്ല, മറിച്ച്‌ ഒരു വർഷം നീണ്ടുനിന്ന ആശയ കൈമാറ്റങ്ങളുടെയും സംവാദങ്ങളുടേയും പരിസമാപ്തിയാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധർ ഈ പ്രക്രിയയില്‍ പങ്കാളികളായിരുന്നു. കേരളത്തിലെ നഗരവല്‍ക്കരണത്തെ സ്വാഭാവിക പ്രക്രിയയായി കാണാൻ കഴിയില്ല. സാധാരണഗതിയില്‍ നഗരത്തിലേക്ക് ആളുകള്‍ കുടിയേറുകയും ഘട്ടം ഘട്ടമായി നഗരം - [സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച്‌ വില്‍പന നടത്താം: കരട് ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ](https://thekeralapost.com/archives/8797) - സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച്‌ വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാർക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച്‌ വിലയില്‍ വീണ്ടും വർദ്ധനവ് ഉണ്ടാകും. ഇപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും - [ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.](https://thekeralapost.com/archives/8793) - 250,000 യുഎസ് ഡോളർ സമ്മാനത്തുകയുളള അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്‌റ്റേർഡ് നഴ്‌സുമാർക്ക് നവംബർ 10ന് മുൻപ് ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. ദുബായ്/കോഴിക്കോട്: നഴ്‌സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്‌റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളറാണ് സമ്മാനത്തുക. രോഗീ പരിചരണം, നഴ്‌സിങ്ങ് രംഗത്തെ നേതൃപാഠവം, നഴ്‌സിങ്ങ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന - [മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു](https://thekeralapost.com/archives/8789) - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. 13 വർഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡൻറ്, സ്പീക്കർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്ബാവൂർ എംഎല്‍എ ആയിരുന്നു.1991 മുതല്‍ 95 വരെ സ്പീക്കറായി പ്രവർത്തിച്ചിട്ടുണ്ട്. 1995ല്‍ - [നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി](https://thekeralapost.com/archives/8785) - നടന്‍ സൗബിന്‍ ഷാഹിറിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണ് സൗബിന്‍ ഷാഹിര്‍.സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്സിനെതിരെ കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു സിറാജ് പരാതിയില്‍ - [അയ്യപ്പസംഗമം നടത്താം; പമ്ബയുടെ വിശുദ്ധി കാത്ത് സൂക്ഷിക്കണം-ഹൈക്കോടതി](https://thekeralapost.com/archives/8781) - തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ബോര്‍ഡിന് അയ്യപ്പ സംഗമം നടത്താമെന്നും പമ്ബയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ചില നിര്‍ദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. സംഗമത്തിന്റെ ഭാഗമായി പമ്ബയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയിട്ടുള്ളത്. ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് - [എൻഎച്ച്‌ 66: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്ററിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു;മന്ത്രി മുഹമ്മദ് റിയാസ്](https://thekeralapost.com/archives/8777) - എൻഎച്ച്‌ 66ന്റെ കാസർഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെയുള്ള 444 കിലോമീറ്റർ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം പങ്കുവെച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച വിവരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നു.എൻഎച്ച്‌ 66 ൻറെ കാസർഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റർ പ്രവൃത്തി - [ഭൂമി കുലുങ്ങുന്നതായി തോന്നി, പുക ഉയര്‍ന്നപ്പോഴാണ് സത്യം മനസിലായത്'; ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഞെട്ടി ജനങ്ങള്‍](https://thekeralapost.com/archives/8773) - ഖത്തറില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍. സ്ഫോടനങ്ങള്‍ നടന്ന സമയത്ത് ഭൂമി കുലുങ്ങുന്നതായി തോന്നി എന്നാണ് പ്രദേശവാസി പ്രതികരിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ ആളുകള്‍ ഭയത്തോടെ തെരുവിലൂടെ ഓടുന്നതും ദൂരെയായി പുക ഉയരുന്നതും കാണാം.യുഎഇയിലെ ഒരു താമസക്കാരി ദോഹയിലുള്ള തൻ്റെ കുടുംബാംഗങ്ങള്‍ക്ക് ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടെന്ന് പറഞ്ഞു. 'സ്ഫോടനത്തിൻ്റെ ശക്തിയില്‍ ഭൂമി കുലുങ്ങുന്നതായി തോന്നി,' ദുബായ് നിവാസിയായ റീം ഖലീജ് ടൈംസിനോട് പറഞ്ഞു. തൻ്റെ കുടുംബം സുരക്ഷിതരാണെന്നും അവർ അല്‍ ഗറാഫ - [നേപ്പാള്‍ പ്രതിസന്ധി: മുൻ പ്രധാനമന്ത്രി ഝല നാഥ് ഖനാലിന്റെ ഭാര്യ ജീവനോടെ വെന്തുമരിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ സൈന്യം നേതൃത്വം നല്‍കുന്നു, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും രാജിക്ക് ശേഷം അടുത്തത് എന്ത്?](https://thekeralapost.com/archives/8769) - ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് നേപ്പാള്‍ സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍, വൈകുന്നേരം പ്രതിഷേധക്കാര്‍ വിമാനത്താവള പരിസരത്ത് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം നേപ്പാള്‍ സൈന്യം ഏറ്റെടുത്തു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് ദിവസേന ആറ് വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ ചൊവ്വാഴ്ച നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയും നേപ്പാള്‍ എയര്‍ലൈന്‍സും ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാന - [ചക്രത്തിനടിയില്‍ നാരങ്ങവെച്ച്‌ മുന്നോട്ടെടുത്തു; പുതിയ ഥാര്‍ ഒന്നാംനിലയില്‍നിന്ന് തലകീഴായി താഴേക്ക്](https://thekeralapost.com/archives/8765) - പുതിയ വാഹനം വാങ്ങിയശേഷം പൂജ നടത്തുന്നതും നാരങ്ങയുടെ മേല്‍ കയറ്റിയിറക്കുന്നതുമൊക്കെ പലരുടെയും പതിവാണ്. വിശ്വാസത്തിൻറെ ഭാഗമായി നടത്തിയ ഇത്തരമൊരു നീക്കം വൻ ദുരന്തമായി മാറിയതിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ നിർമ്മാണ്‍ വിഹാറിലെ മഹീന്ദ്ര ഷോറൂം. പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേല്‍ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം ഷോറൂമിൻറെ ഒന്നാംനിലയില്‍നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. മാനി പവാർ എന്ന യുവതിക്കാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാർ ഏറ്റുവാങ്ങാനാണ് - ["ലൈംഗികാരോപണങ്ങളില്‍ രാഹുലിനെതിരെ മൊഴി നല്‍കില്ല, നിയമനടപടിക്ക് താല്‍പ്പര്യമില്ല"; അന്വേഷണ സംഘത്തോട് യുവതികള്‍](https://thekeralapost.com/archives/8761) - പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലവില്‍ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാൻ തയ്യാറല്ലെന്ന് യുവതികള്‍. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യം ഇല്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ ഇപ്പോള്‍ താല്‍പ്പര്യം ഇല്ലെന്നാണ് യുവതികള്‍ അറിയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ ഇവർ പരാതി നല്‍കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ കേസുകള്‍ ദുർബലമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ - ['അയ്യപ്പസംഗമം സര്‍ക്കാരിന്‍റെ കാപട്യം, ജനങ്ങള്‍ തിരിച്ചറിയും, കേരളത്തിലേത് നാണംകെട്ട പൊലീസ് സേന'; വി ഡി സതീശൻ](https://thekeralapost.com/archives/8755) - സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തെ കാപട്യമെന്നു വിശേഷിപ്പിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സിപിഎം തന്നെ ആചാരലംഘനങ്ങള്‍ക്കെതിരെ നവോത്ഥാന മതില്‍ ഉണ്ടാക്കിയവരാണ്, എന്നാല്‍ ഇപ്പോള്‍ ഭക്തജനങ്ങളുടെ വികാരങ്ങളെ രാഷ്ട്രീയലാഭത്തിനായി വിനിയോഗിക്കുകയാണെന്നു സതീശൻ ആരോപിച്ചു. തൃശ്ശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെയും അദ്ദേഹം കടുത്ത ഭാഷയില്‍ അപലപിച്ചു. മര്‍ദനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കണമെന്നും, സംഭവത്തെക്കുറിച്ച്‌ പൊലീസിന്‍റെ ഭാഗത്ത് നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. - [പൊലീസ് ഏമാന്മാരുടെ മൂന്നാംമുറ, ദൃശ്യം പുറത്തുവന്നിട്ടും ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ ; സസ്പെൻഡ് ചെയ്യാതെ സംരക്ഷകരായി മുതിര്‍ന്ന ഉദ്യോഗസ്ഥരും; ഒത്തുതീര്‍പ്പിന് 20 ലക്ഷം വാഗ്ദാനം ചെയ്തതായി യുവാവ്](https://thekeralapost.com/archives/8751) - കുന്നംകുളത്ത് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച്‌ മുതിർന്ന ഉദ്യോഗസ്ഥർ. യുവാവിനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാത്തത് ഉള്‍പ്പെടെ നിരവധി വീഴ്ചകളാണ് ഉണ്ടായത്. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും വകുപ്പുതല നടപടികള്‍ കൈക്കൊള്ളാൻ മടിക്കുകയാണ് ഉദ്യോഗസ്ഥർ. ദൃശ്യം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടും ദുർബല വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്. പൊലീസ് സ്റ്റേഷനിലെ പൊലീസ് ഗുണ്ടായിസത്തെ കുറിച്ച്‌ വ്യക്തമാക്കുന്നതായിരുന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. അന്വേഷണ റിപ്പോർട്ടില്‍ മൂന്നാംമുറയെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. - [അന്ന് നിയമസഭയുടെ ഫോട്ടോ എടുക്കുമ്ബോള്‍ പോലീസ് ഓടിച്ചു, ഇന്ന് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസ്സദ്യ കഴിക്കാൻ കഴിഞ്ഞു -ബേസില്‍ ജോസഫ്](https://thekeralapost.com/archives/8747) - 'മുണ്ടുടുത്ത് ആദ്യമായാണ് ഒരു പൊതുവേദിയില്‍ വരുന്നത്. അതിന്റെ ടെൻഷനുണ്ട്'- ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ അവസ്ഥ പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരി പടർന്നു. ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം മുണ്ട് മുറുക്കിയുടുക്കാനുള്ള 'വെല്‍ക്രോ' ബെല്‍റ്റാണെന്ന് ഇന്നാണ് അറിഞ്ഞതെന്നും ബേസില്‍ തമാശ പങ്കിട്ടു. പഠനവും ടെക്‌നോപാർക്കിലെ ജോലിയുമായി കുറേ വർഷങ്ങള്‍ ചെലവഴിച്ച സ്ഥലമാണ് തിരുവനന്തപുരം. അന്ന് നിയമസഭയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച തന്നെ പോലീസ് ഓടിച്ചുവിട്ടിട്ടുണ്ട്. ഇന്ന് അതേ നിയമസഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിക്കൊപ്പമിരുന്ന് - [അമ്മയുടെ പുതിയ സാരഥികള്‍ വനിതകളായത് നല്ല കാര്യമെന്ന് മോഹന്‍ലാല്‍](https://thekeralapost.com/archives/8743) - അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ സാരഥികള്‍ വനിതകളായത് നല്ലതെന്ന് മോഹന്‍ലാല്‍.എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നിലാണ്. അമ്മയിലും അത് നടന്നു. വിജയിച്ചവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കൂട്ടായ പ്രവര്‍ത്തനം നടക്കും. സംഘടനയില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മോഹന്‍ലാല്‍ മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് ശബരിമലയില്‍ പ്രാര്‍ത്ഥന നടത്തിയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.31 വര്‍ഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.നടി ശ്വേത മേനോനാണ് സംഘടനയെ നയിക്കുന്നത്. കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി, ലക്ഷ്മിപ്രിയയും - [ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു; രാഹുലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍](https://thekeralapost.com/archives/8739) - കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച്‌ സന്ദേശം അയച്ചു, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സ്ത്രീകളെ പിന്തുടർച്ച്‌ ശല്യം ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി - [മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത](https://thekeralapost.com/archives/8735) - മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നത് ചായ കുടിച്ചാണ്..എന്നാല്‍ പാലിന് വില കൂട്ടനാണ് മില്‍മയുടെ തീരുമാനം. ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത.ഉല്‍പാദന ചെലവ് കൂടുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.മില്‍മ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു മില്‍മ വർധിപ്പിച്ചത്.നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ - [കോളേജ് അദ്ധ്യാപികയുടെ അപകട മരണം: അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്](https://thekeralapost.com/archives/8728) - ഓണാഘോഷത്തിനായി കോളേജിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ അപകടത്തില്‍ കോളേജ് അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തില്‍ പൊലീസ്.ചക്കാന്തറ കൈകുത്തി പറമ്ബ് ഗേസ് കേ കോളനിയില്‍ വിപിന്റെ ഭാര്യയും കോയമ്ബത്തൂ‌ർ എ.ജെ.കെ കോളേജിലെ എച്ച്‌.ഒ.ഡിയുമായ ആൻസി(36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സർവീസ് റോഡില്‍ അപകടം നടന്നത്. ഒരു യുവതി പരുക്കേറ്റ് റോഡില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വാളയാർ പൊലിസും നാട്ടുകാരും ചേർന്ന് ആൻസിയെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് വച്ച്‌ - [ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാതവയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കും - ഡോ.ആസാദ്‌ മൂപ്പൻ](https://thekeralapost.com/archives/8722) - കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സ്ഥാപക ചെയർമാൻ ഡോ.ആസാദ്‌ മൂപ്പൻ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെയും വയനാടിന്റെയും മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പ്രദേശത്തിന്റെ ആരോഗ്യ മേഖലയുടേത് ഉൾപ്പെടെ സാമൂഹിക, സാമ്പത്തിക,സാംസ്കാരിക,വിനോദ സഞ്ചാര മേഖലകളിലെ മുന്നേറ്റത്തിനും അതുവഴി നാടിന്റെ സമഗ്ര വളർച്ചയ്ക്കും വഴിയൊരുക്കും. ചുരത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ തീരണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്‌നത്തിന്റെ - [ജാപ്പനീസ് പ്രധാനമന്ത്രിയോടൊപ്പം ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് മോദി; ഇന്ത്യ- ജപ്പാൻ ബഹിരാകാശ ദൗത്യത്തിന് ധാരണ; പ്രധാനമന്ത്രിയുടെ നിര്‍ണായക സന്ദര്‍ശനം](https://thekeralapost.com/archives/8716) - ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങളെ കുറിച്ച്‌ ചർച്ച്‌ ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. ടോക്കിയോയില്‍ നിന്ന് സെൻഡായിയിലേക്കാണ് ഇരുവരും യാത്ര ചെയ്തത്. പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ജപ്പാനീസ് പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചു. സെൻഡായിയില്‍ എത്തിയ ഇരുവരും ഈസ്റ്റ് ജപ്പാൻ റെയില്‍വേ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ രണ്ട് ലോക്കോ പൈലറ്റിനെ സന്ദർശിച്ചു. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. സെമികണ്ടക്ടർ പ്ലാന്റ്, ബുള്ളറ്റ് - [ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹം: വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം](https://thekeralapost.com/archives/8712) - ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍, സ്വീകരിച്ച നടപടികളെക്കുറിച്ച്‌ തന്ത്രിയുടെ കുറിപ്പ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ ഭരണ സമിതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടി റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം സ്വദേശി ആര്‍. രാജശേഖരന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജി സപ്തംബര്‍ പതിനൊന്നിന് പരിഗണിക്കും. 2016 ല്‍ സുപ്രീംകോടതിയില്‍ സമര്‍പിച്ച അമിക്കസ് ക്യൂറി - [കണ്ണൂര്‍ കീഴറ സ്ഫോടനം; കൊല്ലപ്പെട്ടത് ചാലാട് സ്വദേശി അനൂപ് മാലികിൻ്റെ സഹോദരൻ മുഹമ്മദ് ആഷാം](https://thekeralapost.com/archives/8708) - കണ്ണപുരം കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപെന്ന് പൊലീസ് പറഞ്ഞു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂർ പൊടികുണ്ടിലെ വീട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് പഴയങ്ങാടി മാട്ടൂല്‍ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടില്‍ നിന്ന് മൃതദേഹം - [രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിത്വം തെളിയിക്കണം; കടുത്ത നിലപാടെടുത്ത് എഐസിസി`](https://thekeralapost.com/archives/8703) - ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. പാലക്കാട് വലിയ കോലാഹലം ഉണ്ടാകുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്‍മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴുമെന്നും സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കി. പോക്സോ കേസില്‍ പ്രതിയായ യെദ്യൂരപ്പ ഇപ്പോഴും പാര്‍ലമെന്ററി ബോര്‍ഡില്‍ തുടരുന്നുണ്ടെന്നും ഇതാണോ ബിജെപിയുടെ രാഷ്ട്രീയ ധാര്‍മ്മികതയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. 'എന്റെ പഴയ പാര്‍ട്ടിയായ ബിജെപി, അവരാണ് പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത്. അവര്‍ - [രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിത്വം തെളിയിക്കണം; കടുത്ത നിലപാടെടുത്ത് എഐസിസി](https://thekeralapost.com/archives/8699) - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും രാഹുലില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്. എന്നാല്‍, പൊതുമധ്യത്തില്‍ രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്നാണ് നേതാക്കള്‍ പറയുന്നത്. ## Categories - [News Post](https://thekeralapost.com/archives/category/news-post) - Your blog category - [NEWS](https://thekeralapost.com/archives/category/news) - [WORLD](https://thekeralapost.com/archives/category/world) - [SPORTS](https://thekeralapost.com/archives/category/sports) - [HEALTH](https://thekeralapost.com/archives/category/health) - [MARKETING FEATURE](https://thekeralapost.com/archives/category/marketing-feature) - [BUSINESS](https://thekeralapost.com/archives/category/business) - [SPECIAL FEATURES](https://thekeralapost.com/archives/category/special-features) - [ENTERTAINMENT](https://thekeralapost.com/archives/category/entertainment) - [AUTOMOTIVE](https://thekeralapost.com/archives/category/automotive) - [TECH UPDATES](https://thekeralapost.com/archives/category/tech-updates)