• 23 Sep 2023
  • 03: 49 AM
Latest News arrow
കോഴിക്കോട്: സാഹിത്യ സാംസ്‌കാരിക രംഗത്തെ നിസ്തുല സംഭാവനയ്ക്കുളള ദേശാഭിമാനി അവാര്‍ഡ് എംടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ചേര്‍ന്ന് സമര്‍പ്പിച്ചു.  എംടിയുടെ ചലച്ചിത്രങ്ങളുടേയും എംടിയെക്കുറിച്ചുള്ള ചിത്ര
കാലടി: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പോരാടന്‍ എഴുത്തുക്കാരുടെ സേന ഉണ്ടായില്ലെന്ന് സാഹിത്യകാരി എം ലീലാവതി. സൈലന്റ്വാലി പദ്ധതിക്കെതിരെ പോരാടിയതുപോലെ എന്‍ഡോസള്‍ഫാന്‍ ദുരന്തവും എഴുത്തുകാര്‍ ഏറ്റെടുക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതില്‍ ഓരോ എഴുത
അവാര്‍ഡ് വിതരണത്തിലൂടെ അര്‍ഹതയുള്ളവര്‍ അരികിലേക്ക് മാറുകയും മൂന്നാംകിടയിലുള്ളവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്ന രീതി വ്യാപകമായി വരികയാണെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ വടക്കേടത്ത്. അവാര്‍ഡുകള്‍ രൂപപ്പെടുന്നതും അത് ചീത്തവഴിയിലൂടെ സമ്
<p>ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌ക്കാരം. നിലവില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ് പ്രഭാവര്‍മ്മ. എഴുത്തുകാരന്‍, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങീ നിരവധി
വാഷിംങ്ടണ്‍: നൊബേല്‍ പുരസ്‌കാരജേതാവും സാമ്പത്തിക ശാസ്ത്രഞ്ജനുമായ തോമസ് ഷെല്ലിംങ് (95)അന്തരിച്ചു. മെരിലാന്‍ഡിലെ ബെത്സാദയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മരണകാരണം എന്താണെന്നു പുറത്തുവിട്ടിട്ടില്ല. 2005 ല്‍ സാമ്പത്തിക ശാസ്ത്രത്തിനുളള നൊബോല്
ഈ വര്‍ഷത്തെ സാഹിത്യ നൊബൈല്‍ ഏറ്റുവാങ്ങാന്‍ ബോബ് ഡിലന്‍ എത്തില്ല. റോക്ക് ഇതിഹാസത്തിന് പുരസ്‌കാര സ്വീകരണത്തിനായി മാറ്റി വയ്ക്കാന്‍ സമയമില്ലാത്തതിനാലാണ് ഡിസംബര്‍ പത്തിന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന നൊബേല്‍ പുരസ്‌കാരദാന ചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന്
ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവി വി മധുസൂദനന്‍ നായര്‍ക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റ് സിവി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും കവി റഫീഖ് അഹമ്മദ്, നിരൂപക എസ് ശാരദക്കുട്ടി എന്നിവര്‍ അ
തിരുവനന്തപുരം: 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഇന്ന് ഉച്ചയ്ക്ക് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ സി രാധാകൃഷ്ണന്റെ വസതിയിലെത്തി പുരസ്‌കാര വിവരം അദ്ദേ
ലണ്ടന്‍: ഇത്തവണത്തെ മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്. അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന 'ദ സെല്‍ഔട്ട്' എന്ന നോവലാണ് പോള്‍ ബീറ്റിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്ത
ബസ് സ്റ്റോപ്പിലോ റെയില്‍വേ സ്‌റ്റേഷനിലോ ഇരുന്ന് മടുക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരും ചെയ്യുന്നത് പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ കൈയ്യിലെടുക്കുക എന്നതാണ്. ഇന്റര്‍നെറ്റ് ഓണാക്കി ഫേസ്ബുക്കും വാട്‌സ്ആപ്പും മുതല്‍ സകല ആപുകളും സമയം പോകാന്‍ നല്ല സഹായികളാണ്.

Pages