• 08 Jun 2023
  • 04: 20 PM
Latest News arrow
ബ്രാട്ടിസ്ലാവ: ബാള്‍ട്ടിക് രാജ്യമായ സ്ലോവാക്യക്ക് പ്രഥമ വനിതാ പ്രസിഡന്റ്. രാജ്യത്തിന്റെ അഞ്ചാമത്തെ പ്രസിഡന്റായി സുസാന കാപുറ്റോവ അധികാരമേല്‍ക്കും. അഭിഭാഷകയായ സുസാന, നിലവിലെ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായ മാറോസ് സെഫ്‌കോവികിനെയാണ് പരാജയപ്പെടുത്തിയത്. രണ്
ഇന്ത്യയിലെ ആദ്യത്തെ വനിതാ മറൈന്‍ പൈലറ്റാണ് രേഷ്മ നിലോഫര്‍ നാഹ. ഹൂഗ്ലി നദിയിലെ പൈലറ്റായി 2018 ജനുവരിയിലാണ് രേഷ്മ ചുമതലയേറ്റത്. ഹൂഗ്ലി റിവര്‍ പൈലറ്റ് എന്നതിനേക്കാളുപരി  ഇന്ത്യയിലെ ഒരേയൊരു വനിതാ റിവര്‍ പൈലറ്റ് എന്നതാണ് രേഷ്മയുടെ റിക്കോര്‍ഡ്. കുട്ടിയായിര
പരസ്യം ചെയ്യുമ്പോള്‍ അണിയറ ശില്‍പികള്‍ ആഗ്രഹിക്കുന്നത് പരസ്യം ശ്രദ്ധിക്കപ്പെടണം എന്നാണ്. അതാണ് പരമമായ ലക്ഷ്യം. പക്ഷേ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കാമോ എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ഏതു മാര്‍ഗത്തിലൂടെയും പരസ്യം ശ്രദ്ധ
സ്‌പേസ് സ്യൂട്ടുകളുടെ കുറവ് ചൂണ്ടിക്കാട്ടി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ, നേരത്തേ  നിശ്ചയിച്ചിരുന്ന രണ്ട് വനിതകളുടെ ബഹിരാകാശ നടത്തം റദ്ദാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബാറ്ററികള്‍ മാറ്റാനായിരുന്നു ബഹിരാകാശ നടത്തം നിശ്ചയിച്ചിരുന്ന
ശരീരത്തിലെ തൊലി അടര്‍ന്നു പോകുന്ന അപൂര്‍വരോഗത്തിനടിമയായ പ്രീതിക്കായി പാട്ടൊരുക്കി നന്ദു മഹാദേവ്. മുരളി അപ്പാടത്താണ് ഗാനത്തിന് സംഗീതം ഒരുക്കുന്നത്.  കാന്‍സറിനോട് പോരാടി വിജയിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ വ്യക്തിയാണ് നന്ദു. ഫേസ്ബുക്കിലൂടെയാണ് നന്ദു ഇ
ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്കെല്ലാം പ്രചോദനമായിരിക്കുകയാണ് ഒരമ്മയും മകളും. വൈറലായ ചിത്രത്തിലൂടെ ഈ അമ്മയെയും മകളെയും സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.  അമേരിക്കയിലെ ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ ബോയിങ് 757 വിമാനമാണ് ആകാശത്തെ സഹപ്രവര്‍ത്തകരായി അമ്മ വെ
നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്‌സ് നൽകുന്ന 'ഗണിതശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം' എന്ന് അറിയപ്പെടുന്ന 'ആബേല്‍ പ്രൈസ്' ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക്. അമേരിക്കയിലെ എഴുപത്താറുകാരിയായ ഗണിതശാസ്ത്രജ്ഞ  കരേന്‍ ഉഹ്‌ലെന്‍ബെക് ആണ്   പുരസ്‌
അശ്വേത ഷെട്ടി. നിശ്ചയദാര്‍ഢ്യം കൊണ്ട് തന്‍റേയും തന്‍റെ ചുറ്റുമുള്ളവരുടേയും ജീവിതം മാറ്റിയ പെണ്‍കുട്ടി. അശ്വേതയുടെ പോരാട്ടത്തില്‍ നിന്നാണ് 'ബോധി ട്രീ ഫൗണ്ടേഷന്‍' എന്ന എൻജിഒ ജന്മം കൊണ്ടത്. തിരുനെല്‍വേലിയിലെ മുക്കുടല്‍ എന്ന ഗ്രാമത്തില്‍ ബീഡിത്തൊഴിലാളികള
ഇത് പുഷ്പ എന്‍എം. ബംഗളൂരുവില്‍ ടെക്കിയായ പുഷ്പ ഒഴിവു വേളകളിലെല്ലാം ചേര്‍ന്ന് ആകെ എഴുതിയ പരീക്ഷകളെത്ര എന്ന് ചോദിച്ചാല്‍ "700 -ന് മുകളില്‍" എന്ന് ഉത്തരം വരും. എന്നാൽ ഈ പരീക്ഷകളെല്ലാം പുഷ്പയെഴുതിയത് തനിക്കുവേണ്ടിയല്ല; ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടിയാണ്
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് പത്ത് നിമിഷങ്ങള്‍ക്കകം വിജയം ആഘോഷിക്കാന്‍ സാധിച്ച ഒരപൂര്‍വ്വ സൗഭാഗ്യമുണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം. കമലത്തിന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഫലമറിയാന്‍ ആഴ്ചകളോ, മാസമോ കാത്തിര

Pages