• 22 Sep 2023
  • 03: 45 AM
Latest News arrow
ഭാരതത്തിന്റെ രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി പോരാടി ഒടുവില്‍ നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ തോക്കിന് ഇരയായി. കുട്ടികളുടെ ബാപ്പുവും എല്ലാവരുടെയും ഗാന്ധിയുമായി ഇന്ത്യക്കാര
സഹപ്രവര്‍ത്തകന്‍ പിച്ചിച്ചീന്തി നിശ്ചലമാക്കിയ ശരീരത്തില്‍ 42 വര്‍ഷം മരിച്ച് ജീവിച്ച അരുണ ഷാന്‍ബഗ് യാത്രയായി. ഓടുന്ന ബസില്‍ ക്രൂരപീഡനത്തിന് ഇരയായ ഡല്‍ഹി പെണ്‍കുട്ടി സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തോട് വിടപറഞ്ഞു. ഗോവിന്ദചാമിയുടെ
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എന്തുപറ്റി? ദേശീയ പാരമ്പര്യവും ഭരണപരിചയവും  പ്രതാപവും വേണ്ടുവോളമുള്ള ഈ പാര്‍ട്ടി എന്തിനാണ് ഘടകകക്ഷികളെ ഇത്രയേറെ ഭയപ്പെടുന്നത് എന്ന് രാഷ്ട്രീയത്തിന്റെ ഹരിശ്രീ അറിയാവുന്നവര്‍ ആരും ചോദിച്ചുപോകും. സംസ്ഥാനത്ത് മുന്നണി ഭ
വ്യത്യസ്ത കാലങ്ങളിലായുണ്ടായ രാഷ്ട്രീയ മതംമാറ്റങ്ങളിലൂടെ ആഘാതമേറ്റ പാര്‍ട്ടിയാണ് സിപിഎം. വ്യക്തികളായും ഗ്രൂപ്പുകളായും പാര്‍ട്ടികളായും സിപിഎമ്മും ഇടതുമുന്നണിയും വിട്ട് എതിര്‍പക്ഷത്ത് ചേക്കേറിയവരെ തിരികെ കൊണ്ടുവരാനുള്ള ഘര്‍വാപസി യജ്ഞം ഇപ്പോള്‍ സിപിഎമ്മി
കോയമ്പത്തൂര്‍: കേരളാ പോലിസ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണിലെണ്ണയൊഴിച്ചു അന്വേഷിക്കുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും ആന്ധ്ര പോലീസിന്റെ പിടിയിലായി. കോയമ്പത്തൂരില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം ഇവരെ കേരളാ
പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുടെ പ്രത്യാശ നല്‍കുന്നതായിരുന്നു. പൊടുന്നനെയാണ് കേരള രാഷ്ട്രീയത്തില്‍ കാറും കോളും നിറഞ്ഞതും ആരോപണങ്ങളും അപവാദങ്ങളും പേമാരിയായി പെയ്തിറങ്ങിയതും.  കൈപ്പ
മഞ്ഞപ്പൂക്കള്‍ കൊണ്ടൊരു വസന്തം തീര്‍ത്താണ് കണിക്കൊന്ന വിഷുക്കാലത്തെ വരവേല്‍ക്കുന്നത്. ഒരു തണല്‍മരമോ അലങ്കാരവൃക്ഷമോ എന്നതിലുപരി ഔഷധഗുണം ഏറെയുള്ള ഒരു പൂമരമാണിത്. 'ലെഗുമിനോസെ' എന്ന കുടുംബത്തില്‍ പെടുന്ന കണിക്കൊന്നയുടെ ശാസ്ത്രനാമം  കാസ്സിയ ഫിസ്റ്റുലാലിന്
ഇന്ന് കേരളത്തിലെ നാനാവിധമായ മാധ്യമങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്ന സരിതയുടെ കഥാവിവരണങ്ങള്‍ക്കിടയില്‍ സ്മാര്‍ത്തവിചാരം എന്നൊരു പദപ്രയോഗം കണ്ടു. ആരോ ചിലര്‍ അവരെ കുറിയേടത്ത് താത്രിയോട് ഉപമിച്ചതായും കണ്ടു. ബ്രാഹ്മണ സമൂഹത്തില്‍ ഏതെങ്കിലും സ്ത്രീയുടെ നേരെ അവിഹ
1994 ലെ പുലിറ്റ്‌സര്‍ പ്രൈസ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രഫര്‍ സ്വന്തമാക്കി. പുരസ്‌കാരത്തിന്റെ നിറവിലും കെവിനെ ലോകജനത കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ വിഷാദ രോഗത്തിനടിയമയ
കേരള നിയമസഭയില്‍ കെ എം മാണി ബജറ്റ് അവതരിപ്പിക്കേണ്ട ദിവസം ഉണ്ടായ കോലാഹലവും അക്രമവും സ്ത്രീകള്‍ക്കു നേരെയുണ്ടായ മോശമായ പെരുമാറ്റവും ലഡുവിതരണവുമെല്ലാം ലോകമെങ്ങുമുള്ള മലയാളികളില്‍ നല്ലൊരു പങ്ക് ടെലിവിഷന്‍ ചാനലുകളിലൂടെ കണ്ടിട്ടുണ്ടാകും. അന്നത്തെ വിലപിടിപ

Pages