• 22 Sep 2023
  • 03: 48 AM
Latest News arrow
ബിഹാറിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഭാവി തിരുത്തിക്കുറിക്കുന്ന ജനവിധിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പിലേത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് വിശേഷിപ്പിച്ചിരുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍
വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് മുന്‍ കേന്ദ്ര സഹമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ ഇ അഹമ്മദ് എം പി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളുടെ കാലത്ത് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ പ്രകടിപ്പിച്ച മികവ് കണക്കി
കാസ്‌ട്രോയേക്കാളും അഞ്ചാണ്ടുകളുടെ മൂപ്പുണ്ട് വി എസിന്. വിപ്ലവത്തിന്റെ കാര്യത്തില്‍ അങ്ങനെയാണോ എന്നറിയില്ല, പ്രായത്തിന്റെ കാര്യത്തിലെങ്കിലും അതങ്ങനെയാണ്. 2011 ഏപ്രില്‍ 19ന് കാസ്‌ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളെല്ലാം ഒഴിഞ
ദില്ലി കേരള ഹൗസില്‍ ബീഫ് പരിശോധനയ്ക്കു പൊലീസ് ഇരച്ചുകയറിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. ഏതെങ്കിലും ഒരു വസതിയിലേക്കു വര്‍ഗീയ ഭ്രാന്തന്‍മാര്‍ ഇരച്ചുകയറുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ആപല്‍കരമാണ് ഈ നടപടി. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്
ആധുനികരാഷ്ട്ര സൃഷ്ടിയെന്ന കാഴ്ചപ്പാടായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുണ്ടായിരുന്നത്. എല്ലാവിധ പരിമിതികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കുമിടയിലും കഴിഞ്ഞ അറുപതു വര്‍ഷത്തെ രാഷ്ട്രനിര്‍മ്മിതിയില്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കപ്പെട്ടിരുന്നു
ഒറ്റയ്ക്കു നിന്ന് യുദ്ധം ജയിപ്പിക്കുന്ന പടനായകന്റെ പരിവേഷമാണ് വി എസ് അച്യുതാനന്ദന് എന്നുമുള്ളത്. പാര്‍ട്ടി തീര്‍ക്കുന്ന എല്ലാ ചക്രവ്യൂഹങ്ങളേയും വി എസ് നിരന്തരം ഭേദിച്ചുകൊണ്ടേയിരിക്കുന്നു. തല മുതിര്‍ന്നുവെന്നത് വിഎസിനെ സംബന്ധിച്ച് പോരാട്ടത്തിന്റെ ഊര്‍
തിരിഞ്ഞു നോക്കി ഉളുക്കുന്ന കഴുത്താണ് ചരിത്രത്തിന്റേത്. ഉളുക്കിയ കഴുത്തില്‍നിന്നും ഒരു പാഠവും പഠിക്കാത്തത് കോണ്‍ഗ്രസ് നയവും. പ്രത്യേകിച്ചൊരു നയവുമില്ല എന്നതാണ് കാലങ്ങളായി കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയം. രാജ്യമെങ്ങും ഫാസിസത്തിനെതിരെയും സംഘിശക്തികളുടെ
ഫേസ്ബുക്കിലെ സ്ത്രീവിരുദ്ധ പോസ്റ്റിന്റെ പേരില്‍ ഇടതുസഹയാത്രികനും  മുന്‍ കോണ്‍ഗ്രസ്സുകാരനും സര്‍വ്വോപരി 'സ്ത്രീവിരുദ്ധനുമല്ലാത്ത'  ചെറിയാന്‍ ഫിലിപ്പ് ഖേദപ്രകടനം നടത്തിയിരിക്കുകയാണ്. എന്നാല്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഖേദപ്രകടനത്തില്‍ ഇപ്പോള്‍ ഖേദിക്കുന്ന
ഐഎസ്എല്ലുമായി സച്ചിന്‍ എഴുന്നള്ളും മുമ്പേതന്നെ മലയാളികള്‍ ഫുട്‌ബോളിനായി മരിച്ചിരുന്നു. മണ്‍കുടത്തിലാക്കി കുഴിച്ചിട്ട മുന്തിരിച്ചാറിന്റെ വീര്യമുണ്ട് കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്. സേഠ് നാഗ്ജി, കുട ചൂടിയ മന്നന്‍. വട്ടത്തില്‍ സൂര്യന്റെ ചിത്രം അകത്ത
ദൈവവിശ്വാസികളല്ലെങ്കിലും പറശ്ശിനിക്കടവ് മുത്തപ്പനെ വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാരെ കണ്ണൂരില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല. സഖാവ് മുത്തപ്പന്‍ സിന്ദാബാദ് എന്ന് വിളിച്ച് മുത്തപ്പനെ തങ്ങളോടടുപ്പിച്ച കണ്ണൂരിലെ സഖാക്കള്‍ ഇന്നലെ ആന്തൂരിലെ എതിരില്

Pages